"സ്പന്ദിക്കുന്ന അസ്ഥിമാടം/പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> പച്ച സപ്തവര്‍ണ്ണങ്ങളേ, നിങ്ങളില്‍ പച്ചയ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 2:
പച്ച
സുന്ദരസ്വപ്നങ്ങളർപ്പിക്കയാ, ണതിൻ
മന്ദഹാസങ്ങളെനിയ്ക്കു നിത്യം.
ഈ മഹാവിശ്വപ്രകൃതിയ്ക്കുകൂടിയു-
മാ മഞ്ജുവർണ്ണമാണേറ്റമിഷ്ടം.
മിന്നിച്ചിരിയ്ക്കുമതിൻ മുന്നിലെത്തിയാൽ
കണ്ണും കരളും
അത്ഭുതമാന്ത്രികശക്തിയൊന്നുണ്ടതി-
നൊപ്പിയെടുക്കുവാൻ വേദനകൾ.
അത്രയ്ക്കഴകുറ്റ
മറ്റാറു
പറ്റിനി, ന്നാടുമതിനൊടൊപ്പം!
ആ നീലലോഹിതം, മത്തുപിടിപ്പിയ്ക്കു-
മാകർഷണത്തിൻ സഗർവ്വചിഹ്നം.
ശക്തിയില്ലാത്തതാ, ണിന്ദ്രനീലം.
സുന്ദരമാണെന്നിരിയ്ക്കിലും, ലേശവും
സ്പന്ദനമില്ലാത്തതാണു, നീലം.
ഭാവശാന്തസ്മേരസാന്ദ്രമാണെങ്കിലും
കേവലം
ആപാതരമ്യമാ, മാപ്പീതലോഹിതം
സ്വാപാത്മകം, സദാ ശോകമൂകം,
ശാപം വഹിയ്ക്കുന്നതാണ്, ശോണം.
മങ്കമാർതൻ തളിർച്ചുണ്ടിലും, നെറ്റിയിൽ-
ക്കുങ്കുമപ്പൊട്ടിലും,
പിന്നീടതിനൊരു ശാപമോക്ഷം!
ദിവ്യഹരിതശുഭമയവർണ്ണമേ,
ഭവ്യദമാണു നിന്മന്ദഹാസം.
നീമാത്രം, നീമാത്രം,
നീമാത്രം, നീമാത്രം, നിത്യദീപ്തം!
മപ്രിയദർശനരേഖപോലും.
ഈ വിശ്വകർത്താവിൻ സാങ്കൽപികോജ്ജ്വല-
ഭാവാത്മകസ്വപ്നമാണയേ നീ!
നീയെന്റെ ജീവനും ജീവനാം
നീരാളസാരിയിൽച്ചേർന്നശേഷം,
ന്നാകർഷകത്വമിരട്ടിയായി!
അത്തങ്കമേനിയണിയിച്ചണിയിച്ചോ-
രപ്സരസ്സാക്കി നീയെന്റെ
മറ്റൊന്നിനുമില്ലതിനുള്ള വൈഭവം
മത്സരിക്കാനില്ല നിന്നോടൊന്നും.
സൽക്കരിക്കുന്നതെൻചിത്തമേറ്റം!
യെങ്ങു
തപ്ത 'സഹാറ'
സ്വപ്നമായ്
താവകദർശനമാത്രയിലെത്തു, മെൻ-
ദേവി, യെന്മുന്നി, ലെങ്ങാകിലും
ഉത്തേജനാസ്പദമാ,
രുത്സവമായ്, നീ ലസിയ്ക്കു
15-3-1120
</poem>
|