"താൾ:Girija Kalyanam 1925.pdf/20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 4: | വരി 4: | ||
<poem> |
<poem> |
||
കനകനിറം പൂണ്ട ഘനകാരുണ്യമൂൎത്തെ! |
കനകനിറം പൂണ്ട ഘനകാരുണ്യമൂൎത്തെ! |
||
മനകാമ്പിങ്കൽ |
മനകാമ്പിങ്കൽ വാണീടനഘ! കരിമുഖ! |
||
ഗണനാസരണിയിലണയാഗുണഗണ! |
|||
ഗണനാസരണിയിണയാഗുണഗണ! |
|||
ഗണനായക! പോറ്റി! തുണയായിരിക്ക നീ. |
ഗണനായക! പോറ്റി! തുണയായിരിക്ക നീ. |
||
ഭണിതിമാതാവേ! നീ പിണിതീൎത്തരുളുവാൻ |
|||
മണിദീപികപോലെന്മനസി വിളങ്ങുക. |
മണിദീപികപോലെന്മനസി വിളങ്ങുക. |
||
പരിഭൂതികളെന്നും വരുമൊ നമുക്കില്ലേ |
പരിഭൂതികളെന്നും വരുമൊ നമുക്കില്ലേ |
||
ഗുരുഭൂതന്മാർ തുണ മരുഭൂമിയിങ്കലും? |
ഗുരുഭൂതന്മാർ തുണ മരുഭൂമിയിങ്കലും? |
||
ഗുരുഭാരതീഗുണപരിപാകങ്ങളോൎത്താൽ |
ഗുരുഭാരതീഗുണപരിപാകങ്ങളോൎത്താൽ |
||
സുരപാദപം തൃണം; സുരഭി |
സുരപാദപം തൃണം; സുരഭി കരഭിയാം |
||
സുരമാമുനിനവഗ്രഹകാരുണ്യമിപ്പോ |
സുരമാമുനിനവഗ്രഹകാരുണ്യമിപ്പോ |
||
ളൊരുമകലൎന്നിങ്ങു പെരുമാറണമെങ്കൽ. |
|||
ശരണം പ്രാപിക്കുന്നേൻ ധരണീസുരന്മാരെ- |
ശരണം പ്രാപിക്കുന്നേൻ ധരണീസുരന്മാരെ- |
||
ക്കരുണാനിധികളാം കവികൾ പലരെയും. |
ക്കരുണാനിധികളാം കവികൾ പലരെയും. |
||
വരി 20: | വരി 20: | ||
ന്നാദിമകവിവചസ്വാദിമാവെന്നേയുള്ളൂ. |
ന്നാദിമകവിവചസ്വാദിമാവെന്നേയുള്ളൂ. |
||
ആ രസമറിഞ്ഞല്ലോ ഭാരതം വ്യാസൻ ചൊല്ലി; |
ആ രസമറിഞ്ഞല്ലോ ഭാരതം വ്യാസൻ ചൊല്ലി; |
||
ദൂരെതൊ ഗിരാമതിൻ ചാരുത വിചാരിച്ചാൽ |
|||
ആളുകളിവരെന്നു മൂളുവിനനുവാദം |
ആളുകളിവരെന്നു മൂളുവിനനുവാദം |
||
കാളിദാസാദികളേ! കേളികേൾപ്പാനും പാരിൽ. |
കാളിദാസാദികളേ! കേളികേൾപ്പാനും പാരിൽ. |