"സൗന്ദര്യലഹരി (കുമാരനാശാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{കുമാരനാശാൻ}}
{{കുമാരനാശാന്‍}}
==പൂർവ്വഭാഗം==
==പൂര്‍വ്വഭാഗം==
 
<poem>
ചൊല്ലേറും ശക്തിയോടൊത്തിഹ ശിവനഖിലം
:ചെയ്യുവാന്‍ചെയ്യുവാൻ ശക്തനാകു-
ന്നല്ലെന്നാല്‍ന്നല്ലെന്നാൽ ചെറ്റനങ്ങുന്നതിനുമറികിലാ-
:ദ്ദേവനാളല്ലയല്ലോ
മല്ലാക്ഷന്‍മല്ലാക്ഷൻ ശംഭുമുമ്പാം മഹിതവിബുധരാല്‍മഹിതവിബുധരാൽ
:മാന്യയാം നിന്നെ വാഴ്ത്തി
ചൊല്ലാനും കുമ്പിടാനും ജനനി പുനരിതാ-
:ര്‍ക്കാവുർക്കാവു പുണ്യം പെറാഞ്ഞാല്‍പെറാഞ്ഞാൽ? (1)
 
 
വരി 17:
സമ്പാദിച്ചിട്ടു ധാതാവഖിലഭുവനവും
:ദേവി! സൃഷ്ടിച്ചിടുന്നു;
അംഭോജാക്ഷന്‍അംഭോജാക്ഷൻ പണിപ്പെട്ടതിനെയഥ ശിര
:സ്സായിരംകൊണ്ടുമാളു-
ന്നമ്പില്‍ന്നമ്പിൽ ധൂളീകരിച്ചിട്ടമലഭസിതമാ-
:യീശനും പൂശിടുന്നു. (2)
 
വരി 25:
ആദിത്യദീപമല്ലോ ഭവതിയിരുളക-
:റ്റാനവിദ്യാവശന്നും
ചൈതന്യപ്പൂംകുലയ്ക്കുള്ളൊഴുകിയ ചെറുതേന്‍ചെറുതേൻ-
:കേണിയല്ലോ ജഡന്നും
ഏതാനും സ്വത്തുമില്ലാത്തവനുമരിയ ചി-
:ന്താമണിശ്രേണിയല്ലോ
മാതാ ജന്മാബ്ധിയാഴുന്നവനുമിഹ മഹാ
:ദംഷ്ടിതന്‍ദംഷ്ടിതൻ ദംഷ്ട്രയല്ലോ (3)
 
 
ആമോദം പൂണ്ടു കൈകൊണ്ടമരരഭയമോ‌
:ടൊത്തഭീഷ്ടം കൊടുക്കും
നീമാത്രം ദേവി!യെന്നാല്‍യെന്നാൽ നലമൊടവയെ ന
:ൽകുന്നതമ്മട്ടിലല്ലാ;
:ല്‍കുന്നതമ്മട്ടിലല്ലാ;
ഭീ മാറ്റിപ്പാലനം ചെയ്‌വതിനുമുടനഭീ
:ഷ്ടാധികം നല്‍കുവാനുംനൽകുവാനും
സാമര്‍ത്ഥ്യംസാമർത്ഥ്യം പൂണ്ടതോര്‍ക്കില്‍പൂണ്ടതോർക്കിൽ തവ കഴലിണയാ-
:കുന്നു ലോകൈകനാഥേ (4)
 
വരി 45:
പണ്ടംഭോജാക്ഷനാര്യേ ! പ്രണതനു ബഹുസൌ-
:ഭാഗ്യമേകുന്ന നിന്നെ-
ത്തെണ്ടിസ്ത്രീവേഷമാര്‍ന്നാത്തെണ്ടിസ്ത്രീവേഷമാർന്നാ ത്രിപുരഹരനുമു
:ണ്ടാക്കി പാരം വികാരം
തണ്ടാരമ്പന്‍തണ്ടാരമ്പൻ ഭജിച്ചും രതുയുടെ നയനം
:നക്കുവാന്തക്ക മേനി-
ത്തണ്ടാർന്നുംകൊണ്ടു തത്തന്മുനികൾമനമിള
ത്തണ്ടാര്‍ന്നുംകൊണ്ടു തത്തന്മുനികള്‍മനമിള
:ക്കാനുമൂക്കാർന്നിടുന്നു. (5)
:ക്കാനുമൂക്കാര്‍ന്നിടുന്നു. (5)
 
 
ഒക്കെപ്പൂവാണു വില്ലും, ശരമതു വെറുമ-
:ഞ്ചാണു, വണ്ടാണു ഞാണും
തെക്കന്‍തെക്കൻ കാറ്റാണു തേരും, സുരഭിസമയമൊ-
:ന്നാണു കാണും സുഹൃത്തും :
നിൽക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
നില്‍ക്കട്ടേകാകിയാണെങ്കിലുമയി ഗിരിജേ
:നിന്‍നിൻ കടാക്ഷത്തിലേതോ
കൈക്കൊണ്ടുംകൊണ്ടനംഗന്‍കൈക്കൊണ്ടുംകൊണ്ടനംഗൻ ഭുവനമഖിലവും
:നിന്നു വെല്ലുന്നുവല്ലോ (6)
 
വരി 69:
പൂഞ്ചാപം പുഷ്പബാണം ഭുജമതിലഥ പാ-
:ശാംകുശം പൂണ്ടുമമ്പാ-
ര്‍ന്നെന്‍ർന്നെൻ ചാരത്തായ് വരട്ടേ പുരരിപുഭഗവാന്‍പുരരിപുഭഗവാൻ
:തന്റെ തന്റേടദംഭം (7)
 
പീയൂഷാര്‍ണ്ണവത്തിന്‍പീയൂഷാർണ്ണവത്തിൻ നടുവിലമരദാ
:രുക്കള്‍രുക്കൾ ചൂഴുന്ന രത്ന-
ദീപത്തില്‍ദീപത്തിൽ പൂം കടമ്പിന്നിടയിലരിയ ചി-
:ന്താശമവേശ്മോദരത്തിൽ
:ന്താശമവേശ്മോദരത്തില്‍
ശോഭിക്കും ശൈവമഞ്ചോപരി പരമശിവന്‍പരമശിവൻ
:തന്റെ പര്യങ്കമേലും
ദീപാനന്ദോര്‍മ്മിയാകുംദീപാനന്ദോർമ്മിയാകും ഭവതിയെ നിയതം
:കുമ്പിടും പുണ്യവാന്മാര്‍പുണ്യവാന്മാർ (8)
 
ഒന്നാമാധാരചക്രം നടുവിലവനിര-
വരി 85:
മൂന്നാമത്തേതിലംഭസ്സതിനുപരി മരു-
:ത്തപ്പുറത്തഭ്രമേവം
പിന്നെ ഭ്രൂമദ്ധ്യമേലും മനമൊടു കളമാര്‍ഗ്ഗകളമാർഗ്ഗ-
:ങ്ങളെല്ലാം കടന്നാ-
പ്പൊന്നംഭോജാകാരത്തില്‍പ്പൊന്നംഭോജാകാരത്തിൽ ഭവതി പതിയൊടും
:ഗൂഢമായ് ക്രീഡയല്ലീ? (9)
 
തൃപ്പാദത്തീന്നൊലിക്കുന്നമൃതലഹരികൊ‌-
:ണ്ടൊക്കെ മുക്കി പ്രപഞ്ചം
പില്‍പ്പാടുംപിൽപ്പാടും ചന്ദ്രബിംബം പരിചിനൊടു വെടി-
:ഞ്ഞിട്ടു കീഴോട്ടിറങ്ങി
അപ്പൂർവ്വസ്ഥാനമെത്തീട്ടവിടെയഹികണ-
അപ്പൂര്‍വ്വസ്ഥാനമെത്തീട്ടവിടെയഹികണ-
:ക്കൊട്ടു ചുറ്റീട്ടു രന്ധ്രം
മേല്പൊങ്ങും മൂലകുണ്ഡോപരി ഭവതിയുറ-
:ങ്ങുന്നു തങ്ങുന്ന മോദാല്‍മോദാൽ (10)
 
 
ശ്രീകണ്ഠീയങ്ങള്‍ശ്രീകണ്ഠീയങ്ങൾ നാലും ശിവയുടെ പരി-
:ഭിന്നങ്ങള്‍ഭിന്നങ്ങൾ ചക്രങ്ങളഞ്ചും
സാകം ബ്രഹ്മാണ്ഡമൂലപ്രകൃതിപദമിയ-
:ന്നമ്പിടുന്നൊമ്പതോടും
ആകെച്ചേർന്നെട്ടൊടീരെട്ടിതളിതയൊടെഴും
ആകെച്ചേര്‍ന്നെട്ടൊടീരെട്ടിതളിതയൊടെഴും
:വൃത്തരേഖാത്രയം ചേ-
ര്‍ന്നാകംർന്നാകം നാല്പത്തിനാലാണരിയ വസതിയോ-
:ടൊത്ത നിന്‍നിൻ ചിത്രകോണം (11)
 
 
ത്വത്സൌന്ദര്യാതിരേകം തുഹിനഗിരിസുതേ!
:തുല്യമായൊന്നിനോതി-
സ്സത്സാഹിത്യം ചമപ്പാന്‍ചമപ്പാൻ വിധിമുതല്‍വിധിമുതൽ വിബുധ-
:ന്മാരുമിന്നാരുമാകാ;
ഔത്സുക്യതാലതല്ലേയമരികളതു കാ-
:ണ്മാനലഭ്യത്വമോർക്കാ-
:ണ്മാനലഭ്യത്വമോര്‍ക്കാ-
തുത്സാഹിക്കുന്നു കേറുന്നതിനിഹ ശിവസാ-
:യൂജ്യമാം പൂജ്യമാര്‍ഗ്ഗേപൂജ്യമാർഗ്ഗേ (12)
 
 
ചന്തം കാഴ്ചയ്ക്കു വേണ്ട, ചതുരത ചുടുവാ-
:ക്കോതുവാന്‍ക്കോതുവാൻ വേണ്ട ചെറ്റും
ചിന്തിച്ചാല്‍ചിന്തിച്ചാൽ നിന്‍നിൻ കടാക്ഷം തടവിയ ജഠരന്‍ജഠരൻ-
:തന്നെയും തന്വി കണ്ടാല്‍കണ്ടാൽ
കൂന്തല്‍ക്കെട്ടൊട്ടഴിഞ്ഞുംകൂന്തൽക്കെട്ടൊട്ടഴിഞ്ഞും കുചകലശദുകൂ-
:ലാഞ്ചലം വീണിഴഞ്ഞും
ബന്ധം കാഞ്ചിക്കിഴിഞ്ഞും വിഗതവസനയാ-
:യോടിയെത്തീടുമാര്യേ! (13)
 
അമ്പത്താറാകുമർച്ചിസ്സവനിയിലുദകം-
അമ്പത്താറാകുമര്‍ച്ചിസ്സവനിയിലുദകം-
:തന്നിലമ്പത്തിരണ്ടാ-
മംഭസ്സിന്‍മംഭസ്സിൻ ശത്രുമിത്രങ്ങളിലൊരറുപതും
:രണ്ടുമമ്പത്തി നാലും
തന്‍ഭ്രൂമദ്ധ്യാംബരത്തില്‍തൻഭ്രൂമദ്ധ്യാംബരത്തിൽ തരമൊടെഴുപതും
:രണ്ടുമുണ്ടൂന്നി നില്‍ക്കുനിൽക്കു-
ന്നമ്പുന്നെട്ടെട്ടു ചേതസ്സിലുമതിനുമ-
:ങ്ങപ്പുറം ത്വല്‍ത്വൽ പദാബ്ജം (14)
 
തേനോലും വെണ്ണിലാവിന്‍വെണ്ണിലാവിൻ ധവളതനുവൊടും
: തിങ്കള്‍തിങ്കൾ ചൂടും കിരീടം
ധ്യാനിച്ചും തൃക്കരങ്ങള്‍ക്കഭയവരദവിതൃക്കരങ്ങൾക്കഭയവരദവി-
: ദ്യാക്ഷസൂത്രങ്ങളോർത്തും
: ദ്യാക്ഷസൂത്രങ്ങളോര്‍ത്തും
നൂനം നിന്നെത്തൊഴതങ്ങനെ കവി നിപുണ
: ന്മാര്‍ക്കുദിക്കുന്നുന്മാർക്കുദിക്കുന്നു വാക്യം
തേനും പാലും നറും മുന്തിരിയുടെ കനിയും
: തോറ്റ ചട്ടറ്റമട്ടില്‍ചട്ടറ്റമട്ടിൽ (15)
 
കത്തും കാന്ത്യാ വിളങ്ങും കവിവരഹൃദയാം-
: ഭോജബാലാതപം പോല്‍പോൽ
ചിത്തത്തില്‍ചിത്തത്തിൽ ചേര്‍ത്തിടുന്നൂചേർത്തിടുന്നൂ ചിലരുമരുണയാം
: നിന്നെയദ്ധന്യരെല്ലാം
മെത്തും വാഗ്ദേവിതന്നുജ്ജ്വലരസലഹരീ-
: ചാരുഗംഭീരവാണീ-
നൃത്തത്തിന്‍നൃത്തത്തിൻ വൈഭവത്താല്‍വൈഭവത്താൽ സഹൃദയഹൃദയാ-
: ഹ്ലാദനം ചെയ്തിടുന്നൂ (16)
 
 
ചേതസ്സില്‍ചേതസ്സിൽ ചന്ദ്രകാന്തോപലദലവിശദ-
: ശ്രീനിറഞ്ഞുള്ള ശബ്ദ-
വ്രാതത്തിന്‍വ്രാതത്തിൻ മാതൃഭാവം കലരുമൊരു വശി-
:ന്യാദിയോടൊത്തു നിന്നെ
ബോധിച്ചെടുന്ന മര്‍ത്ത്യന്‍മർത്ത്യൻ ബഹുവിധരചനാ-
: സ്വാദ്യമാം പദ്യജാലം
ചെയ്തീടും ചാരുവാണീവദനകമലസൌ-
വരി 167:
 
ദേവി! ത്വദേഹകാന്തിപ്രചുരിമ ദിനനാ-
:ഥന്റെ ബാലാതപം പോല്‍പോൽ
ദ്യോവും ഭൂവും നിറഞ്ഞുള്ളരുണനിറമൊടും
:ഭാവനം ചെയ്‌വവന്ന്‌
ആവിര്‍ഭീത്യാആവിർഭീത്യാ വലഞ്ഞോടിയ വനവരിമാന്‍വനവരിമാൻ
: പോലെ വല്ലാത്തനാണം
താവും കമ്രാക്ഷിമാരുർവശിമുതലെവരും
താവും കമ്രാക്ഷിമാരുര്‍വശിമുതലെവരും
: വശ്യരാം വേശ്യമാരും (18)
 
 
ബിന്ദുസ്ഥാനത്തിലാസ്യത്തെയുമഥ കുചയു-
:ഗ്മത്തെയും നിന്നെയും നിന്‍നിൻ
കന്ദര്‍പ്പന്‍കന്ദർപ്പൻ തന്റെ ധാമത്തെയുമടിയില്‍ധാമത്തെയുമടിയിൽ മഹാ-
:ദേവി ! ഭാവിക്കുമെന്നാല്‍ഭാവിക്കുമെന്നാൽ
അന്നെരത്തുദ്ഭ്രമിക്കുന്നബലകളതു നി-
:സ്സാരമാദിത്യചന്ദ്ര
വരി 185:
:സാമ്പ്രതം സംഭ്രമിക്കും (19)
 
കായത്തിന്‍കായത്തിൻ കാന്തിസന്താനകരസമൊഴുകി-
:ച്ചായുമച്ചന്ദ്രകാന്ത-
സ്ഥായിശ്രീചേര്‍ന്നമട്ടില്‍സ്ഥായിശ്രീചേർന്നമട്ടിൽ ഭവതിയുടെ വപു-
:സ്സന്തരാ ചിന്തചെയ്താല്‍ചിന്തചെയ്താൽ
പായിക്കാം സര്‍പ്പദര്‍പ്പംസർപ്പദർപ്പം പെരിയ ഖഗപതി-
:ക്കൊത്തുടന്‍ക്കൊത്തുടൻ നേത്രനാഡീ-
പീയൂഷസ്രാവശക്ത്യാ ജ്വരിതപരിഭവം
:നോക്കിയും സൌഖ്യമാക്കാം (20)
 
 
വിദ്യുത്തോടൊത്ത സൂക്ഷ്മാകൃതിയില്‍സൂക്ഷ്മാകൃതിയിൽ മിഹിരച-
:ന്ദ്രാഗ്നിരൂപത്തിലെന്നും
വിദ്യോതിയ്ക്കും ഷ്ഡാധാരവുമധിഗതമായ്
:നിന്റെ തേജോ വിശേഷം
ഉദ്യത്പത്മാകരത്തിന്നിടയിലതിനെയു-
:ദ്ധൂതമായാമലന്മാർ
:ദ്ധൂതമായാമലന്മാര്‍
വിദ്വാന്മാര്‍വിദ്വാന്മാർ കണ്ടുകൈക്കൊണ്ടിടുമൊരു പരമാ-
:നന്ദനിഷ്യന്ദപൂരം (21)
 
 
ദാസന്‍ദാസൻ ഞാന്‍ഞാൻ ഗൌരി! നീ മാം പ്രതി കരുണാകല-
:ര്‍ന്നൊന്നുർന്നൊന്നു നോക്കെന്നുരയ്ക്കാ-
നാസംഗപ്പെട്ടൊരുമ്പെട്ടരമൊഴി മമ ഗൌ-
:രീതി വാഴ്ത്തും ക്ഷണത്തില്‍ക്ഷണത്തിൽ
നീ സായൂജ്യം കൊടുക്കുന്നവനു ഹരിവിരി-
:ഞ്ചാദി ചൂഡാഞ്ചലത്തില്‍ചൂഡാഞ്ചലത്തിൽ
ഭാസിക്കും രത്നദീപാവലി പദകമലാ
:രാധനം ചെയ്തിടുന്നൂ. (22)
 
 
ചെന്താര്‍ബാണാരിചെന്താർബാണാരി മെയ്യില്‍മെയ്യിൽ പകുതിയപഹരി-
:ച്ചാദ്യമേയദ്യപോരാ-
ഞ്ഞന്തര്‍മ്മോദേനഞ്ഞന്തർമ്മോദേന മറ്റേ പകുതിയുമഗജേ!
: നീ ഹരിച്ചെന്നു തോന്നും
എന്തെന്നാല്‍എന്തെന്നാൽ നിന്‍നിൻ ശരീരം മുഴുവനരുണമായ്
:കണ്ണു മൂന്നായി കൊങ്ക-
പ്പന്തിനു ഭാരേണ കൂന്നും പനിമതിയൊടു ചൂ-
:ടുന്ന കോടീരമാര്‍ന്നുംകോടീരമാർന്നും (23)
 
 
സ്രഷ്ടാ സൃഷ്ടിച്ചിടുന്ന ഹരിയതു പരിപാ-
:ലിച്ചിടുന്നിന്ദുചൂഡൻ
:ലിച്ചിടുന്നിന്ദുചൂഡന്‍
നഷ്ടം ചെയ്യുന്നു തന്നോടഖിലമഥ മറ-
:യ്ക്കുന്നു ലോകം മഹേശന്‍മഹേശൻ
സൃഷ്ടിപ്പാനായ് സദാ പൂര്‍വകനുപരിപൂർവകനുപരി ശിവന്‍ശിവൻ
:സ്വീകരിക്കുന്നതും നിന്‍നിൻ-
കഷ്ടാതീതം ഭ്രമിക്കും ഭ്രുകുടിഘടനതന്‍ഭ്രുകുടിഘടനതൻ
:സംജ്ഞയാമാജ്ഞയാലേ (24)
 
 
ചിന്തിച്ചാല്‍ചിന്തിച്ചാൽ മൂര്‍ത്തിമൂർത്തി മൂന്നായ് ത്രിഗുണമതിലെഴും-
:മൂന്നിനും നിന്റെ പാദ-
ച്ചെന്താരില്‍ച്ചെന്താരിൽ ചെയ്തുകൊള്ളും ചതുരതകലരും
:പൂജയേ പൂജയാകൂ
എന്തെന്നാല്‍എന്തെന്നാൽ നിന്റെ പാദാവഹനവിഹിതര-
:ത്നാസനാസന്നദേശ-
ത്തന്തം കൂടാതെ ഹസ്താഞ്ജലി മുടിയിലണി-
:ഞ്ഞമ്പുമീയുമ്പർകോന്മാർ (25)
:ഞ്ഞമ്പുമീയുമ്പര്‍കോന്മാര്‍ (25)
 
 
ബ്രഹ്മാവും വേര്‍പെടുന്നൂവേർപെടുന്നൂ വിധുവുമുപരമി-
:ക്കുന്നുവൈവസ്വതനും
തന്മൂര്‍ത്തിത്വംതന്മൂർത്തിത്വം കെടുന്നൂ ധനദനുമുടനേ-
:തന്നെ നാശം വരുന്നു
മേന്മെല്‍മേന്മെൽ നില്‍ക്കുംനിൽക്കും മഹേന്ദ്രാവലിയുമഥ മിഴി
:ക്കുന്നു സംഹാരകാല
ത്തമ്മട്ടും ക്രീഡയല്ലോ ഭഗവതി സതിയാം
നിന്റെ ഭര്‍ത്താവിനോര്‍ത്താല്‍ഭർത്താവിനോർത്താൽ (26)
 
 
സംസാരിക്കുന്നതെല്ലാം ജലമഖിലകര-
:ന്യാസവും മുദ്രയേവം
സഞ്ചാരം ദക്ഷിണാവര്‍ത്തനവുമശനപാദക്ഷിണാവർത്തനവുമശനപാ-
:നങ്ങള്‍നങ്ങൾ ഹോമങ്ങളും മേ
സംവേശം തന്നെ സാഷ്ടാംഗവുമഖിലസുഖം
:താനുമാത്മാർപ്പണത്തിൻ
:താനുമാത്മാര്‍പ്പണത്തിന്‍
സവിത്താൽ നിൻ സപര്യാവിധിയിൽ വരിക ഞാൻ
സവിത്താല്‍ നിന്‍ സപര്യാവിധിയില്‍ വരിക ഞാന്‍
:കാട്ടിടും ചേഷ്ടയെല്ലാം (27)
 
വരി 325:
 
 
സോമര്‍ക്കദ്വന്ദ്വമാകുംസോമർക്കദ്വന്ദ്വമാകും സ്തനയുഗളമെഴും
:നീ ശിവന്‍ശിവൻ തന്‍തൻ ശരീരം
ശ്രീമാനാകും നവാത്മാവതുമിഹ ഭവദാ-
:ത്മാവതാം ദേവിയോര്‍ത്താല്‍ദേവിയോർത്താൽ
ഈമട്ടില്‍ഈമട്ടിൽ ശേഷശേഷിത്വവുമുരുപരമാ-
:നന്ദസംസൃഷ്ടസമ്പദ്-
ധാമത്വം പൂണ്ട നിങ്ങള്ക്കിവിടെയുഭയസാ-
വരി 340:
:നിന്നെവിട്ടന്യമില്ലാ
നീയേ നിന്നെജ്ജഗത്തായ് ജനനി പരിണമി-
:പ്പിക്കുവാന്‍പ്പിക്കുവാൻ ചിത്സുഖാത്മാ-
വായും തീരുന്നു പാര്‍ക്കില്‍പാർക്കിൽ പരമശിവനൊടും
:പേരെഴും ദാരഭാവാല്‍ദാരഭാവാൽ (35)
 
 
ഭ്രൂമദ്ധ്യത്തിങ്കലബ്ഭാസ്കരഹിമകരകോ‌-
:ടിപ്രഭാധാടിയോടും
ശ്രീമച്ചിച്ഛക്തി ചേരും തനുവുടയ ശിവന്‍ശിവൻ
:തൻ പദം കുമ്പിടുന്നേൻ
:തന്‍ പദം കുമ്പിടുന്നേന്‍
സാമോദം ഹന്ത തത്സേവകനു സകലതേ-
:ജസ്സിനും ഭാസ്സിനും മേല്‍മേൽ
സോമസ്തോമപ്രകാശം തവ ജനനി ലഭി-
:ക്കുന്നു നിര്‍ല്ലോകലോകംനിർല്ലോകലോകം (36)
 
 
നണ്ണീടുന്നേന്‍നണ്ണീടുന്നേൻ നഭസ്സിന്നുദയനിലയമായ്
:ശുദ്ധിയില്‍ശുദ്ധിയിൽ ശുദ്ധവെള്ള
ക്കണ്ണാടിക്കാന്തികാളും ശിവനെയുമതുപോല്‍ശിവനെയുമതുപോൽ
:കേവലം ദേവിയേയും
എണ്ണുമ്പോഴിന്ദുരമ്യദ്യുതിയൊടെതിർപൊരും-
എണ്ണുമ്പോഴിന്ദുരമ്യദ്യുതിയൊടെതിര്‍പൊരും-
:പോലവര്‍ക്കുള്ളപോലവർക്കുള്ള കാന്ത്യാ
ചണ്ഡാന്തദ്ധ്വാന്തവും പോയ് ജഗതി സുഖമൊട-
:മ്പുന്നു ചെമ്പോത്തുപോലെ (37)
വരി 366:
 
 
ചാലെ പൊങ്ങും ചിദംബോരുഹമധു നുകരാന്‍നുകരാൻ
:ചാരു ചാതുര്യഭാരം
കോലും സന്മാനസത്തില്‍സന്മാനസത്തിൽ കുടിയെഴുമരയ-
:ന്നദ്വയം കുമ്പിടുന്നേന്‍കുമ്പിടുന്നേൻ
ആലാപംകൊണ്ടതഷ്ടാദശകലകൾ പെറു-
ആലാപംകൊണ്ടതഷ്ടാദശകലകള്‍ പെറു-
ന്നവഹിക്കുന്നശേഷം
പാലും പാനീയവും പോല്‍പോൽ പ്രകലിതഗുണഭാ-
:വത്തെ ദോഷത്തില്‍ദോഷത്തിൽ നിന്നും (38)
 
 
സ്വാധിഷ്ഠാഗ്നിതന്നില്‍സ്വാധിഷ്ഠാഗ്നിതന്നിൽ സതതമഭിരമി-
:ക്കുന്ന സംവര്‍ത്തസംജ്ഞന്‍സംവർത്തസംജ്ഞൻ
ഭൂതേശന്‍ഭൂതേശൻ തന്നെയും തത്സമയയവലെയും
:മാതൃകേ ! കൈതൊഴുന്നേന്‍കൈതൊഴുന്നേൻ
ക്രോധത്തീകത്തിയെത്തുന്നവനുടെ മിഴി ലോ-
:കം ദഹിപ്പിച്ചിടുമ്പോൾ
:കം ദഹിപ്പിച്ചിടുമ്പോള്‍
ജാതപ്രേമാര്‍ദ്രദൃഷ്ട്യാജാതപ്രേമാർദ്രദൃഷ്ട്യാ ജഗതിയവളു ചെ-
:യ്യുന്നു ശീതോപചാരം (39)
 
വരി 391:
:ന്നിന്ദ്രചാപാങ്കമോടും
ശ്യാമശ്യാമാഭയോടും ശിവരവിഹതമാം
:വിഷ്ടപം തന്നില്‍തന്നിൽ വൃഷ്ടി-
സ്തോമം പെയ്യുന്ന ധാരാധരമതു മണിപൂ-
:രത്തിൽ ഞാൻ വാഴ്ത്തിടുന്നേൻ (40)
:രത്തില്‍ ഞാന്‍ വാഴ്ത്തിടുന്നേന്‍ (40)
 
 
മൂലാധാരത്തില്‍മൂലാധാരത്തിൽ മേവും ഭഗവതി സമയേ
: കിം നവാത്മാവതല്ലേ
നീ ലാസ്യം ചെയ്തിടുമ്പോള്‍ചെയ്തിടുമ്പോൾ നവരസനടമാ-
:ടുന്ന ദേവന്‍ദേവൻ നടേശന്‍നടേശൻ
കാലേ കാരുണ്യമോടൊത്തവിടെയരുളിടും
:നിങ്ങള്‍നിങ്ങൾ സൃഷ്ടിക്കയാനി-
ന്നീ ലോകങ്ങള്‍ക്കശേഷംലോകങ്ങൾക്കശേഷം ജനകജനനിമാ-
:രുണ്ടഹോ രണ്ടുപേരും (41)
 
കുന്നിന്മാതേ ! ഭവല്‍ഭവൽ കുന്തളമതില്‍കുന്തളമതിൽ മിഹിര
:ശ്രേണിമാണിക്യമായ് സ്വ-
ച്ഛന്ദം ചേര്‍ത്തുള്ളചേർത്തുള്ള ചാമീകരമകുടമെടു-
:ത്തെണ്ണി വര്‍ണ്ണിച്ചിടുമ്പോള്‍വർണ്ണിച്ചിടുമ്പോൾ
ചന്ദ്രച്ഛേദത്തെയമ്മണ്ഡലതിരണമടി-
:ച്ചാശു ചിത്രീഭവിച്ചി-
ട്ടിന്ദ്രന്‍ട്ടിന്ദ്രൻ തന്‍തൻ ചാപമാണെന്നവനെഴുതുമഭി-
:പ്രായമന്യായമാമോ (42)
 
വരി 417:
മുറ്റും തിങ്ങിത്തഴച്ചമ്മിനുമിനുസമതാം
:നിന്റെ നീലോല്പലപ്പൂ-
ങ്കറ്റക്കാർകൂന്തലന്തസ്തിമിരഭരമക-
ങ്കറ്റക്കാര്‍കൂന്തലന്തസ്തിമിരഭരമക-
:റ്റട്ടെ ഞങ്ങള്‍ക്കുഞങ്ങൾക്കു ഭദ്രേ!
ചുറ്റും ചേരുന്നതില്‍ചേരുന്നതിൽ പൂനിരകള്‍പൂനിരകൾ സഹജമാം
:തല്‍തൽ സുഗന്ധത്തെ നിത്യം
പറ്റിപ്പോവാന്‍പറ്റിപ്പോവാൻ വലദ്വേഷിയുടെ മലര്‍വനമലർവന-
ത്തീന്നു വന്നെന്നപോലെ (43)
 
 
ക്ഷേമം നല്‍കട്ടെനൽകട്ടെ ഞങ്ങള്‍ക്കയിഞങ്ങൾക്കയി തവ മുഖസൌ-
:ന്ദര്യനിര്യത്നവേണി-
ക്കോമത്സ്രോതഃപ്രണാളിക്കുരുസമതപെറും
:നിന്റെ സീമന്തമാര്‍ഗംസീമന്തമാർഗം
കാമം തത്രത്യമാം കുങ്കുമനിരയരിയാം
:കുന്തളക്കൂരിരുട്ടി-
ന്നാമത്തില്‍ന്നാമത്തിൽ പെട്ടിരിക്കുന്നരുണകരകിശോ-
രങ്ങളാണെന്നു തോന്നും (44)
 
 
കുട്ടിക്കാര്‍വണ്ടിനൊക്കുംകുട്ടിക്കാർവണ്ടിനൊക്കും കുടിലകുറുനിര-
:ക്കൂട്ടമാളും തവാസ്യം
ചട്ടറ്റീടുന്നചെന്താമരയെയുപഹസി-
:ക്കുന്നു സുസ്മേരമാര്യേ
മൃഷ്ടം സൌരഭ്യമുണ്ടാ മൃദുഹസിതരുചി-
:ത്തൊങ്ങലുണ്ടുന്മദത്താൽ
:ത്തൊങ്ങലുണ്ടുന്മദത്താല്‍
മട്ടൂറുന്നുണ്ടു മാരാരിയുടെ മിഴികളാ-
:കും മിളിന്ദങ്ങള്‍മിളിന്ദങ്ങൾ മൂന്നും (45)
 
 
കത്തും തേജോവിലാസത്തൊടു തവ നിറുക-
:ക്കാന്തി കണ്ടല്‍കണ്ടൽ കിരീടം
പ്രത്യാരോപിച്ച മറ്റേപ്പകുതി വിധുവതാ-
:ണെന്നു തോന്നുന്നു ഗൌരീ
വ്യത്യസ്തത്വേന വയ്ക്കപ്പെടുമിതു സമമായ്
:രണ്ടുമൊന്നിക്കുമെന്നാൽ
:രണ്ടുമൊന്നിക്കുമെന്നാല്‍
പുത്തന്‍പുത്തൻ പൂവെണ്ണിലാവിന്‍പൂവെണ്ണിലാവിൻ പുടിക പരിണമി-
:ക്കുന്നു പൂര്‍ണ്ണേന്ദുവായുംപൂർണ്ണേന്ദുവായും (46)
 
തെറ്റെന്നാത്രാസമെല്ലാം ത്രിഭുവനമതിലും
:നീക്കുവാന്‍നീക്കുവാൻ വ്യഗ്രയാം നിന്‍നിൻ
ചെറ്റുൾക്കൂനാർന്ന ചില്ലിക്കൊടികൾ ചടുലവ-
ചെറ്റുള്‍ക്കൂനാര്‍ന്ന ചില്ലിക്കൊടികള്‍ ചടുലവ-
:ണ്ടൊത്ത കണ്ണാം ഗുണത്താല്‍ഗുണത്താൽ
കുറ്റം കൂടാതിടത്തേക്കരമതില്‍കൂടാതിടത്തേക്കരമതിൽ മണിബ-
:ന്ധത്തിനാല്‍ന്ധത്തിനാൽ മുഷ്ടിയാലും
മുറ്റും മദ്ധ്യം മറച്ചാ മലര്‍വിശിഖനെടുമലർവിശിഖനെടു-
:ക്കുന്ന വില്ലെന്നു തോന്നും (47)
 
 
അല്ലിത്താര്‍ബന്ധുവല്ലോഅല്ലിത്താർബന്ധുവല്ലോ തവ ജനനി! വലം-
:കണ്ണതിന്നാണഹസ്സും
ചൊല്ലേറും ചന്ദ്രനല്ലോ ചടുലമിഴി!യിടം
:കണ്ണതിനാണു രാവും
ഫുല്ലത്വം പൂര്‍ണ്ണമാകാതൊരുപൂർണ്ണമാകാതൊരു ചെറുതുപുടം
:വിട്ട പൊന്താമരപ്പൂ
വെല്ലും ശ്രീയാര്‍ന്നശ്രീയാർന്ന മൂന്നാം തിരുമിഴിയതിലാ-
:ണന്തരാ സന്ധ്യതാനും (48)
 
 
ചൊല്ലേറീടും വിശാലാ, ചപലകുവലയ-
:ത്താലയോദ്ധ്യാ, നിനച്ചാല്‍നിനച്ചാൽ
കല്യാണീ കാണ്‍കിലാകാൺകിലാ ഭോഗവതി മധുര ക-
:ല്ലോല കാരുണ്യധാരാ
കില്ലെന്യേ മാമവന്തീ ബഹുപുരവിജയാ
:കേവലം വൈഭവത്താ-
ലെല്ലാ നീവൃത്തുകൾക്കുള്ളഭിധയോറ്റൂമിണ-
ലെല്ലാ നീവൃത്തുകള്‍ക്കുള്ളഭിധയോറ്റൂമിണ-
:ങ്ങുന്നു നിന്‍നിൻ ദൃഷ്ടിയാര്യേ! (49)
 
 
വരി 487:
:വല്ലരിസാരഭാരം
തെണ്ടീടും കാതിലെത്തിക്കടമിഴിയിണയാം
:രണ്ടുവണ്ടിൻ കിടാങ്ങൾ
:രണ്ടുവണ്ടിന്‍ കിടാങ്ങള്‍
ഉണ്ടീടുന്മുഖപ്പെട്ടുരുനവരസമെ-
:ന്നുള്ളിലീർഷ്യാസുബന്ധം-
:ന്നുള്ളിലീര്‍ഷ്യാസുബന്ധം-
കൊണ്ടാണല്ലീ ചുവന്നൂ ജനനി ! കൊതിയൊടും
:ചെറ്റു നിന്‍‌നെറ്റിനിൻ‌നെറ്റി നേത്രം. (50)
 
</poem>
വരി 499:
<poem>
*കാതോളവും മിഴി കരുങ്കമലത്തിനുള്ള
ചേതോഹരപ്രഭ കലര്‍ന്നൊരുകലർന്നൊരു ചാരുമേനി
ശീതാംശുപൂണ്ട ചികുരാവലിയെന്നിതുള്ള
ഭൂതേശപത്നിയുടെ പാദയുഗം തൊഴുന്നേന്‍തൊഴുന്നേൻ (1)
 
*മൂലത്തിലില്ലാത്തത്, ആശാന്റെ സ്വന്തമായിരിക്കും എന്ന് ഊഹിക്കുന്നു.
വരി 507:
 
ശൃംഗാരശ്രീവിലേപം ശിവനിതരജന-
:ങ്ങള്‍ക്കുങ്ങൾക്കു ബീഭത്സകുത്സം
ഗംഗാദേവിയ്ക്കു രൌദ്രം ഗിരിശനടുമിഴി-
:ക്കദ്ഭുതൈകാന്തകാന്തം
അംഗാരാക്ഷാഹികൾക്കാബ്‌ഭയയുതമരവി-
അംഗാരാക്ഷാഹികള്‍ക്കാബ്‌ഭയയുതമരവി-
:ന്ദത്തിനാവീരമാളീ-
സംഘത്തിന്നംബ ! ഹാസം രസമടിയനു നിന്‍നിൻ
:കണ്ണു കാരുണ്യപൂര്‍ണ്ണംകാരുണ്യപൂർണ്ണം (2)
 
 
കർണ്ണാന്തത്തോളമെത്തുന്നഴകിയ കഴുകൻ-
കര്‍ണ്ണാന്തത്തോളമെത്തുന്നഴകിയ കഴുകന്‍-
:തൂവലൊത്തക്ഷിരോമം
തിണ്ണം ചേരുന്നു സാക്ഷാത് ത്രിപുരരിപുമന-
:ക്കാമ്പിളക്കുന്നിതഗ്രാൽ
:ക്കാമ്പിളക്കുന്നിതഗ്രാല്‍
കണ്ണേവം നിനതോര്‍ക്കില്‍നിനതോർക്കിൽ കുലഗിരികുല ചൂ-
:ഡാമണേ ! കാമദേവന്‍കാമദേവൻ
കര്‍ണ്ണത്തോളംകർണ്ണത്തോളം വലിച്ചേറ്റിയ കണകളതിന്‍കണകളതിൻ
:കൌതുകം ചെയ്തിടുന്നു (3)
 
 
ലീലാനീലാഞ്ജനത്താല്‍ലീലാനീലാഞ്ജനത്താൽ നലമൊടു നിറഭേ-
:ദങ്ങള്‍ദങ്ങൾ മൂന്നും തെളിഞ്ഞി-
ട്ടാലോലം നിന്റെ നേത്രത്രിതയമതഖിലലോ-
കൈകനാഥൈകനാഥേ!
കാലാഗ്നിപ്ലുഷ്ടരാകുന്നജഹരിഹരരേ-
:പ്പിന്നെയും സൃഷ്ടിചെയ്‌വാന്‍സൃഷ്ടിചെയ്‌വാൻ
നീ ലാളിക്കന്ന സത്ത്വപ്രഭൃതി നിജഗുണം
:മൂന്നുമായ് തോന്നുമാര്യേ ! (4)
 
 
ഇക്കണ്ടോർക്കാത്മശുദ്ധികിടയിലിഹ ചുവ-
ഇക്കണ്ടോര്‍ക്കാത്മശുദ്ധികിടയിലിഹ ചുവ-
:പ്പും വെളുപ്പും കറുപ്പും
കൈക്കൊണ്ടാക്കണ്ണു മൂന്നും കനിവൊടുമിയലും
:നീ ശിവായത്തചിത്തേ!
ചൊല്‍ക്കൊള്ളുംചൊൽക്കൊള്ളും ശോണമാകും നദമരിയമഹാ-
:ഗംഗ കാളിന്ദിയെന്നാ-
യിക്കാണും മൂന്നു തീര്‍ത്ഥത്തിനുമരുളുകയോതീർത്ഥത്തിനുമരുളുകയോ
:സംഗമം മംഗളാഢ്യം (5)
 
വരി 548:
 
ഉന്മീലിപ്പൂം നിമീലിപ്പതുമുദയലയ-
:ങ്ങള്‍ക്കുങ്ങൾക്കു ഹേതുക്കളെന്നായ്
ചെമ്മേ ശൈലെന്ദ്രകന്യേ ജഗതി സപദി സ-
:ത്തുക്കള്‍ത്തുക്കൾ ചൊല്ലുന്നുവല്ലോ
ഉന്മേഷത്തീന്നുദിക്കും ഭുവനമഖിലവും
:ഘോരസംഹാരതാപം
തന്മേല്‍നിന്നുദ്ധരിപ്പാന്‍തന്മേൽനിന്നുദ്ധരിപ്പാൻ തവ മിഴിയിമവെ-
:ട്ടാത്തതാണോർത്തിടുമ്പോൾ (6)
:ട്ടാത്തതാണോര്‍ത്തിടുമ്പോള്‍ (6)
 
 
കര്‍ണ്ണത്തില്‍കർണ്ണത്തിൽ പുക്കു നിന്നോടിഹ കുരള കഥി-
:ക്കുന്നു കണ്ണെന്നു നീരില്‍നീരിൽ
കണ്ണും പൂട്ടാതൊളിക്കുന്നിതു ശരി കരിമീന്‍കരിമീൻ -
:പേടമാര്‍പേടമാർ പേടിമൂലം
ചണ്ഡീ ! നീലാബ്ദഗര്‍ഭച്ഛദമരരമടനീലാബ്ദഗർഭച്ഛദമരരമട-
:ച്ചാശു കാലത്തിറങ്ങി-
ത്തിണ്ണെന്നെത്തുന്നു രാവില്‍രാവിൽ തിരിയെയതു തുറ-
:ന്നുള്ളിലാക്കള്ളലക്ഷ്മി (7)
 
 
ഫുല്ലിച്ചീടുന്ന നീലംബുജമുകുളനിറം
:പൂണ്ടു നീണ്ടുള്ള കണ്ണാല്‍കണ്ണാൽ
തെല്ലീ ദൂരസ്ഥനാം ദീനനിലുമലിവു നീ
:തൂവണം ദേവദേവി
ഇല്ലല്ലോ ചേതമമ്മയ്ക്കിതിലടിയനുടന്‍ചേതമമ്മയ്ക്കിതിലടിയനുടൻ
:ധന്യനായ് ത്തീരുമല്ലോ
തുല്യം തൂവുന്നു ചന്ദ്രന്‍ചന്ദ്രൻ കരമടവിയിലും
:മോടിയാം മേടമേലും (8)
 
വരി 579:
ആവക്രം നിന്റെ പാളീയിണകളിവകളെ-
:ന്നദ്രിരാജകന്യേ!
പൂവമ്പന്‍പൂവമ്പൻ പൂണ്ട വില്ലിന്‍വില്ലിൻ പുതുമയഭിനയി-
:ക്കാത്തതാർക്കാണുരയ്ക്കിൽ
:ക്കാത്തതാര്‍ക്കാണുരയ്ക്കില്‍
ഏവം തത്കര്‍ണ്ണമാര്‍ഗംതത്കർണ്ണമാർഗം വിരവിനൊടു കട-
:ന്നീ വിലങ്ങത്തിലേറി-
പ്പോവും പീലിക്കടക്കണ്മുനകള്‍പീലിക്കടക്കണ്മുനകൾ കണതൊടു-
:ക്കുന്നപോല്‍ക്കുന്നപോൽ തോന്നിടുന്നു (9)
 
 
രണ്ടും ബിംബിച്ചു തങ്കക്കവിളിണ വിരവില്‍വിരവിൽ
:തക്കചക്രങ്ങള്‍തക്കചക്രങ്ങൾ നാലായ്-
തണ്ടാരമ്പന്റെ തേരായ് തവ മുഖകമലം-
:തന്നെ ഞാനുന്നിടുന്നു
ചണ്ഡത്വത്തോടിതേറിജ്ഝടിതി വിരുതില്‍വിരുതിൽ വെ-
:ല്ലുന്നു ചന്ദ്രാര്‍ക്കചക്രംചന്ദ്രാർക്കചക്രം
പൂണ്ടീടും ഭൂരഥം പൂട്ടിയ പുരഹരനെ-
പ്പോരില്‍പ്പോരിൽ നേരിട്ടു മാരന്‍മാരൻ (10)
 
 
പുത്തന്‍പുത്തൻ പീയൂഷധാരയ്ക്കുടയ പടിമ ക-
:യ്ക്കൊണ്ടു വാഗ്ദേവിയോതും
ചിത്രശ്ലോകങ്ങള്‍ചിത്രശ്ലോകങ്ങൾ കാതാം പരപുടമതുകൊ‌
:ണ്ടേറ്റു മുറ്റും നുകര്‍ന്നുനുകർന്നു
ചിത്താഹ്ലാദപ്രയോഗത്തിനു ഭവതി ശിരഃ
:കമ്പനം ചെയ്തിടുമ്പോള്‍ചെയ്തിടുമ്പോൾ
പ്രത്യാമോദിക്കയല്ലീ ഝണഝണജ്ഝണിതം
:ചണ്ഡി ! നിന്‍നിൻ കുണ്ഡലങ്ങള്‍കുണ്ഡലങ്ങൾ (11)
 
 
ചൊല്‍പ്പൊങ്ങുന്നെന്റെചൊൽപ്പൊങ്ങുന്നെന്റെ ശൈലാധിപഭവനപതാ-
:കേ ! നമുക്കൊക്കെയും നി-
ന്മൂക്കായിടും മുളക്കാമ്പിതു മുഹുരിഹ ന-
ല്‍കട്ടെൽകട്ടെ വേണ്ടും വരങ്ങള്‍വരങ്ങൾ
ഉള്‍ക്കൊണ്ടീടുന്നഉൾക്കൊണ്ടീടുന്ന മുക്താമണികളധികമായ്
:ശീതനിശ്വാസമേറ്റു-
ന്മുക്തീഭൂതങ്ങളത്രേ വെളിയിലതു വഹി
:ക്കുന്ന മുക്താഫലങ്ങള്‍മുക്താഫലങ്ങൾ (12)
 
 
ചോരചെഞ്ചുണ്ടതില്‍ചോരചെഞ്ചുണ്ടതിൽ തേ സുമുഖി സഹജമാ-
:യുള്ള ശോഭയ്ക്കു തുല്യം
പോരും സാദൃശ്യമോതാം പവിഴലതികമെല്‍പവിഴലതികമെൽ
:നല്ല പക്വം ജനിക്കില്‍ജനിക്കിൽ
പോരാ ബിംബം സമാനം പറവതിനതു ബിം-
:ബിച്ചു സിദ്ധിച്ച കാന്ത്യാ
നേരിട്ടാല്‍നേരിട്ടാൽ തെല്ലിനോടും ത്രപവരുമധികം
:ത്രാസമാം ത്രാസിലേറാന്‍ത്രാസിലേറാൻ (13)
 
 
വരി 631:
മന്ദിച്ചേറ്റം ചെടിച്ചു മധുരമധികമാ-
:യിച്ചകോരത്തിനെല്ലാം
പിന്നെപ്പാരം പുളിപ്പില്‍പുളിപ്പിൽ പ്രിയമൊടിവ ശശാ-
:ങ്കന്റെ പീയൂഷവര്‍ഷംപീയൂഷവർഷം
തന്നെസ്സേവിച്ചിടുന്നൂ നിശി നിശി നിയതം
:മോടിയായ് കാടി പോലെ (14)
വരി 650:
തോത്പിച്ചാദൈത്യയൂഥം സപദി പടകഴി-
:ഞ്ഞാത്തലപ്പാവു പൊക്കി
ക്കുപ്പായത്തോടുമാരാല്‍ക്കുപ്പായത്തോടുമാരാൽ വരുമളവു കുമാ-
:രേന്ദ്രനാരായണന്മാർ
:രേന്ദ്രനാരായണന്മാര്‍
ത്വദ്ഭര്‍ത്രൂച്ഛിഷ്ടമോര്‍ക്കില്‍ത്വദ്ഭർത്രൂച്ഛിഷ്ടമോർക്കിൽ പ്രമഥനിതി വെറു
:ത്തും മുറുക്കുന്നു വാങ്ങി-
ക്കര്‍പ്പൂരച്ചേദമോടുംക്കർപ്പൂരച്ചേദമോടും തവ കവിളിനക
:ത്തമ്പിടും തമ്പലങ്ങള്‍തമ്പലങ്ങൾ (16)
 
 
ചെന്താർബാണാരിചിത്രസ്തുതികൾ പലതുമാ-
ചെന്താര്‍ബാണാരിചിത്രസ്തുതികള്‍ പലതുമാ-
:വാണി വായിച്ചിടുമ്പോള്‍വായിച്ചിടുമ്പോൾ
ചിന്തും മോദേന നീയും ചെറുതു തല കുലു-
:ക്കീട്ടു ചൊല്ലാന്‍ചൊല്ലാൻ തുടര്‍ന്നാല്‍തുടർന്നാൽ
പൈന്തേനിൻ വാണി ! നിൻ വാങ്മാധുരിമയതിനാൽ
പൈന്തേനിന്‍ വാണി ! നിന്‍ വാങ്മാധുരിമയതിനാല്‍
:ശബ്ദമേറായ്കമൂലം
സ്വന്തം കൈവീണതന്നെക്കവിയണയിലെടു-
വരി 670:
ഉണ്ണിക്കാലത്തു കൈകൊണ്ടഗപതിയനുമോ-
:ദിച്ചതായും സദാ മു-
ക്കണ്ണന്‍ക്കണ്ണൻ മോഹാന്ധനായ് വന്നധരമതു കുടി
:പ്പാനുയർത്തുന്നതായും
:പ്പാനുയര്‍ത്തുന്നതായും
വര്‍ണ്ണിപ്പാന്‍വർണ്ണിപ്പാൻ വസ്തുകിട്ടാത്തൊരു കരഗതമാം
:വാമദേവന്റെ വക്ത്ര-
ക്കണ്ണാടിത്തണ്ടതാം നിന്‍നിൻ ചിബുകമടിയനി-
:നോർക്കിലെന്തൊന്നുരയ്ക്കും (18)
:നോര്‍ക്കിലെന്തൊന്നുരയ്ക്കും (18)
 
 
കണ്ടീടാം ദേവി ! നിത്യം ഹരകരപരിരംഭത്തി-
:ലുദ്ധൂതമാം നിന്‍നിൻ
കണ്ഠത്തില്‍കണ്ഠത്തിൽ കണ്ടകമ്പൂണ്ടൊരു മുഖകമല-
:ത്തിന്റെ തണ്ടിന്റെ ലക്ഷ്മി
ഉണ്ടേവം കാരകില്‍ച്ചേറുരുവിയഥകാരകിൽച്ചേറുരുവിയഥ കറു-
:ത്തും സ്വഗത്യാ വെളുത്തും
തണ്ടിന്‍തണ്ടിൻ താഴത്തു തണ്ടാര്‍തണ്ടാർ വലയവടിവിലും
:ചാരുവാം ഹാരവല്ലി (19)
 
 
പണ്ടാവേളിക്കു ബന്ധിച്ചൊരു ചരടുകള്‍ചരടുകൾ തന്‍തൻ
:ലഗ്നകം പോല്‍പോൽ കഴുത്തില്‍കഴുത്തിൽ
ക്കണ്ടീടും രേഖ മൂന്നും ഗതിഗമകമഹാ
:ഗീത ചാതുര്യവാസേ!
കൊണ്ടാടും ശോഭതേടുന്നിതമിതമധുരാം
:രാഗരത്നാകരത്വം
തെണ്ടും ഗ്രാമത്രയത്തിന്‍ഗ്രാമത്രയത്തിൻ സ്ഥിതിയെ നിലനിറു-
:ത്തുന്ന കാഷ്ഠാത്രയം പോല്‍പോൽ (20)
 
 
ലോലത്വം പൂണ്ട തണ്ടാര്‍വലയമൃദുലമാംതണ്ടാർവലയമൃദുലമാം
:നിന്റെ കൈനാലുമേലും
ലാലിത്യം വാഴ്ത്തിടുന്നു നളിനനിലയനന്‍നളിനനിലയനൻ
:നാലുവക്ത്രങ്ങള്‍നാലുവക്ത്രങ്ങൾ കൊണ്ടും
കാലപ്രദ്ധ്വംസിതന്‍കാലപ്രദ്ധ്വംസിതൻ കൈനഖനിരയിലലം
:പേടിയായ് ശിഷ്ടശീര്‍ഷംശിഷ്ടശീർഷം
നാലിന്നും ദേവിയൊന്നായഭയകരമുയ-
:ർത്തീടുമെന്നൂഢബുദ്ധ്യാ (21)
:ര്‍ത്തീടുമെന്നൂഢബുദ്ധ്യാ (21)
 
 
പുത്തന്‍പുത്തൻ ചെന്താമരപ്പൂനിറമരിയ നഖം
:കൊണ്ടു നിന്ദിച്ചിടും നിന്‍നിൻ -
കൈത്താരിന്‍കൈത്താരിൻ കാന്തി ഞാനെങ്ങനെ പറയുമുമേ
:ഹന്ത നീ തന്നെ ചൊല്‍കചൊൽക
നൃത്തംചെയ്യും മഹാലക്ഷ്മിയുടെ കഴലിണ-
:യ്ക്കേലുമാലക്തകം പൂ-
ണ്ടത്യർത്ഥം നിൽക്കിലപ്പങ്കജമൊരു ലവലേ-
ണ്ടത്യര്‍ത്ഥം നില്‍ക്കിലപ്പങ്കജമൊരു ലവലേ-
:ശത്തിനോടൊത്തിടട്ടേ (22)
 
 
അമ്പൊത്തൊന്നിച്ചു ലംബോദരനുമനുജനും
:വന്നു പാലുണ്ടിടും നിന്‍നിൻ
തുമ്പെപ്പോഴും നനഞുള്ള കുചയുഗളം
:തീര്‍ക്കുമെന്‍തീർക്കുമെൻ ദുഃഖമെല്ലാം
മുന്‍പില്‍മുൻപിൽ കണ്ടായതിന്നും ദ്വീപവദനനുമേ!
:ഹാസ്യമമ്മാറു മോഹാല്‍മോഹാൽ
തുമ്പിക്കൈകൊണ്ടു തൂര്‍ണ്ണംതൂർണ്ണം ശിരസി തടവി നോ-
:ക്കുന്നു തത് കുംഭയുഗ്മം (23)
 
 
മാണിക്യത്തോൽക്കുടംതാനമൃതഭരിതമാ-
മാണിക്യത്തോല്‍ക്കുടംതാനമൃതഭരിതമാ-
:കുന്നതാകുന്നു രണ്ടി-
ക്കാണും നിന്‍നിൻ കൊങ്ക കുന്നിന്‍‌കൊടികുന്നിൻ‌കൊടി!യടിയനിതി-
:നില്ല തെല്ലും വിവാദം
ചേണൊക്കുന്നായതുണ്ടിഹ ഗനപതിയും
:സ്കന്ദനും നാരിമാരെ
ഘ്രാണിച്ചീടാതെയിന്നും തവ മുലകുടി മാ-
:റാത്ത കൈത്തോകകങ്ങള്‍കൈത്തോകകങ്ങൾ (24)
 
 
ചണ്ഡത്വം പൂണ്ട നാഗാസുരനുടെ തല കീ-
:റീട്ടെടുത്തുള്ള മുത്തിന്‍മുത്തിൻ -
ഷണ്ഡത്തെക്കോര്‍ത്തുഷണ്ഡത്തെക്കോർത്തു കൊങ്കത്തടമതിലനിയും
:മുഗ്ദ്ധമുക്താരസം തേ
ചണ്ഡീ! ചെന്തൊണ്ടിതൊൽക്കുന്നധരരുചികളാൽ
ചണ്ഡീ! ചെന്തൊണ്ടിതൊല്‍ക്കുന്നധരരുചികളാല്‍
:ചിത്രമായാ പ്രതാപോ-
ദ്ദണ്ഡശ്രീയിൽ കലർന്നീടിന പുരരിപുവിൻ
ദ്ദണ്ഡശ്രീയില്‍ കലര്‍ന്നീടിന പുരരിപുവിന്‍
മൂർത്തയാം കീർത്തിപോലെ (25)
മൂര്‍ത്തയാം കീര്‍ത്തിപോലെ (25)
 
 
വരി 751:
:വൈഖരീശബ്ദജാല-
പ്പാലംഭോരാശിയല്ലോ തവ ഹൃദയമതീ-
:ന്നൂർന്നു പായുന്നതോർത്താൽ
:ന്നൂര്‍ന്നു പായുന്നതോര്‍ത്താല്‍
കോലും വാത്സല്യമോടും ദ്രവിഡശിശുവിനായ്
:നീ കൊടുത്താസ്വദിച്ചാ-
ബാലൻ സംവൃത്തനായാൻ പ്രഥിതകവികളിൽ
ബാലന്‍ സംവൃത്തനായാന്‍ പ്രഥിതകവികളില്‍
:ദിവ്യനാം കാവ്യകര്‍ത്താകാവ്യകർത്താ (26)
 
 
 
ദേവന്‍ദേവൻ തന്‍തൻ ക്രോധമാകും ദഹനശിഖകളില്‍ദഹനശിഖകളിൽ
:ദ്ദേഹമാഹന്ത വെന്താ-
പ്പൂവമ്പന്‍പ്പൂവമ്പൻ വന്നു വീണാന്‍വീണാൻ ഝടിതി ഭവതിതന്‍ഭവതിതൻ
:നാഭിയാം വാപിതന്നില്‍വാപിതന്നിൽ
ആവിശ്ശ്യാമാഭമപ്പോള്‍ആവിശ്ശ്യാമാഭമപ്പോൾ ചെറിയ പുക പുറ-
:പ്പെട്ടു മേല്‍പ്പോട്ടതിന്നുംമേൽപ്പോട്ടതിന്നും
ഭാവിച്ചീടുന്നു ലോകം ജനനി ഭവതിതന്‍ഭവതിതൻ
:രോമദാമാഭയെന്നും (27)
 
 
കണ്ടാല്‍കണ്ടാൽ കാളിന്ദിനീരിന്‍കാളിന്ദിനീരിൻ ചെറിയ ക-
:ല്ലോലകമ്പോലെയേതാ-
ണ്ടുണ്ടല്ലോ നിന്റെ നാളോദരമതിലഗജേ
ബുദ്ധിമാന്മാർക്കതോർക്കിൽ
ബുദ്ധിമാന്മാര്‍ക്കതോര്‍ക്കില്‍
കണ്ഠിച്ചേറ്റം ഞെരുങ്ങും കുചഗിരികളിട
:യ്ക്കുള്ള സൂക്ഷ്മാന്തരീക്ഷം
തെണ്ടും ദിക്കറ്റു നാഭീഗുഹയില്‍നാഭീഗുഹയിൽ വരികയാ-
:ണെന്നു തോന്നീടുമാര്യേ (28)
 
വരി 782:
:മൊട്ടു രണ്ടിട്ടു രൊമ
ത്താരൊക്കും തൈലതയ്ക്കുള്ളരിയൊരു തടമോ
:താർശരക്കർശനത്തീ
:താര്‍ശരക്കര്‍ശനത്തീ
നീറീടും കുണ്ഡമോ നാഭികയിതു രതിതന്‍രതിതൻ
:നിത്യമാം കൂത്തരങ്ങോ
ദ്വാരോ സിദ്ധിക്കു ഗൌരീഗിരീശമിഴികള്‍തന്‍ഗൌരീഗിരീശമിഴികൾതൻ
:വീക്ഷ്യമാം ലക്ഷ്യമെന്നോ (29)
 
വരി 791:
പണ്ടേ പാരം ക്ഷയിച്ചും പെരിയ കുചഭരം
:കൊണ്ടുപിന്നെ ശ്രമിച്ചും
കണ്ടാലാനമ്രയാം നിന്‍നിൻ കടിലതികയൊടി
ഞ്ഞീടുമിന്നെന്നു തോന്നും
കണ്ടിക്കര്‍വേണിമൌലേകണ്ടിക്കർവേണിമൌലേ നദിയുടെ കരനി
:ല്‍ക്കുംൽക്കും മരത്തിന്റെ വേരിന്‍വേരിൻ
തണ്ടോളം സ്ഥൈര്യമേയുള്ളതിനു ധരസുതേ
:നന്മ മേന്മേല്‍മേന്മേൽ വരട്ടേ (30)
 
 
അപ്പപ്പോള്‍അപ്പപ്പോൾ വിയര്‍ത്തുംവിയർത്തും വിരവിനൊടു വിജൃം
:ഭിച്ചും കക്ഷം കവിഞ്ഞും
കുപ്പായത്തിന്‍കുപ്പായത്തിൻ കുഴഞ്ഞുള്ളൊരു കവിളു മുറി-
:ക്കുന്ന കൊങ്കക്കുടങ്ങള്‍കൊങ്കക്കുടങ്ങൾ
കല്പിച്ചിട്ടാശുകാമന്‍കല്പിച്ചിട്ടാശുകാമൻ ജനനിയൊടിയുമെ
:ന്നോര്‍ത്തുന്നോർത്തു നിന്‍നിൻ മദ്ധ്യദേശം
കെല്‍പ്പോടുംകെൽപ്പോടും മൂന്നുവട്ടം ലവലിലതകളാല്‍ലവലിലതകളാൽ
:കെട്ടിനാന്‍കെട്ടിനാൻ തിട്ടമാര്യേ (31)
 
 
ഭാരം വിസ്താരമെന്നീവകയെ നിജ നിതം-
: ബത്തിൽ നിന്നന്ദ്രിരാജൻ
: ബത്തില്‍ നിന്നന്ദ്രിരാജന്‍
വാരിത്തന്നായിരിക്കാം തവ ജനനി വധൂ
:ശുൽക്കമായുള്ളതെല്ലാം
:ശുല്‍ക്കമായുള്ളതെല്ലാം
നേരോർക്കുമ്പോഴതല്ലേയതിവിപുലഭരം
നേരോര്‍ക്കുമ്പോഴതല്ലേയതിവിപുലഭരം
:നിന്റെ നൈതംബബിംബം
പാരാകത്താന്‍പാരാകത്താൻ മറയ്ക്കുന്നതിനെ ലഘുവതായ്
:ചെയ്കയും ചെയ്തിടുന്നു (32)
 
 
തത്തല്‍തത്തൽ കുംഭീന്ദ്രര്‍കുംഭീന്ദ്രർ തേടും കരനിരകളതും
:തങ്കവാഴതരത്തില്ൻ
:തങ്കവാഴതരത്തില്ന്‍
പുത്തന്‍പുത്തൻ കാണ്ഡങ്ങളും പോര്‍ത്തുടകളിവകളാല്‍പോർത്തുടകളിവകളാൽ
:നിന്നു നീ വെന്നു രണ്ടും
ഭര്‍ത്താവിന്‍ഭർത്താവിൻ മുമ്പു കുമ്പിട്ടധികപരുഷമാം
:വൃത്തജാനുദ്വയത്താൽ
:വൃത്തജാനുദ്വയത്താല്‍
കർത്തവ്യജ്ഞേ ജയിക്കുന്നമരകരിവരൻ
കര്‍ത്തവ്യജ്ഞേ ജയിക്കുന്നമരകരിവരന്‍
:കുംഭവും ശംഭുജായേ (33)
 
 
യുദ്ധേ തോത്പിച്ചിടേണം ശിവനെ നിയതമെ-
:ന്നാശ്ശരശ്രേണിയിപ്പോൾ
:ന്നാശ്ശരശ്രേണിയിപ്പോള്‍
പത്താക്കിപ്പഞ്ചബാണന്‍പത്താക്കിപ്പഞ്ചബാണൻ ഭവതിയുടെ കണ-
:ങ്കലു തൂണീരമാക്കി
പ്രത്യക്ഷിക്കുന്നിതെന്‍പ്രത്യക്ഷിക്കുന്നിതെൻ കീഴ്‌നഖരകപടമായ്
:പത്തുമസ്ത്രാഗ്രമാര്യേ
നിത്യം വാനോര്‍കിരീടോപലനികഷമതില്‍വാനോർകിരീടോപലനികഷമതിൽ
:തേച്ചെഴും മൂര്‍ച്ചയോടുംമൂർച്ചയോടും (34)
 
 
വേദങ്ങൾക്കുള്ള മൂർദ്ധാക്കളിൽ മുടികൾസമം
വേദങ്ങള്‍ക്കുള്ള മൂര്‍ദ്ധാക്കളില്‍ മുടികള്‍സമം
:ചേരുമച്ചാരുവാം നിന്‍നിൻ
പാദദ്വന്ദ്വം കനിഞ്ഞെന്‍കനിഞ്ഞെൻ ജനനി മമ ശിരോ
:ദിക്കിലും വയ്ക്കണം നീ
യാതൊന്നിൻ പാദതീർത്ഥം ഹരനുടെ ജടയിൽ
യാതൊന്നിന്‍ പാദതീര്‍ത്ഥം ഹരനുടെ ജടയില്‍
:തങ്ങിടും ഗംഗയല്ലോ
യാതൊന്നിന്‍യാതൊന്നിൻ ലാക്ഷ സാക്ഷാല്‍സാക്ഷാൽ നൃഹരിമകുടമാ-
:ണിക്യവിഖ്യാതയല്ലോ (35)
 
 
നമിന്നോതാം നമസ്സിന്‍‌നിരകള്‍നമസ്സിൻ‌നിരകൾ നയനര-
:മ്യാഭമായ് നല്ലരക്കില്‍നല്ലരക്കിൽ
താവും കമ്രാഭിരാമദ്യുതിയധികമെഴും
:നിന്നടിത്താരിനാര്യേ!
ഭാവിച്ചീടുന്നതിന്‍ഭാവിച്ചീടുന്നതിൻ താഡനരസമിവനെ-
:ന്നെന്നുമന്തഃപുരപ്പൂം-
കാവില്‍കാവിൽ കാണുന്ന കങ്കേളിയൊടു പശുപതി-
:ക്കെപ്പൊഴില്ലഭ്യസൂയ? (36)
 
 
പേരല്പം മാറിയോതിപ്പുനരടിപണിവാന്‍മാറിയോതിപ്പുനരടിപണിവാൻ
:വന്നുടന്‍വന്നുടൻ കള്ളലജ്ജാ-
ഭാരം കാണിച്ചു വീഴും പതിയുടെ നിടിലം
:തന്നില്‍തന്നിൽ നിന്‍നിൻ ധന്യപാദം
പാരം തല്ലുന്ന നേരം ദഹനപരിഭവം
:വീണ്ടതെങ്ങും ജയത്താല്‍ജയത്താൽ
ചേരും പാദാംഗദത്തിന്നൊലി കിലികിലിതം
:ചെയ്തതാം ചൂതബാണന്‍ചൂതബാണൻ (37)
 
 
മഞ്ഞില്‍പ്പെട്ടെങ്കില്‍മഞ്ഞിൽപ്പെട്ടെങ്കിൽ മങ്ങും മുഴുവനിരവിലും
:നിന്നുറങ്ങും വിശേഷാല്‍വിശേഷാൽ
കഞ്ജത്താരേകലക്ഷ്മിനിലയമിതു കഴല്‍കഴൽ-
:ത്താമരത്താരു രണ്ടും
മഞ്ഞേലും കുന്നിലാടും പകലുമിരവിലും
:ശോഭതേടും ഭജിച്ചാല്‍ഭജിച്ചാൽ
മഞ്ജുശ്രീ വേണ്ടതേകും പുനരിതിനു ജയം
:ചിത്രമോ? ഗോത്രകന്യേ! (38)
 
 
ചൊല്ലിന്നസ്ഥാനമാം നിന്‍നിൻ ചരണമഴലിന-
:സ്ഥാനമാമായതിന്നും
തുല്യം വല്ലാത്തൊരാമപ്പിടയുടെ മുതുകെ-
:ന്നോതിയാല്‍ന്നോതിയാൽ സാധുവാമോ?
മെല്ലെന്നാ വേളിനാളില്‍വേളിനാളിൽ പദമലരു കരം
:രണ്ടുകൊണ്ടും പിടിച്ചാ-
ക്കല്ലിന്മേല്‍ക്കല്ലിന്മേൽ വച്ച കാലാരിയുടെ കടുമന-
:സ്സിന്നു കാരുണ്യമുണ്ടോ? (39)
 
 
വാനില്‍വാനിൽ തങ്ങുന്ന വാര്‍കേശ്ശികള്‍വാർകേശ്ശികൾ കരകമലം
:കൂമ്പുമാറമ്പിളിക്കൊ-
ത്തൂനം വിട്ടീ നഖമ്പൂണ്ടടികളുപഹസി-
:ക്കുന്നതാം നന്ദനത്തെ
വാനോർമാത്രം വരിച്ചാൽ കരതളിരതിനാൽ
വാനോര്‍മാത്രം വരിച്ചാല്‍ കരതളിരതിനാല്‍
:കല്പകം ഭിക്ഷയേകും
ദീനന്മാക്കേകിടും നിന്‍നിൻ പദതളിരനിശം
:ഭവ്യമാം ദ്രവ്യമാര്യേ! (40)
 
 
ഭാവം കണ്ടിട്ടു വേണ്ടും പദവി പരവശ-
:ന്മാർക്കു ചേർക്കുന്നതായും
:ന്മാര്‍ക്കു ചേര്‍ക്കുന്നതായും
താവും സൌന്ദര്യസാരദ്യുതിയെ മധുവൊഴു-
:ക്കായൊഴുക്കുന്നതായും
ദേവി ത്വത്‌പാദമെന്നുള്ളമരലതികതൻ
ദേവി ത്വത്‌പാദമെന്നുള്ളമരലതികതന്‍
:പൂംകുലയ്ക്കുള്ളിലിന്നെൻ
:പൂംകുലയ്ക്കുള്ളിലിന്നെന്‍
ജീവൻ ജീവിക്കുമാറിന്ദ്രിയമൊടുമറുകാൽ
ജീവന്‍ ജീവിക്കുമാറിന്ദ്രിയമൊടുമറുകാല്‍
:പൂണ്ടു വണ്ടായ് വരട്ടെ (41)
 
 
തെറ്റിപ്പോയിട്ടുപോലും തവ നടയെ മുതി-
:ർന്നഭ്യസിക്കുന്നപോൽ നിൻ
:ര്‍ന്നഭ്യസിക്കുന്നപോല്‍ നിന്‍
മുറ്റത്തുള്ളോരു ഹംസപ്പിടകള്‍ഹംസപ്പിടകൾ വെടിയുമാ
:റില്ലഹൊ തുല്യയാനം
മറ്റെന്തോതുന്നതോർത്താൽ തവ കഴൽമണിമ-
മറ്റെന്തോതുന്നതോര്‍ത്താല്‍ തവ കഴല്‍മണിമ-
:ഞ്ജീരമഞ്ജുസ്വരത്തിൽ
:ഞ്ജീരമഞ്ജുസ്വരത്തില്‍
കുറ്റം കൂടാതവയ്ക്കും ഗതിമുറയുപദേ-
ശിക്കയാം ശ്ലാഘ്യയാനേ! (42)
വരി 920:
 
സേവാസന്നദ്ധരാകും ദ്രുഹിണഹരിഹര-
:ന്മാർഭവന്മഞ്ചമായാർ
:ന്മാര്‍ഭവന്മഞ്ചമായാര്‍
മേല്‍‌വസ്ത്രംമേൽ‌വസ്ത്രം മൂടുകെന്നായതിനു ശിവനുമാ-
:സ്വച്ഛകാന്തിച്ഛലത്താൽ
:സ്വച്ഛകാന്തിച്ഛലത്താല്‍
ദേവി! ത്വദ്ദേഹദിവ്യപ്രഭകളുടനതിൽ -
ദേവി! ത്വദ്ദേഹദിവ്യപ്രഭകളുടനതില്‍ -
:പ്പെട്ടു രക്താഭനായാ-
ദ്ദേവൻ ശൃംഗാരമൂർത്തിദ്യുതിസദൃശമഹോ
ദ്ദേവന്‍ ശൃംഗാരമൂര്‍ത്തിദ്യുതിസദൃശമഹോ
:കണ്ണിനാനന്ദമായാൻ (43)
:കണ്ണിനാനന്ദമായാന്‍ (43)
 
മല്ലിക്കാര്‍കൂന്തല്‍തന്നില്‍മല്ലിക്കാർകൂന്തൽതന്നിൽ കുടിലത മൃദുഹാ-
:സത്തിലത്യാർജ്ജവം വൻ
:സത്തിലത്യാര്‍ജ്ജവം വന്‍
കല്ലിന്‍കല്ലിൻ ദാര്‍ഢ്യംദാർഢ്യം കുചത്തില്‍കുചത്തിൽ കുസുമസഹജ-
:സൌഭാഗ്യമന്തർഗ്ഗതത്തിൽ
:സൌഭാഗ്യമന്തര്‍ഗ്ഗതത്തില്‍
സ്ഥൌല്യം ശ്രോണീഭരത്തില്‍ശ്രോണീഭരത്തിൽ സ്ഫുടതരമരയില്‍സ്ഫുടതരമരയിൽ
:സൌക്ഷ്മ്യേവം ജഗത്തി-
ന്നെല്ലാമാലംബമാകും ശിവകരുണ ജയി
വരി 939:
 
അങ്കം കസ്തൂരിയാണങ്ങതിധവളകലാ-
:രാശി കര്‍പ്പൂരമാണാകർപ്പൂരമാണാ
ത്തിങ്കള്‍ബിംബംത്തിങ്കൾബിംബം ജലാഢ്യം മരതകമരവി-
:ത്തട്ടമാണിട്ടുവയ്പ്പാൻ
:ത്തട്ടമാണിട്ടുവയ്പ്പാന്‍
ശങ്കിപ്പാനില്ലതിങ്കല്‍ശങ്കിപ്പാനില്ലതിങ്കൽ ഭവതിയതുപയോ-
:ഗിച്ചു പാത്രം വെടിഞ്ഞാല്‍വെടിഞ്ഞാൽ
സങ്കേതിക്കുന്നു വീണ്ടും വിധിയതിലഖിലം
:ദേവി! നിന്‍നിൻ സേവനാര്‍ത്ഥംസേവനാർത്ഥം (45)
 
 
അമ്പോടോര്‍ക്കുമ്പൊഴാര്യേഅമ്പോടോർക്കുമ്പൊഴാര്യേ ! ഭഗവതി പുരഭി
:ത്തിന്റെയന്ത:പുരം നീ
നിന്‍നിൻ പൂജാവൃത്തി പിന്നീയനിയതകരണ-
:ന്മാർക്കു സിദ്ധിക്കുമോവാൻ
:ന്മാര്‍ക്കു സിദ്ധിക്കുമോവാന്‍
ജംഭാരിപ്രഖ്യരാകും വലിയ വിബുധരും
:തുല്യമില്ലാത്ത സിദ്ധ്യാ
വരി 958:
 
 
ധാതാവിന്‍ധാതാവിൻ പത്നിതന്നെക്കവികലനുഭവി-
:ക്കാത്തതാരാണുരയ്ക്കിൽ
:ക്കാത്തതാരാണുരയ്ക്കില്‍
ശ്രീദേവിയ്ക്കും നിനച്ചാലിഹ പതിയെവനാ-
:ക്കില്ലരക്കാശിരിക്കിൽ
:ക്കില്ലരക്കാശിരിക്കില്‍
ഭൂതേശന്തന്നെ വിട്ടെന്‍ഭഗവതിവിട്ടെൻഭഗവതി സതികള്‍സതികൾ
:ക്കുത്തമോത്തംസമേ നീ
ചൂതേലും കൊങ്കചെരന്‍കൊങ്കചെരൻ കുരവകതരുവും
:ഗോത്രജേ പാത്രമല്ലാ (47)
 
വരി 970:
പാലോലും വാണി പദ്മാസനനു രമണിയാ-
:പ്പത്മനാഭന്നു പദ്മാ
ഫാലാക്ഷൻപത്നിയാൾ പാർവതിയിതി പറയു-
ഫാലാക്ഷന്‍പത്നിയാള്‍ പാര്‍വതിയിതി പറയു-
:ന്നുണ്ടഹോ പണ്ഡിതന്മാര്‍പണ്ഡിതന്മാർ
നാലാമത്തേതിതേതാണ്ടവിദിതമഹിമാ
:ഹാ മഹാമായേ ഹാ നി-
ര്‍വേലാർവേലാ വിശ്വം ഭ്രമിപ്പിപ്പവള്‍ഭ്രമിപ്പിപ്പവൾ ഭവതി പര-
:ബ്രഹ്മപട്ടാഭിഷിക്ത (48)
 
 
എപ്പോഴാണംബ ലാക്ഷാരസ കലിതമാം
:നിന്റെ പൊന്‍‌താമരപ്പൂംപൊൻ‌താമരപ്പൂം
തൃപ്പാദക്ഷാളതീർത്ഥോദകമരുൾക കുടി
തൃപ്പാദക്ഷാളതീര്‍ത്ഥോദകമരുള്‍ക കുടി
:ക്കുന്ന വിദ്യാര്‍ത്ഥിയായ്വിദ്യാർത്ഥിയായ് ഞാന്‍ഞാൻ
ഉല്പത്യാമൂകനും നിന്നുരുകവിത പൊഴി-
:പ്പിക്കുമത്തീർത്ഥമേന്തു-
:പ്പിക്കുമത്തീര്‍ത്ഥമേന്തു-
ന്നെപ്പോഴാണംബ വാണീവദനകമലതാം-
:ബൂലലീലാരസത്വം (49)
വരി 990:
ബ്രഹ്മാണിക്കും രമയ്ക്കും വിധിഹരിസമനായ്
:തന്നെ വാണുല്ലസിക്കും
രമ്യം സൌഭാഗ്യമാര്‍ന്നാസൌഭാഗ്യമാർന്നാ രതിയുടയ സതീ-
:നിഷ്ഠയും ഭ്രഷ്ടയാക്കും
ചെമ്മേ ജീവിച്ചിരിക്കും ചിരമിഹ പശുപാ-
വരി 998:
 
 
ദീപത്തിന്‍ദീപത്തിൻ ജ്വാലതന്നാല്‍ജ്വാലതന്നാൽ ദിനകരനു സമാ-
രാധനം ദേവി, യിന്ദു-
ഗ്രാവത്തില്‍ഗ്രാവത്തിൽ ശീകരത്താല്‍ശീകരത്താൽ ഹിമകരനു വിധി
ക്കുന്ന പൂജാവിധാനം
ആപം തന്റേതെടുത്തംബുധിയതിനരുളും
:തര്‍പ്പണംതർപ്പണം തന്നെ നിന്നെ
ബ്ഭാവിച്ചീ നിന്റെ വാക്കാല്‍വാക്കാൽ ജനനി! ലിപിമയീ!
:തീർത്തൊരിസ്തോത്രജാലം. (51)
:തീര്‍ത്തൊരിസ്തോത്രജാലം. (51)
 
സൌന്ദര്യലഹരി ഭാഷ സമാപ്തം.
</poem>
[[Category:വിവര്‍ത്തനംവിവർത്തനം]]
[[വര്‍ഗ്ഗംവർഗ്ഗം:കുമാരനാശാന്റെ കൃതികള്‍കൃതികൾ]]
"https://ml.wikisource.org/wiki/സൗന്ദര്യലഹരി_(കുമാരനാശാൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്