"സ്പന്ദിക്കുന്ന അസ്ഥിമാടം/പട്ടിണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> പട്ടിണിക്കാര്‍ പട്ടിണിക്കോലങ്ങള്‍ ചത്ത...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
പട്ടിണിക്കാർ
പട്ടിണിക്കാര്‍
 
പട്ടിണിക്കോലങ്ങള്‍പട്ടിണിക്കോലങ്ങൾ ചത്തൊടുങ്ങി-
പ്പട്ടടക്കാട്ടിലിടം ചുരുങ്ങി.
ജീവിച്ചിരിക്കുമ്പോൾ വിശ്രമിക്കാൻ
ജീവിച്ചിരിക്കുമ്പോള്‍ വിശ്രമിക്കാന്‍
പാവങ്ങൾക്കില്ലാ പഴുതുലകിൽ.
പാവങ്ങള്‍ക്കില്ലാ പഴുതുലകില്‍.
ചത്തെങ്കിലുമതൊന്നാസ്വദിയ്ക്കാ-
നൊത്തിരുന്നെങ്കിലവർക്കൊരൽപം!
നൊത്തിരുന്നെങ്കിലവര്‍ക്കൊരല്‍പം!
ഒക്കുകില്‍ഒക്കുകിൽ, ല്ലയേ്യാ, ചുടുകാട്ടിലും
തിക്കും തിരക്കുമാ, ണെന്തുചെയ്യും?
 
"ഞങ്ങള്‍ക്കുഞങ്ങൾക്കു കായ്ക്കാന്‍കായ്ക്കാൻ വിഷമ," മെന്ന-
ത്തെങ്ങൊന്നുമോതുന്നതില്ലയിന്നും.
"പാടില്ല ഞങ്ങള്‍ക്കുഞങ്ങൾക്കു നെല്ലു നല്‍കാന്‍നൽകാൻ"
പാടങ്ങളൊന്നും പറവതില്ല.
"വയ്യഞങ്ങൾക്കൊ," ന്നു നീരസത്താൽ
"വയ്യഞങ്ങള്‍ക്കൊ," ന്നു നീരസത്താല്‍
കൈയൊഴിയുന്നില്ല കായ്കനികള്‍കായ്കനികൾ.
ഉറ്റബന്ധുക്കളാക്കാലികൾക്കു
ഉറ്റബന്ധുക്കളാക്കാലികള്‍ക്കു
വറ്റിയിട്ടില്ലകിടൊട്ടുമിന്നും.
ഒന്നിനു, ലോപമി, ല്ലൊക്കയുമു-
ണ്ടെന്നിട്ടും, ക്ഷാമമിക്കേരളത്തില്‍ക്ഷാമമിക്കേരളത്തിൽ!
പുഷ്ടിയ്ക്കിളവില്ല, പിന്നെ, യിന്നി-
പ്പട്ടിണിയെങ്ങനെ വന്നുകൂടി?
 
വിത്താധിനാഥരേ, നിങ്ങള്‍നിങ്ങൾ വന്നാ-
പ്പത്തായമൊന്നു തുറന്നുകാട്ടൂ!
കുത്തുവീ, ണോവൊടി, ഞ്ഞാവിപൊങ്ങി-
യെത്രനെല്ലുണ്ടതിൽപ്പൂപ്പൽ തിങ്ങി?
യെത്രനെല്ലുണ്ടതില്‍പ്പൂപ്പല്‍ തിങ്ങി?
ചീയുന്നു ധാന്യങ്ങള്‍ധാന്യങ്ങൾ!-മണ്ണടിഞ്ഞു
ചീയുന്നിതി, ന്നവ കൊയ്തകൈകള്‍കൊയ്തകൈകൾ
വിത്താശയാ 'ലസിതാപണ' ത്തില്‍ത്തിൽ
വില്‍ക്കപ്പെടുന്നുവിൽക്കപ്പെടുന്നു, ഹാ, ധാന്യലക്ഷ്മി!
എല്ലാര്‍ക്കുമൊന്നുപോല്‍എല്ലാർക്കുമൊന്നുപോൽ വേണ്ടതാമാ
നെല്ലും പണവും കവര്‍ന്നുകവർന്നു വാരി.
കഷ്ടമേതാനും പേരൊത്തുകൂടി-
ക്കെട്ടിയൊളിച്ചുവെച്ചാസ്വദിയ്ക്കെ;
മറ്റുള്ളവരെ ച്ചതച്ചുതുപ്പി
മത്തടിച്ചാര്‍പ്പിമത്തടിച്ചാർപ്പി, താ ക്ഷാമയക്ഷി!
കര്‍ഷകകർഷക ജീവരക്തം കുടിച്ചാ
ഹർഷപ്രമത്തരാം ജന്മിവർഗ്ഗം,
ഹര്‍ഷപ്രമത്തരാം ജന്മിവര്‍ഗ്ഗം,
വർത്തകന്മാരുമായൊത്തുകൂടി-
വര്‍ത്തകന്മാരുമായൊത്തുകൂടി-
ക്കുത്തിക്കവർച്ചയ്ക്കരങ്ങൊരുക്കി!
ക്കുത്തിക്കവര്‍ച്ചയ്ക്കരങ്ങൊരുക്കി!
പൊട്ടിയ്ക്കുകാ ബന്ധമാദ്യമായി-
ട്ടൊട്ടൊരാശ്വാസം ലഭിയ്ക്കുമെങ്കില്‍ലഭിയ്ക്കുമെങ്കിൽ!
 
പൊട്ടേണ്ട തോട്ടകള്‍തോട്ടകൾ-കല്ലു പോരും
പട്ടിണിക്കാക്ക പറപറക്കാന്‍പറപറക്കാൻ!! ....
8-3-1120
 
വരി 52:
 
വീതാശങ്ക, മഹോ, വിനാശകരമാ-
സ്സാമ്രാജ്യദുർമ്മോഹമാം
സ്സാമ്രാജ്യദുര്‍മ്മോഹമാം
വേതാളത്തിനു രക്തര്‍പ്പണമനുരക്തർപ്പണമനു-
ഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്യ്രം ജലരേഖ-മര്‍ത്ത്യരെമർത്ത്യരെ വെറും
ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങള്‍ക്കുഴറാംപ്രേതങ്ങൾക്കുഴറാം ജഗത്തി-ലിതിനോ
നിങ്ങള്‍ക്കുനിങ്ങൾക്കു യുദ്ധഭ്രമം!! ...
19-9-1119
 
41
 
തമ്മിൽത്തമ്മിലസൂയമൂല, മളവി-
തമ്മില്‍ത്തമ്മിലസൂയമൂല, മളവി-
ല്ലാതുള്ളനർത്ഥങ്ങളാ-
ല്ലാതുള്ളനര്‍ത്ഥങ്ങളാ-
ലിമ്മന്നില്‍ലിമ്മന്നിൽ, സുഖജീവിതം, ശിഥിലമാ-
ക്കിത്തീര്‍ത്തുക്കിത്തീർത്തു, കഷ്ടം, നരന്‍നരൻ!
കമ്രശ്രീമയവിശ്വഗഹ, മവനാ-
വാസത്തിനാ, യീശ്വരന്‍യീശ്വരൻ
നിര്‍മ്മിച്ചേകിനിർമ്മിച്ചേകി, യതും, കൃതഘ്നനവനോ
വെട്ടിപ്പകുത്തു ശഠന്‍ശഠൻ!! ....
19-9-1119
</poem>