"സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> നക്ഷത്രം വരുവതഖിലവും ശുഭത്തിനാണെ- ന്നരു...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 3:
 
വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താല്‍മനോഹരസാന്ത്വനാമൃതത്താൽ,
ഉരുകദനമകറ്റിടുന്നി തെന്നില്‍തെന്നിൽ-
ക്കരുണകല, ര്‍ന്നയിർന്നയി ഭാഗ്യദേവതേ, നീ!
 
പകലിരവൊരുപോല്‍പകലിരവൊരുപോൽ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിന്‍നിൻ-
പ്രകടിത നിര്‍മ്മലരാഗദീപ്തിമാത്രംനിർമ്മലരാഗദീപ്തിമാത്രം!
 
വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാല്‍അധികൃതവചനങ്ങളാൽ, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സില്‍നിന്മനസ്സിൽ!
 
അയി സുദതി, കഠോരജീവിതത്തിന്‍കഠോരജീവിതത്തിൻ
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവന്‍ലലഞ്ഞുകുഴഞ്ഞണഞ്ഞവൻ ഞാന്‍ഞാൻ;
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!
 
അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കില്‍ലഭിച്ചുകൊണ്ടിരിയ്ക്കിൽ,
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
വരി 33:
 
നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നില്‍ക്കെനിൽക്കെ;
ഇവനെഴുമനവദ്യനിർവൃതിയ്ക്കി-
ഇവനെഴുമനവദ്യനിര്‍വൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!
 
സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നില്‍മന്നിൽ;
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിര്‍ന്നകതളിർ നിന്‍നിൻ പ്രണയാമൃതം ലഭിയ്ക്കില്‍ലഭിയ്ക്കിൽ!
 
ജീവപ്രേയസി, ജീവിതാശകള്‍ജീവിതാശകൾ നശി-
ച്ചത്യുഗനൈരാശ്യമാ-
മാ വന്‍കാട്ടിവൻകാട്ടി, ലിരുട്ടില്‍ലിരുട്ടിൽ, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വര്‍ദ്ധിച്ചലയുമ്പൊഴെന്‍വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി-
ച്ചാശ്വാസമേകിടുവാൻ
ച്ചാശ്വാസമേകിടുവാന്‍
പൂവല്‍പ്പൊന്‍കതിര്‍പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിന്‍കനിവിൻ-
നക്ഷത്രമാ, ണാര്‍ദ്രണാർദ്ര നീ!! ....
9-3-1120
21
 
എത്തിദൂരത്തുനി, ന്നെന്മുന്നില്‍ന്നെന്മുന്നിൽ നിന്നിതാ
നൃത്തമാടുന്നു നിന്‍നിൻ പുഞ്ചിരികള്‍പുഞ്ചിരികൾ!
നിത്യകല്യാണദോത്തേജകസ്വപ്നങ്ങൾ
നിത്യകല്യാണദോത്തേജകസ്വപ്നങ്ങള്‍
നിർഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികൾ!
നിര്‍ഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികള്‍!
മാമകചിത്തത്തിന്‍മാമകചിത്തത്തിൻ മങ്ങാത്ത മംഗള-
പ്രേമം കൊളുത്തിയ പൊന്‍തിരികള്‍പൊൻതിരികൾ!
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച കിങ്കരികള്‍കിങ്കരികൾ
സങ്കല്‍പവേദിയില്‍സങ്കൽപവേദിയിൽ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികള്‍കിന്നരികൾ!-
 
ആകമ്രമായോരോദർശനത്താ, ലെനി-
ആകമ്രമായോരോദര്‍ശനത്താ, ലെനി-
യ്ക്കേകാന്തതയൊരു വീണയായി
മന്ദമെൻ ചിന്തകൾ മീട്ടുകയാണതിൻ
മന്ദമെന്‍ ചിന്തകള്‍ മീട്ടുകയാണതിന്‍
സ്പന്ദനരഞ്ജിതതന്ത്രികകൾ!!
സ്പന്ദനരഞ്ജിതതന്ത്രികകള്‍!!
24-3-1120
</poem>