"താൾ:Girija Kalyanam 1925.pdf/23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: 'ശോകമിന്നാർക്കുമില്ല ലോകവാസികൾക്കിനി ശ്ശോകമ...' താ... |
No edit summary |
||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 2: | വരി 2: | ||
ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം. |
ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം. |
||
ആകുലം മറ്റൊന്നില്ലാ ലോകമിങ്ങനേ നില്ലാ |
ആകുലം മറ്റൊന്നില്ലാ ലോകമിങ്ങനേ നില്ലാ |
||
നീ കനിഞ്ഞരുളണം |
നീ കനിഞ്ഞരുളണം ലോകരക്ഷോപായത്തെ." |
||
ആവലാതികളേവമാവതങ്ങുണർത്തിന |
ആവലാതികളേവമാവതങ്ങുണർത്തിന |
||
ദേവരാജനെക്കരുണാവലോകനം കൊണ്ടു |
ദേവരാജനെക്കരുണാവലോകനം കൊണ്ടു |
||
പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു |
പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു: |
||
"ജീവശിഷ്യരേ! നിങ്ങൾ ജീവത ചിര"മെന്നു |
|||
ഖിന്നത തീർത്തു സുഖമുന്നതം വരുമാറ- |
|||
ക്കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരെയും നോക്കി |
|||
കണ്ണടച്ചൊന്നങ്ങോർത്തു പിന്നെയൊന്നരുൾചെയ്തു. |
|||
"വന്നതുനന്നായ് നിങ്ങളൊന്നവയണമിതിൽ. |
|||
ചൊന്നതു മറ്റൊന്നല്ല: ഖിന്നതയുണ്ടാകേണ്ടാ; |
|||
നന്നായ നിമിത്തങ്ങളെന്നിയേ കാണ്മാനില്ല; |
|||
ചന്ദ്രശേഖരപ്രിയാ സുന്ദരീ സതീദേവി- |
|||
തന്നുടെ പിതാ മമ നന്ദനായ ദക്ഷൻ |
|||
ഉന്നതശിവദ്വെഷി മുന്നമേ ചെയ്ത കർമ്മം |
|||
നിന്ദിതമതിൻഫലമിന്നുമൊട്ടൊടുങ്ങീല. |
|||
നാഥനാരുലകിനെന്നേതുമേ നിനയാതെ |
|||
വാസനാബലാൽ പ്രജാപാലനമിവ ന്നപ- |
|||
രാധവാനായ നീചനേതുനാൾ വരും സുഖം? |
|||
താതനോടാർക്കുമൊല്ലാ ശാസനമെന്നുകണ്ടു |
|||
കാതരാക്ഷിയാം സതി ചെയ്തിനില്ല കുറ്റം; |
|||
പാതകഭിയാ പതിപാദപങ്കജേ ചേർന്നു. |
|||
നാരദഗിരാ ശൂലധാരിയക്കഥകേട്ടു |
|||
വീരഭദ്രനേ വിട്ടു; നരസമെന്തു ചൊല് വൂ; |
|||
ധാരണ നിങ്ങൾക്കില്ലേ ദാരുണഭൂതവൃന്ദ- |
|||
ഘോരത കേട്ടും കണ്ടും ഭീരുതയുണ്ടായതും.? |
|||
ഓടിവന്നെല്ലാരുമെന്നോടതുപറഞ്ഞതും |
|||
പീഡയാ നിങ്ങളോടുകൂടേ ഞാൻ പുറപ്പെട്ടു |
|||
തേടിച്ചെന്നീഡിച്ചീശനാടോപം * വാടിച്ചതു- |
|||
മാടിന്റെ താടി ഭൃഗു മോടിക്കു മേടിച്ചതും; |
|||
മിത്രനേത്രത്താൽ ഭഗനിത്രനാൾ കാണുന്നതും; |