"സ്പന്ദിക്കുന്ന അസ്ഥിമാടം/ഉപാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> ഉപാസിനി (ദ്വിജേന്ദ്രലാല്‍റോയിയുടെ 'മേവാ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 2:
ഉപാസിനി
 
(ദ്വിജേന്ദ്രലാല്‍റോയിയുടെദ്വിജേന്ദ്രലാൽറോയിയുടെ 'മേവാഡ് പതന്‍പതൻ' എന്ന വിഖ്യാതനാടകത്തിലെ ഒരു രംഗം)
 
മജ്ജീവനായക, മംഗളദായക,
ത്വച്ചിത്രമെന്മുന്നില്‍വെച്ചുത്വച്ചിത്രമെന്മുന്നിൽവെച്ചു, ഞാനീവിധം
സന്തതമെൻ മനസ്പന്ദനപ്പൂക്കളാൽ
സന്തതമെന്‍ മനസ്പന്ദനപ്പൂക്കളാല്‍
സമ്മതിച്ചാലു, മൊന്നര്‍ച്ചനമൊന്നർച്ചന ചെയ്യുവാന്‍ചെയ്യുവാൻ!
മാമകോപാസനമൂലം, ഭവല്‍പ്പദംഭവൽപ്പദം
മാടിവിളിയ്ക്കാവു ലോകസിംഹാസനം!
പാറിപ്പറക്കട്ടെ നിഞയശ്രീ വരും
പാതയിലൊക്കെയും പ്പൊല്‍ക്കൊടിക്കൂറകള്‍പ്പൊൽക്കൊടിക്കൂറകൾ!
തങ്കച്ചിറകിട്ടടിച്ചടിച്ചെപ്പൊഴും
നിൻ കീർത്തിതൻ കൊച്ചു വെള്ളിൽപ്പറവകൾ,
നിന്‍ കീര്‍ത്തിതന്‍ കൊച്ചു വെള്ളില്‍പ്പറവകള്‍,
സഞ്ജനിതോല്ലാസസംഗീതലോലരായ്
സഞ്ചരിച്ചീടാവു ചക്രവാളങ്ങളില്‍ചക്രവാളങ്ങളിൽ!
താവകശ്രീയാം കുയിലിന്റെ കൂജനം
താവും മുകിലപ്രതാപനികുഞ്ജകം,
മാറില്‍ക്കിടത്തിയുറക്കട്ടെമാറിൽക്കിടത്തിയുറക്കട്ടെ ഭദ്രമായ്
മാനസം നീറുമിബ്ഭാരതക്ഷോണിയെ!
 
രണ്ട്
 
നിർമ്മലപ്രേമമരന്ദനിഷ്യന്ദിയാ-
നിര്‍മ്മലപ്രേമമരന്ദനിഷ്യന്ദിയാ-
മെന്മനസ്സാമിളംതാമരമൊട്ടിനെ,
മന്ദം തടവിത്തടവി വിടര്‍ത്തുന്നവിടർത്തുന്ന
മഞ്ജുശിശിരപ്രഭാതപ്രഭാകര,
ചാരുകരങ്ങളാ, ളെന്നില്‍ക്കിളര്‍ന്നൊരളെന്നിൽക്കിളർന്നൊര-
ക്കൂരിരുളൊക്കെയും ദൂരീകരിച്ചു നീ1
ഫുല്ലപ്രസന്നമെന്യൌവനത്തിൻ മുല്ല-
ഫുല്ലപ്രസന്നമെന്യൌവനത്തിന്‍ മുല്ല-
വല്ലിക്കുടിലിനൊരേകാന്തകോകിലം;
മൽസുഷുപ്തിയ്ക്കു സുഖസ്മൃതിനൽകിടും
മല്‍സുഷുപ്തിയ്ക്കു സുഖസ്മൃതിനല്‍കിടും
സൽസുവർണ്ണസ്വപ്നസങ്കേതസൈകതം;
സല്‍സുവര്‍ണ്ണസ്വപ്നസങ്കേതസൈകതം;
മുറ്റുമെന്നോമൽപ്രതീക്ഷകൾ മേൽക്കുമേൽ
മുറ്റുമെന്നോമല്‍പ്രതീക്ഷകള്‍ മേല്‍ക്കുമേല്‍
മൊട്ടിട്ടുപോകും വസന്താഗമോത്സവം;
മാമകജീവിതം ധന്യമാക്കിത്തീര്‍ത്തധന്യമാക്കിത്തീർത്ത
മഹാത്മ്യധാമമാമെന്നേകദൈവതം:-
അയേ്യാ, ഭഗവാനെ മറക്കാന്‍മറക്കാൻ, വെറുക്കുവാന്‍വെറുക്കുവാൻ,
വയെ്യനി, യ്ക്കഛാ, മതി മതി സാഹസം!
മായാത്തരാഗവിലാസങ്ങളാൽ, ഭവാൻ
മായാത്തരാഗവിലാസങ്ങളാല്‍, ഭവാന്‍
ചായമ്പിടിപ്പിച്ചു മാമകജീവിതം.
ആയിരമായിരം രോമഹര്‍ഷങ്ങളിരോമഹർഷങ്ങളി-
ലായതിന്നോളം പൊതിഞ്ഞു സൂക്ഷിച്ചു നീ!
 
മൂന്ന്
 
അപ്രിയം മൂലം, മതത്തിന്റെ ജീര്‍ണ്ണിച്ചജീർണ്ണിച്ച
കുപ്പായമൊന്നിന്നു മാറിയകാരണം,
അച്ഛിന്ന വാത്സല്യമെന്നിലെഴുന്നൊരെ-
ന്നച്ഛന്നു, കഷ്ടം, ചതുര്‍ഥിയായീഭവാന്‍ചതുർഥിയായീഭവാൻ.
തിങ്ങുന്നകോപാല്‍തിങ്ങുന്നകോപാൽ വിലക്കുന്നച്ഛനി-
ന്നങ്ങയോടുള്ളൊരെന്നാത്മപുഷ്പാർച്ചനം.
ന്നങ്ങയോടുള്ളൊരെന്നാത്മപുഷ്പാര്‍ച്ചനം.
എങ്കിലും, ദേവ, മല്‍പ്രാണന്റെമൽപ്രാണന്റെ നിശ്ശബ്ദ-
സങ്കടം തങ്കിടും സങ്കീര്‍ത്തനങ്ങളാല്‍സങ്കീർത്തനങ്ങളാൽ.
സാധിക്കുമല്ലോ, ഭവാനെസതതമീ-
സാധുവിനഞ്ജലിചെയ്തു പൂജിക്കുവാന്‍പൂജിക്കുവാൻ!
തങ്കപ്രകാശത്തില്‍തങ്കപ്രകാശത്തിൽ മുങ്ങിക്കുളിക്കുമി-
സങ്കല്‍പലോകത്തിലെങ്കിലുസങ്കൽപലോകത്തിലെങ്കിലു, മങ്ങയെ,
എന്നുമിമ്മട്ടു ഭജിക്കുവാനല്ലാതെ
മന്നിലെനിയ്ക്കില്ല മറ്റൊന്നുമാഗഹം!
വരി 63:
നാല്
 
കല്യാണമണ്ഡപംതൊട്ടു, മോദാല്‍മോദാൽ, ശവ-
ക്കല്ലറയോള, മാക്കാലടിപ്പാടുകള്‍മാക്കാലടിപ്പാടുകൾ,
എന്തുവന്നാലും മനം കലങ്ങീടാതെ
പിന്‍തുടര്‍ന്നീടേണ്ടപിൻതുടർന്നീടേണ്ട 'കല്യാണി' യല്ലി ഞാന്‍ഞാൻ!
യാനം മദീയ, മിതെത്ര വിലക്കിലും
ഞാ, നെൻപിതാവേ, മടങ്ങുകയിൾലിനി.
ഞാ, നെന്‍പിതാവേ, മടങ്ങുകയിള്‍ലിനി.
അല്ലലിന്‍അല്ലലിൻ കാറ്റും മഴയുമേറ്റീടിലും
തെല്ലും തുരുമ്പുപിടിയ്ക്കുകില്ലെൻവ്രതം,
തെല്ലും തുരുമ്പുപിടിയ്ക്കുകില്ലെന്‍വ്രതം,
സത്യ, മിപ്രേമപ്രതിഷ്ഠയ്ക്കുവേണ്ടി, യെന്‍യെൻ-
ഹൃത്തില്‍ത്തുളുമ്പുംഹൃത്തിൽത്തുളുമ്പും ചുടുനിണം കൂടിയും,
വേണെങ്കി, ലക്ഷണമര്‍പ്പണംലക്ഷണമർപ്പണം ചെയ്യു, മെന്‍മെൻ-
പ്രാണാധിനാഥന്റെ പാദപത്മത്തില്‍പാദപത്മത്തിൽ ഞാന്‍ഞാൻ.
ഓര്‍ക്കാതൊരിക്കലൊന്നായഓർക്കാതൊരിക്കലൊന്നായ, രണ്ടാത്മാക്ക-
ളാർക്കുസാധിക്കുമകറ്റി മാറ്റീടുവാൻ?
ളാര്‍ക്കുസാധിക്കുമകറ്റി മാറ്റീടുവാന്‍?
ആരെയുമൊന്നു കിടുകിടുപ്പിയ്ക്കുന്നൊ-
രാ മരണത്തിൻ കൊടുങ്കാറ്റടിയ്ക്കലിൽ,
രാ മരണത്തിന്‍ കൊടുങ്കാറ്റടിയ്ക്കലില്‍,
മങ്ങിക്കെടുന്നതല്ലിത്രനാൾ മേൽക്കുമേൽ
മങ്ങിക്കെടുന്നതല്ലിത്രനാള്‍ മേല്‍ക്കുമേല്‍
മിന്നിത്തെളിഞ്ഞൊരി പ്രേമദീപാങ്കുരം!
 
ååå*ååå*ååå*
 
അങ്ങതാ ദൂരെക്കുണുങ്ങുന്ന വല്ലികള്‍വല്ലികൾ
ഗംഗാതടത്തിൽനിന്നെത്തും സമീരനിൽ,
ഗംഗാതടത്തില്‍നിന്നെത്തും സമീരനില്‍,
അഞ്ചിതമാമെന്‍അഞ്ചിതമാമെൻ മനസ്സിനെപ്പോലതാ
പുഞ്ചിരിക്കൊള്ളുന്നു ചെമ്മുകില്‍ത്തുണ്ടുകള്‍ചെമ്മുകിൽത്തുണ്ടുകൾ
എന്നാത്മനാഥന്റെ സദ്യശ്ശസ്സെന്നപോ-
ലെങ്ങും പരക്കുന്നു പുഷ്പപരിമളം
മംഗളസാന്ധ്യാസനാതനദീപ്തിയിൽ
മംഗളസാന്ധ്യാസനാതനദീപ്തിയില്‍
മുങ്ങിനിൽക്കുന്നൂ മരതകക്കുന്നുകൾ-
മുങ്ങിനില്‍ക്കുന്നൂ മരതകക്കുന്നുകള്‍-
മോഹനം, മോഹനം!- ഞാനെന്നിലുള്ളൊരി
സ്നേഹഭാരത്തിനാല്‍സ്നേഹഭാരത്തിനാൽ മൂര്‍ച്ഛിപ്പുമൂർച്ഛിപ്പു, ദൈവമേ!! ...
6-8-1110
 
4
 
ജനതതൻ സമരത്തിൽ, സമതതൻ സദനത്തിൽ
ജനതതന്‍ സമരത്തില്‍, സമതതന്‍ സദനത്തില്‍
ജയലക്ഷ്മി നമ്മെയും കാത്തു നില്‍ക്കെനിൽക്കെ;
മതമരത്തണല്‍മതമരത്തണൽ പറ്റിപ്പഴിപറഞ്ഞന്യോന്യം
മണലെറിഞ്ഞെന്തേ നാം മത്സരിപ്പൂ?
അണിയുവിന്‍അണിയുവിൻ കവചങ്ങള്‍കവചങ്ങൾ കളയുവിന്‍കളയുവിൻ കലഹങ്ങ,-
ളണിയിട്ടിട്ടണയുവിൻ സമരഭൂവിൽ.
ളണിയിട്ടിട്ടണയുവിന്‍ സമരഭൂവില്‍.
അവിടെയാ 'റഷ്യ' യിലാ 'രക്തസേന' ത-
ന്നവിരാമപടഹത്തിൻ തിരയടികൾ,
ന്നവിരാമപടഹത്തിന്‍ തിരയടികള്‍,
മദമത്തപൈശാച 'ഫാസിസ' ശക്തിതന്‍ശക്തിതൻ
മരണവിദ്യോതകമണിയൊലികൾ,
മരണവിദ്യോതകമണിയൊലികള്‍,
അണയുന്നതില്ലെന്നോ നിങ്ങള്‍തന്‍നിങ്ങൾതൻ ചെവികളി-
ലുണരുവിന്‍ലുണരുവിൻ, കളയുവാനില്ല നേരം!
മതിയാക്കൂ മതവൈര, മിരുള്‍മിരുൾ നീക്കി സ്വാതന്ത്യ്ര-
ദ്യുതി പൊഴിച്ചുയരാറായുദയസൂര്യന്‍പൊഴിച്ചുയരാറായുദയസൂര്യൻ
14-12-1119
</poem>