"സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> സൌഹൃദമുദ്ര പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ- മ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 4:
പ്രിയസഹജ, ഭവാനയച്ച മാദ്ധ്വീ-
മയകവനാത്മകലേഖനപ്രസൂനം,
നിയതമഴലിൽ നീറുമെന്മനസ്സിൽ
നിയതമഴലില്‍ നീറുമെന്മനസ്സില്‍
സ്വയമമൃതം പകരുന്നിതിന്നു നൂനം.
 
തവ മൃദുഹൃദയത്തിലെന്നോടുള്ളോ-
രവധിയെഴാത്തൊരു സൌഹൃദം സ്മരിയ്ക്കെ,
നവപുളകമണിഞ്ഞണിഞ്ഞു, ഹര്‍ഷോഹർഷോ-
ത്സവജയഭേരിയടിപ്പിതെന്‍ത്സവജയഭേരിയടിപ്പിതെൻ ഹൃദന്തം.
 
അനുപമഗുണവാരിധേ, ഭവാനെ-
ന്നനുചിതജീവിതരീതിയാധിചേർപ്പൂ;
ന്നനുചിതജീവിതരീതിയാധിചേര്‍പ്പൂ;
മനുജനു വിധി നീക്കിടാവതല്ലീ-
യനുജനൊടങ്ങതില്‍യനുജനൊടങ്ങതിൽ നീരസപ്പെടൊല്ലേ!
 
åå *ååå*ååå*
വരി 22:
പതിയു, മെനിയ്ക്കു ലഭിയ്ക്കുമുഗശാപം;
ഗതിയിവനിനിയില്ല-നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി ഞാന്‍ഞാൻ മരിയ്ക്കും!
 
ååå*ååå *ååå*
 
ഇതുവരെയുലകിങ്കലന്യരെപോ-
ലതുലപരാക്രമ, വാണിരുന്ന നമ്മള്‍നമ്മൾ,
ഇതുവിധമൊരുപോലെ ജീവനായ്ത്തീര്‍ജീവനായ്ത്തീർ-
ന്നതു, കരുതീടുകി, ലാത്മബന്ധമല്ലേ?
 
നിയതിഗതിയി, ലായതിന്‍ലായതിൻ വിലാസോ-
ദയമനിവാര്യ, മശേഷവിശ്വവശ്യം;
നിയതമതിനു നാം വിധേയരായ്, നിര്‍നിർ-
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം?
 
വരി 39:
 
ഒരുപിടി മണലിന്നു മേന്മയെന്തു,-
ണ്ടൊരു ദിനമാ മണല്‍മണൽ മണ്ണടിഞ്ഞിടില്ലേ?
വരുവതുവരു, മാക്രമിയ്ക്കു, മയേ്യാ,
പൊരുതുകിലും ഫലമില്ല, കാലുതെറ്റും!
 
തടയുവതിലൊരര്‍ത്ഥമിതടയുവതിലൊരർത്ഥമി, ല്ലൊഴുക്കാ-
ക്കടയൊടടുത്തു മറിച്ചു കൊണ്ടുപോകും;
വിടപികഥയിതാണു, പിന്നെ വാഴ-
വരി 49:
 
അലറിയലറിയെത്തുമിക്കൊടുങ്കാ-
റ്റലകള്‍റ്റലകൾ മുറിച്ചു മുറിച്ചു നീന്തി നീന്തി,
ഉലവൊരു ചിറകിന്നു തെല്ലുപോലും
ബലമിനിയില്ല തകര്‍ന്നുതകർന്നു വീണുപോം ഞാന്‍ഞാൻ!
 
ååå*ååå*ååå *
 
അലഘുതരസുദീപ്തപൌരുഷോഗാ-
നല, തവ രാജസദാഹകാഭ കാണ്‍കേകാൺകേ,
ചില രിപുശലഭങ്ങളാത്തഗർവ്വം
ചില രിപുശലഭങ്ങളാത്തഗര്‍വ്വം
നിലയറിയാതെതിരിട്ടിടാനണഞ്ഞു.
 
ചിലരതിലുടന്‍ചിലരതിലുടൻ വെന്തു വീണൊടുങ്ങീ;
ചിലര്‍ചിലർ ചിറകറ്റു പിടഞ്ഞു പിന്മടങ്ങീ;
പലരുമുടലു ചൂടുതട്ടി ഞെട്ട്ടി-
പ്പലവഴി പാഞ്ഞു പലായനം തുടങ്ങീ.
 
ഫലരഹിതമിതെന്നു കണ്ടറിഞ്ഞോര്‍കണ്ടറിഞ്ഞോർ
ചില നയശാലികള്‍നയശാലികൾ, പിന്നിലായി നിന്നോര്‍നിന്നോർ,
നലമൊടിതിനു ചുറ്റുമായി, മിത്ര-
ച്ഛലകുതുതോത്സവനര്‍ത്തനംച്ഛലകുതുതോത്സവനർത്തനം തുടങ്ങീ.
 
പ്രിയമധുരസൌഹൃദാമൃതാർദ്രാ-
പ്രിയമധുരസൌഹൃദാമൃതാര്‍ദ്രാ-
ശയ, തവ സാത്വികസാത്വനാഭ കാണ്‍കേകാൺകേ,
നിയതമരികിലങ്ങയോടു ചേര്‍ന്നാചേർന്നാ-
മയമണയാതെ സഖാക്കളുല്ലസിപ്പൂ.
 
കനിവു ഹിമകണങ്ങള്‍ഹിമകണങ്ങൾ പോലെ ചിന്നി-
ജ്ജനിതവിനോദസുഗന്ധസാന്ദ്രമായി,
അനിശമഴകിൽ മുങ്ങിനിൽപൊരോമൽ-
അനിശമഴകില്‍ മുങ്ങിനില്‍പൊരോമല്‍-
പ്പനിമലരാണു തവാമലാര്‍ദ്രചിത്തംതവാമലാർദ്രചിത്തം!
 
കവിപദചപലാഭിലാഷമാണാ-
ക്കവിതയുമായി രമിപ്പവര്‍ക്കുലക്ഷ്യംരമിപ്പവർക്കുലക്ഷ്യം;
കവിതിലക, ഭവാനതല്ല, ഹൃത്തില്‍ഹൃത്തിൽ-
ക്കവിയുവതുണ്ടതുകൊണ്ടു ചാരിതാര്‍ത്ഥ്യംചാരിതാർത്ഥ്യം.
 
അവികലവിമലാനുഭൂതിയുൾക്കൊ-
അവികലവിമലാനുഭൂതിയുള്‍ക്കൊ-
ണ്ടവിരളകോമളഗാനധാരതൂകി,
ഛവിയിളകുമസീമകാവ്യപുഷ്പാ-
വരി 91:
 
ഇവനൊരു കവിപോലും!- ആയിരിയ്ക്കാം,
ശിവ, ശിവ, ഞാനതുകൊണ്ടു വീര്‍പ്പുമുട്ടിവീർപ്പുമുട്ടി
അവസരമിവനില്ല വിശ്രമത്തി-
ന്നവനിയെനിയ്ക്കിതൊരഗ്നികുണ്ഡമായി!
 
കവി, കവി, സുകൃതസ്വരൂപി, യോര്‍ക്കില്‍യോർക്കിൽ
ഭുവിയതുപോലൊരു ഭാഗ്യശാലിയുണ്ടോ?
എവിടെ നിജപദം, പവിത്ര, മെങ്ങീ-
വരി 102:
ചരിതമറിവതാ, രെനിയ്ക്കു മേന്മേ-
ലെരിയുകയാണു യശസ്സിനുള്ളദാഹം!
പരിധൃതവിഷവിത്തപാദപത്തിൽ
പരിധൃതവിഷവിത്തപാദപത്തില്‍
പരിധിപെടാതെ പടര്‍ന്നിടുന്നുപടർന്നിടുന്നു മോഹം!
 
എവിടെവിടെ വിലക്കിടുന്നു ഞാന്‍ഞാൻ, ഞാ-
നവിടവിടാര്‍ത്തുനവിടവിടാർത്തു മദിച്ചു മത്തടിപ്പൂ;
കവി, കവി, കവിയാണുപോലുമയേ്യാ,
കവിണി ചുഴറ്റിയെറിഞ്ഞിടേണ്ടൊരീ ഞാന്‍ഞാൻ!
 
മമ സഹജ കഥിയ്ക്കുകിത്ര കാലം
മമതയോടെങ്ങനെ പോറ്റിയെന്നെ ലോകം?
ശമഗുണനില നോക്കു, കര്‍ത്ഥവത്തീകർത്ഥവത്തീ
ക്ഷമ, യിതിലിപ്പൊഴുമുല്ലസിപ്പൂ ഹാ, ഞാന്‍ഞാൻ!
 
നരനിലനഘദൈവികാംശമേറെ-
ത്തിരളുവതാണു കവിത്വമെന്നിരിയ്ക്കില്‍കവിത്വമെന്നിരിയ്ക്കിൽ,
ഹര, ഹര, കവിമാനിയാവ, തയേ്യാ,
ഗരളസമഗതമോഗനിപ്പിശാചോ?
 
ക്ഷിതി നരകസമാനമായി, ധര്‍മ്മധർമ്മ-
ച്യുതിയുടെ ചൂടിലെനിയ്ക്കു വീര്‍പ്പുമുട്ടിവീർപ്പുമുട്ടി;
മൃതിയണവതിനാശയായി-പക്ഷേ
മുതിരുകയില്ലിവനാത്മഹത്യചെയ്യാൻ!
മുതിരുകയില്ലിവനാത്മഹത്യചെയ്യാന്‍!
 
അതിനു മൊരുവ, നല്‍പമൊക്കെനൽപമൊക്കെ വേണം
മതിഘടനയ്ക്കൊരു മാര്‍ദ്ദവംമാർദ്ദവം, മഹത്വം;
ചതിയൊടഖിലദൌഷ്ട്യമൊത്തെഴുന്നെൻ-
ചതിയൊടഖിലദൌഷ്ട്യമൊത്തെഴുന്നെന്‍-
മതിയിതിനില്ലതിനുള്ള മേന്മപോലും!
 
വരി 137:
ååå*ååå*ååå*
 
മതി മതി, ലവമിന്നു നന്മയിങ്കല്‍നന്മയിങ്കൽ-
ക്കൊതിയിവനില്ല, നശിച്ചിടട്ടെ, ഹാ, ഞാന്‍ഞാൻ;
പതിയുമുയരുകില്‍പതിയുമുയരുകിൽ-പ്പറന്നു മേഘ-
ദ്യുതിയി, ലിതാ ചിറകറ്റു ഞാന്‍പതിപ്പൂഞാൻപതിപ്പൂ!
 
സുലഭവിഭവ, ഭാഗ്യസിന്ധുവിന്‍ഭാഗ്യസിന്ധുവിൻ പൊ-
ന്നലകളിൽ വാണിടുമാർദ്രരാജഹംസ,
ന്നലകളില്‍ വാണിടുമാര്‍ദ്രരാജഹംസ,
സുലളിതസുഖസുപ്രഭാത മങ്ങേ-
യ്ക്കലഘുനവോന്നതി നിത്യവും തരട്ടേ!
 
ഗുണമിളിത, മനഗര്‍ഘധര്‍മ്മദാരമനഗർഘധർമ്മദാര-
പ്രണയമയോജ്ജ്വല, മങ്ങതന്‍മങ്ങതൻ കുടുംബം,
പ്രണമിതജനസേവനാങ്കിതാന്തം
പ്രണവസമാനസനാതനപ്രശാന്തം;
 
സുതവദനനവാരവിന്ദമന്ദ-
സ്മിതമകരന്ദമനോജ്ഞധർമ്മസാന്ദ്രം!-
സ്മിതമകരന്ദമനോജ്ഞധര്‍മ്മസാന്ദ്രം!-
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ
ക്ഷതമിയലാത്ത കുടുംബഭാഗധേയം!
വരി 162:
ത്തുടയിലണഞ്ഞിഹ താവളം പിടിച്ചു;
ഇടയിടെ ജലദോഷമുണ്ടു, തുമ്മി-
പ്പിടയുവതേറ്റമസഹ്യമെൻസുഹൃത്തേ!
പ്പിടയുവതേറ്റമസഹ്യമെന്‍സുഹൃത്തേ!
 
പനി മമ പതിവാണു, വന്നു പോകും,
തുനിയുകയില്ലതൊരാക്രമം നടത്താന്‍നടത്താൻ;
ഇനിയധികവിശേഷമില്ല ചൊല്ലാ-
നനിയനു, കത്തിനിയൊന്നടുത്തയയ്ക്കാം!
 
നവസമ തഴുകുന്ന 'ക്രിസ്തുമസ്സി'-
ന്റവധിയില്‍ന്റവധിയിൽ ഞാന്‍ഞാൻ വരു, മന്നു കണ്ടുമുട്ടാം;
ഭവഭയഹരനായ പത്മനാഭന്‍പത്മനാഭൻ
ശിവമവിടേയ്ക്കളവറ്റു നല്‍കിടട്ടേനൽകിടട്ടേ!! ....
20-3-1120
 
വരി 179:
 
മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവൾ.
മാലിനീതീരത്തിരിയ്ക്കുമാറുണ്ടവള്‍.
വിണ്ണിങ്കലന്തിയിൽക്കിന്നരകന്യകൾ
വിണ്ണിങ്കലന്തിയില്‍ക്കിന്നരകന്യകള്‍
പൊന്നശോകപ്പൂ വിതറുന്ന വേളയില്‍വേളയിൽ
ഓളങ്ങളോടിവന്നാലിംഗനം ചെയ്യു-
മോമലിരിയ്ക്കും ശിലാതളിമത്തിനെ!
പച്ചിലച്ചാര്‍ത്തിന്‍പച്ചിലച്ചാർത്തിൻ പഴുതിലൂടപ്പപ്പൊ-
ളെത്തിനോക്കും ലസല്‍ലസൽ സായാഹ്നദീപ്തികള്‍സായാഹ്നദീപ്തികൾ!
7-11-1113
 
43
 
അരുതിനിപ്പാടുവാന്‍അരുതിനിപ്പാടുവാൻ-പാടിയിട്ടെ-
ന്താരുമീല്ലാരുമില്ലേറ്റുപാടാൻ!
ന്താരുമീല്ലാരുമില്ലേറ്റുപാടാന്‍!
കനകദീപങ്ങള്‍കനകദീപങ്ങൾ പൊലിഞ്ഞുപോയീ
കാണികളൊക്കെപ്പിരിഞ്ഞുപോയീ
നവനവോത്തേജനം നല്‍കിയോരാനൽകിയോരാ
നായികാസ്മേരവും മാഞ്ഞുപോയി.
നിഴലും, നിരാശയും, നീരസവും
നീറും ഹൃദയവും ബാക്കിയായി.
അരുതിനിപ്പാടുവാന്‍അരുതിനിപ്പാടുവാൻ-പാട്ടുമൂല-
മഖിലര്‍ക്കുംമഖിലർക്കും ഞാന്‍ഞാൻ വൃഥാ ശത്രുവായി.
അത്തെക്കുനിന്നൊരു കാറ്റുവീശി-
യിദ്ദീപനാളവും കെട്ടിതെങ്കില്‍കെട്ടിതെങ്കിൽ!!
29-4-1120
 
44
 
മരവിയ്ക്കുവാന്‍മരവിയ്ക്കുവാൻ വേണ്ടി
ഞാനേവം ചിരിയ്ക്കുന്നു
മരണത്തിനുവേണ്ടി