"സ്വരരാഗസുധ/മയക്കത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> അര്‍ദ്ധനഗ്നോജ്ജ്വലാംഗികളാകു- മബ്ധി കന്യ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
<poem>
അർദ്ധനഗ്നോജ്ജ്വലാംഗികളാകു-
മബ്ധി കന്യകളല്ലയോ
ശബ്ദവീചീശതങ്ങളിൽത്തത്തി
നൃത്തമാടും മദാലസമാരേ,
അർദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
ങ്ങെത്തിനിൽപിതോ നിങ്ങളെൻ മുന്നിൽ!
å
ശിഞ്ജിതോന്മുഖനൂപുരരേഖാ,
'ഞ്ജ'
å മിന്നിടുമുഷപ്പൊങ്കതിർനൂലി-
നിന്നിടും മായാ മാലികപോലെ;
വന്നു,
'ന്ദ'
സ്വപ്നമൊന്നുടലാർന്നതുപോലെ,
'ങ്ങ്ഗ'
å
'ണ്ഡ'
å ചുംബനത്തിനു ചുണ്ടു
'മ്ബ'
å പുഞ്ചിരിക്കൊണ്ടു പിന്നിലായ്
ണ്ടഞ്ചുപേരവർക്കാളിമാരായി!....
å എന്തു നൃത്തം, നടത്തുകയാണോ,
സുന്ദരികളേ,
ഒറ്റമാത്രയ്ക്കകത്തഹോ
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ്ലലയാടി.
മായാനീല
കാണുവാൻകഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
മാത്രതോറും പരിമളമെത്തി
വീർപ്പിടുമൊരു പൂന്തെന്നൽ തത്തി,
നാവിലൂടൊരമൃതമാധുര്യം
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി;
ഹാ,
ളേതലോകവിലാസ പ്രപഞ്ചം!
å എന്റെ ലോകം-നശിച്ചൊരീലോകം-
എന്തിനാണെനിക്കീ വിഷലോകം?
പ്രേതമാണിതു ജീവനില്ലയേ്യാ
ഭീതിയാണെനിക്കിങ്ങേറെ
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം
ശബ്ദനാമെനിക്കുത്സവമേകും
ശബ്ദസാഗരകന്യകമാരേ,
എന്നെയുമൊന്നു
å ഞെട്ടി
കട്ട ഞാനെന്റെ ലോകവും മണ്ണ്!
മിഥ്യ മേന്മേൽ പകർന്നു പകർന്ന്
മദ്യപിച്ചിടുന്ന പേമണ്ണ്!
ചെന്നിണത്തിൽക്കുതിർന്നു കുതിർന്ന്
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ-
എങ്ങുപോയ്
തിങ്ങി
അബ്ധികന്യകളല,
അസ്ഥിമാല ധരിച്ച
ഞാനുറക്കെക്കരഞ്ഞിടും-അയേ്യാ!
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?....å19-7-1946
വരി 69:
കാലം ദേശമിവയ്ക്കകത്തണുവുമി-
ååന്നൂനം പെടാതൊക്കെയും
ചേലിൽ ചേർത്തു ഭരിക്കുവാൻ നരപതേ
å മോഹിച്ചിടുന്നൂ
ഈലോകത്തൊരുമട്ടു ജീവിതമഹാ
å ഭാരം വഹിക്കുന്നതി
വരി 76:
å ന്നാലും സഹിച്ചീടണം!åå15-2-1946
å വേണ്ടാ വിഷാദം,
വന്നാലും,പ്രണയാത്മകം മമ മതം
å കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു
å
നിന്നീമേദിനിയേയുമൊട്ടുമവൾ തൻ
å മായാവിലാസത്തെയും!åå15-2-1946
</poem>
|