"സ്വരരാഗസുധ/മയക്കത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു- മബ്ധി കന്യ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
അർദ്ധനഗ്നോജ്ജ്വലാംഗികളാകു-
അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു-
മബ്ധി കന്യകളല്ലയോ നിങ്ങള്‍നിങ്ങൾ?
ശബ്ദവീചീശതങ്ങളിൽത്തത്തി
ശബ്ദവീചീശതങ്ങളില്‍ത്തത്തി
നൃത്തമാടും മദാലസമാരേ,
അർദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
അര്‍ദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
ങ്ങെത്തിനിൽപിതോ നിങ്ങളെൻ മുന്നിൽ!
ങ്ങെത്തിനില്‍പിതോ നിങ്ങളെന്‍ മുന്നില്‍!
å മഞ്ഞില്‍മഞ്ഞിൽ നീന്തും മൃദുശശിലേഖാ,
മഞ്ജിമതന്‍മഞ്ജിമതൻ കനകശലാകാ,
ശിഞ്ജിതോന്മുഖനൂപുരരേഖാ,
'ഞ്ജ' നില്‍പൂനിൽപൂ വിലാസപതാക!
å മിന്നിടുമുഷപ്പൊങ്കതിർനൂലി-
å മിന്നിടുമുഷപ്പൊങ്കതിര്‍നൂലി-
ലൊന്നില്‍ലൊന്നിൽ വെണ്‍നുരവെൺനുര തത്തിയിണങ്ങി
പിന്നിലെല്ലാമിരുളൂര്‍ന്നുപിന്നിലെല്ലാമിരുളൂർന്നു ചിന്നി
നിന്നിടും മായാ മാലികപോലെ;
പാലൊളിപ്പൂനിലവില്‍പാലൊളിപ്പൂനിലവിൽ മയങ്ങും
പാതിരാപ്പൂവിന്‍പാതിരാപ്പൂവിൻ പുഞ്ചിരിപോലെ;
വന്നു,വാതില്‍വാതിൽ മറഞ്ഞമൃതാംഗി
'ന്ദ' നില്‍ക്കുന്നുനിൽക്കുന്നു നാണം കുണുങ്ങി!
സ്വര്‍ഗ്ഗസ്വർഗ്ഗ ലോകത്തിലേതോ മദത്തിന്‍മദത്തിൻ
സ്വപ്നമൊന്നുടലാർന്നതുപോലെ,
സ്വപ്നമൊന്നുടലാര്‍ന്നതുപോലെ,
മഗളത്തിന്‍മഗളത്തിൻ കളിച്ചെണ്ടുമേന്തി
'ങ്ങ്ഗ' നില്‍പൂനിൽപൂ കവചിത കാന്തി!
å മണ്ഡിതോദുല്‍പ്പുളകമണ്ഡിതോദുൽപ്പുളക പ്രസന്ന
'ണ്ഡ' നില്‍പൂനിൽപൂ കലാജലകന്യ!
å ചുംബനത്തിനു ചുണ്ടു വിടര്‍ത്തിവിടർത്തി
'മ്ബ' നില്‍പൂനിൽപൂ തരളത ചാര്‍ത്തിചാർത്തി!
å പുഞ്ചിരിക്കൊണ്ടു പിന്നിലായ് നില്‍പുനിൽപു-
ണ്ടഞ്ചുപേരവർക്കാളിമാരായി!....
ണ്ടഞ്ചുപേരവര്‍ക്കാളിമാരായി!....
å എന്തു നൃത്തം, നടത്തുകയാണോ,
സുന്ദരികളേ, നിങ്ങളെന്‍നിങ്ങളെൻ മുന്നില്‍മുന്നിൽ?
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങള്‍നിങ്ങൾ
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ്ലലയാടി.
മായാനീല നിഴലുകള്‍നിഴലുകൾ വീശി,
കാണുവാൻകഴിയാത്തോരസംഖ്യം
കാണുവാന്‍കഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
മാത്രതോറും പരിമളമെത്തി
വീർപ്പിടുമൊരു പൂന്തെന്നൽ തത്തി,
വീര്‍പ്പിടുമൊരു പൂന്തെന്നല്‍ തത്തി,
നാവിലൂടൊരമൃതമാധുര്യം
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി;
ഹാ,തുറന്നിട്ടതെന്‍തുറന്നിട്ടതെൻ മുന്നില്‍മുന്നിൽ നിങ്ങ-
ളേതലോകവിലാസ പ്രപഞ്ചം!
å എന്റെ ലോകം-നശിച്ചൊരീലോകം-
എന്തിനാണെനിക്കീ വിഷലോകം?
പ്രേതമാണിതു ജീവനില്ലയേ്യാ
ഭീതിയാണെനിക്കിങ്ങേറെ നില്‍ക്കാന്‍നിൽക്കാൻ
നിങ്ങള്‍നിങ്ങൾ പോകുമ്പോഴൊപ്പം പറക്കും,
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം
ശബ്ദനാമെനിക്കുത്സവമേകും
ശബ്ദസാഗരകന്യകമാരേ,
എന്നെയുമൊന്നു നിങ്ങള്‍തന്‍നിങ്ങൾതൻ പിമ്പേ
വന്നിടാന്‍വന്നിടാൻ സമ്മതിക്കുമോ നിങ്ങള്‍നിങ്ങൾ?....
å ഞെട്ടി ഞാന്‍ഞാൻ കണ്‍തുറന്നുകൺതുറന്നു വെറും മണ്‍മൺ-
കട്ട ഞാനെന്റെ ലോകവും മണ്ണ്!
മിഥ്യ മേന്മേൽ പകർന്നു പകർന്ന്
മിഥ്യ മേന്മേല്‍ പകര്‍ന്നു പകര്‍ന്ന്
മദ്യപിച്ചിടുന്ന പേമണ്ണ്!
ചെന്നിണത്തിൽക്കുതിർന്നു കുതിർന്ന്
ചെന്നിണത്തില്‍ക്കുതിര്‍ന്നു കുതിര്‍ന്ന്
ദുര്‍ന്നയങ്ങള്‍ദുർന്നയങ്ങൾ മുളയ്ക്കുന്ന മണ്ണ്1
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ-
കല്‍പകവൃക്ഷംകൽപകവൃക്ഷം മുളയ്ക്കുന്നതാവോ!
എങ്ങുപോയ് നിങ്ങളെന്‍നിങ്ങളെൻ ചുറ്റുപാടും
തിങ്ങി നില്‍പ്പൂനിൽപ്പൂ പരുഷാക്ഷരങ്ങള്‍പരുഷാക്ഷരങ്ങൾ,
അബ്ധികന്യകളല, ഭൂതങ്ങള്‍ഭൂതങ്ങൾ,
അസ്ഥിമാല ധരിച്ച സത്വങ്ങള്‍സത്വങ്ങൾ!
ഞാനുറക്കെക്കരഞ്ഞിടും-അയേ്യാ!
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?....å19-7-1946
വരി 69:
കാലം ദേശമിവയ്ക്കകത്തണുവുമി-
ååന്നൂനം പെടാതൊക്കെയും
ചേലിൽ ചേർത്തു ഭരിക്കുവാൻ നരപതേ
ചേലില്‍ ചേര്‍ത്തു ഭരിക്കുവാന്‍ നരപതേ
å മോഹിച്ചിടുന്നൂ ഭവാന്‍ഭവാൻ.
ഈലോകത്തൊരുമട്ടു ജീവിതമഹാ
å ഭാരം വഹിക്കുന്നതി
വരി 76:
å ന്നാലും സഹിച്ചീടണം!åå15-2-1946
 
എന്നാല്‍എന്നാൽ, പോകുംവഴി വേറെയെന്തു? നൃപതേ
å വേണ്ടാ വിഷാദം, ഭവാന്‍ഭവാൻ
വന്നാലും,പ്രണയാത്മകം മമ മതം
å കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുള്‍മദമുൾ-
å ച്ചേര്‍ന്നോന്‍ച്ചേർന്നോൻ ഗണിപ്പീല ഞാ-
നിന്നീമേദിനിയേയുമൊട്ടുമവൾ തൻ
നിന്നീമേദിനിയേയുമൊട്ടുമവള്‍ തന്‍
å മായാവിലാസത്തെയും!åå15-2-1946
</poem>
"https://ml.wikisource.org/wiki/സ്വരരാഗസുധ/മയക്കത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്