"സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> ആ കുഗാമത്തില്‍ വിലസി വിഗതാലസം മൂന്നു സംവ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
<poem>
ആ കുഗാമത്തിൽ
വിലസി വിഗതാലസം
മൂന്നു സംവത്സരം
വിജയനോടുകൂടിയാ
നാട്ടിൻപുറത്തു ഞാൻ.
ഒരുചെറിയ കുഗാമ-
മാണെങ്കിലെന്തെനി-
യ്ക്കരുതിനി മറക്കാ-
നഗരസുഖമേ, നീ
നമസ്കരിച്ചീടുകാ
നഗവനതലങ്ങൾ-
തൻ നഗ്നപാദങ്ങളിൽ.
അവനതശിരസ്കയായ്
നിൽക്കേണ്ടതാണു നീ-
യവിടെയെഴുമോരോ
പല പല
കോലാഹലങ്ങളാ-
ലലകളിളകീടാത്ത
ശാന്താന്തരീക്ഷവും
അവികലസമാധാന-
സങ്കേതകങ്ങൾപോ
ലവിടവിടെയായ്ക്കാണു-
മോലപ്പുരകളും;
ഒരു പരിധിയില്ലാത്ത
പച്ചവിരിപ്പിനാൽ
പരന്ന ആടങ്ങളും;
അകലെയൊരു ചിത്രം
വരച്ചപോലന്തിയിൽ
ചൊകചൊകമിനുങ്ങുന്ന
കുന്നിൻമുടികളും;
വഴിയിലരയാലിൻ
ചുവട്ടിലത്താണിത-
ന്നരുകിലൊരു
കൊടുക്കുന്ന പന്തലും;
എതിരെയൊരു പൊട്ട-
വരി 45:
ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാ-
ച്ചിത്രം
മമ ചപലചിന്തക-
ളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ
മങ്ങിയ
പരിചിലുയരുന്നുണ്ട-
തോർക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെ-
ന്നാത്മതന്തുക്കളിൽ!
വിജയനോടുകൂടിയെൻ-
വിദ്യാലയൊത്സവം
വിജയമയമായിതെൻ-
വിദ്യാർത്ഥിജീവിതം.
അവനൊടൊരുമിച്ചാ-
ക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം
നിരന്തരം കണ്ടു
പകുതിപുരവാതിൽ
മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാ-
മധുരമാമാനനം;
കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ
മഞ്ജീരശിഞ്ജിതം;
കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ
മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ
മംഗളസ്വപ്നമോർ-
ത്തതിവിവശചിത്തനായ്
വീർപ്പിട്ടിടുന്നു ഞാൻ?
അതിചപലസങ്കൽപ-
ശൃംഗാരലീലത-
ന്നലകളിലനാകുല
മാറാടിയങ്ങനെ;
മധുരതരഭാവിയോ-
മമ സഖിയൊടൊത്തുള്ള
ദമ്പത്യജീവിതം!! ....
വരി 90:
മനുജനവകാശിയാ-
ണാശയ്ക്കു,
രുദ്യാനപാലകൻ!
അനുഭവമെനിയ്ക്കനു-
കൂലമാകാഞ്ഞതി-
വരി 100:
മില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാ
5-9-1118
18
ശാലീനതേ,
16-2-1198
വരി 112:
രക്തലിപ്തമീ രക്തസിംഹാസനം,
ശക്തിയെൻ മുന്നിലർപിച്ചകാരണം,
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
ഞെട്ടിടുന്നു
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
ആതപത്രത്തണലിലെന്നുഗമാ-
മാധിപത്യം ഫണംവിരിച്ചാടവേ,
സ്തോമമോടിയൊളിയ്ക്കുന്നു
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി
6-6-1118
20
കോവിലി, ലന്തിയി, ലിന്നൊരു
പ്പൂവുമായ്, നിന്നെ
ഏകാകിനിയായിരുന്നില്ല നീ, യെനി-
യ്ക്കേകാന, താകയാ, ലൊത്തതില്ല.
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ന്നാടലിയന്ന മനസ്സുപോളെ!
ആരുണ്ടു
ളാരോമലേ, നീയകലയല്ലേ?
11-10-1119
|