"സ്പന്ദിക്കുന്ന അസ്ഥിമാടം/ഉപാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> ഉപാസിനി (ദ്വിജേന്ദ്രലാല്‍റോയിയുടെ 'മേവാ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 2:
ഉപാസിനി
(
മജ്ജീവനായക, മംഗളദായക,
സന്തതമെൻ മനസ്പന്ദനപ്പൂക്കളാൽ
സമ്മതിച്ചാലു,
മാമകോപാസനമൂലം,
മാടിവിളിയ്ക്കാവു ലോകസിംഹാസനം!
പാറിപ്പറക്കട്ടെ നിഞയശ്രീ വരും
പാതയിലൊക്കെയും
തങ്കച്ചിറകിട്ടടിച്ചടിച്ചെപ്പൊഴും
നിൻ കീർത്തിതൻ കൊച്ചു വെള്ളിൽപ്പറവകൾ,
സഞ്ജനിതോല്ലാസസംഗീതലോലരായ്
സഞ്ചരിച്ചീടാവു
താവകശ്രീയാം കുയിലിന്റെ കൂജനം
താവും മുകിലപ്രതാപനികുഞ്ജകം,
മാനസം നീറുമിബ്ഭാരതക്ഷോണിയെ!
രണ്ട്
നിർമ്മലപ്രേമമരന്ദനിഷ്യന്ദിയാ-
മെന്മനസ്സാമിളംതാമരമൊട്ടിനെ,
മന്ദം തടവിത്തടവി
മഞ്ജുശിശിരപ്രഭാതപ്രഭാകര,
ചാരുകരങ്ങളാ,
ക്കൂരിരുളൊക്കെയും ദൂരീകരിച്ചു നീ1
ഫുല്ലപ്രസന്നമെന്യൌവനത്തിൻ മുല്ല-
വല്ലിക്കുടിലിനൊരേകാന്തകോകിലം;
മൽസുഷുപ്തിയ്ക്കു സുഖസ്മൃതിനൽകിടും
സൽസുവർണ്ണസ്വപ്നസങ്കേതസൈകതം;
മുറ്റുമെന്നോമൽപ്രതീക്ഷകൾ മേൽക്കുമേൽ
മൊട്ടിട്ടുപോകും വസന്താഗമോത്സവം;
മാമകജീവിതം
മഹാത്മ്യധാമമാമെന്നേകദൈവതം:-
അയേ്യാ, ഭഗവാനെ
വയെ്യനി, യ്ക്കഛാ, മതി മതി സാഹസം!
മായാത്തരാഗവിലാസങ്ങളാൽ, ഭവാൻ
ചായമ്പിടിപ്പിച്ചു മാമകജീവിതം.
ആയിരമായിരം
ലായതിന്നോളം പൊതിഞ്ഞു സൂക്ഷിച്ചു നീ!
മൂന്ന്
അപ്രിയം മൂലം, മതത്തിന്റെ
കുപ്പായമൊന്നിന്നു മാറിയകാരണം,
അച്ഛിന്ന വാത്സല്യമെന്നിലെഴുന്നൊരെ-
ന്നച്ഛന്നു, കഷ്ടം,
ന്നങ്ങയോടുള്ളൊരെന്നാത്മപുഷ്പാർച്ചനം.
എങ്കിലും, ദേവ,
സങ്കടം തങ്കിടും
സാധിക്കുമല്ലോ, ഭവാനെസതതമീ-
സാധുവിനഞ്ജലിചെയ്തു
എന്നുമിമ്മട്ടു ഭജിക്കുവാനല്ലാതെ
മന്നിലെനിയ്ക്കില്ല മറ്റൊന്നുമാഗഹം!
വരി 63:
നാല്
കല്യാണമണ്ഡപംതൊട്ടു,
ക്കല്ലറയോള,
എന്തുവന്നാലും മനം കലങ്ങീടാതെ
യാനം മദീയ, മിതെത്ര വിലക്കിലും
ഞാ, നെൻപിതാവേ, മടങ്ങുകയിൾലിനി.
തെല്ലും തുരുമ്പുപിടിയ്ക്കുകില്ലെൻവ്രതം,
സത്യ, മിപ്രേമപ്രതിഷ്ഠയ്ക്കുവേണ്ടി,
വേണെങ്കി,
പ്രാണാധിനാഥന്റെ
ളാർക്കുസാധിക്കുമകറ്റി മാറ്റീടുവാൻ?
ആരെയുമൊന്നു കിടുകിടുപ്പിയ്ക്കുന്നൊ-
രാ മരണത്തിൻ കൊടുങ്കാറ്റടിയ്ക്കലിൽ,
മങ്ങിക്കെടുന്നതല്ലിത്രനാൾ മേൽക്കുമേൽ
മിന്നിത്തെളിഞ്ഞൊരി പ്രേമദീപാങ്കുരം!
ååå*ååå*ååå*
അങ്ങതാ ദൂരെക്കുണുങ്ങുന്ന
ഗംഗാതടത്തിൽനിന്നെത്തും സമീരനിൽ,
പുഞ്ചിരിക്കൊള്ളുന്നു
എന്നാത്മനാഥന്റെ സദ്യശ്ശസ്സെന്നപോ-
ലെങ്ങും പരക്കുന്നു പുഷ്പപരിമളം
മംഗളസാന്ധ്യാസനാതനദീപ്തിയിൽ
മുങ്ങിനിൽക്കുന്നൂ മരതകക്കുന്നുകൾ-
മോഹനം, മോഹനം!- ഞാനെന്നിലുള്ളൊരി
6-8-1110
4
ജനതതൻ സമരത്തിൽ, സമതതൻ സദനത്തിൽ
ജയലക്ഷ്മി നമ്മെയും കാത്തു
മണലെറിഞ്ഞെന്തേ നാം മത്സരിപ്പൂ?
ളണിയിട്ടിട്ടണയുവിൻ സമരഭൂവിൽ.
അവിടെയാ 'റഷ്യ' യിലാ 'രക്തസേന' ത-
ന്നവിരാമപടഹത്തിൻ തിരയടികൾ,
മദമത്തപൈശാച 'ഫാസിസ'
മരണവിദ്യോതകമണിയൊലികൾ,
അണയുന്നതില്ലെന്നോ
മതിയാക്കൂ മതവൈര,
ദ്യുതി
14-12-1119
</poem>
|