"ഹേമന്തചന്ദ്രിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'<poem> പ്രേമാര്‍ദ്രമാം യുവമനസ്സു മന...' ഉപയോഗിച്ച് താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 1:
<poem>
പ്രേമാര്‍ദ്രമാംപ്രേമാർദ്രമാം യുവമനസ്സു മനസ്സിലാളു-
മാമോദനിര്‍ഝരികയിങ്കലലിഞ്ഞുമാമോദനിർഝരികയിങ്കലലിഞ്ഞു മുങ്ങി,
കാമാനുകൂലപരിലാളിതയായ് ലസിക്ക
ഹേമന്തസുന്ദരസുശീതളചന്ദ്രികേ, നീ!
വരി 10:
വിമലതരവിജയമയ-
ഭാവിയാത്താദരം
വിരവില്‍വിരവിൽ വിരചിക്കു, മെന്‍മെൻ-
കല്യാണമണ്ഡപം,
പരിചരണലോലയാ-
മേതൊരാരോമലിൻ-
മേതൊരാരോമലിന്‍-
പദകമലസംഗമാൽ
പദകമലസംഗമാല്‍
സമ്പൂതമാകുമോ,
അപരിചിതയവളലസ-
മമരുമാരാമത്തി-
ലലരുതിരുമതിരുചിര-
കുഞ്ജാന്തരങ്ങളിൽ,
കുഞ്ജാന്തരങ്ങളില്‍,
അവളിലൊരു നവപുളക-
മങ്കുരിപ്പിക്കുമാ-
റരികിലലതല്ലാവു
മത്പ്രേമഗീതികൾ!
മത്പ്രേമഗീതികള്‍!
 
 
ഇടപ്പള്ളി
29-5-1935åå ഗന്ഥകര്‍ത്താഗന്ഥകർത്താ
 
 
വരി 35:
ഹേമന്ദചന്ദ്രിക വന്നുപോയി.
 
മൂടല്‍മഞ്ഞാലാമൂടൽമഞ്ഞാലാ വെളുത്ത നേര്‍ത്തനേർത്ത
മൂടുപടമിട്ടോരന്തരീക്ഷം.
 
അമ്പിളിപ്പൂങ്കതിർച്ചാർത്തിൽ മുങ്ങി-
അമ്പിളിപ്പൂങ്കതിര്‍ച്ചാര്‍ത്തില്‍ മുങ്ങി-
പ്പൈമ്പാലലയാഴിയായി മാറി.
 
വെമ്പിത്തുളുമ്പും കുളുര്‍മരുത്തിന്‍കുളുർമരുത്തിൻ
ചെമ്പകഗന്ധം വഴിഞ്ഞൊഴുകി.
 
മാകന്ദത്തോപ്പിലാരാക്കുയിലിൻ
മാകന്ദത്തോപ്പിലാരാക്കുയിലിന്‍
ശോകമധുരമാം പ്രേമഗാനം
 
വരി 50:
ലോകം മുഴുവനലിഞ്ഞുറങ്ങി.
 
രാഗാർദ്രസല്ലാപരംഗമാമീ-
രാഗാര്‍ദ്രസല്ലാപരംഗമാമീ-
യേകാന്തനികുഞ്ജകത്തിൽ,
യേകാന്തനികുഞ്ജകത്തില്‍,
 
നിന്മടിത്തട്ടില്‍നിന്മടിത്തട്ടിൽ, ഞാനിപ്രകാരം
നിർവൃതിക്കൊണ്ടു കിടന്നിടുമ്പോൾ
നിര്‍വൃതിക്കൊണ്ടു കിടന്നിടുമ്പോള്‍
 
ഏതല്ലലെന്നെത്തടഞ്ഞുനിർത്താൻ?
ഏതല്ലലെന്നെത്തടഞ്ഞുനിര്‍ത്താന്‍?
ഏതഗ്നിയെൻ മനം ചാമ്പലാക്കാൻ?
ഏതഗ്നിയെന്‍ മനം ചാമ്പലാക്കാന്‍?
 
എന്മെയ് തലോടി നിന്‍നിൻ പാണിയില്‍നിപാണിയിൽനി-
ന്നെങ്ങുമുതിരും വളകിലുക്കം,
 
ഏതോ നിരഘസംഗീതസാര-
സ്രോതസ്വിനിയിങ്ങൊഴുക്കിടുമ്പോൾ
സ്രോതസ്വിനിയിങ്ങൊഴുക്കിടുമ്പോള്‍
 
ഹാ, കഷ്ടം, തൊട്ടാലെരിഞ്ഞുപൊള്ളും
ലോകപ്രശംസയിന്നാർക്കു വേണം?
ലോകപ്രശംസയിന്നാര്‍ക്കു വേണം?
 
എൻകവിൾത്തട്ടിൽനിന്നിത്രവേഗം
എന്‍കവിള്‍ത്തട്ടില്‍നിന്നിത്രവേഗം
ചുണ്ടെടുക്കായ്ക നീ, യോമലാളേ!
 
വരി 74:
യയേ്യാ, മുറുകെപ്പുണരുകെന്നെ.
 
വേവുന്നു മന്മനം! ...മുന്തിരിയാല്‍മുന്തിരിയാൽ
വേഗം നിറയ്ക്കൂ, നിറയ്ക്കു പാത്രം!
 
ഹേമന്തചന്ദ്രിക മാഞ്ഞിടും മുന്‍മുൻ-
പോമലേ ...ജീവിതം സ്വപ്നമല്ലേ?
-30-12-1932
വരി 83:
ഗീതം രണ്ട്
 
"പനിനീർപ്പൂവൊന്നിന്നു
"പനിനീര്‍പ്പൂവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
നീയെനിക്കേകാമെങ്കില്‍
പകരം നിനക്കു ഞാന്‍ഞാൻ
തന്നിടാമൊരുകൂട്ടം!"
 
പൂപറിക്കുവാനായി-
ട്ടന്നു ഞാനുഷസ്സില-
പ്പൂവനാന്തത്തിൽച്ചെന്നു
പ്പൂവനാന്തത്തില്‍ച്ചെന്നു
തനിയേ നിന്നീടുമ്പോള്‍നിന്നീടുമ്പോൾ,
 
കാമകോമളനാമ-
ത്തരുണൻ, പിന്നിൽക്കൂടി
ത്തരുണന്‍, പിന്നില്‍ക്കൂടി
മാമകോപാന്തത്തിങ്ക-
ലെമ്മട്ടോ കടന്നെത്തി.
 
ഒരു സംഭ്രമം പെട്ടെ-
ന്നൽപാൽപം വൈവർണ്ണ്യമെ-
ന്നല്‍പാല്‍പം വൈവര്‍ണ്ണ്യമെ-
ന്നിരുപൂങ്കവിളിലും
വീശിയിട്ടെങ്ങോ പോയി.
 
കണ്ടു ഞാന്‍ഞാൻ പൊടിയുന്ന-
തപ്പൊഴുതദ്ദേഹത്തിൻ
തപ്പൊഴുതദ്ദേഹത്തിന്‍
ചുണ്ടിലൊരാനന്ദത്തിൻ
ചുണ്ടിലൊരാനന്ദത്തിന്‍
സുന്ദരമന്ദസ്മിതം.
 
വരി 113:
ചന്ദ്രികാലേശംപോലെ!
 
ഒരുവാക്കോതാൻപോലും
ഒരുവാക്കോതാന്‍പോലും
നാവുപൊങ്ങാ, തെന്‍തെൻ ഗാത്രം
ചെറുകാറ്റിലെ മുല്ല-
വല്ലിപോൽ വിറകൊൾകെ,
വല്ലിപോല്‍ വിറകൊള്‍കെ,
 
കേവലം നേരമ്പോക്കായ്
കൃത്രിമസ്വരത്തി, ല-
പ്പൂവമ്പന്‍പ്പൂവമ്പൻ പറകയാ-
ണെന്നോടീവിധം തോഴി:
 
"പനിനീർപ്പുവൊന്നിന്നു
"പനിനീര്‍പ്പുവൊന്നിന്നു
നീയെനിക്കേകാമെങ്കിൽ
നീയെനിക്കേകാമെങ്കില്‍
പകരം നിനക്കു ഞാന്‍ഞാൻ
തന്നിടാമൊരുകൂട്ടം!"
 
വല്ലോരും വന്നെത്തിയാ-
ലാ രംഗം കണ്ടാല്‍പ്പോരേകണ്ടാൽപ്പോരേ?
വയ്യാവേലയ്ക്കൊന്നിനി
വേറെ വല്ലതും വേണോ?
വരി 135:
പണ്ടത്തെക്കുട്ടിക്കളി-
യിനിയും കൈവിട്ടിട്ടി-
ല്ലുണ്ടതിൻ പൊടിക്കൈകൾ
ല്ലുണ്ടതിന്‍ പൊടിക്കൈകള്‍
ചിലതിപ്പൊഴും കൈയില്‍കൈയിൽ!
 
പൂ കൊടുക്കാതദ്ദേഹം
വരി 143:
 
എന്തുചെയ്തീടും, തോഴി?-
വിഷമിച്ചു ഞാന്‍ഞാൻ, നാനാ-
ചിന്തകള്‍ചിന്തകൾ പൊങ്ങിപ്പൊങ്ങി-
ത്തുടിച്ചു മമ ചിത്തം.
 
വരി 153:
 
പ്രണയം മൂളും പക്ഷേ,
സമ്മത, മെന്നാലും, നിര്‍നിർ-
ഘൃണമായ് മറ്റൊന്നില്ലേ?-
ലോകനീതിയാം വ്യാഘ്രം!
 
ആയതിന്‍ആയതിൻ ദുരാചാര-
ദംഷ്ട്രകൾ, താരുണ്യത്തിൻ
ദംഷ്ട്രകള്‍, താരുണ്യത്തിന്‍
ന്യായഗദ്ഗദം കേട്ടാല്‍കേട്ടാൽ
വിടുമോ, നൈര്‍മ്മല്യത്തെനൈർമ്മല്യത്തെ?
 
ഏതു സത്യവും മൂടാ-
നതിനുണ്ടല്ലോ കൈയില്‍കൈയിൽ
പീതമാമൊരു വസ്ത്രം;
ജീർണ്ണിച്ചോരപമാനം.
ജീര്‍ണ്ണിച്ചോരപമാനം.
 
ഞാനതു ചാര്‍ത്താമെന്റെചാർത്താമെന്റെ
ജീവനാഥനുവേണ്ടി
മാനസം മദീയം, ഹാ,
രാഗനിർമ്മലമല്ലോ!
രാഗനിര്‍മ്മലമല്ലോ!
 
ഉടനേ മുന്നില്‍പ്പൂത്തുമുന്നിൽപ്പൂത്തു-
നിന്നൊരാപ്പനിനീർപ്പൂ-
നിന്നൊരാപ്പനിനീര്‍പ്പൂ-
ച്ചെടി ചായ്ച്ചൊരു പൂവു
പൊട്ടിച്ചു സമ്മാനിച്ചേന്‍സമ്മാനിച്ചേൻ!
 
"പകരം തരാനിതാണെ"-
ന്നുചൊ, ന്നല്‍പംന്നൽപം നീങ്ങി
സ്വകരത്താലെന്‍സ്വകരത്താലെൻ ശിര-
സ്സുയർത്തി, പ്രേമോന്മത്തൻ-
സ്സുയര്‍ത്തി, പ്രേമോന്മത്തന്‍-
 
തോഴി, നീ തലതാഴ്ത്തു-
വരി 187:
ളെന്നല്ല, ജാതാമോദം,
 
തദ്ഗളനാളത്തിലെൻ-
തദ്ഗളനാളത്തിലെന്‍-
കരവല്ലികൾ കോർത്തു
കരവല്ലികള്‍ കോര്‍ത്തു
ഗദ്ഗദസ്വരത്തിൽ, ഞാൻ
ഗദ്ഗദസ്വരത്തില്‍, ഞാന്‍
ചൊല്ലിനേനിതുമാത്രം:
 
"പൂവതു ... ഞാന്‍ഞാൻ തന്നതു ...
വാടിപ്പോം!- എന്നാ ...ലെന്റെ
ജീവനിൽ ... ഭവാൻ ചേർത്ത
ജീവനില്‍ ... ഭവാന്‍ ചേര്‍ത്ത
പുളകം ... മായില്ലല്ലോ!"
-7-10-1933
വരി 200:
ഗീതം മൂന്ന്
 
കുളിര്‍വനികയില്‍കുളിർവനികയിൽ നീയും സഖികളും
കുറുമൊഴികള്‍കുറുമൊഴികൾ നനച്ചുല്ലസിക്കവേ;-
 
അരികിലായി നിന്നോമനപ്പേടമാന്‍നിന്നോമനപ്പേടമാൻ
കറുകനാമ്പും ചവച്ചുനിന്നീടവേ
 
വരി 209:
ഹൃദയമോഹനം ലാലസിച്ചീടവേ;-
 
അവിടെ, നിന്മണിമേടയി, ലെത്തി ഞാന്‍ഞാൻ
തവ സഹോദരസന്ദർശനോത്സുകൻ!
തവ സഹോദരസന്ദര്‍ശനോത്സുകന്‍!
 
ഝടിതി മണ്‍കുടംമൺകുടം താഴെയിട്ടോടിയ-
ച്ചെടികളില്‍ച്ചെന്നൊളിച്ചുച്ചെടികളിൽച്ചെന്നൊളിച്ചു നീയെങ്കിലും
 
കനകപഞ്ജരാന്തസ്ഥയാം ശാരിക
കളരവങ്ങളാല്‍ച്ചെയ്തുകളരവങ്ങളാൽച്ചെയ്തു മാം സ്വാഗതം!
 
സരസസത്കാരലോലനാം നിന്‍പ്രിയനിൻപ്രിയ-
സഹജ, നെൻമുഖം ദർശിച്ചമാത്രയിൽ,
സഹജ, നെന്‍മുഖം ദര്‍ശിച്ചമാത്രയില്‍,
 
വിരവിലോടിയണഞ്ഞെന്‍കരംവിരവിലോടിയണഞ്ഞെൻകരം ഗഹിച്ചൊരു
മണിമച്ചിലെന്നെ നയിക്കയായ്,
 
വിവിധസംഭാഷണാഹ്ലാദപൂർവ്വക-
വിവിധസംഭാഷണാഹ്ലാദപൂര്‍വ്വക-
മവിടെ ഞങ്ങളിരിക്കുന്നവേളയിൽ,
മവിടെ ഞങ്ങളിരിക്കുന്നവേളയില്‍,
 
മണിനിനദമെന്നോണം, വെളിയില്‍വെളിയിൽ, നിന്‍നിൻ-
മധുരഹാസം ലയിച്ചു പലപ്പൊഴും!
 
ജനലിലൂടെ ഞാന്‍ഞാൻ നോക്കുമ്പൊഴൊക്കെയും
കനകവിദ്യുല്ലതപോലൊളിച്ചു നീ!
 
മലർവനികയിൽ നിൽക്കുന്ന നിന്നെ, യെൻ-
മലര്‍വനികയില്‍ നില്‍ക്കുന്ന നിന്നെ, യെന്‍-
മനസിലന്നേ കുരുക്കിക്കഴിഞ്ഞു ഞാന്‍ഞാൻ.
 
പ്രതിഭപോലെഴും നിന്നംഗസൌഭഗം
പ്രതിഫലിച്ചിതെൻ സ്വപ്നരംഗങ്ങളിൽ.
പ്രതിഫലിച്ചിതെന്‍ സ്വപ്നരംഗങ്ങളില്‍.
 
അനുദിന, മന്നുതൊട്ടു, നിന്‍മേടയിനിൻമേടയി-
ലണയുവാനെനിക്കുണ്ടായി മോഹവും.
 
അവസരം നല്‍കിനൽകി, നീയെനിക്കോമലേ,
തവ സഹജന്റെ ജീവനായ്ത്തീരുവാന്‍ജീവനായ്ത്തീരുവാൻ.
 
സുദൃഢമാക്കി ഞാന്‍ഞാൻ, യാഡൃച്ഛികാദിത-
ഹൃദയബന്ധമതാത്മതന്തുക്കളാൽ!
ഹൃദയബന്ധമതാത്മതന്തുക്കളാല്‍!
 
ഒരുവശത്തെന്തൊരത്ഭുതസൌഹൃദം!
വരി 256:
അനുദിനം വിദ്യാലയത്തിലേക്ക-
ക്കനകാംഗി പോകുന്നതീ വഴിയാം.
പുലര്‍കാലത്തൂമഞ്ഞുപുലർകാലത്തൂമഞ്ഞു തേഞ്ഞുമാഞ്ഞ-
ങ്ങിളവെയിലെങ്ങും പരന്നിടുമ്പോള്‍പരന്നിടുമ്പോൾ;
 
വഴിവക്കിലോരോരോ തൈമരങ്ങള്‍തൈമരങ്ങൾ
കുളിർകാറ്റിലാഞ്ഞാഞ്ഞിളകിടുമ്പോൾ;
കുളിര്‍കാറ്റിലാഞ്ഞാഞ്ഞിളകിടുമ്പോള്‍;
 
പരിചേലും കാനനമുല്ലകള്‍തന്‍കാനനമുല്ലകൾതൻ
പരിമളം മാഞ്ഞുതുടങ്ങീടുമ്പോള്‍മാഞ്ഞുതുടങ്ങീടുമ്പോൾ;
 
ഒരുകൈയില്‍ഒരുകൈയിൽ നാലഞ്ചു പുസ്തകവും
മറുകൈയില്‍മറുകൈയിൽ കൊച്ചുകുടയുമായി,
 
ഇതിലേ കടന്നു നടന്നുപോമ-
പ്പുതുതായ്പ്പൂമൊട്ടിട്ട മുല്ലവല്ലി!
 
അവിടെ, യെന്‍യെൻ വീട്ടിന്‍പടിക്കവീട്ടിൻപടിക്ക, ലൊറ്റ-
യ്ക്കവളെയും നോക്കി ഞാന്‍ഞാൻ കാത്തുനില്‍ക്കുംകാത്തുനിൽക്കും.
 
അവിടെ ഞാന്‍ഞാൻ നില്‍പതുനിൽപതു കണ്ടുപോയാ-
ലവളുട, നെന്തോ, തല കുനിക്കും.
 
ക്ഷണമൊരു നേരിയ മന്ദഹാസ-
മണയുമച്ചെന്തളിർച്ചുണ്ടുകളിൽ.
മണയുമച്ചെന്തളിര്‍ച്ചുണ്ടുകളില്‍.
 
വികസിക്കും രണ്ടു നുണക്കുഴിയാ
വിമലാംഗിതൻ പൂങ്കവിളിണയിൽ!
വിമലാംഗിതന്‍ പൂങ്കവിളിണയില്‍!
 
അരികിലണഞ്ഞാല്‍അരികിലണഞ്ഞാൽ, തല ചെരിച്ചൊ-
ന്നവളെന്നെ മന്ദമൊളിഞ്ഞുനോക്കും.
 
അകലെ, യാ നേര്‍വഴിപ്പാതനേർവഴിപ്പാത രണ്ടായ്-
ത്തിരിയും മരച്ചോട്ടിലെത്തുവോളം,
 
ഒരുവശത്തൽപമുയർന്നുനിൽക്കും
ഒരുവശത്തല്‍പമുയര്‍ന്നുനില്‍ക്കും
പുരവേലിയെന്നെ മറയ്ക്കുവോളം,
 
വരി 295:
ത്തരളാക്ഷി, യെന്നെത്തിരിഞ്ഞുനോക്കും!
 
നടരെല്ലാം വേര്‍പെട്ടവേർപെട്ട രംഗകമ്പോ-
ലിടവഴി ശൂന്യമായ് മാറ്റി, യേവം,
 
വിരവിലെൻ ദൃഷ്ടിപഥത്തിൽനിന്നാ-
വിരവിലെന്‍ ദൃഷ്ടിപഥത്തില്‍നിന്നാ-
സ്സുരഭിലസ്വപ്നം മറഞ്ഞുതീര്‍ന്നാല്‍മറഞ്ഞുതീർന്നാൽ,
 
കൃതകൃത്യനായപോല്‍കൃതകൃത്യനായപോൽ, പിന്നെ, ഞാനെന്‍ഞാനെൻ-
സദനത്തിലേക്കു മടങ്ങിപ്പോരും! ...
 
അഭിനയിക്കാതില്ലൊരുദിനമി-
ച്ചപലമാമേകാങ്കനാടകം ഞാന്‍ഞാൻ!
 
അവനതമൌലിയായ്, മുന്നിലൂട-
ബ്ഭുവനൈകഭാഗ്യം കടന്നുപോകേ;
 
ഹൃദയത്തിന്‍സ്വസ്ഥതഹൃദയത്തിൻസ്വസ്ഥത വിശ്രമിപ്പോ-
രതിഗൂഢമാകുമഗാധതകൾ,
രതിഗൂഢമാകുമഗാധതകള്‍,
 
തരിതരിപ്പിക്കുമാറെങ്ങുനിന്നോ
വരുമൊരു മായികരോമഹര്‍ഷംമായികരോമഹർഷം!-
 
അറിയാതെന്നാത്മാവിലപ്പൊ, ളേതോ
നിരഘമാം നിര്‍വ്വൃതിനിർവ്വൃതി സഞ്ചരിക്കും! ...
 
അതുമാത്രമാശിച്ചാണാ വഴിയി-
ലവളെയും കാത്തു ഞാന്‍ഞാൻ നില്‍പതെന്നുംനിൽപതെന്നും.
-29-2-1932
 
ഗീതം അഞ്ച്
 
അത്തരംഗിണിതന്‍അത്തരംഗിണിതൻ തടത്തി, ല-
പ്പുത്തിലഞ്ഞിത്തണലിലായ്
 
വരി 331:
നുച്ചനേരമന്നേകനായ്.
 
അപ്പൊരിവെയ്ലിൽക്കത്തിയാളിയാ
അപ്പൊരിവെയ്ലില്‍ക്കത്തിയാളിയാ
മൽപ്പരിസരമണ്ഡലം.
മല്‍പ്പരിസരമണ്ഡലം.
 
വൃക്ഷശാഖയില്‍വൃക്ഷശാഖയിൽ വിശ്രമിക്കയായ്-
പ്പക്ഷിവൃന്ദം നിരാതപം.
 
കാട്ടുപുല്ലുകൾക്കുള്ളിലായൊളി-
കാട്ടുപുല്ലുകള്‍ക്കുള്ളിലായൊളി-
ഞ്ഞാട്ടിടയനുറക്കമായ്!-
 
മന്ദ, മപ്പോളെന്‍മപ്പോളെൻ മുന്നിലായൊരു
മൺകുടവുമായെത്തി നീ.
മണ്‍കുടവുമായെത്തി നീ.
 
അത്ഭുതാവഹമാമൊരാനന്ദ-
സ്വപ്നമായ് നിന്നെക്കണ്ടു ഞാന്‍ഞാൻ!
 
തമ്മിലല്‍പമിടഞ്ഞുതമ്മിലൽപമിടഞ്ഞു നമ്മുടെ
കൺമുനകളെന്തിനോ!
കണ്‍മുനകളെന്തിനോ!
 
ആനതാസ്യയായ് വെള്ളവും മുക്കി
വരി 353:
 
ദൂരെ നീ പോയ്മറഞ്ഞിടുംവരേ-
യ്ക്കോമനേ, നിന്നെ നോക്കി ഞാന്‍ഞാൻ!
 
മന്ദമന്ദമനുപദം തവ
വരി 361:
ത്തെത്തിടുന്നതായ്ത്തോന്നി മേ;
 
വിസ്മൃതിവിട്ടുയർന്നിടും ചില
വിസ്മൃതിവിട്ടുയര്‍ന്നിടും ചില
സുസ്മരണകള്മാതിരി.
 
അമ്മനോഹരചിന്തയി, ലൊന്നു
കണ്ണടയ്ക്കുവാന്‍കണ്ണടയ്ക്കുവാൻ നോക്കി ഞാന്‍ഞാൻ! ...
 
ചൂടുതാണു, വെയിലുപോയ്, മൃദു-
പാടലാഭമായ് വാനിടം.
 
മർമ്മരംവീശി മന്ദവായുവിൽ
മര്‍മ്മരംവീശി മന്ദവായുവില്‍
മഞ്ജരിതലതാളികൾ.
മഞ്ജരിതലതാളികള്‍.
 
എന്മയക്കം കഴിഞ്ഞു;-തെല്ലിട
കണ്മിഴിച്ചു കിടന്നു ഞാന്‍ഞാൻ.
 
ചുറ്റുപാടും പരന്നു നേരിയ
പുഷ്പസൌരഭവീചികൾ.
പുഷ്പസൌരഭവീചികള്‍.
 
ഉജ്ജ്വലിക്കയായ് കൊച്ചുമേഘങ്ങള്‍കൊച്ചുമേഘങ്ങൾ
പശ്ചിമാംബരവീഥിയിൽ.
പശ്ചിമാംബരവീഥിയില്‍.
 
സാവധാനമെണീറ്റനന്തര-
മാവഴി ഞാന്‍ഞാൻ മടങ്ങിനേന്‍മടങ്ങിനേൻ.
 
അപ്പൊഴുതെന്നില്‍അപ്പൊഴുതെന്നിൽ, ത്തപ്തചിന്തയൊ-
ന്നുത്ഭവിപ്പതായ്ത്തോന്നി മേ.
 
ഹേതുവില്ലാതെന്‍ഹേതുവില്ലാതെൻ മാനസം വൃഥാ
വേദനിച്ചു മധുരമായ്.
 
ഇപ്രപഞ്ചമറിഞ്ഞിടാതെന്നി-
ലുത്ഭവിച്ചൊറ്റമാത്രയിൽ,
ലുത്ഭവിച്ചൊറ്റമാത്രയില്‍,
 
നാദമില്ലാതടർന്നുപോയ്ച്ചില
നാദമില്ലാതടര്‍ന്നുപോയ്ച്ചില
രോദനത്തിൻകുമിളകൾ!
രോദനത്തിന്‍കുമിളകള്‍!
 
മന്ദമന്ദം തിരക്കിയെന്തിനോ
വരി 406:
ഗീതം ആറ്
 
മല്ലിക, യവള്‍യവൾ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
വരി 412:
 
ഇങ്ങിതാ വരികയാ-
ണാളിമാര്‍ണാളിമാർ ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?
 
എള്ളോളം നാണമില്ലാ-
തിന്നവള്‍തിന്നവൾ, വെറും പച്ച-
ക്കളങ്ങളവരോടു
പറഞ്ഞിരിക്കാം.
വരി 426:
ച്ചിരിച്ചിരിക്കാം.
 
ഇന്നവര്‍ഇന്നവർ മാറിമാറി
വന്നിനി ക്കളിയാക്കി-
ക്കൊന്നിടും കനിവില്ലാ-
വരി 441:
ധരിച്ചിരുന്നു!
 
നീയും നിന്‍നിൻ പ്രണയവും
പ്രേമലേഖനങ്ങളും
പൂവല്ലിക്കുടിലിൽ നിൻ
പൂവല്ലിക്കുടിലില്‍ നിന്‍
കാത്തിരിപ്പും;
 
നിത്യവും ദിനാന്തത്തില്‍ദിനാന്തത്തിൽ
പൂ പറിക്കുവാനെന്ന
സത്യവാചകമൊന്നു
വരി 453:
ഞങ്ങളെ വിട്ടുപിരി-
ഞ്ഞൊറ്റയായ് പ്പൂവനത്തി-
ലങ്ങിങ്ങായെഴുന്ന നിന്‍നിൻ-
വിഹരണവും!-
 
എങ്കിലു, മന്നുതന്നെ-
യീ നിഗൂഢോത്സവങ്ങൾ
യീ നിഗൂഢോത്സവങ്ങള്‍
ശങ്കികാതിരുന്നില്ല
ഞങ്ങളാരും
വരി 463:
അത്ഭുത, മിതുവരെ
ഞങ്ങളെയിവയിലൊ-
രൽപവുമറിയിക്കാ-
രല്‍പവുമറിയിക്കാ-
തിരുന്നല്ലോ, നീ!
 
ഒട്ടുനാൾ ഞങ്ങൾതേടി-
ഒട്ടുനാള്‍ ഞങ്ങള്‍തേടി-
ക്കണ്ടിടാഞ്ഞതിന്‍ക്കണ്ടിടാഞ്ഞതിൻ തുമ്പു
കിട്ടിപ്പോയ്!-ഇനി, നിന്നെ
വിടില്ല ഞങ്ങള്‍ഞങ്ങൾ! ..."
 
ഈവിധത്തിലിന്നവ-
രേവരും ഹൃദയത്തില്‍ഹൃദയത്തിൽ
ഭാവനാസരണികൾ
ഭാവനാസരണികള്‍
തെളിച്ചിരിക്കും!-
 
വരി 482:
 
ഇങ്ങിതാ വരികയാ-
ണാളിമാര്‍ണാളിമാർ, ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?
 
മല്ലിക, യവള്‍യവൾ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
വരി 495:
 
നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊയ്കക്കടവുകല്ലിൽ?
ത്താമരപ്പൊയ്കക്കടവുകല്ലില്‍?
 
ആളുമുല്‍ക്കണ്ഠയാല്‍ആളുമുൽക്കണ്ഠയാൽ നിന്നരികി-
ലോളങ്ങളോരോന്നായോടിയെത്തി,
 
കേളിനീരാട്ടിനിറങ്ങുവാൻ, നിൻ-
കേളിനീരാട്ടിനിറങ്ങുവാന്‍, നിന്‍-
കാലുപിടിച്ചു വിളിക്കയല്ലീ?
 
വരി 506:
യെന്നിട്ടുമെന്തേ മടിച്ചിരിപ്പൂ!
 
സൂരനുയര്‍ന്നുസൂരനുയർന്നു, വെയിലുമൂത്തു,
വാരിളങ്കാറ്റില്‍ത്തണുപ്പുവാരിളങ്കാറ്റിൽത്തണുപ്പു മാഞ്ഞു.
 
ദൂരത്താക്കുന്നിന്മുടിയിൽനിന്നു-
ദൂരത്താക്കുന്നിന്മുടിയില്‍നിന്നു-
മോരോന്നായ് മേഘമുയര്‍ന്നകന്നുമേഘമുയർന്നകന്നു.
 
ആമന്ദം ജോലിത്തിരക്കുകളില്‍ജോലിത്തിരക്കുകളിൽ
ഗാമം മുഴുവനും വ്യാപരിച്ചു.
 
നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊകക്കടവുകല്ലിൽ?
ത്താമരപ്പൊകക്കടവുകല്ലില്‍?
 
ആരോമലേ, നിന്‍നിൻ മനോവിഹംഗം
പാറിപ്പറക്കുന്നതേതു രംഗം?
 
ഹാ, തവ സങ്കല്‍പംസങ്കൽപം വിശ്രമിപ്പ-
തേതു ഗന്ധർവ്വലതാനികുഞ്ജം?
തേതു ഗന്ധര്‍വ്വലതാനികുഞ്ജം?
 
പിന്തിരിഞ്ഞേവം നീ കാത്തിരിക്കു-
മുൽപലസായകനേതു ധന്യൻ?
മുല്‍പലസായകനേതു ധന്യന്‍?
 
തെല്ലകലത്താ വനത്തില്‍നിന്നുംവനത്തിൽനിന്നും
മെല്ലെപ്പുറപ്പെടും വേണുഗാനം,
 
സഞ്ചലശോണിമ നിന്‍നിൻ കവിളില്‍കവിളിൽ
സഞ്ജനിപ്പിക്കുവാനെന്തു ബന്ധം!
 
ആ മോഹനാംഗനാമാട്ടിടയ-
നാരോമലേ, നിനക്കാരൊരുവന്‍നിനക്കാരൊരുവൻ?
 
നാലുപാടും നീ പകച്ചുനോക്കി
വരി 545:
ഗീതം എട്ട്
 
കഴിഞ്ഞകാലത്തിന്‍കഴിഞ്ഞകാലത്തിൻ മൃദുലസൌരഭം
വഴിഞ്ഞൊഴുകു, മെന്‍മെൻ ചപലചിന്തകള്‍ചപലചിന്തകൾ,
 
ഇനിയുമോമലേ, വരികയാണു നിന്‍നിൻ
പ്രണയഭിക്ഷയ്ക്കുമിരന്നനാരതം,
 
വരി 554:
ന്നനുമതിയുടെ മടിയിലൊന്നു നീ!
 
അയി മനോരമേ, യറിയ, നിന്നില്‍നിനിന്നിൽനി-
ന്നരുതെനിക്കൊന്നുമൊളിച്ചുവെയ്ക്കുവാൻ.
ന്നരുതെനിക്കൊന്നുമൊളിച്ചുവെയ്ക്കുവാന്‍.
 
ഇതിനുമുന്‍പുഇതിനുമുൻപു ഞാന്‍ഞാൻ പലേതവണയും
ശിഥിലമായൊരെന്‍ശിഥിലമായൊരെൻ ഹൃദയമീവിധം,
 
പരമനഗ്നമായ് വലിച്ചെറിഞ്ഞു, നിന്‍നിൻ
പരിഭവത്തിന്റെ പദതലങ്ങളില്‍പദതലങ്ങളിൽ!-
 
ഇനിയു, മെന്നിട്ടു, മൊരുക്കമില്ല നീ-
യനുശയത്തിലൊന്നിഴഞ്ഞുചെല്ലുവാൻ.
യനുശയത്തിലൊന്നിഴഞ്ഞുചെല്ലുവാന്‍.
 
അമിതകോപത്താ, ലറിഞ്ഞിടാതെ, നി-
ന്നധരപല്ലവം വിറച്ചിടുമ്പൊഴും,
 
പനീരലരെതിര്‍ക്കവിപനീരലരെതിർക്കവി, ളരുണിമ
പതിന്മടങ്ങായി, ത്തുടുത്തിടുമ്പൊഴും,
 
വരി 575:
യനുഭവിക്കയാണൊരു നവോത്സവം!
 
കുറവതില്ല നിന്‍നിൻ വശീകരത്വ, മി-
ക്കുപിതഭാവം നീ വരിക്കിലും സ്വയം?
 
വരി 585:
 
കഴിഞ്ഞതൊക്കെയും കഴിഞ്ഞു-മേലിലി-
ക്കലഹരംഗത്തില്‍ക്കലഹരംഗത്തിൽ കടന്നിടേണ്ട നാം!
 
പരമഗൂഢമാം സ്വകാര്യമൊന്നു ഞാന്‍ഞാൻ
പറഞ്ഞിടാം!-വരികരികിലോമലേ! ...
-2-9-1932
 
ഗീതം ഒന്‍പത്ഒൻപത്
 
മമ ജീവനായകന്‍ജീവനായകൻ വന്നുപോയി,
മണി വീണ വേഗം മുറുക്കു തോഴി!
 
സുലളിതസൌവർണ്ണതാലമൊന്നിൽ
സുലളിതസൌവര്‍ണ്ണതാലമൊന്നില്‍
സുരഭിലതാംബൂലം സജ്ജമാക്കൂ!
 
വിധുരത വിട്ടാച്ചഷകമൊന്നില്‍വിട്ടാച്ചഷകമൊന്നിൽ
മധുരപാനീയം പകര്‍ന്നെടുക്കൂപകർന്നെടുക്കൂ!
 
ഇടയില്ലെനിക്കിനിയൊന്നിനും-ഞാ-
നിടറും കാല്‍വെപ്പാലങ്ങോടിയെത്തികാൽവെപ്പാലങ്ങോടിയെത്തി,
 
പ്രണയസ്മിതങ്ങളാല്‍പ്രണയസ്മിതങ്ങളാൽ സ്വാഗതം ചെ-
യ്തണിമച്ചില്‍യ്തണിമച്ചിൽ പൂജിച്ചിരുത്തിടട്ടെ!
 
സഖി, നീയദ്ദേഹത്തെസ്സത്കരിക്കാൻ
സഖി, നീയദ്ദേഹത്തെസ്സത്കരിക്കാന്‍
സകലതും വേഗത്തില്‍വേഗത്തിൽ സജ്ജമാക്കൂ! ...
 
അകലെ, യദ്ദേവന്‍യദ്ദേവൻ കയറിയെത്തും
ശകടചക്രോത്ഥകധൂളിയല്ലേ,
 
ഉടനുടനവ്യക്തചിന്തകൾപോ-
ഉടനുടനവ്യക്തചിന്തകള്‍പോ-
ലുയരുന്നതന്തരീക്ഷത്തിലെല്ലാം?
 
പ്രതിമാത്രം ദൂരത്തു കേള്‍പ്പതെകേൾപ്പതെ, ന്താ-
ക്കുതിരക്കുളമ്പടിയൊച്ചയല്ലേ?
 
മതിയിനിശ്ശങ്കവേ, ണ്ടെത്തുവതാ
മദനമനോഹരന്‍തന്നെമദനമനോഹരൻതന്നെ, തോഴി!
 
ഇതു കഷ്ട, മെന്തെനിക്കാവതില്ലെന്‍മെന്തെനിക്കാവതില്ലെൻ-
ഹൃദയത്തുടിപ്പൊന്നടക്കിനിർത്താൻ!
ഹൃദയത്തുടിപ്പൊന്നടക്കിനിര്‍ത്താന്‍!
 
ഇടറുന്നെന്‍കാലുകള്‍ഇടറുന്നെൻകാലുകൾ-നെറ്റി, നോക്കൂ
കുടുകുടെ, ക്കഷ്ടം, വിയര്‍ത്തുപോയിവിയർത്തുപോയി!
 
തെരുതെരെപ്പായുന്നു മിന്നലോരോ
വരി 633:
 
ഒരുവാക്കു, വേണ്ട പോ, ട്ടക്ഷരമൊ-
ന്നരുളുവാൻപോലുമശക്തയായ് ഞാൻ!
ന്നരുളുവാന്‍പോലുമശക്തയായ് ഞാന്‍!
 
ഇതുവിധം സംഭ്രമിച്ചിങ്ങു നിന്നാല്‍നിന്നാൽ
മതിയിലെന്നോടെന്തു തോന്നുമാവോ!
 
പരിഭവമെന്‍പരിഭവമെൻ നാഥനില്ല-തോഴി,
പറയുകെന്നോ, ടെന്തുചെയ്യണം ഞാന്‍ഞാൻ? ...
-25-8-1933
 
ഗീതം പത്ത്
 
അല്‍പഭാഗ്യഅൽപഭാഗ്യ ഞാ, നത്ഭുതാംഗ, നിന്‍നിൻ-
സ്വപ്നസൌധത്തിലെങ്കിലും,
 
മൽപ്രണയലഹരിയാലൊരു
മല്‍പ്രണയലഹരിയാലൊരു
പുഷ്പതലം രചിക്കുകില്‍രചിക്കുകിൽ!
 
കണ്ണുനീരിലലിഞ്ഞുചേരുമീ
മന്മനോരാഗസൌരഭം,
 
നീയിനിയുമറിഞ്ഞിടാത്തതിൽ
നീയിനിയുമറിഞ്ഞിടാത്തതില്‍
നീരസം ലേശമില്ല മേ!
 
വരി 660:
 
 
മണ്ണടിഞ്ഞു മറയു, മിക്കുളിര്‍മിക്കുളിർ-
മഞ്ജുമുല്ലമലരുകൾ-
മഞ്ജുമുല്ലമലരുകള്‍-
 
ഉൾപ്പുളകദമായിടുന്നൊരീ-
ഉള്‍പ്പുളകദമായിടുന്നൊരീ-
യുത്സവകാലമീവിധം,
 
ഹന്ത, നാം തപ്തചിന്തയാല്‍തപ്തചിന്തയാൽ, പാഴില്‍പാഴിൽ
സന്ത്യജിക്കുന്നതെന്തിനായ്?
 
വരി 673:
 
വീണവായന കേട്ടു കേട്ടു നീ
വീണുറങ്ങുന്നവേളയിൽ,
വീണുറങ്ങുന്നവേളയില്‍,
 
തെല്ലകലെയാ വല്ലകി വെച്ചു
മെല്ലെയെൻ കരവല്ലിയാൽ,
മെല്ലെയെന്‍ കരവല്ലിയാല്‍,
 
അച്ചെറുമൃദുകുന്തളച്ചുരു-
വരി 685:
 
രാഗലോലയെനിക്കൊരു വെറും
രാവുമാത്രം കഴിയുകില്‍കഴിയുകിൽ!
 
കോമളോല്‍ഫുല്ലതാരകള്‍കോമളോൽഫുല്ലതാരകൾ മാഞ്ഞു
കോടക്കാര്‍മൂടികോടക്കാർമൂടി വാനിടം,
 
ഈ വിജനനികുഞ്ജകത്തിലെൻ
ഈ വിജനനികുഞ്ജകത്തിലെന്‍
ദേവ, ഞാനേവമേകയായ്,
 
വരി 696:
യെത്രനേരം കഴിയണം?
 
ആടലാർന്നീടുമെൻ മനസ്സുപോൽ
ആടലാര്‍ന്നീടുമെന്‍ മനസ്സുപോല്‍
വാടുമീ മുല്ലമാലയും
 
പേറി, ഞാനിതാ പോകയാ, ണശ്രു-
ധാരയില്‍ധാരയിൽ വീണ്ടും മുങ്ങുവാന്‍മുങ്ങുവാൻ!
 
എന്നൊരുരാവിലെങ്കിലും ഭവാ-
നെന്നരികിലണയുകിൽ,
നെന്നരികിലണയുകില്‍,
 
അന്നൊരാനന്ദസുസ്മിതത്തിലി-
ക്കണ്ണുനീര്‍ക്കണ്ണുനീർ ഞാന്‍ഞാൻ പൊതിഞ്ഞിടാം! ...
-1-2-1933
 
വരി 712:
 
അല്ലണിവേണി കെട്ടിവെച്ചുള്ളിലീ
മുല്ലമാല ഞാന്‍ഞാൻ ചൂടിച്ചിടട്ടെയോ?
 
ചുംബനങ്ങളാൽ പേർത്തുമിച്ചെന്തളിർ-
ചുംബനങ്ങളാല്‍ പേര്‍ത്തുമിച്ചെന്തളിര്‍-
ച്ചുണ്ടുരണ്ടും ചുവപ്പിച്ചിടട്റ്റെയോ?
 
കോമളാശ്ലേഷധാരയാല്‍കോമളാശ്ലേഷധാരയാൽ നിന്നെ, ഞാന്‍ഞാൻ
രോമഹര്‍ഷത്തില്‍രോമഹർഷത്തിൽ നീന്തിച്ചിടെട്ടയോ?
 
ചൊൽകയേ, മൽപ്രിയേ, നിൻ കുളിരുടൽ
ചൊല്‍കയേ, മല്‍പ്രിയേ, നിന്‍ കുളിരുടല്‍
പുല്‍കിപുൽകി ഞാനൊരു ഗാനമാകട്ടെഓ?
 
അന്യനാണോ വരാംഗി ഞാ, നേവമെന്‍നേവമെൻ-
മുന്നില്‍മുന്നിൽ നിന്നിത്ര നാണം കുണുങ്ങുവാന്‍കുണുങ്ങുവാൻ?
 
തട്ടിമാറ്റുമാറില്ലൊരു പുഷ്പവും
തൊട്ടു ചുറ്റും പറക്കുന്ന വണ്ടിനെ,
 
എത്രയോമല്‍എത്രയോമൽ സ്വകാര്യങ്ങളാണതു
വിസ്തരിളതത്താരിൻചെവികളിൽ!
വിസ്തരിളതത്താരിന്‍ചെവികളില്‍!
 
ഇല്ലതിനൊരു ലജ്ജയും, തന്നടു-
ത്തുല്ലസിപ്പതിനിഷ്ടമില്ലായ്കയും,
 
പട്ടുസാരി ഞാന്‍ഞാൻ നേരെയാക്കാം-ഇതാ
ഞെട്ടി, ദൂരത്തൊഴിഞ്ഞുകഴിഞ്ഞു നീ!
 
തല്ലിടൊല്ലേവമെന്നെ നീ ദൂരെ നി-
ന്നുല്ലസന്മൃദുചില്ലിക്കൊടികളാൽ!
ന്നുല്ലസന്മൃദുചില്ലിക്കൊടികളാല്‍!
 
ചേലിലാലോല നീലാളകാളികള്‍നീലാളകാളികൾ
കേളിയാടുമിക്കോമളനെറ്റിയിൽ,
കേളിയാടുമിക്കോമളനെറ്റിയില്‍,
 
ഉദ്രസം സമ്മതിച്ചാലുമിന്നൊരു
കൊച്ചുകുങ്കുമപ്പോട്ടണിയിക്കുവാൻ!
കൊച്ചുകുങ്കുമപ്പോട്ടണിയിക്കുവാന്‍!
 
മഞ്ഞുതുള്ളികള്‍മഞ്ഞുതുള്ളികൾ വീണു വിരിഞ്ഞിടും
മഞ്ജുവാമൊരു ചെമ്പനീര്‍പ്പൂവുപോല്‍ചെമ്പനീർപ്പൂവുപോൽ,
 
വേർപ്പു ചിന്നിപ്പൊടിഞ്ഞാത്തലജ്ജയാൽ
വേര്‍പ്പു ചിന്നിപ്പൊടിഞ്ഞാത്തലജ്ജയാല്‍
ചോപ്പിരട്ടിച്ചൊരിക്കവിൾത്തട്ടുകൾ,
ചോപ്പിരട്ടിച്ചൊരിക്കവിള്‍ത്തട്ടുകള്‍,
 
പ്രാതിനിധ്യം വഹിക്കയല്ലല്ലി, നിന്‍നിൻ
മേദുരസ്നേഹചിന്തകൾക്കൊക്കെയും?
മേദുരസ്നേഹചിന്തകള്‍ക്കൊക്കെയും?
 
ഞാനറിഞ്ഞുകഴിഞ്ഞേനവയിലെ-
ഗ്ഗാനസാന്ദ്രമാം സന്ദേശമോമലേ!
 
ചന്ദ്രലേഖ കിളര്‍ന്നൊരുകിളർന്നൊരു നേരിയ
ചന്ദ്രിക വീണുലാവിയെല്ലാടവും,
 
നാമിരുവര്‍നാമിരുവർ തനിച്ചായ്-വെളിയില-
ഗാമമെല്ലാമൊതുങ്ങിയുറക്കമായ്
 
എണ്ണ തീര്‍ന്നുതീർന്നു വിളക്കില്‍വിളക്കിൽ-പിടയുമ-
സ്സ്വര്‍ണ്ണദീപംസ്സ്വർണ്ണദീപം ക്ഷണത്തില്‍ക്ഷണത്തിൽ പൊലിഞ്ഞുപോം.
 
പിന്നെ?-യെന്തിനിനിയും നമിപ്പതി-
സ്സുന്ദരാനനം, ലജ്ജാവിവര്‍ണ്ണമായ്ലജ്ജാവിവർണ്ണമായ്? ...
-2-6-1932
 
വരി 779:
പൂനിലാവേ?
 
സാരിത്തുമ്പിനാല്‍സാരിത്തുമ്പിനാൽ, മുഖസാരസം
മറച്ചു നീ
സാവധാനമായേവം
വരി 786:
എന്തെല്ലാം സുഖമയചിന്തകാ-
ളിളകി, യാ
മൺതരികളുംകൂടി-
മണ്‍തരികളുംകൂടി-
സ്സുഖിച്ചിരിക്കാം!
 
വരി 794:
മധുരസ്മേരം,
 
ഒത്തില്ല കുക്കുത്തിക്കിത്രനാള്‍കുക്കുത്തിക്കിത്രനാൾ
പഠിച്ചിട്ടു-
മിത്തിരിപോലുമൊന്നു
പകർത്തിവെയ്ക്കാൻ
പകര്‍ത്തിവെയ്ക്കാന്‍
 
ജാതകൌതുകം നിനക്കാതിത്ഥ്യ-
വരി 804:
യായിരിക്കാം?
 
ഗീതികേ, രൂപമില്ലാതിത്രനാള്‍രൂപമില്ലാതിത്രനാൾ
നീയിരുന്ന-
തേതു വൃന്ദാവനത്തി-
വരി 812:
ച്ചിദം, തവ
താരെതിരുടല്വല്ലി
തളിർത്തുനിൽക്കെ,
തളിര്‍ത്തുനില്‍ക്കെ,
 
ചഞ്ചലയുവജനസഞ്ചയ-
വരി 819:
ന്നരികിലെത്തി,
 
ത്വൽപദപരിചര്യാതത്പര-
ത്വല്‍പദപരിചര്യാതത്പര-
തയാലെത്ര
കൽപിതനിവേദനം
കല്‍പിതനിവേദനം
പൊഴിച്ചിരിക്കാം!
 
മന്നിന്റെ മടിത്തട്ടില്‍മടിത്തട്ടിൽ മന്ദ-
മടർന്നുവീണ
മടര്‍ന്നുവീണ
വിണ്ണിലേക്കിരണമേ,
വിസ്മയമേ,
 
സങ്കൽപസുഖസ്വപ്നസഞ്ചയ-
സങ്കല്‍പസുഖസ്വപ്നസഞ്ചയ-
സുരഭില-
സങ്കേതരംഗകമേ,
വരി 839:
പൂനിലാവേ! ...
 
സൌന്ദര്യദേവതേ, നിന്‍നിൻ മുന്നിലെന്‍മുന്നിലെൻ-
ഹൃദയത്തിൽ
ഹൃദയത്തില്‍
സൌവർണ്ണകസുമങ്ങൾ
സൌവര്‍ണ്ണകസുമങ്ങള്‍
നിരത്തിവെയ്ക്കാം.
 
നിഷ്ക്കളങ്കപ്രണയത്തിന്‍നിഷ്ക്കളങ്കപ്രണയത്തിൻ പട്ടുനൂ-
ലിലാ മല-
രൊക്കെ, ഞാങ്കൊരുത്തൊരു
മാലകെട്ടാം.
 
ആ മലർമാലിക നിൻകണ്ഠത്തി-
ആ മലര്‍മാലിക നിന്‍കണ്ഠത്തി-
ലണിഞ്ഞിട്ടീ
രോമഹർഷത്തിനെ, ഞാൻ
രോമഹര്‍ഷത്തിനെ, ഞാന്‍
യാത്രയാക്കാം!
 
വരി 857:
മൊരുപക്ഷേ,
നമ്മുടെ പരിചയം
മാഞ്ഞുപോയാൽ-
മാഞ്ഞുപോയാല്‍-
 
അന്യൂനപ്രണയികള്‍അന്യൂനപ്രണയികൾ നമ്മള-
ന്നിരുവരു-
മന്യോന്യമറിഞ്ഞിടാ-
തന്യരായാൽ-
തന്യരായാല്‍-
 
നിശ്ശബ്ദനിമേഷങ്ങളോരോന്നു-
മടുത്തെത്തി,
നിശ്ശങ്കം നമ്മെ നോക്കി-
ക്കടന്നുപോയാൽ-
ക്കടന്നുപോയാല്‍-
 
കഷ്ട, മിക്കർമ്മബന്ധമെന്തിനോ
കഷ്ട, മിക്കര്‍മ്മബന്ധമെന്തിനോ
നമ്മെക്കൂട്ടി-
മുട്ടിച്ചതിജ്ജഗത്തി-
വരി 875:
 
അയ്യയേ്യാ, സഹിക്കാവൊല്ലന്നത്തെ
വിരഹങ്ങൾ
വിരഹങ്ങള്‍
വയ്യവ, യ്യതിനു നാം
മുതിർന്നുകൂടാ!
മുതിര്‍ന്നുകൂടാ!
 
വിസ്മരിക്കുവാനാകാത്ത
വിധം, ചില
വിദ്യുല്ലതികകളാൽ
വിദ്യുല്ലതികകളാല്‍
വരിന്നുകെട്ടി,
 
വിസ്മയസ്മിതങ്ങള്‍വിസ്മയസ്മിതങ്ങൾ, നമ്മുടെ
ഹൃദയങ്ങൾ
ഹൃദയങ്ങള്‍
വിസ്തൃതപ്രപഞ്ചത്തിൽ
വിസ്തൃതപ്രപഞ്ചത്തില്‍
വിട്ടശേഷം,
 
തമ്മിലൊരവസാന ചുംബന-
ത്തോടും കൂടി
നമ്മൾക്കിരുവഴിയായ്
നമ്മള്‍ക്കിരുവഴിയായ്
പിരിഞ്ഞുപോകാം! ...
 
സൌരയൂഥത്തില്‍സൌരയൂഥത്തിൽ, ശതസംവത്സ-
രങ്ങൾകൂടി
രങ്ങള്‍കൂടി
സ്സൌവർണ്ണതേജോഗാള-
സ്സൌവര്‍ണ്ണതേജോഗാള-
യുഗളമേകും,
 
സന്തതഭ്രമണത്തില്‍സന്തതഭ്രമണത്തിൽ, വല്ല ദി-
ക്കിലുംവെച്ചു
ചിന്തിയാതൊരുനോക്കു
കണ്ടിടുംപോൽ,
കണ്ടിടുംപോല്‍,
 
വീണ്ടും നാം കണ്ടുമുട്ടാം, വീണ്ടും നാം
വിസ്മയിക്കാം
വീണ്ടും നാം വിരഹത്തില്‍വിരഹത്തിൽ
മറഞ്ഞു മായാമ്മ്!
 
അങ്ങനെ, യനശ്വരമാകുമൊ-
രനുരാഗ-
മംഗളതീർത്ഥാടനം
മംഗളതീര്‍ത്ഥാടനം
നമുക്കു പോരും!
 
പാവനപ്രണയത്തിന്‍പാവനപ്രണയത്തിൻ പാലൊളി-
ക്കതിർവീശി-
ക്കതിര്‍വീശി-
പ്പോവുക, പോവുക നീ
പൂനിലാവേ! ...
വരി 925:
മയി പഥിക, നിനക്കു പോകണമോ?
 
മദനമോഹന, മംഗളദര്‍ശനമംഗളദർശന,
മഴ നനയേണ്ടതല്ല നിന്‍നിൻ വിഗഹം.
 
സഹജനൊത്താ വരാന്തയില്‍വരാന്തയിൽ, മെത്തയില്‍മെത്തയിൽ,
സസുഖവിശ്രമം കൈക്കൊള്‍കസാദരംകൈക്കൊൾകസാദരം.
 
പുലരിവന്നു പുണര്‍ന്നുപുണർന്നു ജഗത്തിനെ-
പ്പുളകപാളിയിൽ മൂടുന്നവേളയിൽ,
പ്പുളകപാളിയില്‍ മൂടുന്നവേളയില്‍,
 
ഒരു സുഖലഘുഭക്ഷണാനന്തരം
പിരിയുകിലെനിക്കില്ല വിസമ്മതം.
 
തരുണതയില്‍തരുണതയിൽ കുലീനതലീനമായ്-
ത്തിരതുളുമ്പുന്ന നിന്‍നിൻ മോഹനാനനം
 
ഇവിടെനിന്നു നീ വേര്‍പിരിഞ്ഞീടിലുവേർപിരിഞ്ഞീടിലു-
മിനിയൊരിക്കലും വിസ്മരിക്കില്ല ഞാന്‍ഞാൻ.
 
അതുവിധമതില്‍അതുവിധമതിൽ ബിംബിപ്പതുണ്ടൊരു
മതിമയക്കുന്ന മാന്ത്രികസൌഭഗം!
 
ഇരുളിലൊറ്റയ്ക്കലയേണ്ടതല്ല നീ-
യിവിടെനിന്നുപോയോ, മല്‍ക്കിരണമേമൽക്കിരണമേ!
 
സുലളിതസ്വപ്നലോലുപമാമൊരു
സുഖസുഷുപ്തിതൻ പക്ഷപുടങ്ങളിൽ,
സുഖസുഷുപ്തിതന്‍ പക്ഷപുടങ്ങളില്‍,
 
മൃദുലമായിന്നു നീയമര്‍ന്നീടുവാന്‍നീയമർന്നീടുവാൻ
ഹൃദയപൂർവ്വകം പ്രാർത്ഥിച്ചിടുന്നു ഞാൻ!
ഹൃദയപൂര്‍വ്വകം പ്രാര്‍ത്ഥിച്ചിടുന്നു ഞാന്‍!
 
തവ ശയനത്തിനങ്കമൊരുക്കിയ-
ന്നവിടെ മേവിടുമക്കൊച്ചുകട്ടിലില്‍മേവിടുമക്കൊച്ചുകട്ടിലിൽ,
 
അനുദിനം ഞാനൊരാനന്ദചിന്തയൊ-
ത്തനുഭവിക്കുമെന്നേകാന്തവിശ്രമം!
 
അവികലാത്മാർത്ഥമായെന്മനസ്സിൽനി-
അവികലാത്മാര്‍ത്ഥമായെന്മനസ്സില്‍നി-
ന്നവിടെയിറ്റിറ്റുവീണിടും സ്പന്ദനം,
 
വരി 971:
 
അജ്ജഗന്മോഹനനൊറ്റയ്ക്കപ്പൂമണി-
മച്ചി, ലന്നല്ലില്‍ലന്നല്ലിൽ സമുല്ലസിക്കേ,
 
ജാലകമാര്‍ഗ്ഗമായ്ജാലകമാർഗ്ഗമായ് നാലഞ്ചു താരകള്‍താരകൾ
നീലവാനിങ്കൽനിന്നെത്തിനോക്കി.
നീലവാനിങ്കല്‍നിന്നെത്തിനോക്കി.
 
പുഷ്പങ്ങള്‍ചിന്നിയപുഷ്പങ്ങൾചിന്നിയ പട്ടുമെത്തപ്പുറ-
ത്തപ്പുഷ്പബാണനിരുന്നിരുന്നു.
 
അങ്ങൊരു നേരിയ മല്ലികാസൌരഭം
തെന്നലിൽച്ചിന്നിക്കലർന്നിരുന്നു.
തെന്നലില്‍ച്ചിന്നിക്കലര്‍ന്നിരുന്നു.
 
ചന്ദ്രികവീശി, നിഴലും വെളിച്ചവു-
മങ്ങെല്ലാം തിങ്ങിനിറഞ്ഞിരുന്നു.
 
മല്‍ക്കിളിവാതിലൊരല്‍പംമൽക്കിളിവാതിലൊരൽപം തുറന്നു ഞാ-
നക്കോമളാസ്യമൊളിഞ്ഞുനോക്കി.
 
താരുണ്യരശ്മികള്‍താരുണ്യരശ്മികൾ തഞ്ചുമാ നേത്രങ്ങള്‍നേത്രങ്ങൾ
താഴെ, നിലത്തു, പതിഞ്ഞിരുന്നു.
 
സുന്ദരമാ മുഖം പ്രേമപ്രസന്നമാം
ചിന്തകള്‍കൊണ്ടുചിന്തകൾകൊണ്ടു തുടുത്തിരുന്നു.
 
ഏതോമധുരമാം വേദന, പെട്ടെന്നെന്‍പെട്ടെന്നെൻ
ചേതസ്സിലഞ്ചാറു മിന്നല്‍മിന്നൽ മിന്നി.
 
കഷ്ടം, ഹാ, ഞങ്ങളെയങ്ങിങ്ങിരുത്തുമി-
ദ്ദൃഷ്ടകവാടകം നീങ്ങിയെങ്കില്‍നീങ്ങിയെങ്കിൽ! ...
 
ഹാ, രണ്ടു ജീവിതസ്വപ്നങ്ങള്‍തന്‍ജീവിതസ്വപ്നങ്ങൾതൻ നടു-
ക്കാരീ യവനിക തൂക്കിയിട്ടു?
 
വരി 1,006:
രന്യായമാരിതു സാധുവാക്കി?
 
ഏതേതു ചക്രവാളത്തെപ്പിളർന്നുകൊ-
ഏതേതു ചക്രവാളത്തെപ്പിളര്‍ന്നുകൊ-
ണ്ടോടിയണഞ്ഞതാണീ നിയമം?
 
നിഷ്ഠൂരലോകമേ, നീയെന്നീപ്പാതകം
പശ്ചാത്തപിക്കലാൽ മാച്ചുതീർക്കും? ...
പശ്ചാത്തപിക്കലാല്‍ മാച്ചുതീര്‍ക്കും? ...
 
അങ്ങിങ്ങിരുന്നയേ്യാ, തേങ്ങിക്കരയലാല്‍തേങ്ങിക്കരയലാൽ
ഞങ്ങളീ രാത്രി കഴിച്ചുകൂട്ടും!
 
വരി 1,018:
ക്കൂരിരുളെന്നാലുമെങ്ങു നീങ്ങും?
 
കല്‍പാന്തകാലംവരേക്കീകൽപാന്തകാലംവരേക്കീ വിരഹത്തി-
ലുല്‍പതിക്കേണംലുൽപതിക്കേണം, ഹാ, ഞങ്ങളെന്നോ! ...
-26-7-1933
 
ഗീതം പതിനഞ്ച്
 
മജ്ജീവനാഥ, ഞാന്‍ഞാൻ ലജ്ജയാലെന്മുഖം
പൊത്തി, നിന്‍നിൻ ചാരത്തിരിക്കുന്നവേളയില്‍ചാരത്തിരിക്കുന്നവേളയിൽ,
 
എത്തിനോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമത്താരാകുമാരികൾ?
മുഗ്ദ്ധകളാകുമത്താരാകുമാരികള്‍?
 
ഏകാന്തസുന്ദരചിന്താശതങ്ങളാൽ
ഏകാന്തസുന്ദരചിന്താശതങ്ങളാല്‍
രാഗപരവശമായ നിന്മാനസം,
 
സ്പന്ദനപ്പൂക്കളാലർച്ചിപ്പതാരെയെ-
സ്പന്ദനപ്പൂക്കളാലര്‍ച്ചിപ്പതാരെയെ-
ന്നെന്നോടിനിയുമൊന്നോതാത്തതെന്തു നീ?
 
ചന്ദ്രിക വീണു, നിഴലും വെളിച്ചവും
തിങ്ങിത്തിളങ്ങുമീ മുല്ലക്കുടിലില്‍മുല്ലക്കുടിലിൽ, നാം,
 
അന്യോന്യസംസിക്തലോചനാഗങ്ങളാ-
ലാത്മസന്ദേശമെടുത്തു കൈമാറവേ,
 
വെണ്മുകില്‍ത്തുമ്പാല്‍വെണ്മുകിൽത്തുമ്പാൽ മുഖം മറച്ചെന്തിനോ
കണ്മണിത്തിങ്കള്‍കണ്മണിത്തിങ്കൾ ചിരിക്കുന്നു ഗൂഢമായ്!
 
മന്ത്രിപ്പു മന്ദം മധുമാസമാരുത-
നെന്തോ മധുരസ്വകാര്യം മരങ്ങളില്‍മരങ്ങളിൽ.
 
ദേവ, നിൻ മൌലിയെന്മാറോടുചേർത്തു ഞാൻ
ദേവ, നിന്‍ മൌലിയെന്മാറോടുചേര്‍ത്തു ഞാന്‍
മേവു, മൊരക്ഷരം മിണ്ടാതെ നിശ്ചലം.
 
ശ്രദ്ധിച്ചുകേള്‍ക്കുമെന്‍ശ്രദ്ധിച്ചുകേൾക്കുമെൻ കണ്ണുമടച്ചു ഞാന്‍ഞാൻ
രുദ്ധങ്ങളായ നിന്‍നിൻ ചിത്തത്തുടിപ്പുകള്‍ചിത്തത്തുടിപ്പുകൾ
 
എന്നെസ്സഹര്‍ഷംഎന്നെസ്സഹർഷം തലോടിത്തലോടി നീ
മന്ദം മൊഴിയുന്ന രാഗവചസ്സുകള്‍രാഗവചസ്സുകൾ,
 
ഞാനാസ്വദിക്കുമെന്നാത്മാവിനാൽ, സ്വർഗ്ഗ-
ഞാനാസ്വദിക്കുമെന്നാത്മാവിനാല്‍, സ്വര്‍ഗ്ഗ-
ഗാനാമൃതത്തിന്‍ഗാനാമൃതത്തിൻ കണികകള്മാതിരി!
 
രാത്രിതന്നന്ത്യയാമത്തി, ലെണീറ്റു നാം
യാത്രപറഞ്ഞു പിരിയുന്ന വേളയില്‍വേളയിൽ,
 
എന്നണിവേണിയഴി, ച്ചതില്‍ച്ചതിൽ ചൂടിയ
പൊന്നലരൊന്നു നിനക്കു ഞാന്‍ഞാൻ നല്‍കിടുംനൽകിടും.
 
എന്നെത്തിരിഞ്ഞു തിരിഞ്ഞുനോക്കി സ്വയം
മുന്നോട്ടുപോകുന്ന നിന്‍നിൻ വിഗഹത്തിനെ,
 
ആദരാല്‍ആദരാൽ ഞാനണിയിക്കും, നനവാര്‍ന്നൊനനവാർന്നൊ-
രായിരമായിരമുൽപലമാലകൾ! ...
രായിരമായിരമുല്‍പലമാലകള്‍! ...
 
മന്ദഹസിക്കുമുഷ:പ്രകാശത്തി, ലെന്‍ലെൻ-
മന്ദിരം മുങ്ങിച്ചിരിക്കുന്നവേളയില്‍മുങ്ങിച്ചിരിക്കുന്നവേളയിൽ,
 
ജീവനാഥ, നീപോയ്മറഞ്ഞീടിനോ-
രാ വഴിത്താരയും നോക്കി ഞാന്‍ഞാൻ നിന്നിടും!
 
പൊയ്പ്പോയ രാവില്‍ക്കഴിഞ്ഞതെല്ലാരാവിൽക്കഴിഞ്ഞതെല്ലാ, മൊരു
സ്വപ്നമായ്ത്തോന്നുമെനിക്ക, പ്പൊഴക്ഷണം.
 
എന്‍കവിള്‍എൻകവിൾ രണ്ടും നനയു, മൊരു നേര്‍ത്തനേർത്ത
സങ്കടത്തിൽ ചില കണ്ണീർക്കണങ്ങളാൽ! ...
സങ്കടത്തില്‍ ചില കണ്ണീര്‍ക്കണങ്ങളാല്‍! ...
-30-3-1934
 
വരി 1,088:
 
കാമകോമളനാ യുവാവെന്നെ-
ക്കാണുവാനിടയാവുകിൽ,
ക്കാണുവാനിടയാവുകില്‍,
 
അപ്പൊഴൊക്കെ, യൊരല്‍പഹാസത്താല്‍യൊരൽപഹാസത്താൽ
സത്കരിക്കുന്നതെന്തിനായ്?
 
വരി 1,100:
 
എങ്ങുനിന്നോ നിരഘമാം ചില
മിന്നലുമായിട്ടപ്പുമാൻ,
മിന്നലുമായിട്ടപ്പുമാന്‍,
 
വന്നു വന്നവയൊക്കെയുമെടു-
ത്തെന്നില്‍ത്തെന്നിൽ വീശിപ്പിരിഞ്ഞുപോം.
 
പിന്നെ, യന്നു മുഴുവനും വെറും
മന്ദിതയായ് ഞാന്‍ഞാൻ വാഴണം.
 
കണ്ണടച്ചാലും കണ്ടിടാമെനി-
വരി 1,114:
തെന്തു നിശ്ശബ്ദബന്ധമോ!
 
സ്വാന്തദർപ്പണമാകുമാ മുഖം
സ്വാന്തദര്‍പ്പണമാകുമാ മുഖം
ശാന്തകോമളമാകിലും
 
തങ്കിടുന്നതുണ്ടിന്നതിലേതോ
സങ്കടത്തിൻ നിഴലുകൾ.
സങ്കടത്തിന്‍ നിഴലുകള്‍.
 
ദീനതയതു കാണുമ്പോളയേ്യാ,
വരി 1,124:
 
എന്തു കാരണമപ്പൂമാനേവം
ചിന്തയിൽ സദാ വെന്തിടാൻ?
ചിന്തയില്‍ സദാ വെന്തിടാന്‍?
 
കാമദസുഖമെത്രമേലെനി-
ക്കീ മണിമേട നല്‍കിലുംനൽകിലും,
 
തോഴി, സന്തതമെന്തിനോ വൃഥാ
വരി 1,133:
 
ഉണ്ടധികാരമത്തരുണനി-
ന്നെന്തുമെന്നോടു ചൊല്ലുവാന്‍ചൊല്ലുവാൻ.
 
മന്മനം ദഹിപ്പിക്കുമീ വെറും
മൌനഭാവം പിന്നെന്തിനോ?
 
നിർദ്ദയലോകം, ഞങ്ങൾക്കുള്ളൊരീ
നിര്‍ദ്ദയലോകം, ഞങ്ങള്‍ക്കുള്ളൊരീ
നിത്യദു:ഖമറിയുമോ?
 
ദേവദർശനലോലയായി, നീ
ദേവദര്‍ശനലോലയായി, നീ
കോവിലിൽപ്പോകുംവേളയിൽ,
കോവിലില്‍പ്പോകുംവേളയില്‍,
 
ആ മരച്ചോട്ടിൽക്കണ്ടീടാം നിന-
ആ മരച്ചോട്ടില്‍ക്കണ്ടീടാം നിന-
ക്കാ മനോമോഹനാംഗനെ.
 
വരി 1,150:
യേകനായിരിക്കുന്നതായ്!
 
സുന്ദരമാകുമീ മലര്‍ച്ചെണ്ടാമലർച്ചെണ്ടാ
വന്ദ്യപാദതലങ്ങളിൽ,
വന്ദ്യപാദതലങ്ങളില്‍,
 
സാദരം നീ സമര്‍പ്പണംചെയ്തിസമർപ്പണംചെയ്തി-
ന്നോതിടേണമൊന്നീവിധം:
 
"ദേവ, താവകപാദപങ്കജ-
സേവിനിയാമെന്‍സേവിനിയാമെൻ സ്വാമിനി,
 
തന്നയച്ചതാണീയുപഹാര-
വരി 1,165:
ഗീതം പതിനേഴ്
 
താമരത്തളിരിതളില്‍താമരത്തളിരിതളിൽ ഭാമ രചിച്ചോരാ
പ്രേമലേഖനം നോക്കിനോക്കി ഞാനിരുന്നുപോയി.
 
നേരുചൊല്ലാമാലിഖിത വായനയാല്‍വായനയാൽ, കഷ്ടം,
നേരമിത്ര വൈകിയതേ ഞാന്‍ഞാൻ മറന്നുപോയി.
 
ഇങ്ങണയാനിത്രയും ഞാന്‍ഞാൻ താമസിച്ചതുമൂലം
നിങ്ങളെന്നോടീവിധം പരിഭവിക്കരുതേ!
 
സാനുമോദം നിങ്ങളേവം മാലകെട്ടും നേരം
ഞാനൊരു കഥ പറയാ, മാളിമാരേ, കേള്‍ക്കൂകേൾക്കൂ ...
 
"പരമപാവനപ്രണയവാടിയി-
ലൊരു തൈമാന്തളിർത്തുഞ്ചി-
ലൊരു തൈമാന്തളിര്‍ത്തുഞ്ചി-
ലിരുപരവശഹൃദയകോകില-
മൊരുദിനമിരുന്നാടി.
വരി 1,185:
മധുവിധുവിനെപ്പറ്റി
മധുമധുരമാം പല കഥകളും
മതിമറന്നവര്‍മതിമറന്നവർ പാടി.
 
അറുതിയിലാരുമറിയാതെ, യാത്ര
പറഞ്ഞു, വേര്‍പിരിഞ്ഞയേ്യാവേർപിരിഞ്ഞയേ്യാ
അമിതവേദനം കരഞ്ഞുകൊണ്ടവര്‍കരഞ്ഞുകൊണ്ടവർ
പറന്നിരുവഴിപോയി! ..."
 
വരി 1,196:
 
ഏതു നവകോകിലങ്ങളേതു വസന്തത്തി-
ലേതുമാരുമറിഞ്ഞിടാതേവമൊത്തുചേർന്നു?
ലേതുമാരുമറിഞ്ഞിടാതേവമൊത്തുചേര്‍ന്നു?
 
പിന്നെയവരെന്തിനായിട്ടങ്ങുമിങ്ങും തമ്മി-
ലുന്നതസന്തപ്തരായി വേര്‍പിരിഞ്ഞുപോയിവേർപിരിഞ്ഞുപോയി?
 
ഇത്രമാത്രം ശോകപൂര്‍ണ്ണമായൊരിച്ചരിത്രശോകപൂർണ്ണമായൊരിച്ചരിത്ര-
മിത്തരത്തില്‍മിത്തരത്തിൽ, തോഴി, നീയൊളിച്ചുവെയ്ക്കരുതേ!'
 
"പറയാമൊക്കെ ഞാന്‍ഞാൻ, സഖികളേ, നിങ്ങള്‍നിങ്ങൾ
പരിഭ്രമിക്കരുതൊട്ടും
പരമസങ്കടം വഴിഞ്ഞിടുമൊരു
ഹതവിധിയാണക്കാര്യം!
പറയാം, ഭാമയും മുരളിയും തമ്മില്‍തമ്മിൽ
പ്രണയബദ്ധരായ്ത്തീർന്നു,
പ്രണയബദ്ധരായ്ത്തീര്‍ന്നു,
പരിചിലന്യോന്യം ഹൃദയനിര്‍മ്മലഹൃദയനിർമ്മല-
വരണമാലയുമിട്ടു.
 
മലര്‍വനികയില്‍മലർവനികയിൽ, നിരാശയില്‍നിരാശയിൽ, മാലതീ-
നികുഞ്ജകങ്ങളിലെന്നും
മധുരസല്ലാപവിധുരമാനസ-
രവര്‍രവർ നിഗൂഢമായ് വാണു.
 
നീണ്ടുനിന്നില്ലേറെനാളിക്കോമളനിർവ്വാണം
നീണ്ടുനിന്നില്ലേറെനാളിക്കോമളനിര്‍വ്വാണം
നീളെനീളെത്തല്‍ക്ഷണംനീളെനീളെത്തൽക്ഷണം പരന്നിതാ രഹസ്യം.
 
കാമുകനുടനെയെങ്ങോ നാടുവിട്ടുപോയി
ഭീമതാപസിന്ധുവിങ്കല്‍ഭീമതാപസിന്ധുവിങ്കൽ ഭാമ ലീനയായി.
 
ആരറിയുമോമലാളിന്‍ആരറിയുമോമലാളിൻ മാനസത്തിലുന്നു-
മാറിടാതെരിഞ്ഞെരിഞ്ഞുയരുമാ സ്ഫുലിംഗം?
 
ഇത്രമാത്രം ക്രൂരമാണീ ലോകമെന്നു മുന്‍പൊമുൻപൊ-
രിത്തിരിയും ഞാനറിഞ്ഞില്ലാളിമാരേ, സത്യം! ..."
 
വരി 1,235:
ലതികയ്ക്കുത്തമസ്ഥാനം?
 
അതു വളരുവാന്‍വളരുവാൻ, മലരണിയുവാ,-
നനുവദിക്കുകയില്ലീ-
ച്ചതിയു, മീര്‍ഷ്യയുംമീർഷ്യയും, ദുരയും, മാമൂലും
പുലര്‍ത്തിടുന്നതാംപുലർത്തിടുന്നതാം ലോകം!
 
പ്രണയം!-ആത്മാവിന്‍പ്രണവംആത്മാവിൻപ്രണവം!-ശാശ്വത-
നിരഘനിർവ്വാണകേന്ദ്രം!
നിരഘനിര്‍വ്വാണകേന്ദ്രം!
ഗ്ഗുണികളില്ലതിന്മഹിമ കാണുവാ-
നുലകിലിപ്പൊ, ഴെന്തോഴി! ...'
വരി 1,248:
ഗീതം പതിനെട്ട്
 
കവനകോമളഗഗനവീഥിയിൽ
കവനകോമളഗഗനവീഥിയില്‍
കനകതാരകൾ തെളിയുമ്പോൾ,
കനകതാരകള്‍ തെളിയുമ്പോള്‍,
 
വിരഹഭാരത്താൽ വിവശയായിന്നെൻ
വിരഹഭാരത്താല്‍ വിവശയായിന്നെന്‍
വിജനശയ്യയില്‍വിജനശയ്യയിൽ മരുവും ഞാന്‍ഞാൻ!
 
അണയുമെന്നടുത്തമിതമോദമാർ-
അണയുമെന്നടുത്തമിതമോദമാര്‍-
ന്നമലമാലേയപവമാനൻ.
ന്നമലമാലേയപവമാനന്‍.
 
കുമുദബാന്ധവകിരണമാലകൾ
കുമുദബാന്ധവകിരണമാലകള്‍
കുളുർമ്മവീശുമെൻ മണിമച്ചിൽ.
കുളുര്‍മ്മവീശുമെന്‍ മണിമച്ചില്‍.
 
പരിചിലേകാന്തമധുരമാകുമ-
പ്പരമനിർവ്വാണസമയത്തിൽ,
പ്പരമനിര്‍വ്വാണസമയത്തില്‍,
 
നനയും കണ്ണീരിൽ, മൃദുലമായൊരെൻ
നനയും കണ്ണീരില്‍, മൃദുലമായൊരെന്‍
ഹൃദയം നെയ്യുന്നനിനവകള്‍നെയ്യുന്നനിനവകൾ.
 
തവ സമാഗമത്വരയാലെന്‍സമാഗമത്വരയാലെൻ ചിത്തം
തകരും നഗ്നമാം പരമാര്‍ത്ഥംപരമാർത്ഥം,
 
വെളിയില്‍വെളിയിൽ മന്ത്രിക്കും മധുരമായ്, മന്ദം
തലകുണുക്കുമാ വിടപികള്‍വിടപികൾ.
 
തവ പദന്യാസം വെളിയിലായ് കേട്ടെന്‍കേട്ടെൻ-
തനുവില്‍തനുവിൽ വേപഥു കലരുമ്പോള്‍കലരുമ്പോൾ,
 
വിരളഹാസത്താലകലെനിന്നെന്നെ-
ത്തരളതാരകള്‍ത്തരളതാരകൾ കളിയാക്കും.
 
കതകു നീക്കുമെങ്കരലതകൾതൻ
കതകു നീക്കുമെങ്കരലതകള്‍തന്‍
കനകകങ്കണക്വണിതങ്ങൾ,
കനകകങ്കണക്വണിതങ്ങള്‍,
 
വിരവിൽക്കൊച്ചുകൊച്ചലകൾചേർക്കു, മെൻ-
വിരവില്‍ക്കൊച്ചുകൊച്ചലകള്‍ചേര്‍ക്കു, മെന്‍-
കരളിലും, മണിയറയിലും!
 
ഇണയുമൊത്തിരുന്നകലെ രാക്കുയില്‍രാക്കുയിൽ
പ്രണയസംഗീതം ചൊരിയവേ;
 
അരികില്‍അരികിൽ, വെറ്റിലച്ചുരുളുമായി, ഞാന്‍ഞാൻ
ഭരിതമന്ദാക്ഷമണയവേ;
 
കളിയാക്കും ഭവാനിവളെ, സ്സാകൂത-
മൊളിവിലുള്ളോരോ മിഴിയേറാല്‍മിഴിയേറാൽ!
 
പുളകിതാംഗിയായ്, തവ മാര്‍ത്തട്ടിമാർത്തട്ടി, ലെന്‍ലെൻ-
തലയും ചായ്ച്ചു നിലകൊള്ളും
 
അവനിയിലാരുമറിയാതേവ, മൊ-
രനഘനിർവൃതിയടയും ഞാൻ! ....
രനഘനിര്‍വൃതിയടയും ഞാന്‍! ....
-1-2-1934
 
ഗീതം പത്തൊന്‍പത്പത്തൊൻപത്
 
നിങ്ങളെന്നോമനയെ
വരി 1,308:
 
എന്നെയും തിരക്കിയാ-
ച്ചന്ദനവനങ്ങളിൽ-
ച്ചന്ദനവനങ്ങളില്‍-
ച്ചെന്നവളലകയാ-
ണെനിക്കറിയാം.
വരി 1,339:
കിട്ടുന്നീലെനിക്കൊരു
രാഗലേഖനം നിന-
ക്കെഴുതാൻപോലും!
ക്കെഴുതാന്‍പോലും!
 
കുറ്റപ്പെടുത്തിക്കൊള്ളൂ
വേണ്ടിടത്തോളം, പക്ഷേ,
തെറ്റിദ്ധരിച്ചിടാഞ്ഞാൽ
തെറ്റിദ്ധരിച്ചിടാഞ്ഞാല്‍
മതി നീയെന്നെ.
 
സങ്കടം സഹിയാതെ,
ഞാനയച്ചീടു, മെന്റെ
സങ്കൽപസുരഭില-
സങ്കല്‍പസുരഭില-
ചുംബനങ്ങൾ.
ചുംബനങ്ങള്‍.
 
ഓമലേ, തവ പ്രേമ-
വരി 1,364:
ഗീതം ഇരുപത്
 
ഇന്നിത്ര താമസമെന്താണു?-വേഗത്തില്‍വേഗത്തിൽ
വന്നാലു, മെന്‍കൊച്ചുമെൻകൊച്ചു വെള്ളിനക്ഷത്രമേ!
 
ഉദ്രസ, മോമനേ, നിന്‍നിൻ മുഖം കാണുവാ-
നെത്രയോ നേരമായ്ക്കാത്തിരിക്കുന്നു ഞാന്‍ഞാൻ?
 
കിട്ടുകില്ലെന്നോ വികാസമെന്നാളു, മെന്‍മെൻ-
മൊട്ടിട്ടുനിൽക്കും പ്രതീക്ഷകൾക്കൊന്നിനും?
മൊട്ടിട്ടുനില്‍ക്കും പ്രതീക്ഷകള്‍ക്കൊന്നിനും?
 
വാടിത്തുടങ്ങി, പടിഞ്ഞാട്ടു പോയൊരാ
വാസരശ്രീതൻ തുടുപ്പൂങ്കവിളുകൾ.
വാസരശ്രീതന്‍ തുടുപ്പൂങ്കവിളുകള്‍.
 
അത്യന്തഘോരദുസ്സ്വപ്നാവകീർണ്ണമാം
അത്യന്തഘോരദുസ്സ്വപ്നാവകീര്‍ണ്ണമാം
നിദ്രതൻ പാഴ്നെടുവീർപ്പുകള്മാതിരി.
നിദ്രതന്‍ പാഴ്നെടുവീര്‍പ്പുകള്മാതിരി.
 
കേള്‍ക്കായികേൾക്കായി, ദൂരെച്ചുളുങ്ങിക്കിടക്കുന്ന
ചക്രവാളത്തിന്‍ചക്രവാളത്തിൻ യവനികയ്ക്കപ്പുറം.
 
മന്ദം, പതുങ്ങിയിഴഞ്ഞിഴഞ്ഞെത്തുന്നൊ-
രന്ധകാരത്തിന്റെനേർക്കുള്ള വീർപ്പുകൾ!
രന്ധകാരത്തിന്റെനേര്‍ക്കുള്ള വീര്‍പ്പുകള്‍!
 
ഗീഷ്മതപത്താല്‍ഗീഷ്മതപത്താൽ വരണ്ട മണലില്‍നിമണലിൽനി-
ന്നൂഷ്മാവുയര്‍ന്നുന്നൂഷ്മാവുയർന്നു പരന്നൂ സമീരനില്‍സമീരനിൽ!
 
നീലാംബരാന്തത്തിലെത്തുവാ, നിത്രമേല്‍നിത്രമേൽ
നീയെന്തിനിയുമമാന്തിപ്പതോമനേ?
 
മാമകപ്രേമഭാജനമ്പതിവുപോൽ
മാമകപ്രേമഭാജനമ്പതിവുപോല്‍
സാമോദമിന്നുമനുഷ്ടിച്ചിടട്ടെ ഞാന്‍ഞാൻ!
 
അക്ഷീണകാന്തിപ്രസരം പൊഴിക്കു, മാ
നക്ഷത്രദീപം കൊളുത്തൂ, നിശീഥമേ!
 
മൃത്യു മാച്ചെങ്കിലും മായാതെ, മിന്നുമെന്‍മിന്നുമെൻ-
സത്യമേ, നിന്നെ മറക്കുകയില്ല ഞാന്‍ഞാൻ! ....
-19-1-1934
 
വരി 1,409:
 
ഫുല്ലപുഷ്പങ്ങളെല്ലാ-
മൊളിച്ചു, കൂര്‍ത്തുള്ളകൂർത്തുള്ള നിന്‍നിൻ-
മുള്ളുകൾമാത്രമെനി-
മുള്ളുകള്‍മാത്രമെനി-
ക്കേകിയാല്‍ക്കേകിയാൽ മതിയോ, നീ?
 
കളയാന്‍കളയാൻ പാടില്ലല്ലോ
നിന്നുപഹാരം, ഞാനെന്‍ഞാനെൻ-
കരളോടവയെല്ലാ-
മേറ്റവുമടുപ്പിച്ചു.
 
അതിനാല്‍അതിനാൽ, ദയനീയ-
മായിതാ മുറിപ്പെട്ടു
സതതം ചെഞ്ചോരവാര്‍ചെഞ്ചോരവാർ-
ത്തെന്‍ത്തെൻ ജീവന്‍ജീവൻ പിടയ്ക്കുന്നു!
 
നിസ്വാർത്ഥമായീടു, മെൻ
നിസ്വാര്‍ത്ഥമായീടു, മെന്‍
സേവനത്തിനു, നിന്നാല്‍നിന്നാൽ
നിശ്ചയംചെയ്യപ്പെട്ട
യുക്തമാം പ്രതിഫലം.
വരി 1,434:
 
ഈ ദു:ഖപുഷ്പം കൊഴി-
ഞ്ഞതിൽനിന്നുയർന്നേക്കാം
ഞ്ഞതില്‍നിന്നുയര്‍ന്നേക്കാം
മേദുരാനന്ദമാദ്ധ്വീ-
മധുരഫലമേകം!
 
പുഞ്ചിരി, മഞ്ഞിന്‍തുള്ളിമഞ്ഞിൻതുള്ളി,
പെട്ടെന്നു മങ്ങിപ്പോകും;
നെഞ്ചിടിപ്പിതുമാത്രം
നിന്നിടും മരിപ്പോളം!
 
പ്രേമമേ, വാടിപ്പോം നിന്‍നിൻ-
പൂക്കള്‍പൂക്കൾ ഞാനാശിപ്പീല;
മാമകാത്മാവിന്നു, നിന്‍നിൻ-
മുള്ളുകല്‍മുള്ളുകൽ മാത്രം മതി.
 
അവയാല്‍അവയാൽ മുറിപ്പെട്ട
ഹൃദയത്തിനുമാത്ര-
മറിയാവുന്ന, നിന്റെ
വരി 1,455:
വരിക, വെളിച്ചമേ,
ചിറകുവിരിച്ചു നീ
വരിക, നികുഞ്ജത്തില്‍നികുഞ്ജത്തിൽ
കാത്തിതാ നില്‍പ്പൂനിൽപ്പൂ, രാധ! ...
-19-1-1934
 
ഗീതം ഇരുപത്തിരണ്ട്
 
സങ്കൽപഡോളയിലാടുകയാണിരു-
സങ്കല്‍പഡോളയിലാടുകയാണിരു-
ന്നെന്‍ന്നെൻ കളിത്തോഴിയും ഞാനും;
 
ലോകൈകശാന്തി വിതുമ്പിത്തുളുമ്പുമൊ-
രേകാന്തമോഹനഭൂവിൽ.
രേകാന്തമോഹനഭൂവില്‍.
 
എന്തൊരാശ്വാസ, മില്ലിങ്ങെങ്ങുമസ്വസ്ഥ-
ചിന്തതന്‍ചിന്തതൻ ഗദ്ഗദലേശം.
 
ഇല്ല മനസ്സു മുറിക്കാനസൂയതന്‍മുറിക്കാനസൂയതൻ
മുള്ളുകളീ മലര്‍ക്കാവില്‍മലർക്കാവിൽ.
 
നിശ്ചയ, മെത്തില്ലിവിടത്തിൽ മർത്ത്യന്റെ
നിശ്ചയ, മെത്തില്ലിവിടത്തില്‍ മര്‍ത്ത്യന്റെ
നിർദ്ദയനീതികളൊന്നും
നിര്‍ദ്ദയനീതികളൊന്നും
 
നേരിടാനിങ്ങില്ല സുഖദമാമൊരു
നേരിയ നീരസമ്പോലും.
 
പ്രാണനും പ്രാണനും പൂവിട്ടു പുല്‍കുന്നപുൽകുന്ന-
താണീ മനോഹരദേശം.
 
വരി 1,488:
ഗീതം ഇരുപത്തിമൂന്ന്
 
ദൂരത്തു ദൂരത്തു കൂരിരുളില്‍കൂരിരുളിൽ
താരകമൊന്നു കിളര്‍ന്നുയര്‍ന്നുകിളർന്നുയർന്നു.
 
സഞ്ചിതപുണ്യമേ, ഞാനിദ, മെന്‍മെൻ-
സങ്കേതഭൂവിലും വന്നു ചേര്‍ന്നുചേർന്നു.
 
എന്നിട്ടും, കേള്‍പ്പതില്ലോമലേകേൾപ്പതില്ലോമലേ, നിന്‍നിൻ
പൊന്നണിമഞ്ജീരശിഞ്ജിതങ്ങൾ!
പൊന്നണിമഞ്ജീരശിഞ്ജിതങ്ങള്‍!
 
കൂരിരുള്‍കൂരിരുൾ മാഞ്ഞുമാഞ്ഞംബരാന്തം
കോരിത്തരിച്ചിടാം പൂനിലാവില്‍പൂനിലാവിൽ.
 
ഒറ്റയ്ക്കു നില്‍ക്കുമീപ്പൂച്ചെടികള്‍നിൽക്കുമീപ്പൂച്ചെടികൾ
കെട്ടിപ്പിടിക്കാം തണുത്തകാറ്റില്‍തണുത്തകാറ്റിൽ.
 
ചില്ലത്തളിര്‍ക്കൈചില്ലത്തളിർക്കൈ തെരുപ്പിടിച്ചു
സല്ലപിച്ചീടാം തരുനിരകള്‍തരുനിരകൾ.
 
-എന്നാലു, മേകാന്തമെന്റെ രംഗം
നിന്നാഗമത്തിന്‍നിന്നാഗമത്തിൻ വിളംബം മൂലം.
 
-7-12-1934
വരി 1,513:
ഗീതം ഇരുപത്തി നാല്
 
പരിലസിച്ചു നീ, യൊരു പൂമൊട്ടാ, യെന്‍യെൻ-
പരിണതപ്രേമലതികയിൽ.
പരിണതപ്രേമലതികയില്‍.
 
പറന്നു നിന്‍നിൻ ചുറ്റും ഭജനലോലരായ്
പരിചിനോടെങ്കുതുകങ്ങൾ.
പരിചിനോടെങ്കുതുകങ്ങള്‍.
കഴിഞ്ഞ കാലം ചെന്നകലത്തു നിന്നു
കളിയാക്കുന്നതു കരുതാതെ,
വരി 1,525:
 
മയങ്ങി, മജ്ജീവമധുരികേ, നിന്റെ
മധുരസങ്കൽപത്തണലിൽ ഞാൻ.
മധുരസങ്കല്‍പത്തണലില്‍ ഞാന്‍.
 
വിടര്‍ന്നവിടർന്ന മോഹങ്ങള്‍മോഹങ്ങൾ സതതമെമ്പാടും
വിതറുമുല്ലാസ പരിമളം.
 
കുളിർത്ത കൊച്ചലച്ചുരുളുകൾ വീശി
കുളിര്‍ത്ത കൊച്ചലച്ചുരുളുകള്‍ വീശി
വിലസി മന്മനോവനികയില്‍മന്മനോവനികയിൽ!
 
മറഞ്ഞു വാസന്തസുഷമകള്‍വാസന്തസുഷമകൾ, തിങ്ങീ
മഴമുകിലുകൾ ഗഗനത്തിൽ.
മഴമുകിലുകള്‍ ഗഗനത്തില്‍.
 
ഇരിപ്പൂ, ഹാ, തപ്തസ്മൃതികളുമായ് ഞാ-
നിരുളില്‍നിരുളിൽ, സ്പന്ദിപ്പൂ മമ ചിത്തം!
 
എവിടെ, യെങ്ങു നീ? ... നിറയുമെന്‍നിറയുമെൻ കണ്‍കള്‍കൺകൾ
ദിവി ചെന്നിന്നാരെത്തിരയുന്നോ? ...
-17-11-1035
വരി 1,545:
ഗീതം ഇരുപത്തഞ്ച്
 
ഭദ്രമായുറങ്ങിക്കൊൾ-
ഭദ്രമായുറങ്ങിക്കൊള്‍-
കോമലേ, തവ മുഗ്ദ്ധ-
നിദ്ര, യെന്‍യെൻ നെടുവീര്‍പ്പാനെടുവീർപ്പാ-
ലെങ്ങാനും തകര്‍ന്നാലോതകർന്നാലോ!
 
ഞാനിതാ പിന്‍വാങ്ങുന്നുപിൻവാങ്ങുന്നു-
മായ്ക്കില്ല മായ്ക്കില്ല, നി-
ന്നാനന്ദസ്വപ്നോത്സവ-
വരി 1,557:
ഉണരും നേര, ത്തെന്റെ
പാദമുദ്രകളേന്തും
നിണമീക്ഷിച്ചെങ്ങാൻ നീ
നിണമീക്ഷിച്ചെങ്ങാന്‍ നീ
ചിരിക്കിൽ, കൃതാർത്ഥൻ ഞാൻ!
ചിരിക്കില്‍, കൃതാര്‍ത്ഥന്‍ ഞാന്‍!
 
മാമകതിരോധാന-
ചരിതം, കാലത്തെത്തും
മാലേയാനിലന്‍മാലേയാനിലൻ, പക്ഷേ,
മന്ത്രിക്കാം നിന്നോടല്‍പംനിന്നോടൽപം.
 
എൻമനോഭാവാത്മക-
എന്‍മനോഭാവാത്മക-
സ്മാരകം നാനാസൂന-
സുന്ദരവികാസത്തിൽ
സുന്ദരവികാസത്തില്‍
തുളുമ്പിക്കാണാമെന്നും.
 
മഴവില്ലിന്മേലെന്റെ
മുരളീഗാനം തളര്‍തളർ-
ന്നൊഴുകിപ്പോകാമോരോ
നിശ്ശബ്ദവർണ്ണങ്ങളിൽ.
നിശ്ശബ്ദവര്‍ണ്ണങ്ങളില്‍.
 
മാമകധ്യാനം സന്ധ്യാ-
വരി 1,581:
 
സ്നേഹതുന്ദിലമാമെ-
ന്നാശ്ലേഷം, കുളിര്‍കാറ്റില്‍കുളിർകാറ്റിൽ
മോഹനേ, നിനക്കെന്നും
സ്വദിക്കാ, മാനന്ദിക്കൂ!
 
ഉറങ്ങിക്കൊൾകോമലേ,
ഉറങ്ങിക്കൊള്‍കോമലേ,
പോകുന്നു, പോകുന്നു ഞാ,-
നുറങ്ങിക്കൊള്‍നുറങ്ങിക്കൊൾ, കെന്‍കെൻ നെടു-
വീർപ്പാൽ നീയുണർന്നാലോ!
വീര്‍പ്പാല്‍ നീയുണര്‍ന്നാലോ!
-16-5-1935
 
വരി 1,594:
 
കാനനച്ഛായയി ലെന്നോടൊരുമിച്ചു
കാലിമേച്ചീടാന്‍കാലിമേച്ചീടാൻ വരുന്നുവോ നീ?
 
ആനന്ദത്തിന്റെ നിറപ്പകിട്ടങ്ങോരോ
സൂനാനനത്തിൽത്തെളിഞ്ഞുകാണാം.
സൂനാനനത്തില്‍ത്തെളിഞ്ഞുകാണാം.
 
അങ്ങെല്ലാ, മോമലേ, കേള്‍ക്കാംകേൾക്കാം നിനക്കോര്‍പ്പ്നിനക്കോർപ്പ്
സംഗീതത്തിന്റെ യുറവൊലികള്‍യുറവൊലികൾ.
 
ഉല്ലാസമേകാം നിനക്കാ മലകളില്‍മലകളിൽ
തുള്ളിക്കളിക്കുന്ന മാന്‍കിടാങ്ങള്‍മാൻകിടാങ്ങൾ.
 
പച്ചപുതച്ചോരോ കാടുകള്‍കാടുകൾ പൂത്തുനി-
ന്നുത്സവമേകാം നിനക്കു ബാലേ!
 
പാടിയൊഴുകും പളുങ്കൊളിച്ചോലകള്‍പളുങ്കൊളിച്ചോലകൾ;
പാടിപ്പറക്കുന്ന പൈങ്കിളികള്‍പൈങ്കിളികൾ;
 
നിന്മന്ദഹാസമ്പോല്‍നിന്മന്ദഹാസമ്പോൽ മിന്നിവിടരുന്ന
നിർമ്മലശ്രീയെഴും പിഞ്ചുപൂക്കൾ;
നിര്‍മ്മലശ്രീയെഴും പിഞ്ചുപൂക്കള്‍;
 
ഒന്നല്ല പത്തൊല്ലൊരായിരമങ്ങെല്ലാ-
മൊന്നിച്ചുചേര്‍ന്നുമൊന്നിച്ചുചേർന്നു നിനക്കു കാണാം.
 
ഉച്ചയ്ക്കു പൂമരച്ചോട്ടില്‍പൂമരച്ചോട്ടിൽ, നമുക്കൊഴി-
ഞ്ഞുൾപ്പുളകാംഗരായുല്ലസിക്കാം.
ഞ്ഞുള്‍പ്പുളകാംഗരായുല്ലസിക്കാം.
 
എന്മടിത്തട്ടിൽക്കിടത്തി, നിൻ പൂവൽമെയ്
എന്മടിത്തട്ടില്‍ക്കിടത്തി, നിന്‍ പൂവല്‍മെയ്
മന്ദം തലോടിയുറക്കിടാം ഞാന്‍ഞാൻ.
 
ആനന്ദസ്വപ്നങ്ങള്‍ആനന്ദസ്വപ്നങ്ങൾ വീശാം നിന്‍നിൻ നിദ്രയി-
ലാലസൽക്കാനനദേവതകൾ!-
ലാലസല്‍ക്കാനനദേവതകള്‍!-
 
ആരാ, ലെന്നോടൊന്നി, ച്ചാടുമേച്ചീടുവാ-
വരി 1,635:
മെന്തിനന്യോന്യം നാം കണ്ടുമുട്ടി?
 
മര്‍ത്ത്യന്റെമർത്ത്യന്റെ നീതിതന്‍നീതിതൻ മുന്നിലിന്നു
കർത്തവ്യബദ്ധരായ് നിൽപു നമ്മൾ.
കര്‍ത്തവ്യബദ്ധരായ് നില്‍പു നമ്മള്‍.
 
ലോപമതിനു വരുത്തിയാല്‍വരുത്തിയാൽ, നാം
പാപികളാണെന്നീ ലോകമോതും.
 
ലോപംവരുത്താതെ നോക്കിയാലും
ലോകത്തിൻ ദൃഷ്ടിയിൽ പാപികൾ നാം.
ലോകത്തിന്‍ ദൃഷ്ടിയില്‍ പാപികള്‍ നാം.
 
ധർമ്മമായെണ്ണുകയില്ല ലോകം
ധര്‍മ്മമായെണ്ണുകയില്ല ലോകം
നമ്മളിയലുമീയാത്മബന്ധം!
 
എങ്കിലു, മെമ്മട്ടു വേര്‍പിരിയുംവേർപിരിയും
സങ്കൽപലോലരാം നാമിനിമേൽ?
സങ്കല്‍പലോലരാം നാമിനിമേല്‍?
 
ഭൂവില്‍ഭൂവിൽ, നാം രണ്ടുപേരത്രമാത്രം
ജീവനും ജീവനായ്ത്തീര്‍ന്നുജീവനായ്ത്തീർന്നു തമ്മില്‍തമ്മിൽ!
 
ഒന്നികില്‍ഒന്നികിൽ മൃത്യു, വല്ലെങ്കി, ലിന്നീ-
യന്യോന്യസംസക്തി-രണ്ടിലൊന്നില്‍രണ്ടിലൊന്നിൽ,
 
പറ്റിപ്പിടിക്കണം, നമ്മെ ലോകം
വരി 1,660:
 
പാടില്ല, ഹാ, നാം മരിച്ചുകൂടാ,
പാപികളായ്ത്താന്‍പാപികളായ്ത്താൻ കഴിഞ്ഞുകൂടാം!
-27-1-1944
 
വരി 1,666:
 
മാമകസ്വപ്നം തനിച്ചിരുന്നീടുമാ
മാമരക്കാവില്‍നിന്നെത്തുംമാമരക്കാവിൽനിന്നെത്തും സുഗന്ധമേ,
 
നീയുണര്‍ത്തുന്നൂനീയുണർത്തുന്നൂ മനസ്സി, ലൊരായിരം
നീടുറ്റ രാഗവിലാസസ്മരണകള്‍രാഗവിലാസസ്മരണകൾ.
 
എന്നാലു, മയേ്യാ, വരില്ല വരില്ലിനി-
യെന്നേക്കുമായിപ്പിരിഞ്ഞൊരാ നാളുകള്‍നാളുകൾ!
 
ജീവിതം പുഷ്പിച്ചു പുഷ്പ്പിച്ചു നില്‍ക്കിലുംനിൽക്കിലും
നീ വരായ്കില്‍വരായ്കിൽ, പിന്നെനിക്കെന്തൊരുത്സവം?
 
ആ വശ്യനിർവൃതിക്കൊക്കെയു, മാവർത്ത-
ആ വശ്യനിര്‍വൃതിക്കൊക്കെയു, മാവര്‍ത്ത-
നാവശ്യവാദം നടത്തുന്നൊരാശയെ,
 
മുന്നില്‍മുന്നിൽ യവനികയാക്കിനിന്നെപ്പൊഴും
കണ്ണീര്‍കണ്ണീർ പൊഴിപ്പൂ മഥിതമെന്മാനസം!
 
ഭാവിയി, ലേതോ മുകുളഹൃദയത്തി-
വരി 1,687:
 
നിന്നാഗമം കൊതി, ച്ചീവിധം മേലിലും
നിന്നു വർഷിപ്പനെൻകണ്ണീർക്കണങ്ങൾ ഞാൻ
നിന്നു വര്‍ഷിപ്പനെന്‍കണ്ണീര്‍ക്കണങ്ങള്‍ ഞാന്‍
 
സ്പന്ദിച്ചിടാതാകിലെന്മന, മക്ഷണം
മന്ദഹസിക്കുമെൻജീവനസംശയം!
മന്ദഹസിക്കുമെന്‍ജീവനസംശയം!
-1-8-1944
 
ഗീതം ഇരുപത്തൊന്‍പത്ഇരുപത്തൊൻപത്
 
ഇനിയും പൂക്കാലമിവിടുത്തെത്തോപ്പിൽ
ഇനിയും പൂക്കാലമിവിടുത്തെത്തോപ്പില്‍
കനകസുസ്മിതം ചൊരിയുമ്പോള്‍ചൊരിയുമ്പോൾ,
 
മറവിപറ്റാതെ വരണമങ്ങൊന്നീ
മലരണിക്കാവിലിനിമേലും!
 
വ്യതിയാനങ്ങൾക്കുവഴിമാറിക്കൊടു-
വ്യതിയാനങ്ങള്‍ക്കുവഴിമാറിക്കൊടു-
ത്തതിവേഗം പായും നിമിഷങ്ങള്‍നിമിഷങ്ങൾ,
 
അണിയാമോരോരോ നവവിധാനങ്ങ-
ളഴകിനാ, ലന്നെന്‍ലന്നെൻ കുളിര്‍മെയ്യില്‍കുളിർമെയ്യിൽ!
 
ലളിതസങ്കോചമിളകുമെൻ മൃദു-
ലളിതസങ്കോചമിളകുമെന്‍ മൃദു-
പുളകിതാംഗങ്ങള്‍പുളകിതാംഗങ്ങൾ മുഴുവനും,
 
തഴുകും താരുണ്യനവവിലാസത്താല്‍താരുണ്യനവവിലാസത്താൽ
തവ നിരീക്ഷണകുതുകത്തെ!
 
ഉദയരാഗത്തിലിതൾ വിടുർന്നോമ-
ഉദയരാഗത്തിലിതള്‍ വിടുര്‍ന്നോമ-
ന്മൃദുലനീഹാരഭരിതയായ്,
 
പരിമളം വീശിപ്പരിലസിക്കുമൊ-
രരിയ ചെമ്പനീരലര്‍പോലെചെമ്പനീരലർപോലെ,
 
കമനീയാംഗ, നിന്‍സവിധത്തിനിൻസവിധത്തി, , ലന്നു
കലിതമന്ദാക്ഷം വിലസും ഞാന്‍ഞാൻ!-
 
ഇനിയും പൂക്കാലമണയുമ്പോ, ളങ്ങീ
വനികയില്‍വനികയിൽ വീണ്ടും വരണമേ!
-25-12-1934
 
വരി 1,729:
 
ചന്ദനക്കൊമ്പിലലഞ്ഞലഞ്ഞാ
മന്ദസമീരണൻ വന്നൊടുവിൽ,
മന്ദസമീരണന്‍ വന്നൊടുവില്‍,
 
നിന്നളകങ്ങൾ തലോടിനിൽപ്പൂ
നിന്നളകങ്ങള്‍ തലോടിനില്‍പ്പൂ
സുന്ദരി, ഞാനെത്ര മന്ദഭാഗ്യന്‍മന്ദഭാഗ്യൻ!
 
നിൻകവിൾത്തട്ടിൽ വിടർന്നു നിൽക്കും
നിന്‍കവിള്‍ത്തട്ടില്‍ വിടര്‍ന്നു നില്‍ക്കും
ചെമ്പനീർപ്പൂവിലൊരുമ്മവെയ്ക്കാൻ,
ചെമ്പനീര്‍പ്പൂവിലൊരുമ്മവെയ്ക്കാന്‍,
 
വെമ്പിയണയുന്നിതംബരം വി-
ട്ടൻപിലുദയത്തിൻ പൊൽക്കരങ്ങൾ!
ട്ടന്‍പിലുദയത്തിന്‍ പൊല്‍ക്കരങ്ങള്‍!
 
നീയാഞ്ഞെറിഞ്ഞിടും കണ്‍മുനകള്‍കൺമുനകൾ
നീറുമെന്‍നീറുമെൻ ചിത്തത്തിലോടിയെത്തി,
 
ലോകമറിയാ, തൊരുന്മദത്തിന്‍തൊരുന്മദത്തിൻ
നാകസംഗീതാമൃതം തളിപ്പൂ!
 
അച്ഛിന്നകാന്തി തുളുമ്പിനില്‍ക്കുംതുളുമ്പിനിൽക്കും
കൊച്ചലരൊന്നു പറിച്ചു, മന്ദം,
 
മന്ദാക്ഷമാർന്നതിലുമ്മവെച്ച-
മന്ദാക്ഷമാര്‍ന്നതിലുമ്മവെച്ച-
തെന്നെയോര്‍ത്തല്ലീതെന്നെയോർത്തല്ലീ, മനോരമേ, നീ?
 
വൃന്ദാവനപ്പൂന്തണലിൽനിന്നു-
വൃന്ദാവനപ്പൂന്തണലില്‍നിന്നു-
മെന്നോ കിളര്‍ന്നൊരപ്രേമഗാനംകിളർന്നൊരപ്രേമഗാനം,
 
മൊട്ടിട്ടുനിൽക്കുമെൻ മാനസത്തിൽ
മൊട്ടിട്ടുനില്‍ക്കുമെന്‍ മാനസത്തില്‍
ചുറ്റിപ്പറക്കും നിന്‍നിൻ കണ്‍മുനകള്‍കൺമുനകൾ,
 
തുംഗാനുഭൂതിതൻ തേൻ നുകർന്നു
തുംഗാനുഭൂതിതന്‍ തേന്‍ നുകര്‍ന്നു
മംഗളസ്വപ്നങ്ങള്‍മംഗളസ്വപ്നങ്ങൾ കണ്ടിതാവൂ! ...
-9-12-1943
 
വരി 1,767:
യിടവഴിയൂടെ കടന്നുപോയി.
 
അവനുടെ പുല്ലാങ്കുഴല്‍വിളിയിപുല്ലാങ്കുഴൽവിളിയി-
ലറിയാതെന്‍ലറിയാതെൻ ചിത്തമലിഞ്ഞുപോയി!
 
അതുകേട്ടുതാരകള്‍അതുകേട്ടുതാരകൾ കണ്ണുചിമ്മി,-
യലരണിവല്ലികള്‍യലരണിവല്ലികൾ നൃത്തമാടി.
 
തരുനിര നിന്നു തല കുലുക്കി,
തടിനികൾ മെല്ലെത്തളർന്നൊഴുകി,
തടിനികള്‍ മെല്ലെത്തളര്‍ന്നൊഴുകി,
 
പുളകങ്ങള്‍പുളകങ്ങൾ വാരിവിതയ്ക്കുവോരാ
ലളിതമാമോടക്കുഴൽ വിളിയിൽ,
ലളിതമാമോടക്കുഴല്‍ വിളിയില്‍,
 
കലരുന്നതുണ്ടൊരു ദുര്‍ബ്ബലമാംദുർബ്ബലമാം
കരളിൻശകലിതഗദ്ഗദങ്ങൾ!
കരളിന്‍ശകലിതഗദ്ഗദങ്ങള്‍!
 
ഒരു തീവ്രനിശ്ശബ്ദസങ്കടത്തി-
ലുരുകിയൊഴുകുമാ മുഗ്ദ്ധചിത്തം.
 
സരളസംഗീതമായ് വന്നുവന്നെന്‍വന്നുവന്നെൻ-
സിരകളിലുൾച്ചേർന്നലിഞ്ഞുപോയി.
സിരകളിലുള്‍ച്ചേര്‍ന്നലിഞ്ഞുപോയി.
 
അരുതെന്നിൽനിന്നതു വേർപെടുത്താ-
അരുതെന്നില്‍നിന്നതു വേര്‍പെടുത്താ-
നൊരുകാലവുമെനി, ക്കെന്തുചെയ്യും?
 
പ്രണയാകുലാര്‍ദ്രമാപ്രണയാകുലാർദ്രമാ മുഗ്ദ്ധചിത്തം
പുണരുന്നു സുപ്തിയില്‍പ്പോലുമെന്നെസുപ്തിയിൽപ്പോലുമെന്നെ!
 
ഇടയകുമാരനവനോടെന്തോ
പിടയുമെന്‍പിടയുമെൻ പ്രാണന്‍പ്രാണൻ വിളിചുചൊല്ലി
 
അതു, കഷ്ട, മവ്യക്തമായമൂല-
വരി 1,801:
 
വിജനതമസ്സിലൊഴിഞ്ഞൊതുങ്ങി
വിവശ ഞാന്‍ഞാൻ കണ്ണീര്‍കണ്ണീർ പൊഴിച്ചീടട്ടേ!
-6-5-1935
 
ഗീതം മുപ്പത്തിരണ്ട്
 
ഒന്നുപോലായിരമേകാന്തരാത്രിയിൽ
ഒന്നുപോലായിരമേകാന്തരാത്രിയില്‍
വന്നു നീയെന്‍നീയെൻ പടിവാതിലിങ്കല്‍പടിവാതിലിങ്കൽ.
 
കൊട്ടിയടച്ചൊരാ വാതിലിലെന്നെ നീ
മുട്ടിവിളിച്ചു മൃദുസ്വരത്തില്‍മൃദുസ്വരത്തിൽ.
 
ഗാഢസുഷുപ്തിയിൽ മുങ്ങിക്കിടക്കയാൽ
ഗാഢസുഷുപ്തിയില്‍ മുങ്ങിക്കിടക്കയാല്‍
മൂഢ ഞാന്‍ഞാൻ, നിന്‍നിൻ വിളി കേട്ടതില്ല.
 
ഞാനപ്പൊഴെല്ലാ, മൊരാനന്ദസപ്നത്തിന്‍മൊരാനന്ദസപ്നത്തിൻ
ഗാനങ്ങൾ കേൾക്കുകയായിരുന്നു
ഗാനങ്ങള്‍ കേള്‍ക്കുകയായിരുന്നു
 
എല്ലാം മറന്നു ഞാനേതോ നിഴലുമായ്
വരി 1,822:
 
എന്നലക്ഷ്യാലസ്യംകാരണം, കഷ്ടം, നീ
വന്നപോല്‍ത്തന്നെവന്നപോൽത്തന്നെ തിരിച്ചുപോയി.
 
കണ്ടു ഞാനെന്നുമുഷസ്സില്‍ഞാനെന്നുമുഷസ്സിൽ, മുറ്റത്തു, നിന്‍നിൻ-
തണ്ടലർക്കാലടിപ്പാടുമാത്രം.
തണ്ടലര്‍ക്കാലടിപ്പാടുമാത്രം.
 
അപ്പാദമുദ്രകള്‍അപ്പാദമുദ്രകൾ ചുംബിച്ചുചുംബിച്ചു
പൊട്ടിക്കരഞ്ഞു പലപ്പൊഴും ഞാന്‍ഞാൻ!
 
ഇന്നിതാ മേൽക്കുമേൽക്കൂരിരുൾåവർഷിച്ചു
ഇന്നിതാ മേല്‍ക്കുമേല്‍ക്കൂരിരുള്‍åവര്‍ഷിച്ചു
വന്നണയുന്നു വര്‍ഷാന്തരാത്രിവർഷാന്തരാത്രി.
 
ഒന്നിനുപിന്നിലൊന്നായിക്കൊടുങ്കാർമുകിൽ
ഒന്നിനുപിന്നിലൊന്നായിക്കൊടുങ്കാര്‍മുകില്‍
വന്നിതാ വാനിടം മൂടിനില്‍പൂമൂടിനിൽപൂ!
 
ചീറ്റിപ്പുളയുന്നു കൊള്ളിയാനോരോന്നു,
കാറ്റിലലറുന്നു മാമരങ്ങള്‍മാമരങ്ങൾ.
 
ഞെട്ടിത്തെറിച്ചുപോംമട്ടില്‍ഞെട്ടിത്തെറിച്ചുപോംമട്ടിൽ, മെന്മേലിടി-
വെട്ടുന്നു, പേമാരി പെയ്തിടുന്നു.
 
വരി 1,845:
ബ്ഭീകരരാത്രി കഴിച്ചുകൂട്ടും?
 
എങ്കിലും, വാതില്‍വാതിൽ തുറന്നിട്ടിരിപ്പൂ ഞാന്‍ഞാൻ
നിൻ കാലടിയൊച്ചകാത്തിരുട്ടിൽ!
നിന്‍ കാലടിയൊച്ചകാത്തിരുട്ടില്‍!
-3-7-1944
 
ഗീതം മുപ്പത്തിമൂന്ന്
 
കോടക്കാർവർണ്ണനെന്മുന്നിൽപ്പൊടുന്നനെ-
കോടക്കാര്‍വര്‍ണ്ണനെന്മുന്നില്‍പ്പൊടുന്നനെ-
ഓടക്കുഴലുമായെത്തി
 
ഉച്ചത്തിലെന്മനം മേന്മേല്‍ത്തുടിക്കവേമേന്മേൽത്തുടിക്കവേ
ലജ്ജിച്ചുപോയി ഞാന്‍ഞാൻ, തോഴി.
 
പാരിജാതപ്പുതുപൂക്കളെക്കൊണ്ടു ഞാന്‍ഞാൻ
പാതി കൊരുത്തൊരാ മാല്യം,
 
ഒട്ടുമൊരുവക സങ്കോചം കൂടാതെ
തട്ടിപ്പറിച്ചവന്‍തട്ടിപ്പറിച്ചവൻ വാങ്ങി,
 
കോമളാകാരന്റെ കുത്സിതം കണ്ടുടന്‍കണ്ടുടൻ
കോപം നടിച്ചു ഞാന്‍ഞാൻ മാറി.
 
ഉള്ളഴി, ഞ്ഞല്‍പമകന്നുനിന്നിട്ടൊരുഞ്ഞൽപമകന്നുനിന്നിട്ടൊരു
കള്ളച്ചിരിയവന്‍കള്ളച്ചിരിയവൻ തൂകി.
 
അച്ചിരി കണ്ടിട്ടെനിക്കെ, ന്നെ നിന്നവന്‍നിന്നവൻ
പുച്ഛിക്കയാണെന്നു തോന്നി.
 
അത്തോന്നലക്ഷണമെന്നകക്കാമ്പി, ലൊ-
രത്തലില്‍രത്തലിൽ നാളം കൊളുത്തി.
 
ദീനയാ, യെന്നശ്രുബിന്ദുക്കള്‍യെന്നശ്രുബിന്ദുക്കൾ കാണാതെ
ഞാനെന്മിഴിയിണ പൊത്തി.
 
മാമകപാർശ്വത്തിൽ വന്നുടൻ മാധവൻ
മാമകപാര്‍ശ്വത്തില്‍ വന്നുടന്‍ മാധവന്‍
മാലയെന്മൌലിയിൽ ചാർത്തി.
മാലയെന്മൌലിയില്‍ ചാര്‍ത്തി.
 
ദു:ഖകോപാകുല, മറ്റൊന്നുമോര്‍ക്കാതെമറ്റൊന്നുമോർക്കാതെ
തത്കരം തട്ടി ഞാന്‍ഞാൻ മാറ്റി.
 
അത്തരത്തിന്നെന്മുഖത്തൊരു ചുംബന-
മർപ്പണംചെയ്ത്തിൻശേഷം ,
മര്‍പ്പണംചെയ്ത്തിന്‍ശേഷം ,
 
'അക്രമമാണിതെ'ന്നോതുവാന്‍ന്നോതുവാൻ, ഞാന്‍ഞാൻ തല-
പൊക്കീ, ലതിന്‍മുന്‍പുതന്നെലതിൻമുൻപുതന്നെ,
 
ഒന്നുമറിയാത്തമട്ടിൽ, ത്തിടുക്കത്തിൽ
ഒന്നുമറിയാത്തമട്ടില്‍, ത്തിടുക്കത്തില്‍
വന്നവഴിക്കവന്‍വന്നവഴിക്കവൻ പോയി! ...
 
ഇപ്പൊഴും മാഞ്ഞിട്ടില്ലെന്‍മാഞ്ഞിട്ടില്ലെൻ കവിളത്തുനി-
ന്നപ്പുളകാങ്കുരം, തോഴി!
 
കഷ്ട, മക്കാലിണത്താരുകളെന്തേ ഞാന്‍ഞാൻ
കെട്ടിപ്പിടിക്കാതിരുന്നു?
 
കഷ്ടമക്കാല്‍ക്കല്‍കഷ്ടമക്കാൽക്കൽ വീ, ണപ്പൊഴുതെന്തേ ഞാന്‍ഞാൻ
പൊട്ടിക്കരയാതിരുന്നു?
 
വരി 1,905:
യ്കെ', ന്നെന്തിരക്കാതിരുന്നു?
 
പോകെ, യാക്കണ്ഠത്തില്‍ത്തൂങ്ങിയാക്കണ്ഠത്തിൽത്തൂങ്ങി, യിന്നെന്തേ ഞാന്‍ഞാൻ
പോകാതെ നിര്‍ത്താതിരുന്നുനിർത്താതിരുന്നു? ...
 
എന്നിലെരിഞ്ഞൊരഭിമാനഗർവ്വത്തി-
എന്നിലെരിഞ്ഞൊരഭിമാനഗര്‍വ്വത്തി-
ലിന്നൊക്കെയും ഞാന്‍ഞാൻ മറന്നു.
 
പോയിക്കഴിഞ്ഞതൊട്ടിപ്പൊഴും കണ്ണുനീര്‍കണ്ണുനീർ
മായാതെ നില്‍പിതെന്‍നിൽപിതെൻ കണ്‍നില്‍കൺനിൽ.
 
ഒന്നിനി, വീണ്ടുമക്കോമളനെന്മുന്നില്‍വീണ്ടുമക്കോമളനെന്മുന്നിൽ
വന്നീടുകില്ലയോ, തോഴി? ...
 
"കറയെല്ലാം നീങ്ങി നിന്‍നിൻ രാഗരത്നം
കതിർവീശി മിന്നിത്തേളിഞ്ഞിടുമ്പോൾ;
കതിര്‍വീശി മിന്നിത്തേളിഞ്ഞിടുമ്പോള്‍;
 
ഇരുളാടയോരോന്നും നീങ്ങി, യാത്മാ-
വൊരുദിനം നഗ്നമായിത്തീര്‍ന്നിടുമ്പോള്‍നഗ്നമായിത്തീർന്നിടുമ്പോൾ;
 
ഇനിയുമാച്ചൈതന്യം വന്നു നിന്നെ-
വരി 1,929:
ഗീതം മുപ്പത്തിനാല്
 
പുഷ്പകാലകരാംഗുലികൾ, നിൻ-
പുഷ്പകാലകരാംഗുലികള്‍, നിന്‍-
പൊൽക്കുളിരുടൽ പുൽകവേ,
പൊല്‍ക്കുളിരുടല്‍ പുല്‍കവേ,
 
വിശ്വഭാവനാസീമയി, ലൊരു
വരി 1,936:
 
അന്നുഷസ്സി, ലുടലെടുത്തൊരു
മന്ദഹാസത്തിന്‍മന്ദഹാസത്തിൻ മാതിരി,
 
ഉല്ലസിച്ചിതെൻപ്രേമവല്ലിയിൽ
ഉല്ലസിച്ചിതെന്‍പ്രേമവല്ലിയില്‍
ഫുല്ലസൌഭാഗ്യമാർന്നു നീ!
ഫുല്ലസൌഭാഗ്യമാര്‍ന്നു നീ!
 
ചുറ്റിലുമന്നൊരുത്സവം, കതിര്‍കതിർ-
ക്കറ്റ ചാര്‍ത്തുമാചാർത്തുമാ ദര്‍ശനംദർശനം,
 
വേണുഗാനത്തില്‍വേണുഗാനത്തിൽ മഗ്നമാക്കി, യെന്‍യെൻ-
പ്രാണനെപ്പുണർന്നോമനേ!
പ്രാണനെപ്പുണര്‍ന്നോമനേ!
 
അങ്കിതോദ്വേഗമന്തരംഗത്തി-
ലങ്കുരിച്ചൊരെന്നാശകൾ
ലങ്കുരിച്ചൊരെന്നാശകള്‍
 
ചിത്രപത്രങ്ങള്‍ചിത്രപത്രങ്ങൾ വീശിവീശി വ-
ന്നെത്തിടുന്നു നിന്‍നിൻ ചുറ്റിലും!
 
സ്വപ്നസൌധത്തില്‍സ്വപ്നസൌധത്തിൽ ഞാനൊരുക്കുമി-
പ്പുഷ്പതലത്തിലെന്നിനി,
 
നൃത്തമാടുവാനെത്തിടുന്നു നീ
ചിത്തമോദമാർന്നുത്തമേ?
ചിത്തമോദമാര്‍ന്നുത്തമേ?
 
ഏവമേറെനാൾ നീണ്ടുനിൽക്കുകി-
ഏവമേറെനാള്‍ നീണ്ടുനില്‍ക്കുകി-
ല്ലീവസന്തവും പൂക്കളും.
 
ഹര്‍ഷദങ്ങളിവയ്ക്കുഹർഷദങ്ങളിവയ്ക്കു പിന്നിലായ്
വർഷമാണുള്ളതോമനേ!
വര്‍ഷമാണുള്ളതോമനേ!
 
വാടിടുംമുന്‍പിറുത്തുവാടിടുംമുൻപിറുത്തു ചൂടുകീ
വാടികയിലെപ്പൂക്കൾ നാം!
വാടികയിലെപ്പൂക്കള്‍ നാം!
-17-1-1944
 
ഗീതം മുപ്പത്തഞ്ച്
 
അത്യന്തമോഹനസ്വപ്നാനുഭൂതികൾ
അത്യന്തമോഹനസ്വപ്നാനുഭൂതികള്‍
കത്തിച്ചുവെച്ച നിലാത്തിരികള്‍നിലാത്തിരികൾ,
 
ഒക്കെയും കെട്ടുകഴിഞ്ഞൊരീയല്ലിലോ
കഷ്ട, മെന്‍ചാരേമെൻചാരേ നീ വന്നുചേര്‍ന്നുവന്നുചേർന്നു!
 
മങ്ങിമറഞ്ഞ സുവര്‍ണ്ണകാലത്തൊന്നുംസുവർണ്ണകാലത്തൊന്നും
മംഗളേ, നീയെന്തേ വന്നിടാഞ്ഞൂ?
 
നീ വന്നുചേരുമെന്നാശിച്ചു, ഞാനെത്ര
നീങ്ങാത്ത രാത്രികള്‍രാത്രികൾ കാത്തിരുന്നു.
 
ആനന്ദദേ, നിനക്കര്‍ച്ചനചെയ്യുവാന്‍നിനക്കർച്ചനചെയ്യുവാൻ
നാനാസമൃദ്ധി ഞാന്‍ഞാൻ സജ്ജമാക്കി.
 
മജ്ജീവരക്തം ഞാന്‍ഞാൻ മൌനമായ് നിന്‍പേരിനിൻപേരി-
ലർപ്പണംചെയ്തതറിവോ, നീ
ലര്‍പ്പണംചെയ്തതറിവോ, നീ
 
നിന്നന്തരംഗത്തിൽ പ്രീതിയുൾച്ചേർക്കുവാ-
നിന്നന്തരംഗത്തില്‍ പ്രീതിയുള്‍ച്ചേര്‍ക്കുവാ-
നെന്നാത്മഹർഷങ്ങളാകമാനം,
നെന്നാത്മഹര്‍ഷങ്ങളാകമാനം,
 
വ്യര്‍ത്ഥപ്പെടുത്താതെവ്യർത്ഥപ്പെടുത്താതെ കാത്തുസൂക്ഷിച്ചുഞാ-
നെത്രമേല്‍നെത്രമേൽ കാലം വിലക്കിയിട്ടും!
 
പുഷ്പകാലത്തിലെപ്പൂന്തേന്‍പുഷ്പകാലത്തിലെപ്പൂന്തേൻ മുഴുവനും
ഭദ്രമായ് മക്ഷികയെന്നപോലെ!
 
-എന്നിട്ടും നിന്നോടിരന്നു ഞാന്‍ഞാൻ കേണിട്ടും
വന്നില്ല നീ, യതില്‍യതിൽ പങ്ക്യ്കൊള്ളാന്‍പങ്ക്യ്കൊള്ളാൻ!
 
അന്നായിരുന്നെങ്കില്‍അന്നായിരുന്നെങ്കിൽ, നിന്നെയെടുത്തൊരു
മന്ദസ്മിതത്തില്‍മന്ദസ്മിതത്തിൽ ഞാന്‍ഞാൻ മൂടിയേനേ!
 
ആമഗ്നയാക്കാന്‍ആമഗ്നയാക്കാൻ കഴിഞ്ഞേനേ നിന്നെയ-
ന്നോമൽപ്പുളകപ്പൂമ്പൊയ്കയൊന്നിൽ!
ന്നോമല്‍പ്പുളകപ്പൂമ്പൊയ്കയൊന്നില്‍!
 
അല്ലലും കണ്ണീരുമല്ലാതെനിനക്കിപ്പോ-
ളില്ലല്ലോ ദേവി, നിനക്കു നല്‍കാന്‍നൽകാൻ!
 
എന്നാലും, നിര്‍മ്മലസ്നേഹാര്‍ദ്രനാണുനിർമ്മലസ്നേഹാർദ്രനാണു ഞാ-
നെന്നു നീ വിശ്വസിച്ചാശ്വസിക്കൂ!
-27-2-1944
വരി 2,017:
 
അതിഥിപൂജയ്ക്കുള്ള പൂക്കളെല്ലാ-
മതുലേ, നിൻഹൃത്തിൽ വിടർന്നുപോയി.
മതുലേ, നിന്‍ഹൃത്തില്‍ വിടര്‍ന്നുപോയി.
 
അഴകിന്‍അഴകിൻ പനിനീരില്‍പനിനീരിൽ മുക്കിമുക്കി-
യവയെല്ലാം കോര്‍ത്തൊരുകോർത്തൊരു മാലയാക്കി,
 
പ്രമുദിതേ, നിന്നിഷ്ടദൈവത്തിന്‍നിന്നിഷ്ടദൈവത്തിൻ
പ്രഥമസമാഗമം കാത്തിരിക്കൂ.
 
വരി 2,031:
മമലനീലാംബരം ദീപ്തമായി.
 
പുളകോത്സവങ്ങളിൽ പങ്കുകൊള്ളാൻ
പുളകോത്സവങ്ങളില്‍ പങ്കുകൊള്ളാന്‍
പുരുപുണ്യശാലിനി, നീയൊരുങ്ങൂ!
 
അരികത്തരികത്തനുനിമേഷ-
മൊരു മണിത്തേരുരുളൊച്ച കേള്‍പ്പൂകേൾപ്പൂ.
 
തരുനിരച്ചാർത്തിലൂടൊട്ടകല-
തരുനിരച്ചാര്‍ത്തിലൂടൊട്ടകല-
ത്തൊരു കൊടിക്കൂറ പറന്നുകാണ്‍മൂപറന്നുകാൺമൂ.
 
തുരഗപാദോത്ഭിന്നധൂളി പൊങ്ങി-
ത്തെരുവീഥി കാണ്‍മൂകാൺമൂ, ഹാ, കാന്തി മങ്ങി! ...
 
മുഴുവന്‍മുഴുവൻ വിയര്‍ത്തിതോവിയർത്തിതോ നിന്റെ ഫാലം!
മഴവില്ലണിവിതോ നിന്‍കപോലംനിൻകപോലം!
 
ചുരുൾമുടി കെട്ടഴിഞ്ഞൂർന്നുപോയോ!
ചുരുള്‍മുടി കെട്ടഴിഞ്ഞൂര്‍ന്നുപോയോ!
തെരുതെരെച്ചിത്തം തുടിക്കയാണോ!
 
വിറകൊള്‍വൂവിറകൊൾവൂ, നഷ്ടം, നിന്‍പൂവല്‍മേനിനിൻപൂവൽമേനി
വിവശയാകായ്കേവമോമലേ, നീ.
 
വരി 2,058:
ഗീതം മുപ്പത്തേഴ്
 
ഓമലേ, പൂക്കാലത്തിന്‍പൂക്കാലത്തിൻ
പുഞ്ചിരി, യതാ നോക്കൂ.
കോമളാരാമന്തോറും
വരി 2,069:
 
എന്തിനു വൈകിക്കുന്ന-
താക്കടും ചുവപ്പാര്‍ന്നചുവപ്പാർന്ന
മുന്തിരിച്ചാ, റിങ്ങെല്ലാ-
മോളമിട്ടൊഴുകട്ടേ!
വരി 2,076:
നിമിഷം- ശരി, പക്ഷേ,
പുച്ഛിക്കായ്കതിനെ നാം,
പോയ്പോയാൽപോയ്പ്പോയില്ലേ?
പോയ്പോയാല്‍പോയ്പ്പോയില്ലേ?
 
പ്രേമനിർവൃതിയി, ലി-
പ്രേമനിര്‍വൃതിയി, ലി-
പ്രപഞ്ചം പാടേ മറ-
ന്നോമലേ, നാമന്യോന്യം
വരി 2,084:
 
ഒരു സംഗീതത്തിന്റെ
കൊച്ചുകൊച്ചലച്ചാർത്തി-
കൊച്ചുകൊച്ചലച്ചാര്‍ത്തി-
ലറിയാതെങ്ങോ നമ്മ-
ളോഴുകിപ്പോകുന്നില്ലേ?
 
ജീവിതം വെറുമൊരു
മിഥ്യയാണെങ്കില്‍മിഥ്യയാണെങ്കിൽ, പിന്നെ-
ജ്ജീവനായികേ, നമു-
ക്കെന്തിനിച്ചിന്താഭാരം?
 
ഫലമില്ലല്ലോ കേണാ,-
ലോമലേ, മമ മെയ്യില്‍മെയ്യിൽ
പുളകം മായാതെന്നെ-
യാവർത്തിച്ചാശ്ലേഷിക്കൂ!
യാവര്‍ത്തിച്ചാശ്ലേഷിക്കൂ!
 
ഇഴുകിപ്പോകും മാംസം
മണ്ണടിഞ്ഞെന്നാല്‍മണ്ണടിഞ്ഞെന്നാൽ, ചീയു-
മഴകിൻ പനീർപ്പൂക്കൾ-
മഴകിന്‍ പനീര്‍പ്പൂക്കള്‍-
പുഴുക്കളാകും നമ്മള്‍നമ്മൾ!
 
ജീവിതം ഹ്രസ്വം, നാഥേ,
വരി 2,111:
ഗീതം മുപ്പത്തെട്ട്
 
നിന്നെ ഞാന്‍ഞാൻ ധ്യാനിച്ചു പൂജിച്ചകാലത്തു-
മെന്മനം നോവിച്ചിരുന്നവളാണു നീ.
 
അത്ഭുതമില്ലെനിക്കാകയാലിപ്പൊഴു-
മൽപവുമെന്നെ നീയോർമ്മിച്ചിടാത്തതിൽ.
മല്‍പവുമെന്നെ നീയോര്‍മ്മിച്ചിടാത്തതില്‍.
 
മാമകപാര്‍ശ്വംമാമകപാർശ്വം പ്രണയസുരഭില-
രോമാഞ്ചരാശിയില്‍രോമാഞ്ചരാശിയിൽ മൂടി നീ നില്‍ക്കവേനിൽക്കവേ;
 
ഉത്തേജനാസ്പദേ, നീ മമ ജീവിത-
ഭിത്തിയിലത്ഭുതചിത്രം വരയ്ക്കവേ;
 
നമ്മള്‍ക്കുമുമ്പില്‍നമ്മൾക്കുമുമ്പിൽ പ്രപഞ്ചമൊരേകാന്ത-
നർമ്മസല്ലാപംകണക്കുല്ലസിക്കവേ;
നര്‍മ്മസല്ലാപംകണക്കുല്ലസിക്കവേ;
 
അന്നും കൃതഘ്നനെപ്പോലെ, നിന്‍നിൻ മാനസം
കണ്ണീരില്‍കണ്ണീരിൽ മുക്കിച്ചിരിച്ചവനാണു ഞാന്‍ഞാൻ!
 
-ആകയാ, ലിന്നെന്നനുവര്‍ത്തനംലിന്നെന്നനുവർത്തനം നിന-
ക്കാകുലമേകാനിടയില്ലശേഷവും!
 
ആവിർഭവിക്കില്ലപരാധബോധമി-
ആവിര്‍ഭവിക്കില്ലപരാധബോധമി-
തീ വിയോഗത്താലകന്നതില്ലെങ്കിൽ നാം!
തീ വിയോഗത്താലകന്നതില്ലെങ്കില്‍ നാം!
 
കണ്ടു നീ വൈകുണ്ഠരംഗങ്ങ, ളെന്മനം
വിണ്ടുകീറുന്ന വിടവിലോരോന്നിലും!
 
ഇറ്റിറ്റുവീഴുമജ്ജീവരക്തം നുകര്‍നുകർ-
ന്നത്ഭുതനൃത്തം നടത്തി നിന്‍നിൻ മാനസം.
 
ജീവിതലക്ഷ്യം സുഖാപ്തിയാ, ണസ്സുഖ-
പ്പൂവെന്നില്‍നിന്നേറെപ്പൂവെന്നിൽനിന്നേറെ നുള്ളിയെടുത്തു നീ.
 
അന്നതു വാടിക്കൊഴിഞ്ഞുപോയെങ്കിലെ-
ന്തുന്നതാമോദം നിനക്കേകിയന്നവ.
 
ഇന്നതിനൊക്കാതകന്നു ഞാന്‍ഞാൻ നില്‍ക്കവേനിൽക്കവേ
കണ്ണീരില്‍കണ്ണീരിൽ മുങ്ങുകല്ലല്ലി നീ, മോഹിനി?
-29-11-1936
 
ഗീതം മുപ്പത്തൊന്‍പത്മുപ്പത്തൊൻപത്
 
വന്നുചേരാറുണ്ടെന്നടുത്തൊരു
സുന്ദരസ്വപ്നമായി നീ.
 
വിഹ്വലങ്ങളെന്‍വിഹ്വലങ്ങളെൻ പ്രജ്ഞകളൊന്നു
വിശ്രമിക്കാൻ തുടങ്ങിയാൽ!
വിശ്രമിക്കാന്‍ തുടങ്ങിയാല്‍!
 
ഉദ്രസമതിന്‍ഉദ്രസമതിൻ സൌരഭം നിന്നു
നൃത്തമാടുന്ന നിദ്രകള്‍നിദ്രകൾ.
 
തപ്തമായൊരെന്‍തപ്തമായൊരെൻ ജീവിതത്തിലെ
രക്തചന്ദനച്ഛായകൾ!
രക്തചന്ദനച്ഛായകള്‍!
 
ഹാ, വിലാസിനി, ലാലസിപ്പു മ-
ജ്ജീവനും ജീവനായി നീ.
 
കണ്ടകങ്ങള്‍കണ്ടകങ്ങൾ തറച്ചു മേല്‍ക്കുമേല്‍മേൽക്കുമേൽ
വിണ്ടുകീറുമെൻ ചിന്തകൾ,
വിണ്ടുകീറുമെന്‍ ചിന്തകള്‍,
 
നീ തടവിസ്സുശാന്തമാക്കും, നിന്‍നിൻ
ശീതളസ്നേഹധാരയാൽ.
ശീതളസ്നേഹധാരയാല്‍.
 
ചൊന്നിട്ടില്ലെന്നാല്‍ചൊന്നിട്ടില്ലെന്നാൽ നിന്നോടുവെറും
നന്ദിവാക്കുകൾകൂടി ഞാൻ!
നന്ദിവാക്കുകള്‍കൂടി ഞാന്‍!
 
എങ്കിലും, ഹാ, കൃതഘ്നനെന്നെന്നെ-
ശ്ശങ്കിയായ്ക നീ, യോമലേ!
 
കണ്ടുമുട്ടിയതെന്തിനോ തമ്മില്‍തമ്മിൽ
രണ്ടു ചഞ്ചലവീചികള്‍ചഞ്ചലവീചികൾ.
 
അത്യഗാധമീ ലോകജീവിത-
സ്വപ്നസാഗരവീഥിയിൽ!
സ്വപ്നസാഗരവീഥിയില്‍!
 
ഒറ്റമാത്രയില്‍ഒറ്റമാത്രയിൽ വീണ്ടും, മങ്ങിങ്ങു
വിട്ടുമാറിയകന്നു നാം.
 
അത്ഭുതാവഹംതന്നെയാണോർക്കിൽ
അത്ഭുതാവഹംതന്നെയാണോര്‍ക്കില്‍
മർത്ത്യർതൻ കർമ്മവൈഭവം!
മര്‍ത്ത്യര്‍തന്‍ കര്‍മ്മവൈഭവം!
 
എന്തിലും മീതെ നില്‍ക്കയാംനിൽക്കയാം, വിധേ,
നിൻതലയുമുയർത്തി നീ!
നിന്‍തലയുമുയര്‍ത്തി നീ!
 
വിസ്മരിക്കില്ലൊരിക്കലും, തമ്മില്‍തമ്മിൽ
വിട്ടകന്നു നാമെങ്കിലും
 
അത്രമാത്രമടുത്തു നമ്മുടെ
മുഗ്ദ്ധശുദ്ധമനസ്സുകൾ.
മുഗ്ദ്ധശുദ്ധമനസ്സുകള്‍.
 
മഞ്ഞണിഞ്ഞൊരച്ചന്ദ്രികപോലെ
വരി 2,205:
 
വന്നു, ഗൂഢമായുമ്മവെയ്ക്കുന്നു
മന്നില്‍മന്നിൽ നമ്മുടെ ജീവനെ!
 
എത്രമാത്രം ഹതാശരാകിലും
നിശ്ചയം ദേവി, ധന്യര്‍ധന്യർ നാം!
-9-7-1944
 
വരി 2,219:
ഞാനിനി, ക്കഷ്ടം, കഴിച്ചുകൂട്ടും?
 
കൊച്ചുനിമേഷങ്ങള്‍കൊച്ചുനിമേഷങ്ങൾ നീങ്ങുന്നി,ല്ലാരതിന്‍ല്ലാരതിൻ
പൊൽച്ചിറകെല്ലാമരിഞ്ഞുവീഴ്ത്തി?
പൊല്‍ച്ചിറകെല്ലാമരിഞ്ഞുവീഴ്ത്തി?
 
ശരദചന്ദ്രന്‍ശരദചന്ദ്രൻ മറഞ്ഞല്ലോ, കൂട്ടിലെന്‍കൂട്ടിലെൻ-
ശാരികപോലുമുറങ്ങിയല്ലോ!
 
താരകളൊക്കെയും മങ്ങിമാഞ്ഞംബരം
കൂരിരുള്‍കൂരിരുൾ മൂടിയിരുണ്ടുവല്ലോ!
 
പാറ്റേ പരിമളം വര്‍ഷിച്ചുവര്‍ഷിച്ചവർഷിച്ചുവർഷിച്ച-
പ്പാതിരാപ്പൂവും വിരിഞ്ഞുവല്ലോ!
 
വരി 2,234:
മെന്നടുത്തെത്തുവാനെന്തമാന്തം?
 
ഇല്ല, നദിയില്‍നദിയിൽ പെരുകിയിട്ടില്ലല്ലോ
വെള്ള, മിന്നാറ്റില്‍മിന്നാറ്റിൽ ഞാന്‍ഞാൻ പോയതല്ലേ!
 
കിട്ടുന്നതെന്തിനു തോണി, യിറങ്ങിയാല്‍യിറങ്ങിയാൽ
മുട്ടുകവിഞ്ഞുണ്ടോ വെള്ളമുള്ളൂ?
 
ഒറ്റയ്ക്കുപോരുവാന്‍ഒറ്റയ്ക്കുപോരുവാൻ ഭീതിയോ, പോയിട്ടി-
ല്ലൊറ്റയ്ക്കിതിൻമുൻപെവിടെയെല്ലാം!
ല്ലൊറ്റയ്ക്കിതിന്‍മുന്‍പെവിടെയെല്ലാം!
 
മറ്റെങ്ങോ-നിര്‍ല്ലജ്ജചിത്തമേനിർല്ലജ്ജചിത്തമേ, നീ വൃഥാ
തെറ്റിദ്ധരിക്കുന്നതെന്തിനേവം?
 
കുറ്റപ്പെടുത്തുവാനുള്ള നിന്‍നിൻ വാസന-
യ്ക്കറ്റമില്ലെങ്കിൽപ്പിന്നെന്തുചെയ്യും?
യ്ക്കറ്റമില്ലെങ്കില്‍പ്പിന്നെന്തുചെയ്യും?
 
ഇല്ല, വരാതിരിക്കില്ലെന്നരികി, ലെന്‍ലെൻ-
വല്ലഭനി, ന്നെത്ര വൈകിയാലും!
 
തെല്ലിനിയെങ്കിലും നീയെന്‍നീയെൻ ഹൃദയമേ,
വല്ലവിധവുമൊന്നാശ്വസിക്കൂ!
-21-11-1931
 
ഗീതം നാല്‍പത്തൊന്ന്നാൽപത്തൊന്ന്
 
അലഘുകൌതുകമെന്നിലനാരത-
മലതുളുമ്പി ത്രസിക്കുമെന്നാശകള്‍ത്രസിക്കുമെന്നാശകൾ
 
പരിചില്‍പരിചിൽ നിര്‍മ്മിച്ചുനിർമ്മിച്ചു, ഹാ, നിനക്കായൊരു
പരമസുന്ദരസങ്കേതസൈകതം.
 
മലർവിരിച്ചിതവിടത്തിലൊക്കെ, യെൻ-
മലര്‍വിരിച്ചിതവിടത്തിലൊക്കെ, യെന്‍-
മദവിവശമധുരപ്രതീക്ഷകൾ
മദവിവശമധുരപ്രതീക്ഷകള്‍
 
പ്രണയസാന്ദ്രമാമാലിംഗനങ്ങളാൽ
പ്രണയസാന്ദ്രമാമാലിംഗനങ്ങളാല്‍
പ്രതിനിമേഷം തളര്‍ന്നുതളർന്നു തളര്‍ന്നുതളർന്നു നാം,
 
കരപുടത്തിൽക്കരവും, കവിളതിൽ
കരപുടത്തില്‍ക്കരവും, കവിളതില്‍
കവിളുമൊന്നിച്ചു, സല്ലാപലോലരായ്
 
സമയമെത്ര കഴിച്ചി, ല്ലൊരേ സുഖ-
സരളസങ്കൽപസായൂജ്യശയ്യയിൽ!
സരളസങ്കല്‍പസായൂജ്യശയ്യയില്‍!
 
പരിഭവിച്ചും പഴിച്ചും പരസ്പര-
വരി 2,283:
 
ഹൃദയമെപ്പൊഴും വെച്ചുപൂജിച്ചിടും
സ്വയമവയുടെ കാലടിപ്പാടുകള്‍കാലടിപ്പാടുകൾ!
-18-10-1933
 
ഗീതം നാല്‍പത്തിരണ്ട്നാൽപത്തിരണ്ട്
 
'യമുനാതരംഗങ്ങളുമ്മവെയ്ക്കും
കമനീയനീരശിലാതലത്തിൽ,
കമനീയനീരശിലാതലത്തില്‍,
പ്രണവപ്പൊരുളിനെക്കാത്തിരിക്കും
പ്രണയസ്വരൂപിണിയാരു തോഴി?"
 
"അവളൊരു കേവലഗാപികയാ-
ണറിയാതില്ലാരുമവളെ മന്നില്‍മന്നിൽ
അഴകിന്‍അഴകിൻ നിധാനമാം 'രാധ' യെന്നാ-
ണവൾതന്നനശ്വരനാമധേയം!"
ണവള്‍തന്നനശ്വരനാമധേയം!"
 
"കരളില്‍പുളകംകരളിൽപുളകം പുരട്റ്റിടുമാ-
ക്കരിമുകില്‍ക്കരിമുകിൽ വര്‍ണ്‍നന്റെവർൺനന്റെ വേണുഗാനം
പരമനിർവ്വാണം പകർന്നതാർതൻ
പരമനിര്‍വ്വാണം പകര്‍ന്നതാര്‍തന്‍
പരിപാവനാത്മാവിലായിരുന്നു?"
 
"അവളൊരു നിര്‍മ്മലനിർമ്മല ബാലികയാ-
ണരുതാസ്സുദതിയെ വിസ്മരിക്കാന്‍വിസ്മരിക്കാൻ!
അലിവിന്‍നികേതമാംഅലിവിൻനികേതമാം 'രാധ' യെന്നാ-
ണവൾതന്നനവദ്യനാമധേയം!"
ണവള്‍തന്നനവദ്യനാമധേയം!"
 
"നിയതിതന്‍നിയതിതൻ നാനാത്വമാകമാനം
നിരസിച്ചോരേകമാം സത്തയിങ്കല്‍സത്തയിങ്കൽ,
മനമലിഞ്ഞുത്തമഭക്തിപൂർവ്വം
മനമലിഞ്ഞുത്തമഭക്തിപൂര്‍വ്വം
പ്രണയം പ്രതിഷ്ഠിച്ചതേതു സാദ്ധ്വി?"
 
അവനിയിലാത്മസത്വാഭവാച്ചോ-
രവളൊരു പൊല്‍ക്കിനാവായിരുന്നുപൊൽക്കിനാവായിരുന്നു
അണിമാദിയുള്‍ച്ചെര്‍ന്നഅണിമാദിയുൾച്ചെർന്ന 'രാധ' യെന്നാ-
ണവൾതന്നനുപമനാമധേയം!"
ണവള്‍തന്നനുപമനാമധേയം!"
 
"അതുവിധം സായൂജ്യരൂപിണിയാ-
വരി 2,322:
അനുകരിച്ചീടുമെന്മാനസവു-
മനഘാനുരാഗമറിഞ്ഞു, തോഴി!
ഇനി ഞാന്‍ഞാൻ പറയാം- അക്കോമളനാ-
മിടയകുമാരനാണെന്റെ ദൈവം!"
-27-12-1934
 
ഗീതം നാല്‍പത്തിമൂന്ന്നാൽപത്തിമൂന്ന്
 
എന്നെത്തിരക്കി, നീയാനന്ദദേവതേ,
വരി 2,332:
 
ഒത്തില്ലെനിക്കെന്റെ ജോലിത്തിരക്കിനാ-
ലൊട്ടും ഭവതിയെസ്സത്കരിച്ചീടുവാന്‍ഭവതിയെസ്സത്കരിച്ചീടുവാൻ.
 
ചെറ്റും മനുഷ്യത്വമില്ലാത്തവനെന്നു
വരി 2,340:
ചിന്തകളെന്നെ വിടുന്നില്ലൊരിക്കലും!
 
ഉദ്ധതനല്ല ഞാന്‍ഞാൻ - മാമകമാനസ-
ശുദ്ധിയോര്‍ത്തെങ്കിലുംശുദ്ധിയോർത്തെങ്കിലും മാപ്പെനിക്കേകണേ!
 
അന്നു, നീ വന്ന മധുമാസരാത്രിയില്‍മധുമാസരാത്രിയിൽ
മന്ദഹസിച്ചിതെന്‍മന്ദഹസിച്ചിതെൻ മുറ്റത്തു മുല്ലകള്‍മുല്ലകൾ!
 
വെള്ളിനിലാവില്‍ക്കുളിപ്പിച്ചുവെള്ളിനിലാവിൽക്കുളിപ്പിച്ചു നീ, യെന്റെ
വല്ലികള്‍വല്ലികൾ മൊട്ടിട്ട പൂങ്കാവനികകള്‍പൂങ്കാവനികകൾ!
 
നിന്മനോഭാവം പരിമളരൂപമാര്‍പരിമളരൂപമാർ-
ന്നെന്മന്ദിരത്തില്‍ന്നെന്മന്ദിരത്തിൽ ത്രസിച്ചു, നീ പോകിലും!
 
സ്നേഹിക്കുവാനായ് പഠിപ്പിച്ചു നീ നിന്റെ
മോഹനദര്‍ശനമേകിമോഹനദർശനമേകി മജ്ജീവനെ!
 
എന്നെക്കൃതഘ്നനെന്നോര്‍ക്കായ്കഎന്നെക്കൃതഘ്നനെന്നോർക്കായ്ക, ദേവി, നീ
നിന്നോറ്റെന്നെന്നും കൃതജ്ഞനാകുന്നു ഞാന്‍ഞാൻ!
 
കാഴ്ചവെച്ചേനേ സകൌതുകമന്നു നിന്‍നിൻ
കാല്‍ത്തളിരിങ്കലെന്‍കാൽത്തളിരിങ്കലെൻ നഗ്നചിത്തത്തെ ഞാന്‍ഞാൻ.
 
എന്നാലെനിക്കതിനൊത്തില്ല - മേല്‍ക്കുമേല്‍മേൽക്കുമേൽ
നിന്നിതെൻചുറ്റുമായ് ജോലിത്തിരക്കുകൾ.
നിന്നിതെന്‍ചുറ്റുമായ് ജോലിത്തിരക്കുകള്‍.
 
കണ്ണീർക്കടലിൻ നടുവിലെൻ ജീവിത-
കണ്ണീര്‍ക്കടലിന്‍ നടുവിലെന്‍ ജീവിത-
പ്പൊന്നിന്‍പ്പൊന്നിൻ കളിത്തോണി മുങ്ങുമീ വേളയില്‍വേളയിൽ;
 
കാളാംബുദാളികള്‍കാളാംബുദാളികൾ മൂടി, ക്കൊടും തണു-
പ്പാളുമിഭീകരവർഷാന്തരാത്രിയിൽ,
പ്പാളുമിഭീകരവര്‍ഷാന്തരാത്രിയില്‍,
 
നിന്നെയോര്‍ക്കുന്നുനിന്നെയോർക്കുന്നു ഞാ, നെന്നെ രക്ഷിക്കുവാ-
നെങ്ങു നീ, യെങ്ങു നീ, യാനന്ദദേവതേ?-
-19-2-1944
 
ഗീതം നാല്‍പത്തിനാല്നാൽപത്തിനാല്
 
ഏക ഞാന്‍ഞാൻ നിശാമധ്യം,
കൂരിരുൾക്കരിങ്കട-
കൂരിരുള്‍ക്കരിങ്കട-
ലാകവേ ഭയങ്കര,-
മില്ലൊരു ദീപാങ്കുരം.
 
കോടക്കാർക്കരിമ്പടം
കോടക്കാര്‍ക്കരിമ്പടം
പുതച്ചു നില്‍പ്പൂനിൽപ്പൂ വാനം-
ആടകം കടക്കേണം
കണ്ടകം ചവിട്ടേണം.
 
മേചകമേഘാരവം
മേദുരഘോരം, മേന്മേല്‍മേന്മേൽ
കീചകാളികൾ കാറ്റിൽ
കീചകാളികള്‍ കാറ്റില്‍
കാഹളം മുഴക്കുന്നു.
 
വരി 2,396:
ചഞ്ചലഹൃദന്തമേ!
 
നിന്നെ ഞാനൊരു നേര്‍ത്തനേർത്ത
മിന്നൽനാരിന്മേൽ കോർത്തി-
മിന്നല്‍നാരിന്മേല്‍ കോര്‍ത്തി-
ട്ടിന്നേവം വിഫലമാ-
യഴിക്കാന്‍യഴിക്കാൻ യത്നിച്ചാലോ!
 
2
 
കൊച്ചുപത്രങ്ങള്‍കൊച്ചുപത്രങ്ങൾ വാച്ച
താരകളല്ലീ കരി-
നൊച്ചിച്ചില്ലകൾതോറും
നൊച്ചിച്ചില്ലകള്‍തോറും
കളിപ്പൂ വട്ടം ചുറ്റി?
 
എന്തിനായ്ത്തിരക്കുവ-
തല്ലെങ്കിൽ, വെളിച്ചത്തിൻ-
തല്ലെങ്കില്‍, വെളിച്ചത്തിന്‍-
പൊൻതെളിത്തൂനാളം ഞാൻ?-
പൊന്‍തെളിത്തൂനാളം ഞാന്‍?-
വേണ്ടെനിക്കൊന്നുന്തന്നെ!
 
തെറ്റുകയെന്നോ മാര്‍ഗ്ഗമാർഗ്ഗ-
മില്ലില്ല- തിമിരമേ,
ചുറ്റും നീ മുറ്റിക്കൊള്‍കമുറ്റിക്കൊൾക,
ഭീതിയില്ലശേഷം മേ!
 
പോൻകതിരണിപ്രേമ-
പോന്‍കതിരണിപ്രേമ-
ദീപമിതെന്‍ദീപമിതെൻ നാഥന്റെ
സങ്കേതസരണികൾ
സങ്കേതസരണികള്‍
തെളിക്കും, ഗമിക്കും ഞാന്‍ഞാൻ!
 
അഞ്ജനക്കറുപ്പേലു-
മല്ലെത്ര തേജോമയം
മഞ്ജീരശുകങ്ങളേ,
കൂജനം തൂകിക്കൊള്‍വിന്‍തൂകിക്കൊൾവിൻ!
-22-9-1932
 
ഗീതം നാല്‍പത്തഞ്ച്നാൽപത്തഞ്ച്
 
ചെങ്കതിർച്ചാർത്തിനാലാദിത്യനന്തിയെ-
ചെങ്കതിര്‍ച്ചാര്‍ത്തിനാലാദിത്യനന്തിയെ-
ക്കങ്കേളിപ്പൂമാല ചൂടിക്കുമ്പോള്‍ചൂടിക്കുമ്പോൾ,
 
ലജ്ജയില്‍ലജ്ജയിൽ മുങ്ങി, ഞാനിന്നും പതിവുപോ-
ലജ്ജനല്‍ലജ്ജനൽ വാതില്‍ക്കല്‍വാതിൽക്കൽ നിന്നിരുന്നു.
 
പൂവറുത്തീടുവാന്‍പൂവറുത്തീടുവാൻ, തോഴി നീ പൂങ്കാവില്‍പൂങ്കാവിൽ,
പോവുകമൂലം ഞാനേകയായി
 
നീരൊലിച്ചോലതൻ കൂലത്തിൽ നിൽക്കുമ-
നീരൊലിച്ചോലതന്‍ കൂലത്തില്‍ നില്‍ക്കുമ-
പ്പേരാലിൻചോട്ടിലെ നീലക്കല്ലിൽ,
പ്പേരാലിന്‍ചോട്ടിലെ നീലക്കല്ലില്‍,
 
എന്മനമായിടും വെള്ളാമ്പല്‍പ്പൂമൊട്ടിന്‍വെള്ളാമ്പൽപ്പൂമൊട്ടിൻ
വെണ്മതിയുമപ്പോള്‍വെണ്മതിയുമപ്പോൾ വന്നുദിച്ചു!
 
എന്മന, മയേ്യാ, തകര്‍ന്നുപോയക്ഷണംതകർന്നുപോയക്ഷണം
സുന്ദരമാ മുഖം കണ്ടനേരം
 
എന്തുകൊണ്ടാണേവമെന്നുമക്കോമളൻ
എന്തുകൊണ്ടാണേവമെന്നുമക്കോമളന്‍
ചിന്താപരവശനാവതാവോ?
 
ക്ഷീണവിവർണ്ണമാമക്കവിൾത്തട്ടുകൾ
ക്ഷീണവിവര്‍ണ്ണമാമക്കവിള്‍ത്തട്ടുകള്‍
കാണുവാൻ കെൽപെനിക്കില്ല, തോഴീ!
കാണുവാന്‍ കെല്‍പെനിക്കില്ല, തോഴീ!
 
നമ്രമുഖനായിട്ടല്ലാതെ കണ്ടിട്ടി-
ല്ലമ്മോഹനാംഗനെയിന്നോളം ഞാന്‍ഞാൻ.
 
നിശ്ചയ, മെന്മനോനായകനുണ്ടേതോ
നിശ്ശബ്ദസങ്കട, മെന്തുചെയ്യാം!
 
അപ്പപ്പോള്‍അപ്പപ്പോൾ നോക്കീടുമിങ്ങോട്ടു ഗൂഢമാ-
യപ്പോഴുമക്ഷികളശ്രുപൂർണ്ണം.
യപ്പോഴുമക്ഷികളശ്രുപൂര്‍ണ്ണം.
 
തങ്ങളിലൊറ്റവാക്കെങ്കിലുമിന്നോളം
ഞങ്ങളിരുവരും ചൊന്നിട്ടില്ല.
 
എങ്കിലു, മെന്തെല്ലാം രാഗസല്ലാപങ്ങള്‍രാഗസല്ലാപങ്ങൾ
സങ്കല്‍പംസങ്കൽപം ഞങ്ങള്‍ക്കുഞങ്ങൾക്കു സമ്മാനിപ്പൂ!
-5-9-1931
 
ഗീതം നാല്‍പത്താറ്നാൽപത്താറ്
 
അഴകൊരു പൊന്‍പൂവുടലാര്‍ന്നുപൊൻപൂവുടലാർന്നു വന്നാ-
ലവളുടെ പേരാരും വിളിച്ചുപോകും.
 
വരി 2,480:
 
വനകുസുമംപോലതു നിന്നു വാടാ-
നനുമതിയേകീടുന്നതാരുലകിൽ?
നനുമതിയേകീടുന്നതാരുലകില്‍?
 
സ്വയമുദയരശ്മിയൊന്നോടിയെത്തി
'പ്രിയകരമേ' യെന്നു വിളിച്ചിടുമ്പോള്‍വിളിച്ചിടുമ്പോൾ,
 
വിരസതകാണിച്ചു പിന്മാറിടുന്ന-
തൊരു വലിയ സാഹസമായിരിക്കും!
 
ഹരിതരുചി പാണ്ഡുരമാക്കി മാറ്റാന്‍മാറ്റാൻ
വിരുതിയലും വഞ്ചകനാണു കാലം!
 
-അരുതരുതതോര്‍ക്കാതെഅരുതരുതതോർക്കാതെ ചൊന്നതാം ഞാ-
നണയരുതാ മാറ്റം നിനക്കുമാത്രം!
-3-3-1935
 
ഗീതം നാല്‍പത്തേഴ്നാൽപത്തേഴ്
 
നമിച്ചു നിന്നെ ഞാന്‍ഞാൻ തിരിച്ചവേളയില്‍തിരിച്ചവേളയിൽ
വമിച്ചു ലോകമൊരസൂയതന്‍ലോകമൊരസൂയതൻ വിഷം.
 
പതിച്ചു, മേല്‍ക്കുമേലുയര്‍ന്നെരിഞ്ഞിടുമേൽക്കുമേലുയർന്നെരിഞ്ഞിടു-
മതിൻ ചിതയിലെൻ പരമശാന്തികൾ.
മതിന്‍ ചിതയിലെന്‍ പരമശാന്തികള്‍.
 
അവതന്‍അവതൻ ജീര്‍ണ്ണിച്ചജീർണ്ണിച്ച ശവത്തറയിന്മേ-
ലവഗണിതനായിരിക്കയാണു ഞാന്‍ഞാൻ.
 
കടന്നുപോകുന്നു ദിനങ്ങളോരോന്നെന്‍ദിനങ്ങളോരോന്നെൻ-
പടിക്കൽക്കൂടിയൊരലസഭാവത്തിൽ.
പടിക്കല്‍ക്കൂടിയൊരലസഭാവത്തില്‍.
 
കരുണയില്ലവയ്ക്കെനിക്കു നല്‍കുവാനൽകുവാ-
നൊരു സമാധാനകണികയെങ്കിലും.
 
പലപല ജോലിത്തിരക്കുകൾമൂലം
പലപല ജോലിത്തിരക്കുകള്‍മൂലം
പരതന്ത്രന്മാരുമിവന്റെ കൂട്ടുകാര്‍കൂട്ടുകാർ!
 
-വിഷാദപൂര്‍ണ്ണമാംവിഷാദപൂർണ്ണമാം വിജനതമാത്രം
വിലാപപൂര്‍ണ്ണമാംവിലാപപൂർണ്ണമാം വിവശതമാത്രം.
17-1-1945
 
ഗീതം നാല്‍പത്തെട്ട്നാൽപത്തെട്ട്
 
ഹൃദയനായികേ, ഭവതിക്കായിട്ടെന്‍ഭവതിക്കായിട്ടെൻ-
സുദിനസൂനങ്ങള്‍സുദിനസൂനങ്ങൾ വിരിയുന്നു
 
കരളിൽനിന്നിതാ കദനത്തിൻ കടും-
കരളില്‍നിന്നിതാ കദനത്തിന്‍ കടും-
കരിമുകിലോരോന്നകലുന്നു.
 
കരുണതന്‍കരുണതൻ ദിവ്യമകരന്ദം തിങ്ങി-
നിറയുന്നൂ, മനം കവിയുന്നു.
 
വരി 2,533:
ന്നനഘാനന്ദത്തിന്നുറവല്ലേ?
 
കരളിലോലുമെന്‍കരളിലോലുമെൻ മിഴിനീര്‍മിഴിനീർ, നീ തന്ന
കരലേസാലൊപ്പിക്കളവൂ ഞാന്‍ഞാൻ!
 
തളിര്‍ചൂടിച്ചൂടിത്തരുനിരതളിർചൂടിച്ചൂടിത്തരുനിര നോക്കൂ
തരളവായുവേറ്റിളകുന്നു.
 
അളികള്‍അളികൾ മൂളുന്നു, കിളികള്‍കിളികൾ പാടുന്നു
പുലരി പൊന്‍പൂക്കള്‍പൊൻപൂക്കൾ ചൊരിയുന്നു.
 
അഴലെന്നാലെന്തെന്നറിയാത്തമട്ടി-
ലരുവികള്‍ലരുവികൾ പാടിയൊഴുകുന്നു.
 
അവയെക്കാണുമ്പോളകലുന്നൂ ശോക-
മകതാരില്‍മകതാരിൽ സൌഖ്യമുറയുന്നു.
 
മധുരദര്‍ശനേമധുരദർശനേ, കരകയോ, നാമീ
വിധി വിധിച്ചതാം വിരഹത്തില്‍വിരഹത്തിൽ? ...
13-2-1945
 
ഗീതം നാല്‍പത്തൊന്‍പത്നാൽപത്തൊൻപത്
 
അമൃതം പുരണ്ട നിന്‍നിൻ വാക്കു കേട്ടി-
ട്ടമലേ, ഞാന്‍ഞാൻ കോള്‍മയിര്‍ക്കൊണ്ടുപോയികോൾമയിർക്കൊണ്ടുപോയി.
 
അഭിനവയൌവനം നിന്നില്‍നിന്നിൽ നിത്യ-
മഭിരാമതകൾ വിടുർത്തി നിൽക്കെ;
മഭിരാമതകള്‍ വിടുര്‍ത്തി നില്‍ക്കെ;
 
അനുരാഗസാന്ദ്രമായന്തരംഗ-
മനുമാത്രനിർവൃതിയാസ്വദിക്കെ;
മനുമാത്രനിര്‍വൃതിയാസ്വദിക്കെ;
 
അതിഭക്തിയാർന്നുഷസ്സന്ധ്യയെപ്പോ-
അതിഭക്തിയാര്‍ന്നുഷസ്സന്ധ്യയെപ്പോ-
ലതിഥിപൂജയ്ക്കു നീ വെമ്പിയെത്തി!
 
നിരുപിച്ചിരിക്കാതെ നിന്റെ മുന്‍പില്‍മുൻപിൽ
നിരുപമേ, ഞാനൊരു ദേവനായി.
 
വരി 2,572:
യെവിടെനിന്നെത്തി നീ, യപ്സരസ്സേ?
 
മുകില്‍മുകിൽ മാല മൂടിയിരുണ്ട വാനില്‍വാനിൽ
വികസിക്കും വാര്‍മഴവില്ലുപോലെവാർമഴവില്ലുപോലെ,
 
കദനവിവശമാമെന്മനസ്സിൽ-
കദനവിവശമാമെന്മനസ്സില്‍-
ക്കവിതകൊളുത്തി നിന്‍നിൻ കണ്മുനകള്‍കണ്മുനകൾ!
 
അഴകിന്മേലിപ്പൂത്തു കാണ്മതെല്ലാം
കൊഴിയുന്നപുഷ്പങ്ങളായിരിക്കാം.
 
പരിതാപമി, ല്ലവയൊക്കെ മേലില്‍മേലിൽ
പരിണതപക്വങ്ങളാകുമെങ്കിൽ!
പരിണതപക്വങ്ങളാകുമെങ്കില്‍!
 
നിഴലും വെളിച്ചവും ചേര്‍ത്തൊരുക്കിചേർത്തൊരുക്കി
നിയതി നൽകീടുമിജ്ജീവിതത്തിൽ,
നിയതി നല്‍കീടുമിജ്ജീവിതത്തില്‍,
 
അരിയൊരുത്തേജക ശക്തിയായെ-
ന്നരികിലിരുന്നു നീ പാടുമെങ്കില്‍പാടുമെങ്കിൽ,
 
സ്ഥലകാഅഭീതിയാല്‍സ്ഥലകാഅഭീതിയാൽ തെല്ലുപോലും
തളരാതെൻ തോണി തുഴയുവൻ ഞാൻ!
തളരാതെന്‍ തോണി തുഴയുവന്‍ ഞാന്‍!
 
കടുവജ്രദംഷ്ട്രകള്‍കടുവജ്രദംഷ്ട്രകൾ കാട്ടി, മുന്നില്‍മുന്നിൽ
കുടിലയാഥാർത്ഥ്യങ്ങളെത്തിയാലും,
കുടിലയാഥാര്‍ത്ഥ്യങ്ങളെത്തിയാലും,
 
ചകിതനായ്പ്പിൻതിരിഞ്ഞോടി, വല്ല
ചകിതനായ്പ്പിന്‍തിരിഞ്ഞോടി, വല്ല
ചരമത്തിലും ചെന്നൊളിച്ചിടാ ഞാന്‍ഞാൻ.
 
കുഴയുംവരേക്കെന്റെ കൈകള്‍കൈകൾ കര്‍മ്മകർമ്മ-
ത്തുഴയാൽത്തുഴയും ഞാനിപ്പുഴയിൽ!
ത്തുഴയാല്‍ത്തുഴയും ഞാനിപ്പുഴയില്‍!
 
പ്രതികൂലവാതങ്ങള്‍പ്രതികൂലവാതങ്ങൾ മാറിമാറി
പ്രതിമാത്രമെത്രയ്ക്കെതിർത്തിടട്ടെ,
പ്രതിമാത്രമെത്രയ്ക്കെതിര്‍ത്തിടട്ടെ,
 
പതറുകില്ലെന്മനം- നീയരികില്‍നീയരികിൽ
പരിതൃപ്തയായിപ്പരിലസിക്കിൽ!
പരിതൃപ്തയായിപ്പരിലസിക്കില്‍!
-23-5-1944
 
ഗീതം അന്‍പത്അൻപത്
 
സ്വര്‍ഗ്ഗീയനീലിമസ്വർഗ്ഗീയനീലിമ വീശിവീശി, സ്വയം
സ്വപ്നങ്ങൾകണ്ടു ചിരിക്കുമക്കണ്ണുകൾ,
സ്വപ്നങ്ങള്‍കണ്ടു ചിരിക്കുമക്കണ്ണുകള്‍,
 
മാന്‍പേടയേക്കാള്‍മാൻപേടയേക്കാൾ പ്രശാന്തമാ, യെന്‍നേര്‍ക്കുയെൻനേർക്കു
മാണ്‍പുറ്റുമാൺപുറ്റു നോക്കുന്നതിപ്പൊഴും കാണ്മൂ ഞാന്‍ഞാൻ.
 
ആയിരം കണ്മുനക്കോണുകളെന്മിഴി-
വരി 2,621:
 
എത്തിയിട്ടില്ലെന്റെ മുന്നിലിന്നോളവു
മിത്രമേല്‍മിത്രമേൽ സ്നേഹംതുളുമ്പുന്ന കണ്ണുകള്‍കണ്ണുകൾ!
 
ഈ വിദൂരത്തും ചെവിക്കൊള്‍വിതെന്‍ചെവിക്കൊൾവിതെൻ തപ്ത-
ജീവ, നവയുടെ മൂകമാം വിളി!-
 
പ്രാലേയശൈലസാനുക്കളില്‍പ്രാലേയശൈലസാനുക്കളിൽ, പുഷ്പിത-
ശ്രീലഹരിതവനാന്തരശ്രേണിയിൽ,
ശ്രീലഹരിതവനാന്തരശ്രേണിയില്‍,
 
കേവലമേകയായ് ഭര്‍ത്തൃസന്ത്യക്തയായ്ഭർത്തൃസന്ത്യക്തയായ്
കേണാഞ്ഞീടുമൊരപ്സരസ്സെന്നപോൽ;
കേണാഞ്ഞീടുമൊരപ്സരസ്സെന്നപോല്‍;
 
ഓർപ്പതസഹ്യമാ, ണിന്നുമെൻ പ്രാണനിൽ
ഓര്‍പ്പതസഹ്യമാ, ണിന്നുമെന്‍ പ്രാണനില്‍
വീർപ്പിട്ടുവീർപ്പിട്ടണയുന്നിതാ വിളി!-
വീര്‍പ്പിട്ടുവീര്‍പ്പിട്ടണയുന്നിതാ വിളി!-
 
ഹാ, വിധി ഞങ്ങളെ വേര്‍പിരിച്ചെങ്കിലുംവേർപിരിച്ചെങ്കിലും
ജീവനും ജീവനാണെന്നുമെനിക്കവള്‍ജീവനാണെന്നുമെനിക്കവൾ!
 
അപ്പൂനിലാവിനു ചുറ്റു, മുള്‍ത്താപമാര്‍മുൾത്താപമാർ-
ന്നെപ്പൊഴും ചുറ്റിപ്പറക്കുന്നിതെന്മനം!
 
ദേവിയെ, ദൂരത്തിരുന്നുകൊണ്ടിങ്ങനെ
പൂവിട്ടു പൂവിട്ടു പൂജിച്ചിടുന്നു ഞാന്‍ഞാൻ.
 
കാണാതിരിക്കിലുമെന്‍കാണാതിരിക്കിലുമെൻ മുന്നിലെപ്പൊഴും
കാണുന്നു ഞാനക്കനകകളേബരം!
 
കേൾക്കാതിരിക്കിലും, കോൾമയിർക്കൊണ്ടിതാ
കേള്‍ക്കാതിരിക്കിലും, കോള്‍മയിര്‍ക്കൊണ്ടിതാ
കേള്‍ക്കുന്നുകേൾക്കുന്നു ഞാനക്കളകോമളസ്വരം!
 
ദര്‍ശനമേകിടാദർശനമേകിടാ, തെങ്ങു തിരികിലും
സ്പർശിപ്പിതെന്നെയപ്പൂങ്കുളിർക്കൈയുകൾ!-
സ്പര്‍ശിപ്പിതെന്നെയപ്പൂങ്കുളിര്‍ക്കൈയുകള്‍!-
 
കാണുമ്പോഴേക്കാളധികമായ് സ്നേഹിപ്പു
കാണാതിരിക്കുമ്പൊഴെന്നോമനയെ ഞാന്‍ഞാൻ.
 
ഹന്ത, വിയോഗമിതേവം വിധിച്ചുകൊ-
ണ്ടെന്തു സാധിച്ചു വിധിക്കിന്നു ഞങ്ങളില്‍ഞങ്ങളിൽ?
 
സ്വാര്‍ത്ഥരഹിതമാംസ്വാർത്ഥരഹിതമാം സ്നേഹ, മീ ലോകത്തി-
ലാദ്യമായ് കാണ്മ, തെന്‍തെൻ ദേവിയിലാണു ഞാന്‍ഞാൻ.
 
ഉള്‍പ്പുളകാദ്രയായര്‍പ്പിപ്പുഉൾപ്പുളകാദ്രയായർപ്പിപ്പു ഗൂഢമായ്
മത്പ്രാണനിലതാ മംഗളരൂപിണി.
 
കര്‍മ്മബന്ധംകർമ്മബന്ധം മാത്രമാണതിന്‍മാത്രമാണതിൻ മൂല, മി-
ക്കണ്ണീരി, ലൊട്ടുമസംതൃപ്തനല്ല ഞാന്‍ഞാൻ!
-26-1-1945
 
 
വ്രണിതചിത്തങ്ങളാശ്വസിച്ചെങ്കി, ലി-
പ്രണയഹേമന്തചന്ദ്രികാധാരയിൽ!
പ്രണയഹേമന്തചന്ദ്രികാധാരയില്‍!
 
-29-5-1935
"https://ml.wikisource.org/wiki/ഹേമന്തചന്ദ്രിക" എന്ന താളിൽനിന്ന് ശേഖരിച്ചത്