"സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> മരിച്ച സ്വപ്നങ്ങള്‍ വിസ്തൃതം വിശ്വ, മെനി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
<poem>
മരിച്ച
വിസ്തൃതം വിശ്വ, മെനിയ്ക്കൊരു കോണിലും
വിശ്രമം കിട്ടാത്തതാണു കഷ്ടം!
മായാമരീചിയിൽ മാൻകിടാവെന്നപോൽ
പായുകയാണു ഞാ, നങ്ങുമിങ്ങും,
ആനന്ദം വേ,
നൂനം, നീ
കഷ്ടം, വിദൂരനഗരമേ, നിന്മടി-
നീയെന്റെ ജന്മഭൂവല്ലല്ലോ, മന്മനം
നീറുന്നകണ്ടു രസിച്ചു
എന്നിട്ടു, മെന്തേ നീ
വേണ്ടുപകാര, മുപദ്രവമെങ്കിലും
തീണ്ടാതിരിയ്ക്കുമെന്നാശയാലേ,
തമ്മിൽപ്പരിചയമില്ലാത്ത മർത്ത്യരേ,
നിങ്ങൾക്കിടയിൽ ഞാൻ വന്നുചേർന്നു.
എന്നുറ്റമിത്രങ്ങളല്ലല്ലോ,
ദണ്ഡത്തിൽക്കോള്മയിർക്കൊള്ളാൻ നിങ്ങൾ;
വൈരികളെപ്പോലെന്തെന്നിട്ടും?-
സ്വൈര്യംകെടുത്തുന്നതിഷ്ടമാണോ?
എൻതോഴരല്ലല്ലോ, നിങ്ങ, ളെന്നുൽക്കർഷ-
ചിന്തയിലസ്വസ്ഥചിത്തരാകാൻ;
എന്നിട്ടു, മെന്തേ
നിന്നെയ്വതസ്ത്രങ്ങളെന്മനസ്സിൽ?-
നിങ്ങളാ, ണെങ്കിലും, ഭേദം!-കടിയ്ക്കിലും
åå *åå *åå *
നിത്യവും പണ്ടെന്റെ മുന്നി, ലണഞ്ഞെത്ര
ജ്ജ്വാലയിലെല്ലാം ദഹിച്ചുപോയി.
ഞെട്ടുന്നു ഞാനിതാ
മട്ടഹസിയ്ക്കുമിക്കൂരിരുളിൽ!
മായിക ന്യൂനതയൌവനമോരോരോ
ചായപ്പണികളൊരുക്കിനിൽക്കെ;
ചിന്തകൾ പൂത്തുതളിർത്തുമന്നെന്മനം
വൃന്ദാവനമായ്ക്കുളിർത്തുനിന്നു.
ഓമനമുരളീരവമൊന്നതിങ്ക, ല
ന്നോളം തുളുമ്പിത്തുളുമ്പിനിൽക്കെ,
ആഗമിച്ചാരതിലാടിക്കുഴഞ്ഞുകൊ-
ണ്ടായിരം
രാനന്ദനൃത്തങ്ങളാടിനിൽക്കെ;
ശ്യാമളവ്യോമവും, വെള്ളിമേഘങ്ങളും,
ഹേമന്തരാത്രിയും, പൂനിലാവും,
സുന്ദരസ്വപ്നങ്ങളെന്നപോ, ലങ്ങനെ
മന്ദഹസിക്കുന്ന താരകളും,
ഇന്നോ?-ജഗത്തേ, നമസ്കരിയ്ക്കുന്നു ഞാ-
നെന്നെ നീ വീണ്ടും ചവിട്ടരുതേ!
തപ്തശ്മശാനമിന്നെൻഹൃദന്തം!
വീണ വായിച്ചു രസിച്ചുകൊള്ളൂ!! ....
19-1-1120
|