"സ്പന്ദിക്കുന്ന അസ്ഥിമാടം/ഭാവത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> ഭാവത്രയം ഒന്ന് അന്നു -സുഭിക്ഷതയുടെ സുസ്മ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 9:
ലെന്റെ നാടിനു പട്ടിണിമാത്രം!
ഉണ്ടുറങ്ങിയേറ്റൊന്നു മുറുക്കി-
സദ്യമേളിച്ചനാളി,
ത്തത്തകൂടിയും പാടി വേദാന്തം.
ത്തുള്ളി പണ്ടെന്റെ നാട്ടിലെക്കാവ്യം.
കേവലഭൂപാലകാജ്ഞതൻ നൂലിൽ
മാല
വേദവേദാന്തകാന്താരകാന്തം
പാദപാതാട്ടഹാസാദിയാലേ,
ഒറ്റവാക്കൊന്നു
കഷ്ട, മെന്നൊരു വാക്കിനുപോലും
ചേണണിമലർച്ചെണ്ടുകളേന്തി,
മോടിയോടോരോ
'കൂടിയാടി'
'തോല' നൊത്തു രസിച്ചു ചിരിച്ചു
മഷ്ടപാദാദ്രഗാനസമേതം,
മഞ്ജുവൃന്ദാവനപ്രേമരംഗം
മദ്ദളം, ചെണ്ട, ചേങ്കില, താളം,
മത്സരിച്ചു മതിവരുവോളം,
നീളെ നീളെക്കലോത്സവമേളം
വർഷലക്ഷ്മിയ്ക്കുദാരതയാലേ
ഹർഷബാഷ്പമുതിരുമക്കാലേ,
മാറുലഞ്ഞുചെറുമികൾ ചാലേ
ഞാറുപാകുമപ്പാടത്തു നീളേ
ഉൾപ്പുളകദഗാനങ്ങൾമൂലം
സസ്യ സങ്കുലശ്യാമളശ്രീയെ-
കത്തിക്കാളുന്നൊരാപ്പൌരുഷത്തിൻ
കച്ചകെട്ടി മുറുക്കിയൊരുക്കി,
ചെന്നു,
നിന്നു, പൂവും പ്രസാദവും
വീരയോധർതൻ വാൾത്തുമ്പിലൂടെ-
ച്ചോര
ഫുല്ലഹാസമെന്നാടന്നു തൂകി-
സ്സല്ലപിച്ചു
രണ്ട്
വരി 59:
ഇന്ന് - വിശപ്പിന്റെ വിലാപം
നല്ല കാലമതിന്നെങ്ങു പോയി?
എന്റെ നാട,
ക്കണ്ടിടുന്നതിന്നെന്റെ
ചെള്ള ചുക്കിച്ചുളുങ്ങിയെല്ലുന്തി-
പ്പള്ളയൊട്ടിയതല്ലെന്റെ രാജ്യം!
മുട്ടി, യേങ്ങിവലിച്ചും, ചുമച്ചും
വെൺനുരകൾ വമിച്ചുമാക്കൈകാൽ
മണ്ണിലാഞ്ഞാഞ്ഞടിച്ചും, പിടച്ചും,
ഒട്ടപസ്മാരഗാഷ്ഠികൾകാട്ടു-
മസ്ഥിപഞ്ജരമല്ലെന്റെ രാജ്യം!
കഷ്ട, മെന്റെ നാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞൂ!
കെട്ടുതാലിയൊഴിച്ചവൾക്കയേ്യാ
രത്നഗർഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാ,
മാനുഷരെന്നുമോണമായ് വാണ
മാബലിയുടെ
ഇന്നിതാ
ച്ചെന്നു
ദേവതകൾതൻ പാവനഭൂവിൽ-
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം
ഭദ്രകല്യാണദായകമാകും-
മദ്രിജാരാധനോത്സവനാളിൽ,
പാതിരാപ്പൂക്കൾതൻ ജന്മഭൂവിൽ-
ജീവനും
ദേവിപോലും പിറന്നോരു
കെട്ടഴിവു ചാരിത്രത്തി നയേ്യാ,
കൊറ്റിനാഴക്കരിയ്ക്കിന്നു, കഷ്ടം!
മദ്യപിക്കുമാസ്സാമ്പൽപ്രതാപ
ഘോരദാരിദ്യ്രസൂരാതപത്തിൽ-
ച്ചോരവറ്റി, ച്ചുളുക്കേറ്റു വാടി,
നെഞ്ചിടിപ്പോടടർന്നാപതിപ്പൂ
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ!-
മംഗലാദ്വൈതമൂർത്തിയാം, സാക്ഷാൽ
ശങ്കരനെ
ചാരമായിക്കിടക്കുന്ന
അത്രസമ്പൂതമായൊരീ മണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ!
അബ്ധിയോടിതു വാങ്ങിയ കാല-
ത്തൽപമിസ്ഥിതി ശങ്കിച്ചിരിയ്ക്കിൽ,
ആഞ്ഞെറിയാതിരുന്നേനെ, നൂനം,
ആ മഴുവന്നു
മൂന്ന്
വരി 119:
ഉണ്ടുനെല്ലും പണവു, മെന്നിട്ടും
തെണ്ടിടുന്നോ സഖാക്കളേ,
'ഇല്ല', യെന്നു പറയുവാനായി-
ട്ടല്ലണഞ്ഞതീ ലോകത്തു
'ഇല്ല', യെന്നുള്ള ദീനവിലാപം
വല്ലദിക്കിലും
'ഉണ്ടധികമി',
ചെണ്ടമേളമൊന്നന്യത്ര
അങ്ങുചെല്ലുവിൻ, നിങ്ങൾക്കു വേണ്ട-
തങ്ങഖിലം സമ്ര്+ദ്ധിയായ്ക്കാണും.
വാതിൽ കൊട്ടിയടയ്ക്കുകിൽ, നിങ്ങൾ
വാളെടുത്തതു
കുന്നുകൂടിക്കിടക്കുമാ വിത്ത-
മൊന്നുപോൽ നിങ്ങൾ വീതിച്ചെടുക്കുവിൻ!
മത്സരം മതി!-തുല്യാവകാശം
മർത്ത്യരെല്ലാർക്കുമുണ്ടിജ്ജഗത്തിൽ!
വിത്തനാഥന്റെ 'ബേബി' യ്ക്കുപാലും,
ഈശ്വരേച്ഛയ, ല്ലാകി, ലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക
കൈതവംതന്നെ ചെയ്തതു ലോകം!
ലോകസേവനം, ഹാ, രക്തപാനം!
മത്തു കണ്ണിലിരുട്ടടിച്ചാർക്കും
ക്കൊത്തൊരുമിച്ചു നിന്നു പോരാടാം!
വിപ്ലവത്തിന്റെ
സത്സമത്വസനാതനോദ്യാനം
ഒക്കുകില്ലീയലസത
ഒത്തുചേരൂ സഖാക്കളേ,
28-2-1120
16
മനുഷ്യവിജ്ഞാനസമുദ്രമേ,
മദിച്ചു വാഴുന്നു നിഗൂഢമോരോ
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ!
4-12-1109
17
ഒരു ദിവസം
കുരുവികൾ നിൻ ജനലരുകിൽ
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-
മതിയുറക്കം വെളുത്തു നേരം
മിഴിതുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദനം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും
അവനൊരാളും
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തിൽത്തകർന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടൽ വെടിയാനവന്റെജീവൻ
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോൽ
പറയുവതായ് ശ്രവിച്ചു
'സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ,
18-3-1120
</poem>
|