"ഹേമന്തചന്ദ്രിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'<poem> പ്രേമാര്‍ദ്രമാം യുവമനസ്സു മന...' ഉപയോഗിച്ച് താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
<poem>
കാമാനുകൂലപരിലാളിതയായ് ലസിക്ക
ഹേമന്തസുന്ദരസുശീതളചന്ദ്രികേ, നീ!
വരി 10:
വിമലതരവിജയമയ-
ഭാവിയാത്താദരം
കല്യാണമണ്ഡപം,
പരിചരണലോലയാ-
മേതൊരാരോമലിൻ-
പദകമലസംഗമാൽ
സമ്പൂതമാകുമോ,
അപരിചിതയവളലസ-
മമരുമാരാമത്തി-
ലലരുതിരുമതിരുചിര-
കുഞ്ജാന്തരങ്ങളിൽ,
അവളിലൊരു നവപുളക-
മങ്കുരിപ്പിക്കുമാ-
റരികിലലതല്ലാവു
മത്പ്രേമഗീതികൾ!
ഇടപ്പള്ളി
29-5-1935åå
വരി 35:
ഹേമന്ദചന്ദ്രിക വന്നുപോയി.
മൂടുപടമിട്ടോരന്തരീക്ഷം.
അമ്പിളിപ്പൂങ്കതിർച്ചാർത്തിൽ മുങ്ങി-
പ്പൈമ്പാലലയാഴിയായി മാറി.
വെമ്പിത്തുളുമ്പും
ചെമ്പകഗന്ധം വഴിഞ്ഞൊഴുകി.
മാകന്ദത്തോപ്പിലാരാക്കുയിലിൻ
ശോകമധുരമാം പ്രേമഗാനം
വരി 50:
ലോകം മുഴുവനലിഞ്ഞുറങ്ങി.
രാഗാർദ്രസല്ലാപരംഗമാമീ-
യേകാന്തനികുഞ്ജകത്തിൽ,
നിർവൃതിക്കൊണ്ടു കിടന്നിടുമ്പോൾ
ഏതല്ലലെന്നെത്തടഞ്ഞുനിർത്താൻ?
ഏതഗ്നിയെൻ മനം ചാമ്പലാക്കാൻ?
എന്മെയ് തലോടി
ന്നെങ്ങുമുതിരും വളകിലുക്കം,
ഏതോ നിരഘസംഗീതസാര-
സ്രോതസ്വിനിയിങ്ങൊഴുക്കിടുമ്പോൾ
ഹാ, കഷ്ടം, തൊട്ടാലെരിഞ്ഞുപൊള്ളും
ലോകപ്രശംസയിന്നാർക്കു വേണം?
എൻകവിൾത്തട്ടിൽനിന്നിത്രവേഗം
ചുണ്ടെടുക്കായ്ക നീ, യോമലാളേ!
വരി 74:
യയേ്യാ, മുറുകെപ്പുണരുകെന്നെ.
വേവുന്നു മന്മനം! ...
വേഗം നിറയ്ക്കൂ, നിറയ്ക്കു പാത്രം!
ഹേമന്തചന്ദ്രിക മാഞ്ഞിടും
പോമലേ ...ജീവിതം സ്വപ്നമല്ലേ?
-30-12-1932
വരി 83:
ഗീതം രണ്ട്
"പനിനീർപ്പൂവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു
തന്നിടാമൊരുകൂട്ടം!"
പൂപറിക്കുവാനായി-
ട്ടന്നു ഞാനുഷസ്സില-
പ്പൂവനാന്തത്തിൽച്ചെന്നു
തനിയേ
കാമകോമളനാമ-
ത്തരുണൻ, പിന്നിൽക്കൂടി
മാമകോപാന്തത്തിങ്ക-
ലെമ്മട്ടോ കടന്നെത്തി.
ഒരു സംഭ്രമം പെട്ടെ-
ന്നൽപാൽപം വൈവർണ്ണ്യമെ-
ന്നിരുപൂങ്കവിളിലും
വീശിയിട്ടെങ്ങോ പോയി.
കണ്ടു
തപ്പൊഴുതദ്ദേഹത്തിൻ
ചുണ്ടിലൊരാനന്ദത്തിൻ
സുന്ദരമന്ദസ്മിതം.
വരി 113:
ചന്ദ്രികാലേശംപോലെ!
ഒരുവാക്കോതാൻപോലും
നാവുപൊങ്ങാ,
ചെറുകാറ്റിലെ മുല്ല-
വല്ലിപോൽ വിറകൊൾകെ,
കേവലം നേരമ്പോക്കായ്
കൃത്രിമസ്വരത്തി, ല-
ണെന്നോടീവിധം തോഴി:
"പനിനീർപ്പുവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു
തന്നിടാമൊരുകൂട്ടം!"
വല്ലോരും വന്നെത്തിയാ-
ലാ രംഗം
വയ്യാവേലയ്ക്കൊന്നിനി
വേറെ വല്ലതും വേണോ?
വരി 135:
പണ്ടത്തെക്കുട്ടിക്കളി-
യിനിയും കൈവിട്ടിട്ടി-
ല്ലുണ്ടതിൻ പൊടിക്കൈകൾ
ചിലതിപ്പൊഴും
പൂ കൊടുക്കാതദ്ദേഹം
വരി 143:
എന്തുചെയ്തീടും, തോഴി?-
വിഷമിച്ചു
ത്തുടിച്ചു മമ ചിത്തം.
വരി 153:
പ്രണയം മൂളും പക്ഷേ,
സമ്മത, മെന്നാലും,
ഘൃണമായ് മറ്റൊന്നില്ലേ?-
ലോകനീതിയാം വ്യാഘ്രം!
ദംഷ്ട്രകൾ, താരുണ്യത്തിൻ
ന്യായഗദ്ഗദം
വിടുമോ,
ഏതു സത്യവും മൂടാ-
നതിനുണ്ടല്ലോ
പീതമാമൊരു വസ്ത്രം;
ജീർണ്ണിച്ചോരപമാനം.
ഞാനതു
ജീവനാഥനുവേണ്ടി
മാനസം മദീയം, ഹാ,
രാഗനിർമ്മലമല്ലോ!
ഉടനേ
നിന്നൊരാപ്പനിനീർപ്പൂ-
ച്ചെടി ചായ്ച്ചൊരു പൂവു
പൊട്ടിച്ചു
"പകരം തരാനിതാണെ"-
ന്നുചൊ,
സ്സുയർത്തി, പ്രേമോന്മത്തൻ-
തോഴി, നീ തലതാഴ്ത്തു-
വരി 187:
ളെന്നല്ല, ജാതാമോദം,
തദ്ഗളനാളത്തിലെൻ-
കരവല്ലികൾ കോർത്തു
ഗദ്ഗദസ്വരത്തിൽ, ഞാൻ
ചൊല്ലിനേനിതുമാത്രം:
"പൂവതു ...
വാടിപ്പോം!- എന്നാ ...ലെന്റെ
ജീവനിൽ ... ഭവാൻ ചേർത്ത
പുളകം ... മായില്ലല്ലോ!"
-7-10-1933
വരി 200:
ഗീതം മൂന്ന്
അരികിലായി
കറുകനാമ്പും ചവച്ചുനിന്നീടവേ
വരി 209:
ഹൃദയമോഹനം ലാലസിച്ചീടവേ;-
അവിടെ, നിന്മണിമേടയി, ലെത്തി
തവ സഹോദരസന്ദർശനോത്സുകൻ!
ഝടിതി
കനകപഞ്ജരാന്തസ്ഥയാം ശാരിക
സരസസത്കാരലോലനാം
സഹജ, നെൻമുഖം ദർശിച്ചമാത്രയിൽ,
മണിമച്ചിലെന്നെ നയിക്കയായ്,
വിവിധസംഭാഷണാഹ്ലാദപൂർവ്വക-
മവിടെ ഞങ്ങളിരിക്കുന്നവേളയിൽ,
മണിനിനദമെന്നോണം,
മധുരഹാസം ലയിച്ചു പലപ്പൊഴും!
ജനലിലൂടെ
കനകവിദ്യുല്ലതപോലൊളിച്ചു നീ!
മലർവനികയിൽ നിൽക്കുന്ന നിന്നെ, യെൻ-
മനസിലന്നേ കുരുക്കിക്കഴിഞ്ഞു
പ്രതിഭപോലെഴും നിന്നംഗസൌഭഗം
പ്രതിഫലിച്ചിതെൻ സ്വപ്നരംഗങ്ങളിൽ.
അനുദിന, മന്നുതൊട്ടു,
ലണയുവാനെനിക്കുണ്ടായി മോഹവും.
അവസരം
തവ സഹജന്റെ
സുദൃഢമാക്കി
ഹൃദയബന്ധമതാത്മതന്തുക്കളാൽ!
ഒരുവശത്തെന്തൊരത്ഭുതസൌഹൃദം!
വരി 256:
അനുദിനം വിദ്യാലയത്തിലേക്ക-
ക്കനകാംഗി പോകുന്നതീ വഴിയാം.
ങ്ങിളവെയിലെങ്ങും
വഴിവക്കിലോരോരോ
കുളിർകാറ്റിലാഞ്ഞാഞ്ഞിളകിടുമ്പോൾ;
പരിചേലും
പരിമളം
ഇതിലേ കടന്നു നടന്നുപോമ-
പ്പുതുതായ്പ്പൂമൊട്ടിട്ട മുല്ലവല്ലി!
അവിടെ,
യ്ക്കവളെയും നോക്കി
അവിടെ
ലവളുട, നെന്തോ, തല കുനിക്കും.
ക്ഷണമൊരു നേരിയ മന്ദഹാസ-
മണയുമച്ചെന്തളിർച്ചുണ്ടുകളിൽ.
വികസിക്കും രണ്ടു നുണക്കുഴിയാ
വിമലാംഗിതൻ പൂങ്കവിളിണയിൽ!
ന്നവളെന്നെ മന്ദമൊളിഞ്ഞുനോക്കും.
അകലെ, യാ
ത്തിരിയും മരച്ചോട്ടിലെത്തുവോളം,
ഒരുവശത്തൽപമുയർന്നുനിൽക്കും
പുരവേലിയെന്നെ മറയ്ക്കുവോളം,
വരി 295:
ത്തരളാക്ഷി, യെന്നെത്തിരിഞ്ഞുനോക്കും!
നടരെല്ലാം
ലിടവഴി ശൂന്യമായ് മാറ്റി, യേവം,
വിരവിലെൻ ദൃഷ്ടിപഥത്തിൽനിന്നാ-
സ്സുരഭിലസ്വപ്നം
സദനത്തിലേക്കു മടങ്ങിപ്പോരും! ...
അഭിനയിക്കാതില്ലൊരുദിനമി-
ച്ചപലമാമേകാങ്കനാടകം
അവനതമൌലിയായ്, മുന്നിലൂട-
ബ്ഭുവനൈകഭാഗ്യം കടന്നുപോകേ;
രതിഗൂഢമാകുമഗാധതകൾ,
തരിതരിപ്പിക്കുമാറെങ്ങുനിന്നോ
വരുമൊരു
അറിയാതെന്നാത്മാവിലപ്പൊ, ളേതോ
നിരഘമാം
അതുമാത്രമാശിച്ചാണാ വഴിയി-
ലവളെയും കാത്തു
-29-2-1932
ഗീതം അഞ്ച്
പ്പുത്തിലഞ്ഞിത്തണലിലായ്
വരി 331:
നുച്ചനേരമന്നേകനായ്.
അപ്പൊരിവെയ്ലിൽക്കത്തിയാളിയാ
മൽപ്പരിസരമണ്ഡലം.
പ്പക്ഷിവൃന്ദം നിരാതപം.
കാട്ടുപുല്ലുകൾക്കുള്ളിലായൊളി-
ഞ്ഞാട്ടിടയനുറക്കമായ്!-
മന്ദ,
മൺകുടവുമായെത്തി നീ.
അത്ഭുതാവഹമാമൊരാനന്ദ-
സ്വപ്നമായ് നിന്നെക്കണ്ടു
കൺമുനകളെന്തിനോ!
ആനതാസ്യയായ് വെള്ളവും മുക്കി
വരി 353:
ദൂരെ നീ പോയ്മറഞ്ഞിടുംവരേ-
യ്ക്കോമനേ, നിന്നെ നോക്കി
മന്ദമന്ദമനുപദം തവ
വരി 361:
ത്തെത്തിടുന്നതായ്ത്തോന്നി മേ;
വിസ്മൃതിവിട്ടുയർന്നിടും ചില
സുസ്മരണകള്മാതിരി.
അമ്മനോഹരചിന്തയി, ലൊന്നു
ചൂടുതാണു, വെയിലുപോയ്, മൃദു-
പാടലാഭമായ് വാനിടം.
മർമ്മരംവീശി മന്ദവായുവിൽ
മഞ്ജരിതലതാളികൾ.
എന്മയക്കം കഴിഞ്ഞു;-തെല്ലിട
കണ്മിഴിച്ചു കിടന്നു
ചുറ്റുപാടും പരന്നു നേരിയ
പുഷ്പസൌരഭവീചികൾ.
ഉജ്ജ്വലിക്കയായ്
പശ്ചിമാംബരവീഥിയിൽ.
സാവധാനമെണീറ്റനന്തര-
മാവഴി
ന്നുത്ഭവിപ്പതായ്ത്തോന്നി മേ.
വേദനിച്ചു മധുരമായ്.
ഇപ്രപഞ്ചമറിഞ്ഞിടാതെന്നി-
ലുത്ഭവിച്ചൊറ്റമാത്രയിൽ,
നാദമില്ലാതടർന്നുപോയ്ച്ചില
രോദനത്തിൻകുമിളകൾ!
മന്ദമന്ദം തിരക്കിയെന്തിനോ
വരി 406:
ഗീതം ആറ്
മല്ലിക,
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
വരി 412:
ഇങ്ങിതാ വരികയാ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?
എള്ളോളം നാണമില്ലാ-
ക്കളങ്ങളവരോടു
പറഞ്ഞിരിക്കാം.
വരി 426:
ച്ചിരിച്ചിരിക്കാം.
വന്നിനി ക്കളിയാക്കി-
ക്കൊന്നിടും കനിവില്ലാ-
വരി 441:
ധരിച്ചിരുന്നു!
നീയും
പ്രേമലേഖനങ്ങളും
പൂവല്ലിക്കുടിലിൽ നിൻ
കാത്തിരിപ്പും;
നിത്യവും
പൂ പറിക്കുവാനെന്ന
സത്യവാചകമൊന്നു
വരി 453:
ഞങ്ങളെ വിട്ടുപിരി-
ഞ്ഞൊറ്റയായ് പ്പൂവനത്തി-
ലങ്ങിങ്ങായെഴുന്ന
വിഹരണവും!-
എങ്കിലു, മന്നുതന്നെ-
യീ നിഗൂഢോത്സവങ്ങൾ
ശങ്കികാതിരുന്നില്ല
ഞങ്ങളാരും
വരി 463:
അത്ഭുത, മിതുവരെ
ഞങ്ങളെയിവയിലൊ-
രൽപവുമറിയിക്കാ-
തിരുന്നല്ലോ, നീ!
ഒട്ടുനാൾ ഞങ്ങൾതേടി-
കിട്ടിപ്പോയ്!-ഇനി, നിന്നെ
വിടില്ല
ഈവിധത്തിലിന്നവ-
രേവരും
ഭാവനാസരണികൾ
തെളിച്ചിരിക്കും!-
വരി 482:
ഇങ്ങിതാ വരികയാ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?
മല്ലിക,
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
വരി 495:
നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊയ്കക്കടവുകല്ലിൽ?
ലോളങ്ങളോരോന്നായോടിയെത്തി,
കേളിനീരാട്ടിനിറങ്ങുവാൻ, നിൻ-
കാലുപിടിച്ചു വിളിക്കയല്ലീ?
വരി 506:
യെന്നിട്ടുമെന്തേ മടിച്ചിരിപ്പൂ!
ദൂരത്താക്കുന്നിന്മുടിയിൽനിന്നു-
മോരോന്നായ്
ആമന്ദം
ഗാമം മുഴുവനും വ്യാപരിച്ചു.
നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊകക്കടവുകല്ലിൽ?
ആരോമലേ,
പാറിപ്പറക്കുന്നതേതു രംഗം?
ഹാ, തവ
തേതു ഗന്ധർവ്വലതാനികുഞ്ജം?
പിന്തിരിഞ്ഞേവം നീ കാത്തിരിക്കു-
മുൽപലസായകനേതു ധന്യൻ?
തെല്ലകലത്താ
മെല്ലെപ്പുറപ്പെടും വേണുഗാനം,
സഞ്ചലശോണിമ
സഞ്ജനിപ്പിക്കുവാനെന്തു ബന്ധം!
ആ മോഹനാംഗനാമാട്ടിടയ-
നാരോമലേ,
നാലുപാടും നീ പകച്ചുനോക്കി
വരി 545:
ഗീതം എട്ട്
വഴിഞ്ഞൊഴുകു,
ഇനിയുമോമലേ, വരികയാണു
പ്രണയഭിക്ഷയ്ക്കുമിരന്നനാരതം,
വരി 554:
ന്നനുമതിയുടെ മടിയിലൊന്നു നീ!
അയി മനോരമേ, യറിയ,
ന്നരുതെനിക്കൊന്നുമൊളിച്ചുവെയ്ക്കുവാൻ.
പരമനഗ്നമായ് വലിച്ചെറിഞ്ഞു,
പരിഭവത്തിന്റെ
ഇനിയു, മെന്നിട്ടു, മൊരുക്കമില്ല നീ-
യനുശയത്തിലൊന്നിഴഞ്ഞുചെല്ലുവാൻ.
അമിതകോപത്താ, ലറിഞ്ഞിടാതെ, നി-
ന്നധരപല്ലവം വിറച്ചിടുമ്പൊഴും,
പതിന്മടങ്ങായി, ത്തുടുത്തിടുമ്പൊഴും,
വരി 575:
യനുഭവിക്കയാണൊരു നവോത്സവം!
കുറവതില്ല
ക്കുപിതഭാവം നീ വരിക്കിലും സ്വയം?
വരി 585:
കഴിഞ്ഞതൊക്കെയും കഴിഞ്ഞു-മേലിലി-
പരമഗൂഢമാം സ്വകാര്യമൊന്നു
പറഞ്ഞിടാം!-വരികരികിലോമലേ! ...
-2-9-1932
ഗീതം
മമ
മണി വീണ വേഗം മുറുക്കു തോഴി!
സുലളിതസൌവർണ്ണതാലമൊന്നിൽ
സുരഭിലതാംബൂലം സജ്ജമാക്കൂ!
വിധുരത
മധുരപാനീയം
ഇടയില്ലെനിക്കിനിയൊന്നിനും-ഞാ-
നിടറും
സഖി, നീയദ്ദേഹത്തെസ്സത്കരിക്കാൻ
സകലതും
അകലെ,
ശകടചക്രോത്ഥകധൂളിയല്ലേ,
ഉടനുടനവ്യക്തചിന്തകൾപോ-
ലുയരുന്നതന്തരീക്ഷത്തിലെല്ലാം?
പ്രതിമാത്രം ദൂരത്തു
ക്കുതിരക്കുളമ്പടിയൊച്ചയല്ലേ?
മതിയിനിശ്ശങ്കവേ, ണ്ടെത്തുവതാ
ഇതു കഷ്ട,
ഹൃദയത്തുടിപ്പൊന്നടക്കിനിർത്താൻ!
കുടുകുടെ, ക്കഷ്ടം,
തെരുതെരെപ്പായുന്നു മിന്നലോരോ
വരി 633:
ഒരുവാക്കു, വേണ്ട പോ, ട്ടക്ഷരമൊ-
ന്നരുളുവാൻപോലുമശക്തയായ് ഞാൻ!
ഇതുവിധം സംഭ്രമിച്ചിങ്ങു
മതിയിലെന്നോടെന്തു തോന്നുമാവോ!
പറയുകെന്നോ, ടെന്തുചെയ്യണം
-25-8-1933
ഗീതം പത്ത്
സ്വപ്നസൌധത്തിലെങ്കിലും,
മൽപ്രണയലഹരിയാലൊരു
പുഷ്പതലം
കണ്ണുനീരിലലിഞ്ഞുചേരുമീ
മന്മനോരാഗസൌരഭം,
നീയിനിയുമറിഞ്ഞിടാത്തതിൽ
നീരസം ലേശമില്ല മേ!
വരി 660:
മണ്ണടിഞ്ഞു മറയു,
മഞ്ജുമുല്ലമലരുകൾ-
ഉൾപ്പുളകദമായിടുന്നൊരീ-
യുത്സവകാലമീവിധം,
ഹന്ത, നാം
സന്ത്യജിക്കുന്നതെന്തിനായ്?
വരി 673:
വീണവായന കേട്ടു കേട്ടു നീ
വീണുറങ്ങുന്നവേളയിൽ,
തെല്ലകലെയാ വല്ലകി വെച്ചു
മെല്ലെയെൻ കരവല്ലിയാൽ,
അച്ചെറുമൃദുകുന്തളച്ചുരു-
വരി 685:
രാഗലോലയെനിക്കൊരു വെറും
രാവുമാത്രം
ഈ വിജനനികുഞ്ജകത്തിലെൻ
ദേവ, ഞാനേവമേകയായ്,
വരി 696:
യെത്രനേരം കഴിയണം?
ആടലാർന്നീടുമെൻ മനസ്സുപോൽ
വാടുമീ മുല്ലമാലയും
പേറി, ഞാനിതാ പോകയാ, ണശ്രു-
എന്നൊരുരാവിലെങ്കിലും ഭവാ-
നെന്നരികിലണയുകിൽ,
അന്നൊരാനന്ദസുസ്മിതത്തിലി-
-1-2-1933
വരി 712:
അല്ലണിവേണി കെട്ടിവെച്ചുള്ളിലീ
മുല്ലമാല
ചുംബനങ്ങളാൽ പേർത്തുമിച്ചെന്തളിർ-
ച്ചുണ്ടുരണ്ടും ചുവപ്പിച്ചിടട്റ്റെയോ?
ചൊൽകയേ, മൽപ്രിയേ, നിൻ കുളിരുടൽ
അന്യനാണോ വരാംഗി ഞാ,
തട്ടിമാറ്റുമാറില്ലൊരു പുഷ്പവും
തൊട്ടു ചുറ്റും പറക്കുന്ന വണ്ടിനെ,
വിസ്തരിളതത്താരിൻചെവികളിൽ!
ഇല്ലതിനൊരു ലജ്ജയും, തന്നടു-
ത്തുല്ലസിപ്പതിനിഷ്ടമില്ലായ്കയും,
പട്ടുസാരി
ഞെട്ടി, ദൂരത്തൊഴിഞ്ഞുകഴിഞ്ഞു നീ!
തല്ലിടൊല്ലേവമെന്നെ നീ ദൂരെ നി-
ന്നുല്ലസന്മൃദുചില്ലിക്കൊടികളാൽ!
ചേലിലാലോല
കേളിയാടുമിക്കോമളനെറ്റിയിൽ,
ഉദ്രസം സമ്മതിച്ചാലുമിന്നൊരു
കൊച്ചുകുങ്കുമപ്പോട്ടണിയിക്കുവാൻ!
മഞ്ജുവാമൊരു
വേർപ്പു ചിന്നിപ്പൊടിഞ്ഞാത്തലജ്ജയാൽ
ചോപ്പിരട്ടിച്ചൊരിക്കവിൾത്തട്ടുകൾ,
പ്രാതിനിധ്യം വഹിക്കയല്ലല്ലി,
മേദുരസ്നേഹചിന്തകൾക്കൊക്കെയും?
ഞാനറിഞ്ഞുകഴിഞ്ഞേനവയിലെ-
ഗ്ഗാനസാന്ദ്രമാം സന്ദേശമോമലേ!
ചന്ദ്രലേഖ
ചന്ദ്രിക വീണുലാവിയെല്ലാടവും,
ഗാമമെല്ലാമൊതുങ്ങിയുറക്കമായ്
എണ്ണ
പിന്നെ?-യെന്തിനിനിയും നമിപ്പതി-
സ്സുന്ദരാനനം,
-2-6-1932
വരി 779:
പൂനിലാവേ?
മറച്ചു നീ
സാവധാനമായേവം
വരി 786:
എന്തെല്ലാം സുഖമയചിന്തകാ-
ളിളകി, യാ
മൺതരികളുംകൂടി-
സ്സുഖിച്ചിരിക്കാം!
വരി 794:
മധുരസ്മേരം,
ഒത്തില്ല
പഠിച്ചിട്ടു-
മിത്തിരിപോലുമൊന്നു
പകർത്തിവെയ്ക്കാൻ
ജാതകൌതുകം നിനക്കാതിത്ഥ്യ-
വരി 804:
യായിരിക്കാം?
ഗീതികേ,
നീയിരുന്ന-
തേതു വൃന്ദാവനത്തി-
വരി 812:
ച്ചിദം, തവ
താരെതിരുടല്വല്ലി
തളിർത്തുനിൽക്കെ,
ചഞ്ചലയുവജനസഞ്ചയ-
വരി 819:
ന്നരികിലെത്തി,
ത്വൽപദപരിചര്യാതത്പര-
തയാലെത്ര
കൽപിതനിവേദനം
പൊഴിച്ചിരിക്കാം!
മന്നിന്റെ
മടർന്നുവീണ
വിണ്ണിലേക്കിരണമേ,
വിസ്മയമേ,
സങ്കൽപസുഖസ്വപ്നസഞ്ചയ-
സുരഭില-
സങ്കേതരംഗകമേ,
വരി 839:
പൂനിലാവേ! ...
സൌന്ദര്യദേവതേ,
ഹൃദയത്തിൽ
സൌവർണ്ണകസുമങ്ങൾ
നിരത്തിവെയ്ക്കാം.
ലിലാ മല-
രൊക്കെ, ഞാങ്കൊരുത്തൊരു
മാലകെട്ടാം.
ആ മലർമാലിക നിൻകണ്ഠത്തി-
ലണിഞ്ഞിട്ടീ
രോമഹർഷത്തിനെ, ഞാൻ
യാത്രയാക്കാം!
വരി 857:
മൊരുപക്ഷേ,
നമ്മുടെ പരിചയം
മാഞ്ഞുപോയാൽ-
ന്നിരുവരു-
മന്യോന്യമറിഞ്ഞിടാ-
തന്യരായാൽ-
നിശ്ശബ്ദനിമേഷങ്ങളോരോന്നു-
മടുത്തെത്തി,
നിശ്ശങ്കം നമ്മെ നോക്കി-
ക്കടന്നുപോയാൽ-
കഷ്ട, മിക്കർമ്മബന്ധമെന്തിനോ
നമ്മെക്കൂട്ടി-
മുട്ടിച്ചതിജ്ജഗത്തി-
വരി 875:
അയ്യയേ്യാ, സഹിക്കാവൊല്ലന്നത്തെ
വിരഹങ്ങൾ
വയ്യവ, യ്യതിനു നാം
മുതിർന്നുകൂടാ!
വിസ്മരിക്കുവാനാകാത്ത
വിധം, ചില
വിദ്യുല്ലതികകളാൽ
വരിന്നുകെട്ടി,
ഹൃദയങ്ങൾ
വിസ്തൃതപ്രപഞ്ചത്തിൽ
വിട്ടശേഷം,
തമ്മിലൊരവസാന ചുംബന-
ത്തോടും കൂടി
നമ്മൾക്കിരുവഴിയായ്
പിരിഞ്ഞുപോകാം! ...
രങ്ങൾകൂടി
സ്സൌവർണ്ണതേജോഗാള-
യുഗളമേകും,
ക്കിലുംവെച്ചു
ചിന്തിയാതൊരുനോക്കു
കണ്ടിടുംപോൽ,
വീണ്ടും നാം കണ്ടുമുട്ടാം, വീണ്ടും നാം
വിസ്മയിക്കാം
വീണ്ടും നാം
മറഞ്ഞു മായാമ്മ്!
അങ്ങനെ, യനശ്വരമാകുമൊ-
രനുരാഗ-
മംഗളതീർത്ഥാടനം
നമുക്കു പോരും!
ക്കതിർവീശി-
പ്പോവുക, പോവുക നീ
പൂനിലാവേ! ...
വരി 925:
മയി പഥിക, നിനക്കു പോകണമോ?
മദനമോഹന,
മഴ നനയേണ്ടതല്ല
സഹജനൊത്താ
സസുഖവിശ്രമം
പുലരിവന്നു
പ്പുളകപാളിയിൽ മൂടുന്നവേളയിൽ,
ഒരു സുഖലഘുഭക്ഷണാനന്തരം
പിരിയുകിലെനിക്കില്ല വിസമ്മതം.
ത്തിരതുളുമ്പുന്ന
ഇവിടെനിന്നു നീ
മിനിയൊരിക്കലും വിസ്മരിക്കില്ല
മതിമയക്കുന്ന മാന്ത്രികസൌഭഗം!
ഇരുളിലൊറ്റയ്ക്കലയേണ്ടതല്ല നീ-
യിവിടെനിന്നുപോയോ,
സുലളിതസ്വപ്നലോലുപമാമൊരു
സുഖസുഷുപ്തിതൻ പക്ഷപുടങ്ങളിൽ,
മൃദുലമായിന്നു
ഹൃദയപൂർവ്വകം പ്രാർത്ഥിച്ചിടുന്നു ഞാൻ!
തവ ശയനത്തിനങ്കമൊരുക്കിയ-
ന്നവിടെ
അനുദിനം ഞാനൊരാനന്ദചിന്തയൊ-
ത്തനുഭവിക്കുമെന്നേകാന്തവിശ്രമം!
അവികലാത്മാർത്ഥമായെന്മനസ്സിൽനി-
ന്നവിടെയിറ്റിറ്റുവീണിടും സ്പന്ദനം,
വരി 971:
അജ്ജഗന്മോഹനനൊറ്റയ്ക്കപ്പൂമണി-
മച്ചി,
നീലവാനിങ്കൽനിന്നെത്തിനോക്കി.
ത്തപ്പുഷ്പബാണനിരുന്നിരുന്നു.
അങ്ങൊരു നേരിയ മല്ലികാസൌരഭം
തെന്നലിൽച്ചിന്നിക്കലർന്നിരുന്നു.
ചന്ദ്രികവീശി, നിഴലും വെളിച്ചവു-
മങ്ങെല്ലാം തിങ്ങിനിറഞ്ഞിരുന്നു.
നക്കോമളാസ്യമൊളിഞ്ഞുനോക്കി.
താഴെ, നിലത്തു, പതിഞ്ഞിരുന്നു.
സുന്ദരമാ മുഖം പ്രേമപ്രസന്നമാം
ഏതോമധുരമാം വേദന,
ചേതസ്സിലഞ്ചാറു
കഷ്ടം, ഹാ, ഞങ്ങളെയങ്ങിങ്ങിരുത്തുമി-
ദ്ദൃഷ്ടകവാടകം
ഹാ, രണ്ടു
ക്കാരീ യവനിക തൂക്കിയിട്ടു?
വരി 1,006:
രന്യായമാരിതു സാധുവാക്കി?
ഏതേതു ചക്രവാളത്തെപ്പിളർന്നുകൊ-
ണ്ടോടിയണഞ്ഞതാണീ നിയമം?
നിഷ്ഠൂരലോകമേ, നീയെന്നീപ്പാതകം
പശ്ചാത്തപിക്കലാൽ മാച്ചുതീർക്കും? ...
അങ്ങിങ്ങിരുന്നയേ്യാ,
ഞങ്ങളീ രാത്രി കഴിച്ചുകൂട്ടും!
വരി 1,018:
ക്കൂരിരുളെന്നാലുമെങ്ങു നീങ്ങും?
-26-7-1933
ഗീതം പതിനഞ്ച്
മജ്ജീവനാഥ,
പൊത്തി,
എത്തിനോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമത്താരാകുമാരികൾ?
ഏകാന്തസുന്ദരചിന്താശതങ്ങളാൽ
രാഗപരവശമായ നിന്മാനസം,
സ്പന്ദനപ്പൂക്കളാലർച്ചിപ്പതാരെയെ-
ന്നെന്നോടിനിയുമൊന്നോതാത്തതെന്തു നീ?
ചന്ദ്രിക വീണു, നിഴലും വെളിച്ചവും
തിങ്ങിത്തിളങ്ങുമീ
അന്യോന്യസംസിക്തലോചനാഗങ്ങളാ-
ലാത്മസന്ദേശമെടുത്തു കൈമാറവേ,
മന്ത്രിപ്പു മന്ദം മധുമാസമാരുത-
നെന്തോ മധുരസ്വകാര്യം
ദേവ, നിൻ മൌലിയെന്മാറോടുചേർത്തു ഞാൻ
മേവു, മൊരക്ഷരം മിണ്ടാതെ നിശ്ചലം.
രുദ്ധങ്ങളായ
മന്ദം മൊഴിയുന്ന
ഞാനാസ്വദിക്കുമെന്നാത്മാവിനാൽ, സ്വർഗ്ഗ-
രാത്രിതന്നന്ത്യയാമത്തി, ലെണീറ്റു നാം
യാത്രപറഞ്ഞു പിരിയുന്ന
എന്നണിവേണിയഴി,
പൊന്നലരൊന്നു നിനക്കു
എന്നെത്തിരിഞ്ഞു തിരിഞ്ഞുനോക്കി സ്വയം
മുന്നോട്ടുപോകുന്ന
രായിരമായിരമുൽപലമാലകൾ! ...
മന്ദഹസിക്കുമുഷ:പ്രകാശത്തി,
മന്ദിരം
ജീവനാഥ, നീപോയ്മറഞ്ഞീടിനോ-
രാ വഴിത്താരയും നോക്കി
പൊയ്പ്പോയ
സ്വപ്നമായ്ത്തോന്നുമെനിക്ക, പ്പൊഴക്ഷണം.
സങ്കടത്തിൽ ചില കണ്ണീർക്കണങ്ങളാൽ! ...
-30-3-1934
വരി 1,088:
കാമകോമളനാ യുവാവെന്നെ-
ക്കാണുവാനിടയാവുകിൽ,
അപ്പൊഴൊക്കെ,
സത്കരിക്കുന്നതെന്തിനായ്?
വരി 1,100:
എങ്ങുനിന്നോ നിരഘമാം ചില
മിന്നലുമായിട്ടപ്പുമാൻ,
വന്നു വന്നവയൊക്കെയുമെടു-
പിന്നെ, യന്നു മുഴുവനും വെറും
മന്ദിതയായ്
കണ്ണടച്ചാലും കണ്ടിടാമെനി-
വരി 1,114:
തെന്തു നിശ്ശബ്ദബന്ധമോ!
സ്വാന്തദർപ്പണമാകുമാ മുഖം
ശാന്തകോമളമാകിലും
തങ്കിടുന്നതുണ്ടിന്നതിലേതോ
സങ്കടത്തിൻ നിഴലുകൾ.
ദീനതയതു കാണുമ്പോളയേ്യാ,
വരി 1,124:
എന്തു കാരണമപ്പൂമാനേവം
ചിന്തയിൽ സദാ വെന്തിടാൻ?
കാമദസുഖമെത്രമേലെനി-
ക്കീ മണിമേട
തോഴി, സന്തതമെന്തിനോ വൃഥാ
വരി 1,133:
ഉണ്ടധികാരമത്തരുണനി-
ന്നെന്തുമെന്നോടു
മന്മനം ദഹിപ്പിക്കുമീ വെറും
മൌനഭാവം പിന്നെന്തിനോ?
നിർദ്ദയലോകം, ഞങ്ങൾക്കുള്ളൊരീ
നിത്യദു:ഖമറിയുമോ?
ദേവദർശനലോലയായി, നീ
കോവിലിൽപ്പോകുംവേളയിൽ,
ആ മരച്ചോട്ടിൽക്കണ്ടീടാം നിന-
ക്കാ മനോമോഹനാംഗനെ.
വരി 1,150:
യേകനായിരിക്കുന്നതായ്!
സുന്ദരമാകുമീ
വന്ദ്യപാദതലങ്ങളിൽ,
സാദരം നീ
ന്നോതിടേണമൊന്നീവിധം:
"ദേവ, താവകപാദപങ്കജ-
തന്നയച്ചതാണീയുപഹാര-
വരി 1,165:
ഗീതം പതിനേഴ്
പ്രേമലേഖനം നോക്കിനോക്കി ഞാനിരുന്നുപോയി.
നേരുചൊല്ലാമാലിഖിത
നേരമിത്ര വൈകിയതേ
ഇങ്ങണയാനിത്രയും
നിങ്ങളെന്നോടീവിധം പരിഭവിക്കരുതേ!
സാനുമോദം നിങ്ങളേവം മാലകെട്ടും നേരം
ഞാനൊരു കഥ പറയാ, മാളിമാരേ,
"പരമപാവനപ്രണയവാടിയി-
ലൊരു തൈമാന്തളിർത്തുഞ്ചി-
ലിരുപരവശഹൃദയകോകില-
മൊരുദിനമിരുന്നാടി.
വരി 1,185:
മധുവിധുവിനെപ്പറ്റി
മധുമധുരമാം പല കഥകളും
അറുതിയിലാരുമറിയാതെ, യാത്ര
പറഞ്ഞു,
അമിതവേദനം
പറന്നിരുവഴിപോയി! ..."
വരി 1,196:
ഏതു നവകോകിലങ്ങളേതു വസന്തത്തി-
ലേതുമാരുമറിഞ്ഞിടാതേവമൊത്തുചേർന്നു?
പിന്നെയവരെന്തിനായിട്ടങ്ങുമിങ്ങും തമ്മി-
ലുന്നതസന്തപ്തരായി
ഇത്രമാത്രം
"പറയാമൊക്കെ
പരിഭ്രമിക്കരുതൊട്ടും
പരമസങ്കടം വഴിഞ്ഞിടുമൊരു
ഹതവിധിയാണക്കാര്യം!
പറയാം, ഭാമയും മുരളിയും
പ്രണയബദ്ധരായ്ത്തീർന്നു,
പരിചിലന്യോന്യം
വരണമാലയുമിട്ടു.
നികുഞ്ജകങ്ങളിലെന്നും
മധുരസല്ലാപവിധുരമാനസ-
നീണ്ടുനിന്നില്ലേറെനാളിക്കോമളനിർവ്വാണം
കാമുകനുടനെയെങ്ങോ നാടുവിട്ടുപോയി
മാറിടാതെരിഞ്ഞെരിഞ്ഞുയരുമാ സ്ഫുലിംഗം?
ഇത്രമാത്രം ക്രൂരമാണീ ലോകമെന്നു
രിത്തിരിയും ഞാനറിഞ്ഞില്ലാളിമാരേ, സത്യം! ..."
വരി 1,235:
ലതികയ്ക്കുത്തമസ്ഥാനം?
അതു
നനുവദിക്കുകയില്ലീ-
ച്ചതിയു,
പ്രണയം!-
നിരഘനിർവ്വാണകേന്ദ്രം!
ഗ്ഗുണികളില്ലതിന്മഹിമ കാണുവാ-
നുലകിലിപ്പൊ, ഴെന്തോഴി! ...'
വരി 1,248:
ഗീതം പതിനെട്ട്
കവനകോമളഗഗനവീഥിയിൽ
കനകതാരകൾ തെളിയുമ്പോൾ,
വിരഹഭാരത്താൽ വിവശയായിന്നെൻ
അണയുമെന്നടുത്തമിതമോദമാർ-
ന്നമലമാലേയപവമാനൻ.
കുമുദബാന്ധവകിരണമാലകൾ
കുളുർമ്മവീശുമെൻ മണിമച്ചിൽ.
പരിചിലേകാന്തമധുരമാകുമ-
പ്പരമനിർവ്വാണസമയത്തിൽ,
നനയും കണ്ണീരിൽ, മൃദുലമായൊരെൻ
ഹൃദയം
തവ
തകരും നഗ്നമാം
തലകുണുക്കുമാ
തവ പദന്യാസം വെളിയിലായ്
വിരളഹാസത്താലകലെനിന്നെന്നെ-
കതകു നീക്കുമെങ്കരലതകൾതൻ
കനകകങ്കണക്വണിതങ്ങൾ,
വിരവിൽക്കൊച്ചുകൊച്ചലകൾചേർക്കു, മെൻ-
കരളിലും, മണിയറയിലും!
ഇണയുമൊത്തിരുന്നകലെ
പ്രണയസംഗീതം ചൊരിയവേ;
ഭരിതമന്ദാക്ഷമണയവേ;
കളിയാക്കും ഭവാനിവളെ, സ്സാകൂത-
മൊളിവിലുള്ളോരോ
പുളകിതാംഗിയായ്, തവ
തലയും ചായ്ച്ചു നിലകൊള്ളും
അവനിയിലാരുമറിയാതേവ, മൊ-
രനഘനിർവൃതിയടയും ഞാൻ! ....
-1-2-1934
ഗീതം
നിങ്ങളെന്നോമനയെ
വരി 1,308:
എന്നെയും തിരക്കിയാ-
ച്ചന്ദനവനങ്ങളിൽ-
ച്ചെന്നവളലകയാ-
ണെനിക്കറിയാം.
വരി 1,339:
കിട്ടുന്നീലെനിക്കൊരു
രാഗലേഖനം നിന-
ക്കെഴുതാൻപോലും!
കുറ്റപ്പെടുത്തിക്കൊള്ളൂ
വേണ്ടിടത്തോളം, പക്ഷേ,
തെറ്റിദ്ധരിച്ചിടാഞ്ഞാൽ
മതി നീയെന്നെ.
സങ്കടം സഹിയാതെ,
ഞാനയച്ചീടു, മെന്റെ
സങ്കൽപസുരഭില-
ചുംബനങ്ങൾ.
ഓമലേ, തവ പ്രേമ-
വരി 1,364:
ഗീതം ഇരുപത്
ഇന്നിത്ര താമസമെന്താണു?-
വന്നാലു,
ഉദ്രസ, മോമനേ,
നെത്രയോ നേരമായ്ക്കാത്തിരിക്കുന്നു
കിട്ടുകില്ലെന്നോ വികാസമെന്നാളു,
മൊട്ടിട്ടുനിൽക്കും പ്രതീക്ഷകൾക്കൊന്നിനും?
വാടിത്തുടങ്ങി, പടിഞ്ഞാട്ടു പോയൊരാ
വാസരശ്രീതൻ തുടുപ്പൂങ്കവിളുകൾ.
അത്യന്തഘോരദുസ്സ്വപ്നാവകീർണ്ണമാം
നിദ്രതൻ പാഴ്നെടുവീർപ്പുകള്മാതിരി.
മന്ദം, പതുങ്ങിയിഴഞ്ഞിഴഞ്ഞെത്തുന്നൊ-
രന്ധകാരത്തിന്റെനേർക്കുള്ള വീർപ്പുകൾ!
നീലാംബരാന്തത്തിലെത്തുവാ,
നീയെന്തിനിയുമമാന്തിപ്പതോമനേ?
മാമകപ്രേമഭാജനമ്പതിവുപോൽ
സാമോദമിന്നുമനുഷ്ടിച്ചിടട്ടെ
അക്ഷീണകാന്തിപ്രസരം പൊഴിക്കു, മാ
നക്ഷത്രദീപം കൊളുത്തൂ, നിശീഥമേ!
മൃത്യു മാച്ചെങ്കിലും മായാതെ,
സത്യമേ, നിന്നെ മറക്കുകയില്ല
-19-1-1934
വരി 1,409:
ഫുല്ലപുഷ്പങ്ങളെല്ലാ-
മൊളിച്ചു,
മുള്ളുകൾമാത്രമെനി-
നിന്നുപഹാരം,
കരളോടവയെല്ലാ-
മേറ്റവുമടുപ്പിച്ചു.
മായിതാ മുറിപ്പെട്ടു
സതതം
നിസ്വാർത്ഥമായീടു, മെൻ
സേവനത്തിനു,
നിശ്ചയംചെയ്യപ്പെട്ട
യുക്തമാം പ്രതിഫലം.
വരി 1,434:
ഈ ദു:ഖപുഷ്പം കൊഴി-
ഞ്ഞതിൽനിന്നുയർന്നേക്കാം
മേദുരാനന്ദമാദ്ധ്വീ-
മധുരഫലമേകം!
പുഞ്ചിരി,
പെട്ടെന്നു മങ്ങിപ്പോകും;
നെഞ്ചിടിപ്പിതുമാത്രം
നിന്നിടും മരിപ്പോളം!
പ്രേമമേ, വാടിപ്പോം
മാമകാത്മാവിന്നു,
ഹൃദയത്തിനുമാത്ര-
മറിയാവുന്ന, നിന്റെ
വരി 1,455:
വരിക, വെളിച്ചമേ,
ചിറകുവിരിച്ചു നീ
വരിക,
കാത്തിതാ
-19-1-1934
ഗീതം ഇരുപത്തിരണ്ട്
സങ്കൽപഡോളയിലാടുകയാണിരു-
ലോകൈകശാന്തി വിതുമ്പിത്തുളുമ്പുമൊ-
രേകാന്തമോഹനഭൂവിൽ.
എന്തൊരാശ്വാസ, മില്ലിങ്ങെങ്ങുമസ്വസ്ഥ-
ഇല്ല മനസ്സു
മുള്ളുകളീ
നിശ്ചയ, മെത്തില്ലിവിടത്തിൽ മർത്ത്യന്റെ
നിർദ്ദയനീതികളൊന്നും
നേരിടാനിങ്ങില്ല സുഖദമാമൊരു
നേരിയ നീരസമ്പോലും.
പ്രാണനും പ്രാണനും പൂവിട്ടു
താണീ മനോഹരദേശം.
വരി 1,488:
ഗീതം ഇരുപത്തിമൂന്ന്
ദൂരത്തു ദൂരത്തു
താരകമൊന്നു
സഞ്ചിതപുണ്യമേ, ഞാനിദ,
സങ്കേതഭൂവിലും വന്നു
എന്നിട്ടും,
പൊന്നണിമഞ്ജീരശിഞ്ജിതങ്ങൾ!
കോരിത്തരിച്ചിടാം
ഒറ്റയ്ക്കു
കെട്ടിപ്പിടിക്കാം
സല്ലപിച്ചീടാം
-എന്നാലു, മേകാന്തമെന്റെ രംഗം
-7-12-1934
വരി 1,513:
ഗീതം ഇരുപത്തി നാല്
പരിലസിച്ചു നീ, യൊരു പൂമൊട്ടാ,
പരിണതപ്രേമലതികയിൽ.
പറന്നു
പരിചിനോടെങ്കുതുകങ്ങൾ.
കഴിഞ്ഞ കാലം ചെന്നകലത്തു നിന്നു
കളിയാക്കുന്നതു കരുതാതെ,
വരി 1,525:
മയങ്ങി, മജ്ജീവമധുരികേ, നിന്റെ
മധുരസങ്കൽപത്തണലിൽ ഞാൻ.
വിതറുമുല്ലാസ പരിമളം.
കുളിർത്ത കൊച്ചലച്ചുരുളുകൾ വീശി
വിലസി
മറഞ്ഞു
മഴമുകിലുകൾ ഗഗനത്തിൽ.
ഇരിപ്പൂ, ഹാ, തപ്തസ്മൃതികളുമായ് ഞാ-
എവിടെ, യെങ്ങു നീ? ...
ദിവി ചെന്നിന്നാരെത്തിരയുന്നോ? ...
-17-11-1035
വരി 1,545:
ഗീതം ഇരുപത്തഞ്ച്
ഭദ്രമായുറങ്ങിക്കൊൾ-
കോമലേ, തവ മുഗ്ദ്ധ-
നിദ്ര,
ലെങ്ങാനും
ഞാനിതാ
മായ്ക്കില്ല മായ്ക്കില്ല, നി-
ന്നാനന്ദസ്വപ്നോത്സവ-
വരി 1,557:
ഉണരും നേര, ത്തെന്റെ
പാദമുദ്രകളേന്തും
നിണമീക്ഷിച്ചെങ്ങാൻ നീ
ചിരിക്കിൽ, കൃതാർത്ഥൻ ഞാൻ!
മാമകതിരോധാന-
ചരിതം, കാലത്തെത്തും
മന്ത്രിക്കാം
എൻമനോഭാവാത്മക-
സ്മാരകം നാനാസൂന-
സുന്ദരവികാസത്തിൽ
തുളുമ്പിക്കാണാമെന്നും.
മഴവില്ലിന്മേലെന്റെ
മുരളീഗാനം
ന്നൊഴുകിപ്പോകാമോരോ
നിശ്ശബ്ദവർണ്ണങ്ങളിൽ.
മാമകധ്യാനം സന്ധ്യാ-
വരി 1,581:
സ്നേഹതുന്ദിലമാമെ-
ന്നാശ്ലേഷം,
മോഹനേ, നിനക്കെന്നും
സ്വദിക്കാ, മാനന്ദിക്കൂ!
ഉറങ്ങിക്കൊൾകോമലേ,
പോകുന്നു, പോകുന്നു ഞാ,-
വീർപ്പാൽ നീയുണർന്നാലോ!
-16-5-1935
വരി 1,594:
കാനനച്ഛായയി ലെന്നോടൊരുമിച്ചു
ആനന്ദത്തിന്റെ നിറപ്പകിട്ടങ്ങോരോ
സൂനാനനത്തിൽത്തെളിഞ്ഞുകാണാം.
അങ്ങെല്ലാ, മോമലേ,
സംഗീതത്തിന്റെ
ഉല്ലാസമേകാം നിനക്കാ
തുള്ളിക്കളിക്കുന്ന
പച്ചപുതച്ചോരോ
ന്നുത്സവമേകാം നിനക്കു ബാലേ!
പാടിയൊഴുകും
പാടിപ്പറക്കുന്ന
നിർമ്മലശ്രീയെഴും പിഞ്ചുപൂക്കൾ;
ഒന്നല്ല പത്തൊല്ലൊരായിരമങ്ങെല്ലാ-
ഉച്ചയ്ക്കു
ഞ്ഞുൾപ്പുളകാംഗരായുല്ലസിക്കാം.
എന്മടിത്തട്ടിൽക്കിടത്തി, നിൻ പൂവൽമെയ്
മന്ദം തലോടിയുറക്കിടാം
ലാലസൽക്കാനനദേവതകൾ!-
ആരാ, ലെന്നോടൊന്നി, ച്ചാടുമേച്ചീടുവാ-
വരി 1,635:
മെന്തിനന്യോന്യം നാം കണ്ടുമുട്ടി?
കർത്തവ്യബദ്ധരായ് നിൽപു നമ്മൾ.
ലോപമതിനു
പാപികളാണെന്നീ ലോകമോതും.
ലോപംവരുത്താതെ നോക്കിയാലും
ലോകത്തിൻ ദൃഷ്ടിയിൽ പാപികൾ നാം.
ധർമ്മമായെണ്ണുകയില്ല ലോകം
നമ്മളിയലുമീയാത്മബന്ധം!
എങ്കിലു, മെമ്മട്ടു
സങ്കൽപലോലരാം നാമിനിമേൽ?
ജീവനും
യന്യോന്യസംസക്തി-
പറ്റിപ്പിടിക്കണം, നമ്മെ ലോകം
വരി 1,660:
പാടില്ല, ഹാ, നാം മരിച്ചുകൂടാ,
-27-1-1944
വരി 1,666:
മാമകസ്വപ്നം തനിച്ചിരുന്നീടുമാ
നീടുറ്റ
എന്നാലു, മയേ്യാ, വരില്ല വരില്ലിനി-
യെന്നേക്കുമായിപ്പിരിഞ്ഞൊരാ
ജീവിതം പുഷ്പിച്ചു പുഷ്പ്പിച്ചു
നീ
ആ വശ്യനിർവൃതിക്കൊക്കെയു, മാവർത്ത-
നാവശ്യവാദം നടത്തുന്നൊരാശയെ,
ഭാവിയി, ലേതോ മുകുളഹൃദയത്തി-
വരി 1,687:
നിന്നാഗമം കൊതി, ച്ചീവിധം മേലിലും
നിന്നു വർഷിപ്പനെൻകണ്ണീർക്കണങ്ങൾ ഞാൻ
സ്പന്ദിച്ചിടാതാകിലെന്മന, മക്ഷണം
മന്ദഹസിക്കുമെൻജീവനസംശയം!
-1-8-1944
ഗീതം
ഇനിയും പൂക്കാലമിവിടുത്തെത്തോപ്പിൽ
കനകസുസ്മിതം
മറവിപറ്റാതെ വരണമങ്ങൊന്നീ
മലരണിക്കാവിലിനിമേലും!
വ്യതിയാനങ്ങൾക്കുവഴിമാറിക്കൊടു-
ത്തതിവേഗം പായും
അണിയാമോരോരോ നവവിധാനങ്ങ-
ളഴകിനാ,
ലളിതസങ്കോചമിളകുമെൻ മൃദു-
തഴുകും
തവ നിരീക്ഷണകുതുകത്തെ!
ഉദയരാഗത്തിലിതൾ വിടുർന്നോമ-
ന്മൃദുലനീഹാരഭരിതയായ്,
പരിമളം വീശിപ്പരിലസിക്കുമൊ-
രരിയ
കമനീയാംഗ,
കലിതമന്ദാക്ഷം വിലസും
ഇനിയും പൂക്കാലമണയുമ്പോ, ളങ്ങീ
-25-12-1934
വരി 1,729:
ചന്ദനക്കൊമ്പിലലഞ്ഞലഞ്ഞാ
മന്ദസമീരണൻ വന്നൊടുവിൽ,
നിന്നളകങ്ങൾ തലോടിനിൽപ്പൂ
സുന്ദരി, ഞാനെത്ര
നിൻകവിൾത്തട്ടിൽ വിടർന്നു നിൽക്കും
ചെമ്പനീർപ്പൂവിലൊരുമ്മവെയ്ക്കാൻ,
വെമ്പിയണയുന്നിതംബരം വി-
ട്ടൻപിലുദയത്തിൻ പൊൽക്കരങ്ങൾ!
നീയാഞ്ഞെറിഞ്ഞിടും
ലോകമറിയാ,
നാകസംഗീതാമൃതം തളിപ്പൂ!
അച്ഛിന്നകാന്തി
കൊച്ചലരൊന്നു പറിച്ചു, മന്ദം,
മന്ദാക്ഷമാർന്നതിലുമ്മവെച്ച-
വൃന്ദാവനപ്പൂന്തണലിൽനിന്നു-
മെന്നോ
മൊട്ടിട്ടുനിൽക്കുമെൻ മാനസത്തിൽ
ചുറ്റിപ്പറക്കും
തുംഗാനുഭൂതിതൻ തേൻ നുകർന്നു
-9-12-1943
വരി 1,767:
യിടവഴിയൂടെ കടന്നുപോയി.
അവനുടെ
തരുനിര നിന്നു തല കുലുക്കി,
തടിനികൾ മെല്ലെത്തളർന്നൊഴുകി,
ലളിതമാമോടക്കുഴൽ വിളിയിൽ,
കലരുന്നതുണ്ടൊരു
കരളിൻശകലിതഗദ്ഗദങ്ങൾ!
ഒരു തീവ്രനിശ്ശബ്ദസങ്കടത്തി-
ലുരുകിയൊഴുകുമാ മുഗ്ദ്ധചിത്തം.
സരളസംഗീതമായ്
സിരകളിലുൾച്ചേർന്നലിഞ്ഞുപോയി.
അരുതെന്നിൽനിന്നതു വേർപെടുത്താ-
നൊരുകാലവുമെനി, ക്കെന്തുചെയ്യും?
പുണരുന്നു
ഇടയകുമാരനവനോടെന്തോ
അതു, കഷ്ട, മവ്യക്തമായമൂല-
വരി 1,801:
വിജനതമസ്സിലൊഴിഞ്ഞൊതുങ്ങി
വിവശ
-6-5-1935
ഗീതം മുപ്പത്തിരണ്ട്
ഒന്നുപോലായിരമേകാന്തരാത്രിയിൽ
വന്നു
കൊട്ടിയടച്ചൊരാ വാതിലിലെന്നെ നീ
മുട്ടിവിളിച്ചു
ഗാഢസുഷുപ്തിയിൽ മുങ്ങിക്കിടക്കയാൽ
മൂഢ
ഞാനപ്പൊഴെല്ലാ,
ഗാനങ്ങൾ കേൾക്കുകയായിരുന്നു
എല്ലാം മറന്നു ഞാനേതോ നിഴലുമായ്
വരി 1,822:
എന്നലക്ഷ്യാലസ്യംകാരണം, കഷ്ടം, നീ
കണ്ടു
തണ്ടലർക്കാലടിപ്പാടുമാത്രം.
പൊട്ടിക്കരഞ്ഞു പലപ്പൊഴും
ഇന്നിതാ മേൽക്കുമേൽക്കൂരിരുൾåവർഷിച്ചു
വന്നണയുന്നു
ഒന്നിനുപിന്നിലൊന്നായിക്കൊടുങ്കാർമുകിൽ
വന്നിതാ വാനിടം
ചീറ്റിപ്പുളയുന്നു കൊള്ളിയാനോരോന്നു,
കാറ്റിലലറുന്നു
വെട്ടുന്നു, പേമാരി പെയ്തിടുന്നു.
വരി 1,845:
ബ്ഭീകരരാത്രി കഴിച്ചുകൂട്ടും?
എങ്കിലും,
നിൻ കാലടിയൊച്ചകാത്തിരുട്ടിൽ!
-3-7-1944
ഗീതം മുപ്പത്തിമൂന്ന്
കോടക്കാർവർണ്ണനെന്മുന്നിൽപ്പൊടുന്നനെ-
ഓടക്കുഴലുമായെത്തി
ഉച്ചത്തിലെന്മനം
ലജ്ജിച്ചുപോയി
പാരിജാതപ്പുതുപൂക്കളെക്കൊണ്ടു
പാതി കൊരുത്തൊരാ മാല്യം,
ഒട്ടുമൊരുവക സങ്കോചം കൂടാതെ
കോമളാകാരന്റെ കുത്സിതം
കോപം നടിച്ചു
ഉള്ളഴി,
അച്ചിരി കണ്ടിട്ടെനിക്കെ, ന്നെ
പുച്ഛിക്കയാണെന്നു തോന്നി.
അത്തോന്നലക്ഷണമെന്നകക്കാമ്പി, ലൊ-
ദീനയാ,
ഞാനെന്മിഴിയിണ പൊത്തി.
മാമകപാർശ്വത്തിൽ വന്നുടൻ മാധവൻ
മാലയെന്മൌലിയിൽ ചാർത്തി.
ദു:ഖകോപാകുല,
തത്കരം തട്ടി
അത്തരത്തിന്നെന്മുഖത്തൊരു ചുംബന-
മർപ്പണംചെയ്ത്തിൻശേഷം ,
'അക്രമമാണിതെ'
പൊക്കീ,
ഒന്നുമറിയാത്തമട്ടിൽ, ത്തിടുക്കത്തിൽ
ഇപ്പൊഴും
ന്നപ്പുളകാങ്കുരം, തോഴി!
കഷ്ട, മക്കാലിണത്താരുകളെന്തേ
കെട്ടിപ്പിടിക്കാതിരുന്നു?
പൊട്ടിക്കരയാതിരുന്നു?
വരി 1,905:
യ്കെ', ന്നെന്തിരക്കാതിരുന്നു?
പോകെ,
പോകാതെ
എന്നിലെരിഞ്ഞൊരഭിമാനഗർവ്വത്തി-
ലിന്നൊക്കെയും
പോയിക്കഴിഞ്ഞതൊട്ടിപ്പൊഴും
മായാതെ
ഒന്നിനി,
വന്നീടുകില്ലയോ, തോഴി? ...
"കറയെല്ലാം നീങ്ങി
കതിർവീശി മിന്നിത്തേളിഞ്ഞിടുമ്പോൾ;
ഇരുളാടയോരോന്നും നീങ്ങി, യാത്മാ-
വൊരുദിനം
ഇനിയുമാച്ചൈതന്യം വന്നു നിന്നെ-
വരി 1,929:
ഗീതം മുപ്പത്തിനാല്
പുഷ്പകാലകരാംഗുലികൾ, നിൻ-
പൊൽക്കുളിരുടൽ പുൽകവേ,
വിശ്വഭാവനാസീമയി, ലൊരു
വരി 1,936:
അന്നുഷസ്സി, ലുടലെടുത്തൊരു
ഉല്ലസിച്ചിതെൻപ്രേമവല്ലിയിൽ
ഫുല്ലസൌഭാഗ്യമാർന്നു നീ!
ചുറ്റിലുമന്നൊരുത്സവം,
ക്കറ്റ
പ്രാണനെപ്പുണർന്നോമനേ!
അങ്കിതോദ്വേഗമന്തരംഗത്തി-
ലങ്കുരിച്ചൊരെന്നാശകൾ
ന്നെത്തിടുന്നു
പ്പുഷ്പതലത്തിലെന്നിനി,
നൃത്തമാടുവാനെത്തിടുന്നു നീ
ചിത്തമോദമാർന്നുത്തമേ?
ഏവമേറെനാൾ നീണ്ടുനിൽക്കുകി-
ല്ലീവസന്തവും പൂക്കളും.
വർഷമാണുള്ളതോമനേ!
വാടികയിലെപ്പൂക്കൾ നാം!
-17-1-1944
ഗീതം മുപ്പത്തഞ്ച്
അത്യന്തമോഹനസ്വപ്നാനുഭൂതികൾ
കത്തിച്ചുവെച്ച
ഒക്കെയും കെട്ടുകഴിഞ്ഞൊരീയല്ലിലോ
കഷ്ട,
മങ്ങിമറഞ്ഞ
മംഗളേ, നീയെന്തേ വന്നിടാഞ്ഞൂ?
നീ വന്നുചേരുമെന്നാശിച്ചു, ഞാനെത്ര
നീങ്ങാത്ത
ആനന്ദദേ,
നാനാസമൃദ്ധി
മജ്ജീവരക്തം
ലർപ്പണംചെയ്തതറിവോ, നീ
നിന്നന്തരംഗത്തിൽ പ്രീതിയുൾച്ചേർക്കുവാ-
നെന്നാത്മഹർഷങ്ങളാകമാനം,
ഭദ്രമായ് മക്ഷികയെന്നപോലെ!
-എന്നിട്ടും നിന്നോടിരന്നു
വന്നില്ല നീ,
ന്നോമൽപ്പുളകപ്പൂമ്പൊയ്കയൊന്നിൽ!
അല്ലലും കണ്ണീരുമല്ലാതെനിനക്കിപ്പോ-
ളില്ലല്ലോ ദേവി, നിനക്കു
എന്നാലും,
നെന്നു നീ വിശ്വസിച്ചാശ്വസിക്കൂ!
-27-2-1944
വരി 2,017:
അതിഥിപൂജയ്ക്കുള്ള പൂക്കളെല്ലാ-
മതുലേ, നിൻഹൃത്തിൽ വിടർന്നുപോയി.
യവയെല്ലാം
പ്രമുദിതേ,
പ്രഥമസമാഗമം കാത്തിരിക്കൂ.
വരി 2,031:
മമലനീലാംബരം ദീപ്തമായി.
പുളകോത്സവങ്ങളിൽ പങ്കുകൊള്ളാൻ
പുരുപുണ്യശാലിനി, നീയൊരുങ്ങൂ!
അരികത്തരികത്തനുനിമേഷ-
മൊരു മണിത്തേരുരുളൊച്ച
തരുനിരച്ചാർത്തിലൂടൊട്ടകല-
ത്തൊരു കൊടിക്കൂറ
തുരഗപാദോത്ഭിന്നധൂളി പൊങ്ങി-
ത്തെരുവീഥി
മഴവില്ലണിവിതോ
ചുരുൾമുടി കെട്ടഴിഞ്ഞൂർന്നുപോയോ!
തെരുതെരെച്ചിത്തം തുടിക്കയാണോ!
വിവശയാകായ്കേവമോമലേ, നീ.
വരി 2,058:
ഗീതം മുപ്പത്തേഴ്
ഓമലേ,
പുഞ്ചിരി, യതാ നോക്കൂ.
കോമളാരാമന്തോറും
വരി 2,069:
എന്തിനു വൈകിക്കുന്ന-
താക്കടും
മുന്തിരിച്ചാ, റിങ്ങെല്ലാ-
മോളമിട്ടൊഴുകട്ടേ!
വരി 2,076:
നിമിഷം- ശരി, പക്ഷേ,
പുച്ഛിക്കായ്കതിനെ നാം,
പോയ്പോയാൽപോയ്പ്പോയില്ലേ?
പ്രേമനിർവൃതിയി, ലി-
പ്രപഞ്ചം പാടേ മറ-
ന്നോമലേ, നാമന്യോന്യം
വരി 2,084:
ഒരു സംഗീതത്തിന്റെ
കൊച്ചുകൊച്ചലച്ചാർത്തി-
ലറിയാതെങ്ങോ നമ്മ-
ളോഴുകിപ്പോകുന്നില്ലേ?
ജീവിതം വെറുമൊരു
ജ്ജീവനായികേ, നമു-
ക്കെന്തിനിച്ചിന്താഭാരം?
ഫലമില്ലല്ലോ കേണാ,-
ലോമലേ, മമ
പുളകം മായാതെന്നെ-
യാവർത്തിച്ചാശ്ലേഷിക്കൂ!
ഇഴുകിപ്പോകും മാംസം
മഴകിൻ പനീർപ്പൂക്കൾ-
പുഴുക്കളാകും
ജീവിതം ഹ്രസ്വം, നാഥേ,
വരി 2,111:
ഗീതം മുപ്പത്തെട്ട്
നിന്നെ
മെന്മനം നോവിച്ചിരുന്നവളാണു നീ.
അത്ഭുതമില്ലെനിക്കാകയാലിപ്പൊഴു-
മൽപവുമെന്നെ നീയോർമ്മിച്ചിടാത്തതിൽ.
ഉത്തേജനാസ്പദേ, നീ മമ ജീവിത-
ഭിത്തിയിലത്ഭുതചിത്രം വരയ്ക്കവേ;
നർമ്മസല്ലാപംകണക്കുല്ലസിക്കവേ;
അന്നും കൃതഘ്നനെപ്പോലെ,
-ആകയാ,
ക്കാകുലമേകാനിടയില്ലശേഷവും!
ആവിർഭവിക്കില്ലപരാധബോധമി-
തീ വിയോഗത്താലകന്നതില്ലെങ്കിൽ നാം!
കണ്ടു നീ വൈകുണ്ഠരംഗങ്ങ, ളെന്മനം
വിണ്ടുകീറുന്ന വിടവിലോരോന്നിലും!
ഇറ്റിറ്റുവീഴുമജ്ജീവരക്തം
ന്നത്ഭുതനൃത്തം നടത്തി
ജീവിതലക്ഷ്യം സുഖാപ്തിയാ, ണസ്സുഖ-
അന്നതു വാടിക്കൊഴിഞ്ഞുപോയെങ്കിലെ-
ന്തുന്നതാമോദം നിനക്കേകിയന്നവ.
ഇന്നതിനൊക്കാതകന്നു
-29-11-1936
ഗീതം
വന്നുചേരാറുണ്ടെന്നടുത്തൊരു
സുന്ദരസ്വപ്നമായി നീ.
വിശ്രമിക്കാൻ തുടങ്ങിയാൽ!
നൃത്തമാടുന്ന
രക്തചന്ദനച്ഛായകൾ!
ഹാ, വിലാസിനി, ലാലസിപ്പു മ-
ജ്ജീവനും ജീവനായി നീ.
വിണ്ടുകീറുമെൻ ചിന്തകൾ,
നീ തടവിസ്സുശാന്തമാക്കും,
ശീതളസ്നേഹധാരയാൽ.
നന്ദിവാക്കുകൾകൂടി ഞാൻ!
എങ്കിലും, ഹാ, കൃതഘ്നനെന്നെന്നെ-
ശ്ശങ്കിയായ്ക നീ, യോമലേ!
കണ്ടുമുട്ടിയതെന്തിനോ
രണ്ടു
അത്യഗാധമീ ലോകജീവിത-
സ്വപ്നസാഗരവീഥിയിൽ!
വിട്ടുമാറിയകന്നു നാം.
അത്ഭുതാവഹംതന്നെയാണോർക്കിൽ
മർത്ത്യർതൻ കർമ്മവൈഭവം!
എന്തിലും മീതെ
നിൻതലയുമുയർത്തി നീ!
വിസ്മരിക്കില്ലൊരിക്കലും,
വിട്ടകന്നു നാമെങ്കിലും
അത്രമാത്രമടുത്തു നമ്മുടെ
മുഗ്ദ്ധശുദ്ധമനസ്സുകൾ.
മഞ്ഞണിഞ്ഞൊരച്ചന്ദ്രികപോലെ
വരി 2,205:
വന്നു, ഗൂഢമായുമ്മവെയ്ക്കുന്നു
എത്രമാത്രം ഹതാശരാകിലും
നിശ്ചയം ദേവി,
-9-7-1944
വരി 2,219:
ഞാനിനി, ക്കഷ്ടം, കഴിച്ചുകൂട്ടും?
പൊൽച്ചിറകെല്ലാമരിഞ്ഞുവീഴ്ത്തി?
ശാരികപോലുമുറങ്ങിയല്ലോ!
താരകളൊക്കെയും മങ്ങിമാഞ്ഞംബരം
പാറ്റേ പരിമളം
പ്പാതിരാപ്പൂവും വിരിഞ്ഞുവല്ലോ!
വരി 2,234:
മെന്നടുത്തെത്തുവാനെന്തമാന്തം?
ഇല്ല,
വെള്ള,
കിട്ടുന്നതെന്തിനു തോണി,
മുട്ടുകവിഞ്ഞുണ്ടോ വെള്ളമുള്ളൂ?
ല്ലൊറ്റയ്ക്കിതിൻമുൻപെവിടെയെല്ലാം!
മറ്റെങ്ങോ-
തെറ്റിദ്ധരിക്കുന്നതെന്തിനേവം?
കുറ്റപ്പെടുത്തുവാനുള്ള
യ്ക്കറ്റമില്ലെങ്കിൽപ്പിന്നെന്തുചെയ്യും?
ഇല്ല, വരാതിരിക്കില്ലെന്നരികി,
വല്ലഭനി, ന്നെത്ര വൈകിയാലും!
തെല്ലിനിയെങ്കിലും
വല്ലവിധവുമൊന്നാശ്വസിക്കൂ!
-21-11-1931
ഗീതം
അലഘുകൌതുകമെന്നിലനാരത-
മലതുളുമ്പി
പരമസുന്ദരസങ്കേതസൈകതം.
മലർവിരിച്ചിതവിടത്തിലൊക്കെ, യെൻ-
മദവിവശമധുരപ്രതീക്ഷകൾ
പ്രണയസാന്ദ്രമാമാലിംഗനങ്ങളാൽ
പ്രതിനിമേഷം
കരപുടത്തിൽക്കരവും, കവിളതിൽ
കവിളുമൊന്നിച്ചു, സല്ലാപലോലരായ്
സമയമെത്ര കഴിച്ചി, ല്ലൊരേ സുഖ-
സരളസങ്കൽപസായൂജ്യശയ്യയിൽ!
പരിഭവിച്ചും പഴിച്ചും പരസ്പര-
വരി 2,283:
ഹൃദയമെപ്പൊഴും വെച്ചുപൂജിച്ചിടും
സ്വയമവയുടെ
-18-10-1933
ഗീതം
'യമുനാതരംഗങ്ങളുമ്മവെയ്ക്കും
കമനീയനീരശിലാതലത്തിൽ,
പ്രണവപ്പൊരുളിനെക്കാത്തിരിക്കും
പ്രണയസ്വരൂപിണിയാരു തോഴി?"
"അവളൊരു കേവലഗാപികയാ-
ണറിയാതില്ലാരുമവളെ
ണവൾതന്നനശ്വരനാമധേയം!"
"
പരമനിർവ്വാണം പകർന്നതാർതൻ
പരിപാവനാത്മാവിലായിരുന്നു?"
"അവളൊരു
ണരുതാസ്സുദതിയെ
ണവൾതന്നനവദ്യനാമധേയം!"
"
നിരസിച്ചോരേകമാം
മനമലിഞ്ഞുത്തമഭക്തിപൂർവ്വം
പ്രണയം പ്രതിഷ്ഠിച്ചതേതു സാദ്ധ്വി?"
അവനിയിലാത്മസത്വാഭവാച്ചോ-
രവളൊരു
ണവൾതന്നനുപമനാമധേയം!"
"അതുവിധം സായൂജ്യരൂപിണിയാ-
വരി 2,322:
അനുകരിച്ചീടുമെന്മാനസവു-
മനഘാനുരാഗമറിഞ്ഞു, തോഴി!
ഇനി
മിടയകുമാരനാണെന്റെ ദൈവം!"
-27-12-1934
ഗീതം
എന്നെത്തിരക്കി, നീയാനന്ദദേവതേ,
വരി 2,332:
ഒത്തില്ലെനിക്കെന്റെ ജോലിത്തിരക്കിനാ-
ലൊട്ടും
ചെറ്റും മനുഷ്യത്വമില്ലാത്തവനെന്നു
വരി 2,340:
ചിന്തകളെന്നെ വിടുന്നില്ലൊരിക്കലും!
ഉദ്ധതനല്ല
അന്നു, നീ വന്ന
നിന്മനോഭാവം
സ്നേഹിക്കുവാനായ് പഠിപ്പിച്ചു നീ നിന്റെ
നിന്നോറ്റെന്നെന്നും കൃതജ്ഞനാകുന്നു
കാഴ്ചവെച്ചേനേ സകൌതുകമന്നു
എന്നാലെനിക്കതിനൊത്തില്ല -
നിന്നിതെൻചുറ്റുമായ് ജോലിത്തിരക്കുകൾ.
കണ്ണീർക്കടലിൻ നടുവിലെൻ ജീവിത-
പ്പാളുമിഭീകരവർഷാന്തരാത്രിയിൽ,
നെങ്ങു നീ, യെങ്ങു നീ, യാനന്ദദേവതേ?-
-19-2-1944
ഗീതം
ഏക
കൂരിരുൾക്കരിങ്കട-
ലാകവേ ഭയങ്കര,-
മില്ലൊരു ദീപാങ്കുരം.
കോടക്കാർക്കരിമ്പടം
പുതച്ചു
ആടകം കടക്കേണം
കണ്ടകം ചവിട്ടേണം.
മേചകമേഘാരവം
മേദുരഘോരം,
കീചകാളികൾ കാറ്റിൽ
കാഹളം മുഴക്കുന്നു.
വരി 2,396:
ചഞ്ചലഹൃദന്തമേ!
നിന്നെ ഞാനൊരു
മിന്നൽനാരിന്മേൽ കോർത്തി-
ട്ടിന്നേവം വിഫലമാ-
2
താരകളല്ലീ കരി-
നൊച്ചിച്ചില്ലകൾതോറും
കളിപ്പൂ വട്ടം ചുറ്റി?
എന്തിനായ്ത്തിരക്കുവ-
തല്ലെങ്കിൽ, വെളിച്ചത്തിൻ-
പൊൻതെളിത്തൂനാളം ഞാൻ?-
വേണ്ടെനിക്കൊന്നുന്തന്നെ!
തെറ്റുകയെന്നോ
മില്ലില്ല- തിമിരമേ,
ചുറ്റും നീ
ഭീതിയില്ലശേഷം മേ!
പോൻകതിരണിപ്രേമ-
സങ്കേതസരണികൾ
തെളിക്കും, ഗമിക്കും
അഞ്ജനക്കറുപ്പേലു-
മല്ലെത്ര തേജോമയം
മഞ്ജീരശുകങ്ങളേ,
കൂജനം
-22-9-1932
ഗീതം
ചെങ്കതിർച്ചാർത്തിനാലാദിത്യനന്തിയെ-
ക്കങ്കേളിപ്പൂമാല
പോവുകമൂലം ഞാനേകയായി
നീരൊലിച്ചോലതൻ കൂലത്തിൽ നിൽക്കുമ-
പ്പേരാലിൻചോട്ടിലെ നീലക്കല്ലിൽ,
എന്മനമായിടും
എന്മന, മയേ്യാ,
സുന്ദരമാ മുഖം കണ്ടനേരം
എന്തുകൊണ്ടാണേവമെന്നുമക്കോമളൻ
ചിന്താപരവശനാവതാവോ?
ക്ഷീണവിവർണ്ണമാമക്കവിൾത്തട്ടുകൾ
കാണുവാൻ കെൽപെനിക്കില്ല, തോഴീ!
നമ്രമുഖനായിട്ടല്ലാതെ കണ്ടിട്ടി-
ല്ലമ്മോഹനാംഗനെയിന്നോളം
നിശ്ചയ, മെന്മനോനായകനുണ്ടേതോ
നിശ്ശബ്ദസങ്കട, മെന്തുചെയ്യാം!
യപ്പോഴുമക്ഷികളശ്രുപൂർണ്ണം.
തങ്ങളിലൊറ്റവാക്കെങ്കിലുമിന്നോളം
ഞങ്ങളിരുവരും ചൊന്നിട്ടില്ല.
എങ്കിലു, മെന്തെല്ലാം
-5-9-1931
ഗീതം
അഴകൊരു
ലവളുടെ പേരാരും വിളിച്ചുപോകും.
വരി 2,480:
വനകുസുമംപോലതു നിന്നു വാടാ-
നനുമതിയേകീടുന്നതാരുലകിൽ?
സ്വയമുദയരശ്മിയൊന്നോടിയെത്തി
'പ്രിയകരമേ' യെന്നു
വിരസതകാണിച്ചു പിന്മാറിടുന്ന-
തൊരു വലിയ സാഹസമായിരിക്കും!
ഹരിതരുചി പാണ്ഡുരമാക്കി
വിരുതിയലും വഞ്ചകനാണു കാലം!
-
നണയരുതാ മാറ്റം നിനക്കുമാത്രം!
-3-3-1935
ഗീതം
നമിച്ചു നിന്നെ
വമിച്ചു
പതിച്ചു,
മതിൻ ചിതയിലെൻ പരമശാന്തികൾ.
ലവഗണിതനായിരിക്കയാണു
കടന്നുപോകുന്നു
പടിക്കൽക്കൂടിയൊരലസഭാവത്തിൽ.
കരുണയില്ലവയ്ക്കെനിക്കു
നൊരു സമാധാനകണികയെങ്കിലും.
പലപല ജോലിത്തിരക്കുകൾമൂലം
പരതന്ത്രന്മാരുമിവന്റെ
-
17-1-1945
ഗീതം
ഹൃദയനായികേ,
കരളിൽനിന്നിതാ കദനത്തിൻ കടും-
കരിമുകിലോരോന്നകലുന്നു.
നിറയുന്നൂ, മനം കവിയുന്നു.
വരി 2,533:
ന്നനഘാനന്ദത്തിന്നുറവല്ലേ?
കരലേസാലൊപ്പിക്കളവൂ
തരളവായുവേറ്റിളകുന്നു.
പുലരി
അഴലെന്നാലെന്തെന്നറിയാത്തമട്ടി-
അവയെക്കാണുമ്പോളകലുന്നൂ ശോക-
വിധി വിധിച്ചതാം
13-2-1945
ഗീതം
അമൃതം പുരണ്ട
ട്ടമലേ,
അഭിനവയൌവനം
മഭിരാമതകൾ വിടുർത്തി നിൽക്കെ;
അനുരാഗസാന്ദ്രമായന്തരംഗ-
മനുമാത്രനിർവൃതിയാസ്വദിക്കെ;
അതിഭക്തിയാർന്നുഷസ്സന്ധ്യയെപ്പോ-
ലതിഥിപൂജയ്ക്കു നീ വെമ്പിയെത്തി!
നിരുപിച്ചിരിക്കാതെ നിന്റെ
നിരുപമേ, ഞാനൊരു ദേവനായി.
വരി 2,572:
യെവിടെനിന്നെത്തി നീ, യപ്സരസ്സേ?
വികസിക്കും
കദനവിവശമാമെന്മനസ്സിൽ-
ക്കവിതകൊളുത്തി
അഴകിന്മേലിപ്പൂത്തു കാണ്മതെല്ലാം
കൊഴിയുന്നപുഷ്പങ്ങളായിരിക്കാം.
പരിതാപമി, ല്ലവയൊക്കെ
പരിണതപക്വങ്ങളാകുമെങ്കിൽ!
നിഴലും വെളിച്ചവും
നിയതി നൽകീടുമിജ്ജീവിതത്തിൽ,
അരിയൊരുത്തേജക ശക്തിയായെ-
ന്നരികിലിരുന്നു നീ
തളരാതെൻ തോണി തുഴയുവൻ ഞാൻ!
കുടിലയാഥാർത്ഥ്യങ്ങളെത്തിയാലും,
ചകിതനായ്പ്പിൻതിരിഞ്ഞോടി, വല്ല
ചരമത്തിലും ചെന്നൊളിച്ചിടാ
കുഴയുംവരേക്കെന്റെ
ത്തുഴയാൽത്തുഴയും ഞാനിപ്പുഴയിൽ!
പ്രതിമാത്രമെത്രയ്ക്കെതിർത്തിടട്ടെ,
പതറുകില്ലെന്മനം-
പരിതൃപ്തയായിപ്പരിലസിക്കിൽ!
-23-5-1944
ഗീതം
സ്വപ്നങ്ങൾകണ്ടു ചിരിക്കുമക്കണ്ണുകൾ,
ആയിരം കണ്മുനക്കോണുകളെന്മിഴി-
വരി 2,621:
എത്തിയിട്ടില്ലെന്റെ മുന്നിലിന്നോളവു
ഈ വിദൂരത്തും
ജീവ, നവയുടെ മൂകമാം വിളി!-
ശ്രീലഹരിതവനാന്തരശ്രേണിയിൽ,
കേവലമേകയായ്
കേണാഞ്ഞീടുമൊരപ്സരസ്സെന്നപോൽ;
ഓർപ്പതസഹ്യമാ, ണിന്നുമെൻ പ്രാണനിൽ
വീർപ്പിട്ടുവീർപ്പിട്ടണയുന്നിതാ വിളി!-
ഹാ, വിധി ഞങ്ങളെ
ജീവനും
അപ്പൂനിലാവിനു ചുറ്റു,
ന്നെപ്പൊഴും ചുറ്റിപ്പറക്കുന്നിതെന്മനം!
ദേവിയെ, ദൂരത്തിരുന്നുകൊണ്ടിങ്ങനെ
പൂവിട്ടു പൂവിട്ടു പൂജിച്ചിടുന്നു
കാണുന്നു ഞാനക്കനകകളേബരം!
കേൾക്കാതിരിക്കിലും, കോൾമയിർക്കൊണ്ടിതാ
സ്പർശിപ്പിതെന്നെയപ്പൂങ്കുളിർക്കൈയുകൾ!-
കാണുമ്പോഴേക്കാളധികമായ് സ്നേഹിപ്പു
കാണാതിരിക്കുമ്പൊഴെന്നോമനയെ
ഹന്ത, വിയോഗമിതേവം വിധിച്ചുകൊ-
ണ്ടെന്തു സാധിച്ചു വിധിക്കിന്നു
ലാദ്യമായ് കാണ്മ,
മത്പ്രാണനിലതാ മംഗളരൂപിണി.
ക്കണ്ണീരി, ലൊട്ടുമസംതൃപ്തനല്ല
-26-1-1945
വ്രണിതചിത്തങ്ങളാശ്വസിച്ചെങ്കി, ലി-
പ്രണയഹേമന്തചന്ദ്രികാധാരയിൽ!
-29-5-1935
|