2,684
തിരുത്തലുകൾ
(ചെ.) (പുതിയ ചിൽ ...) |
|||
<poem>
മഞ്ഞ ച്ചെത്തിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും
നിന്നൂലളിതേ,
നിർവൃതി തൻ പൊൻകതിർപോലെ!
ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
സന്നോജ്ജ്വലമൊരു കൊടി പാറി!
നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാർദ്രമഹാദ്രികളിൽ,
കല്യലസജ്ജല കന്യക കനക-
കതിരുതിരുകിലൂമദൃശ്യ
കാമദ കാനന
കലയുടെ
കളകളമിളകീ
മഞ്ഞല
മർമ്മരമൊഴുകീ മരനിരയിൽ
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ
ദേവദയാമയ മലയജശകലം
താവിയ നിൻ കുളിർനിടിലത്തിൽ.
ക്കാണായ്പ്പരിചൊടു
സത്വഗുണശ്രീåചെന്താമര
സസ്മിതമഴകിൽ വിടർത്തിയപോൽ,
ചന്ദ്രിക പെയ്തൂ
ഒറ്റപ്പത്തിയോടായിരമുടലുകൾ
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലദോമുഖശയനം
ചന്ദമൊടിങ്ങനെ
വിലസീ, വിമലേ ചെറിയൊരു പനിനീ-
ഗാനം
തുടുതുടെയൊരു ചെറു കവിത
തുഷ്ടിതുടിക്കും മമ
ചൊകചൊകയൊരു ചെറുകവിത
ചോരതുളുമ്പിയ മമ
മലരൊളി തിരളും
എഴുതാനുഴറീ
രഴകിനെ, എന്നെ മറന്നൂ
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ
രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ
കോടിയവസൂരിയിലുഗവിരൂപത
കോമരമാടീ
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ,
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
കാതുകൾ പോയീ കേൾക്കാനും!
നവനീതത്തിനു നാണമണയ്ക്കും
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന
ജാതകദോഷം
ജായാപദവി വരിച്ചൂ നീ?
പണമെന്നോതി-നടുങ്ങീ
കിന്നരകന്യകപോലെ
എന്നോടരുളി: "യെനിക്കവിടുത്തെ-
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയിൽ ഞാൻ കാൽ കുത്തുമ്പോൾ,
എങ്ങനെ പക്ഷേ വിരിപ്പൂ
ഭംഗിയിണങ്ങിയ
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും
തപ്പുന്നോ
ദുർവ്വാസനകളിടയ്ക്കിടെയെത്തി-
സർവ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
പ്രതിഷേധസ്വര മറിയാതെഴുമ-
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിൻ ചുളിവുകളിൽ
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ
നീ കുടികൊള്ളും
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി
ശാരദ
ശാലിനി,
അകലത്തറിയാത്തലയാഴികൾത-
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാതരമായിപ്പിടയുമ്പോൽ,
പിടയാറില്ലേ
പിടികിട്ടാത്തൊരു
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,
മമതയിലങ്ങനെ നിന്നരികേ
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ
നിഴലുകളാടാമവിടത്തിൽ!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
ഏതോനിർവൃതിയിക്കിളികൂട്ടി
ചേതനയണിവൂ
വേദന, വേദന, ലഹരിപിടിക്കും
വേദന-
മുഴുകട്ടേ, മമ
മുരളീ മൃദൂരവമൊഴുകട്ടേ.24-2-1947
എന്നെപ്പോലുമെനിക്കു
ååക്കാനൊട്ടുമാകാത്ത ഞാ-
നന്യന്മാരെ നയിച്ചു നായകപദ-
å പ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെ-
å
നെന്നെത്തന്നെ മറന്നു; കല്ലുകളെറി-
å
വേദം, നാലും നരച്ചൂ, നരനിനിയുമഹോ,
å കിട്ടിയില്ലഷ്ടി,
വേദാന്തം വീശി
å കട്ടകെട്ടുന്നു രക്തം;
സ്വാതന്ത്യ്രം, ഹാ, സമത്വം, സഹജ സഹജമാം
å സൌഹൃതം, ശാന്തി,
നാദം, നാദം ഭൂമിയ്ക്കായ്കണിയറയിലോ
å തോക്കു
</poem>
|
തിരുത്തലുകൾ