"സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> വൈരുദ്ധ്യം കൊതിപ്പതൊക്കെയും ലഭിക്കയില്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 6:
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
ലഭിപ്പതെപ്പൊഴും കൊതിപ്പതുമല്ല!
വിരുദ്ധതയുടെ നനുത്തെഴും നാരില്‍നാരിൽ-
ക്കൊരുത്തെടുത്തൊരീ പ്രപഞ്ചമാലയില്‍പ്രപഞ്ചമാലയിൽ,
പലതരത്തിലും, പലനിറത്തിലും
പലപല പൂക്കളിണങ്ങിനിൽക്കവേ,
പലപല പൂക്കളിണങ്ങിനില്‍ക്കവേ,
സമുജ്ജ്വലമതിന്‍സമുജ്ജ്വലമതിൻ പ്രകൃതി!-സര്‍വ്വവുംസർവ്വവും!
സമാനമെങ്കിലോ, വെറും വിരൂപവും!
-വിവിധതപോലും വിരസമാണോര്‍ത്താല്‍വിരസമാണോർത്താൽ
വിരുദ്ധതയുടെ ചരടു പൊട്ടിയാല്‍പൊട്ടിയാൽ!! ...
 
രണ്ട്
 
നമുക്കു നന്മകള്‍നന്മകൾ നയിച്ച വാളുകള്‍വാളുകൾ
നശിച്ചതൊര്‍ത്തുനശിച്ചതൊർത്തു നാം വമിപ്പു വീര്‍പ്പുകള്‍വീർപ്പുകൾ.
അരികില്‍അരികിൽ നിന്നവ പുണര്‍ന്നപുണർന്ന വേളയി-
ലറിഞ്ഞതില്ല നാമവതന്‍നാമവതൻ മാന്മകള്‍മാന്മകൾ.
പിരിഞ്ഞകന്നവാറുയര്‍ന്നപിരിഞ്ഞകന്നവാറുയർന്ന സങ്കടം
പിളര്‍ത്തിടുന്നുപിളർത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
ഇരുട്ടു നല്‍കിടുമറിവുകാരണംനൽകിടുമറിവുകാരണം
ശരിയ്ക്കറിവു നാം വെളിച്ചത്തിന്‍വെളിച്ചത്തിൻ ഗുണം!
പിടയ്ക്കുമാത്മാവിൽ പുളകങ്ങൾ പാകി-
പിടയ്ക്കുമാത്മാവില്‍ പുളകങ്ങള്‍ പാകി-
ത്തുടിപ്പിതിന്നുമാ പ്രണയവല്ലകി!
പൊഴിപ്പിതിപ്പൊഴും കുളുര്‍ത്തകുളുർത്ത പുഞ്ചിരി
കൊഴിഞ്ഞു വീഴാതാ പ്രണയമഞ്ജരി!
സ്മൃതികളില്‍സ്മൃതികളിൽ സുധാകരണങ്ങള്മാതിരി!
പതിക്കആണിന്നാ പ്രണയമാധുരി!
-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
വരി 36:
മൂന്ന്
 
സമര്‍ത്ഥനെന്നേറ്റംസമർത്ഥനെന്നേറ്റം മദിയ്ക്കും മാനവന്‍മാനവൻ,
സമസ്തസിദ്ധിയും കരസ്ഥമായവന്‍കരസ്ഥമായവൻ,
നടുങ്ങുമാറട്ടഹസിയ്ക്കിലും വമ്പില്‍വമ്പിൽ
നമിച്ചിടേണ്ടയോ വിധിയുടെ മുമ്പില്‍മുമ്പിൽ?
വിടര്‍ന്നവിടർന്ന കണ്ണുകളടഞ്ഞുപോ, മതൊ
ന്നടയാതാക്കുവാനശക്തനാണവൻ.
ന്നടയാതാക്കുവാനശക്തനാണവന്‍.
മനുഷ്യബുദ്ധിയെ, സ്സഗര്‍വ്വമെത്രനാള്‍സ്സഗർവ്വമെത്രനാൾ
മഥിച്ചു ശാസ്ത്ര, മാസ്സുധാര്‍ജ്ജനത്തിനായ്മാസ്സുധാർജ്ജനത്തിനായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!
വിധിതൻ പൂക്കളിൽ വിലാസഹാസങ്ങൾ
വിധിതന്‍ പൂക്കളില്‍ വിലാസഹാസങ്ങള്‍
വിധിതന്‍വിധിതൻ മുള്ളിലോ, വിലാപശാപങ്ങള്‍വിലാപശാപങ്ങൾ!
വിരുദ്ധതയുടെ ചരടി, ലീവിധം
കൊരുത്തുവെച്ചൊരീ പ്രപഞ്ചമാലയില്‍പ്രപഞ്ചമാലയിൽ,
ചിറകടിച്ചു നീ കരഞ്ഞു, പാടിയും,
പറന്നു ചുറ്റുമെന്‍ചുറ്റുമെൻ ഹൃദയ ഭൃംഗമേ!!
3-3-1129
 
25
 
'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീര്‍ച്ചാലുനീർച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കില്‍വക്കിൽ, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-
 
ഓണപ്പൂക്കള്‍ഓണപ്പൂക്കൾ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
വരി 64:
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവന്‍മുഴുവൻ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
വരി 71:
26
 
" - പെട്ടെന്ന് ആ വനപ്പടര്‍പ്പിന്റെവനപ്പടർപ്പിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -
 
നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നോടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്റ്റെന്തേ
തേന്തളിര്‍തേന്തളിർ തിന്നു മദിയ്ക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
വരി 89:
ചിന്ത:
 
ഞാനൊരു കൊച്ചുകവിയുടെ രാഗാര്‍ദ്രരാഗാർദ്ര-
മാനസവീണയിൽപ്പാട്ടുപാടി
മാനസവീണയില്‍പ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊൻചിറകെന്നിൽപ്പൊടിച്ചുവന്നു.
പൊന്‍ചിറകെന്നില്‍പ്പൊടിച്ചുവന്നു.
മാമകപാര്‍ശ്വത്തില്‍മാമകപാർശ്വത്തിൽ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.
 
മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവൻ വന്നെന്നെത്തൊട്ടുണർത്തി.
ലന്നവന്‍ വന്നെന്നെത്തൊട്ടുണര്‍ത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവൻ ചാർത്തിയെന്നെ.
ത്താ രാവിലന്നവന്‍ ചാര്‍ത്തിയെന്നെ.
ഓതിനാന്‍ഓതിനാൻ പിന്നവന്‍പിന്നവൻ:- "പോയ്ക്കൊള്‍കപോയ്ക്കൊൾക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
തൽക്ഷണമെന്റെ ചിറകു വിടുർത്തിയാ-
തല്‍ക്ഷണമെന്റെ ചിറകു വിടുര്‍ത്തിയാ-
ച്ചക്രവാളം നോക്കി ഞാന്‍ഞാൻ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
നിന്‍കവിനിൻകവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനില്‍ക്കുംതങ്ങിനിൽക്കും!! ..."
6-8-1112
 
വരി 116:
ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ഗാനം നിലച്ചു;-പതിച്ചൂ യവനിക
വേദനിപ്പിയ്ക്കും വിവിധസ്മൃതികളില്‍വിവിധസ്മൃതികളിൽ
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലില്‍മേലിൽ ഞാന്‍ഞാൻ.
അത്രമേൽപ്പൂർണ്ണമെന്നോർത്തതിൽപ്പോലു, മൊ-
അത്രമേല്‍പ്പൂര്‍ണ്ണമെന്നോര്‍ത്തതില്‍പ്പോലു, മൊ-
രല്‍പരൽപ, മപൂര്‍ണ്ണതേമപൂർണ്ണതേ, കാണ്മൂ നിന്‍നിൻ രേഖകള്‍രേഖകൾ!
24-4-1120
 
29
 
തണലിട്ടുതന്നു നീ, ഞാന്‍ഞാൻ വന്ന വേളയില്‍വേളയിൽ
പ്രണയമേ, നിന്‍കളിത്തോപ്പില്‍നിൻകളിത്തോപ്പിൽ.
അതിലാത്തമോദം മുരളിയുമൂതി ഞാ-
നജപാലബാലനിരുന്നു.
പരിചിലെന്‍പരിചിലെൻ ചുറ്റുമായ് സ്വപ്നങ്ങള്‍സ്വപ്നങ്ങൾ കൈകോര്‍ത്തുകൈകോർത്തു
പരിവേഷമിട്ടിട്ടു നിന്നു.
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-