"സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> തെങ്ങുകളുടെ വിഡ്ഢിത്തം "എന്തുവേണ, മെന്തു ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 2:
തെങ്ങുകളുടെ വിഡ്ഢിത്തം
"എന്തുവേണ, മെന്തു വേണ, മിങ്ങു പോരു
എന്തുവേണമെങ്കിലു, മതേകാമല്ലോ
നോക്കൂ. നോക്കൂ, ഞങ്ങളേന്തും
കേൾക്കൂ, കേൾക്കൂ, ഞങ്ങളാണക്കൽപകദ്രുമങ്ങൾ!
ഭംഗിയില്ലേ കാണുവാ, നണിയണിയായ്
തിങ്ങിവിങ്ങിനിന്നീടുമീ
ദൂരെയാത്രകാരണം
മെല്ലെ, മെല്ലെ വീശി, വീശി സ്സൌഖ്യമേകാം
മാടിവിളിച്ചീവിധം
മധുരമായ്ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരു പോകും
മാറു
ആഴിയലമാലകളിൽ-
ത്തത്തിയുലഞ്ഞാടി-
ക്കോഴിക്കോട്ടും വന്നടുത്തി-
തന്നൊരു
ഗാമയുമനുചരരും
കാലുകുത്തീ
ക്ഷേമൽക്ഷ്മിക്കക്ഷണം
കരടുപോയി
കേരകൽപച്ഛായകളിൽ
ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ
പ്രീതിയുൾച്ചേർന്നോതുകയായ്
പ്പിന്നെയുമാക്കൽപ-
മാനവേപിതങ്ങൾ;-
അപ്പുറത്തു കാന്മതെന്താ, ണങ്ങു നോക്കൂ
നിന്നിടാമോ നാലുമാസംകൂടി
ലന്നു, നെൽച്ചെടികളെപ്പൊൻതാലികെട്ടിക്കാണാം!
താമരക,
ത്താരണിത്താലങ്ങളേന്തി
തത്തകൾ, മാടത്തകൾ, കരിയിലക്കിളികൾ
തത്തിടുമാപ്പച്ചിലപ്പടർപ്പുകൾക്കിടയിൽ,
വായിലാക്കി, ച്ചാടിയോടിപ്പോയിടുന്നു കണ്ടോ?
കുന്നിമാല മിന്നി മിന്നിയുമ്മവെയ്ക്കും
ക്കുന്നുലഞ്ഞണഞ്ഞീടുമാക്കന്യകളെക്കണ്ടോ? ..."
ഗാമയൊന്നു
ക്ഷീണമൊക്കെത്തീർന്നു
കോമളസ്വപ്നങ്ങൾ പുൽകാൻ
കണ്ണുകൾ വിടർന്നു.
തമ്മിലൊന്നു തോളുരുമ്മി-
ക്കണ്ണുചിമ്മീക്കാണി-
സസ്മിതം
"പോരു, മിനിയപ്പുറത്തേയ്ക്കെത്തിനോക്കൂ, ദൂരേ-
ച്ചാരുതയിൽ മുങ്ങിനിൽക്കും കായ്കനികൾകണ്ടോ?
രണ്ടുഭാഗത്തൊന്നുപോലണിയണിയായ്,
ച്ചെണ്ടുലഞ്ഞു പൂവുതിരും തൈമരങ്ങളാലേ,
നിഹ്നൂതോജ്ജ്വലാംഗികളായ്പ്പാടിയാടിപ്പോകും
നിർമ്മലസലിലകളാ നിമ്നഗകൾ കണ്ടോ?
കാട്ടുപുൽത്തണ്ടൂതിയൂതിപുഷ്പവൃഷ്ടിപെയ്യി-
ച്ചാട്ടിടയരാടുമേയ്ക്കും
മഞ്ജരിതമഞ്ജുലതാപുഞ്ജകകദംബ-
മണ്ഡിതരസാലസാലമണ്ഡലശതങ്ങൾ;
ഭൃംഗനാദസ്പന്ദിതവിശാലനീലരംഭാ-
രംഗസഞ്ചയങ്ങൾ മനോരഞ്ജകങ്ങൾ കണ്ടോ?
ചന്ദനലവംഗകേലാമല്ലികാമരിച-
കുന്ദകർണ്ണികാരജാതീഗന്ധബന്ധുരങ്ങൾ;
കോകില, ശുക, മയൂര, കുക്കുട, കപോത-
കോമളഗളഗളൽക്കളകളാഞ്ചിതങ്ങൾ;
വാരണ,
ഘോരസത്വഗർജ്ജനമുഖരഭീകരങ്ങൾ;
സംഗതനീഹാരധാരാസങ്കലിതശൈല-
തുംഗശൃംഗമണ്ഡലസ്ഥ്മേഘമേചകങ്ങൾ;
സുന്ദരസുരഭിലസുശീതളസമീര-
സ്പന്ദനതരംഗിതഹരിതകാനനങ്ങൾ!
ഞങ്ങളുടെ രാജ്യമെന്തു ഭംഗിയുള്ള രാജ്യം?
ദേവലോകം തന്നെയാണീ ഞങ്ങളുടെ രാജ്യം!
ഇഷ്ടമുണ്ടിങ്ങാവസിയ്ക്കാനെങ്കിലേറ്റം
ക്കിഷ്ടമാണതെ, ന്തു വേണം,
ååå*ååå*ååå*
വരി 94:
മച്ചി, ലിന്നു, മെത്തമേലി-
രുന്നു മത്തടിപ്പൂ!
വീട്ടുകാർ, നിലവറയിൽ-
ക്കൈവിലങ്ങും
ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലു
ന്നീയബദ്ധം
പ്പട്ടകളുലച്ചുരയ്പു
കേരകൽപകങ്ങൾ!!
13-3-1120
വരി 107:
മാമകമാനസവേദിയിലുണ്ടൊരു
കാമദകല്യാണകൽപകവല്ലി.
സുന്ദരിയാണു
മന്ദിരശ്രീയാണാ മംഗളാംഗി.
നിർമ്മലത്വത്തിൻ നിദർശനംതന്നെയാ-
ണമ്മുഗ്ദ്ധസ്മേരോല്ലസാനനാബ്ജം.
ഓമൽക്കവിതയാണാത്തങ്കരശ്മിത-
ന്നോരോ
പാരിജാതത്തിൻ നറുമലർപോലവൾ
പാവനശ്രീ പൊഴിച്ചുല്ലസിയ്ക്കെ;
അസ്സുഷമോത്സവാസ്വാദനാസക്തമെ-
ഞങ്ങളെ
മിപ്പൊൻകിനാക്കൾ തളിർത്തു നിൽക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ,
സൃഷ്ടിച്ച
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും
ഒത്തൊരുമിച്ചു പറന്നു കളിയ്ക്കിലും
സാരമി,ല്ലെന്തു വരാനതി, ലൊന്നിച്ചു
ചേരുന്ന
എത്രയ്ക്കു
ഖഡ്ഗത്തിനൊക്കും?-
8-6-1119.
35
ആദർശസൌഭഗമാകാരമാർന്നപോ-
ലാരു നീ, യാരു നീ, യപ്സരസ്സേ?
10-6-1119
വരി 144:
എന്തും മറക്കുന്ന, തെന്തും പൊറുക്കുന്ന-
തെന്തുത്തമാരാദ്ധ്യഭാഗധേയം!
ളെന്നെ വന്നാരോ വിലങ്ങുവെയ്പു.
ഭീമപ്രചണ്ഡ പ്രതികാരമേ, നിന്റെ
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ!
വരി 159:
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം.
പൊട്ടിത്തെറിയ്ക്കണം
മൊറ്റഞൊടിയിൽത്തരിതരിയായ്.
മാറാത്ത
എല്ലാ വെളുപ്പും കരിപിടിച്ചീടണം
തള്ളിവരും
ഞാനു, മെൻസർവ്വവുമൊന്നിച്ചടിയണം
ഹാ, നിന്റെ
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം!...
വരി 188:
പേരും പെരുമയും വിത്തസമ്പ്രാപ്തിയും
തേടിയിങ്ങോട്ടു വരികയാണിന്നവ.
എന്തി, നിമ്മട്ടിലധ:
നൊന്തുനൊന്തിങ്ങനെ
പേപിടിപ്പിയ്ക്കാതടങ്ങില്ല
പേടിച്ചു പേടിച്ചൊഴിയുന്നു നിങ്ങളെ!
27-4-1120
</poem>
|