2,684
തിരുത്തലുകൾ
('<poem> പട്ടിണിക്കാര്‍ പട്ടിണിക്കോലങ്ങള്‍ ചത്ത...' താള്‍ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പുതിയ ചിൽ ...) |
||
<poem>
പട്ടിണിക്കാർ
പ്പട്ടടക്കാട്ടിലിടം ചുരുങ്ങി.
ജീവിച്ചിരിക്കുമ്പോൾ വിശ്രമിക്കാൻ
പാവങ്ങൾക്കില്ലാ പഴുതുലകിൽ.
ചത്തെങ്കിലുമതൊന്നാസ്വദിയ്ക്കാ-
നൊത്തിരുന്നെങ്കിലവർക്കൊരൽപം!
തിക്കും തിരക്കുമാ, ണെന്തുചെയ്യും?
"
ത്തെങ്ങൊന്നുമോതുന്നതില്ലയിന്നും.
"പാടില്ല
പാടങ്ങളൊന്നും പറവതില്ല.
"വയ്യഞങ്ങൾക്കൊ," ന്നു നീരസത്താൽ
കൈയൊഴിയുന്നില്ല
ഉറ്റബന്ധുക്കളാക്കാലികൾക്കു
വറ്റിയിട്ടില്ലകിടൊട്ടുമിന്നും.
ഒന്നിനു, ലോപമി, ല്ലൊക്കയുമു-
ണ്ടെന്നിട്ടും,
പുഷ്ടിയ്ക്കിളവില്ല, പിന്നെ, യിന്നി-
പ്പട്ടിണിയെങ്ങനെ വന്നുകൂടി?
വിത്താധിനാഥരേ,
പ്പത്തായമൊന്നു തുറന്നുകാട്ടൂ!
കുത്തുവീ, ണോവൊടി, ഞ്ഞാവിപൊങ്ങി-
യെത്രനെല്ലുണ്ടതിൽപ്പൂപ്പൽ തിങ്ങി?
ചീയുന്നു
ചീയുന്നിതി, ന്നവ
വിത്താശയാ 'ലസിതാപണ'
നെല്ലും പണവും
കഷ്ടമേതാനും പേരൊത്തുകൂടി-
ക്കെട്ടിയൊളിച്ചുവെച്ചാസ്വദിയ്ക്കെ;
മറ്റുള്ളവരെ ച്ചതച്ചുതുപ്പി
ഹർഷപ്രമത്തരാം ജന്മിവർഗ്ഗം,
വർത്തകന്മാരുമായൊത്തുകൂടി-
ക്കുത്തിക്കവർച്ചയ്ക്കരങ്ങൊരുക്കി!
പൊട്ടിയ്ക്കുകാ ബന്ധമാദ്യമായി-
ട്ടൊട്ടൊരാശ്വാസം
പൊട്ടേണ്ട
പട്ടിണിക്കാക്ക
8-3-1120
വീതാശങ്ക, മഹോ, വിനാശകരമാ-
സ്സാമ്രാജ്യദുർമ്മോഹമാം
വേതാളത്തിനു
ഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്യ്രം ജലരേഖ-
ചെന്നായ്ക്കളാക്കാം, കുറെ
19-9-1119
41
തമ്മിൽത്തമ്മിലസൂയമൂല, മളവി-
ല്ലാതുള്ളനർത്ഥങ്ങളാ-
കമ്രശ്രീമയവിശ്വഗഹ, മവനാ-
വാസത്തിനാ,
വെട്ടിപ്പകുത്തു
19-9-1119
</poem>
|
തിരുത്തലുകൾ