"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/138" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '{{ന|133}}{{ന|<big><big>സർഗ്ഗം 48</big></big>}} {{ന|രാവണപ്രഖ്യാപനം}}{{ന|---...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
{{ന|133}}{{ന|<big><big>സർഗ്ഗം 48</big></big>}}
{{ന|133}}{{ന|<big><big>സർഗ്ഗം 48</big></big>}}
{{ന|രാവണപ്രഖ്യാപനം}}{{ന|--------------}}സീതയുടെ ഈ വാണികൾ കേട്ടു്, രാവണൻ ഏററവും കുപിതനായി. പുരികം ചുളിച്ചുകൊണ്ടു് അവൻ പരുഷവാക്കുകൾ ഇങ്ങിനെ പറകയാണു് പിന്നീടു് ചെയ്തതു്. "ഹേ! വരവൎണ്ണിനി! വൈശ്രവണന്റെ സാപത്ന്യസോദരനായ ദശഗ്രീവനാണു് ഞാൻ. രാവണനെന്നു പ്രഖ്യാതനുമാണു്. ഹേ! മനോഹരെ! നീ നല്ലവണ്ണം സൂക്ഷിച്ചുവേണം ഇത്തരം വചനങ്ങൾ ഉരചെയ്യുവാൻ ദേവഗന്ധൎവ്വന്മാർ, പിശാചുക്കൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങിയ സൎവ്വഭൂതങ്ങളും കാലനെക്കണ്ട ജീവികൾപോലെ, എന്നെ ഭയന്നു മണ്ടുന്നു. സംഗതിവശാൽ ഒരിക്കൽ എന്റെ ദ്വൈമാത്രേയസോദരനും യക്ഷരാജാവുമായ വൈശ്രവണന്നുനേരെ എനിക്കു് അതികഠിനമായ കോപം ഉളവായി. തന്നിമിത്തം എനിക്കവനോടു് ദ്വന്ദയുദ്ധത്തിൽ ഏൎപ്പെടേണ്ടിയുംവന്നു. ആ യുദ്ധത്തിൽ എന്റെ സോദരൻ തീരെ പരാജയപ്പെട്ടുപോയി. സൎവ്വസമൃദ്ധമായ പുരിയും പരിത്യജിച്ചു് അവൻ‌പാഞ്ഞുകളഞ്ഞു. നരവാഹനനായ അവൻ ഇപ്പോൾ കൈലാസപൎവ്വതത്തിൽ വസിക്കുന്നുണ്ടു്. ഹേ! മഞ്ജുളഭാഷിണ! കാമഗവും മംഗളകരവുമായ പുഷ്പകവിമാനം എന്റെതാണു്. എന്റെ വീൎയ്യപരാക്രമങ്ങൾകൊണ്ടു് ഞാൻ അതിനെയും കരസ്ഥമാക്കി. അതിൽ കയറിയാണു് ഞാൻ സദാ അഭ്രമാൎഗ്ഗത്തൂടെ സഞ്ചരിക്കാറുഌഅതു്. ഹേ! മിഥിലേശനന്ദിനി! എന്റെ ക്രോധമുഖം കണ്ടുനില്പാൻ ശക്രൻ തുടങ്ങിയ ദേവകളും ശക്തരല്ല. ഞാൻ ചെല്ലുന്ന സ്ഥലത്തെല്ലാം മാരുതൻ, വളരെ ശങ്കയോടുകൂടിയേ ചലിക്കാറുള്ളൂ. തീക്ഷ്ണരശ്മിയായ വിരോചനൻ, എന്നെ ഭയന്നു് ശീതകരനായി ഭവിക്കുന്നു. വൃക്ഷപത്രങ്ങൾ എന്റെ കല്പനകൂടാതെ ചലിക്കാറില്ല. നദികൾ പ്രവഹിക്കയുമില്ല. അമരാവതി സമാനമായി, ഘോരരാക്ഷസസങ്കുലമായിരിക്കുന്ന എന്റെ ലങ്കാപുരി, സമുദ്രത്തി
{{ന|രാവണപ്രഖ്യാപനം}}{{ന|--------------}}
"https://ml.wikisource.org/wiki/താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/138" എന്ന താളിൽനിന്ന് ശേഖരിച്ചത്