"താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/52" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
ളങ്ങി. ഇങ്ങനെ രാമൻ അവിടെ വസിക്കുന്ന കാലത്ത് ഒരു രാക്ഷസി ആകസ്മികമായി അവിടെ വന്നുചേർന്നു അവൾ രാക്ഷസ്വേശ്വരനായ രാവണന്റെ ഭഗിനിയും ശൂർപ്പണഖയെന്ന പേരോടുകൂടിയവളുമായിരുന്നു. ദേവതുല്യനായ രാമചന്ദ്രനെക്കണ്ട് അവൾ ആ മഹാനുഭാവൻ അരികെ ചെന്നു. സിംഹസ്കന്ധനും മഹാരഥനും പത്മപത്രാക്ഷനും ആജാനുബാഹുവും അതുലതേജസ്വിയും പ്രിയദർശനനും ഗജേന്ദ്രഗാമിയും ജടാമകുടം ധരിച്ചവനും സുകുമാരശരീരനും മഹാബലനും രാജലക്ഷണങ്ങൾ സമ്പൂർണ്ണമായി ശ്ശോഭിക്കുന്നവനും ഇന്ദീവരംപോലെ ശ്യാമളവർണ്ണത്തോടുകൂടിയവനും, കന്ദർപ്പകോകോമളനും, ദേവതുല്യനുമായ രാമനെക്കണ്ട് ആ രാക്ഷസി കാമമോഹിതയായി. സുമുഖനും, കൃശോദരനും, വിശാലാക്ഷനും, സുകേശനും, സുന്ദരനും, മധുരഭാഷിയും, യൌവനയുക്തനും, നിപുണനും, ഋജുവാദിയും, ന്യായവൃത്തനും, പ്രിയദർശനനും, ശാന്തനുമായ രാമനോട് ദുർമ്മുഖിയും, മഹാദരിയും, വിത്രപനേത്രയും, താമ്രകേശിനിയും, ഭയങ്കരിയും, ഘോരനിസ്വനയും, വൃദ്ധയും, അകുശവയും, വക്രവാദിനിയും, വൃത്തിഹീനയും, ഉഗ്രരൂപയും, അതികഠിനയുമായ ആ രാക്ഷസി ദുസ്സഹമായ മന്മഥപീഡയോടെ ഇങ്ങിനെ വചിച്ചു. “ഭവാൻ താപസനെപ്പോലെ ജട ധരിച്ച് ചാപബാണങ്ങളോടും ഭാര്യയോടുംകൂടെ രാക്ഷസനിലയമായ ഈ പ്രദേശത്തു വന്നതെന്തിന്നു്? പരമാത്ഥം പറയുക.” ശൂർപ്പണഖയുടെ ഈ വാക്കുകൾ കേട്ടു പരന്തപനായ രാമൻ ഋജു ബുദ്ധിയാൽ സർവ്വവും തുറന്നുപറവാൻ ആരംഭിച്ചു. അനൃതം വചിക്കയെന്നതു രാമന്നു തിരേ ഇഷ്ടമല്ല. വിശേഷിച്ചും ഇപ്പോൾ ആശ്രമവാസിയുമാണല്ലൊ. എന്നുതന്നെയല്ല ഒരു സ്ത്രീയോടാണ് പറയുന്നതും. “ദേവതുല്യപരാക്രമനായി ദശരഥൻ എന്നൊരു രാജാവു വാണിരുന്നു. ഞാൻ അദ്ദേഹത്തിൻറ ജേഷ്ഠപുത്രനാണ്. |
|||
⚫ | |||
ഇങ്ങി. ഇങ്ങനെ രാമൻ അവിടെ വസിക്കുന്ന കാലത്ത് ഒരു രാ ഷസി ആർ വി കമായി അവിടെ വന്നുന്നു അവൾ രാക്ഷ സശ Jാനായ രാവണൻ ഭഗിനിയും (ഇം'ണഖയെന്ന പേ രോടുകൂടിയവളുമായിരുന്നു. ദേവതുല്യനായ രാമചന്ദ്രനെക്കണ്ട് അവൾ ആ മഹാനുഭാവൻ അരികെ ചെന്നു. സിംഹ ന്ധനും മഹാരഥനും പത്ത് പത്രാക്ഷനും ആജാനുബാഹുവും അത ലതേജസ്വിയും പ്രിയദശനനും ഗജേന്ദ്രഗാമിയും ജടാമകുടം ധരി ഇവനും സുകുമാരശരീരനും മഹാബലരാ രാജലക്ഷണങ്ങൾ സമ്പൂ ണ്ണമായി മോഭിക്കുന്നവനും ഇന്ദിരാപോലെ ശ്യാമളവണ്ണത്തോ ടുകൂടിയവനും, കന്ദളകോമള നും, ദേവതുല്യനുമായ രാമനെക്കണ്ട് ആ രാക്ഷസി കാമമോഹിതയായി. സുമുഖനും, കൃമോദരൻ, വിശാലാക്കാ നും, സുകേശനും, സുന്ദരനും, മധുര ഭാഷയും, യൌവ നയുകൻ, നിപുണനും, ഋജുവാരിയും, ന്യായവൃതനും, പ്രിയദർശ നാരം, ശാന്തനാമാ യ രാമനോട് ഉമ്മുഖിയും, മഹാദരിയും, വിത |
|||
നതയും, താറ കേശിനിയും, ഭയാരിയുറ, വേഘാരനിസ്വനയും, വൃദ്ധയും, അകുശവയും, വക്രവാദിനിയും, വൃത്തിഹീനയും, ഉഗ്രരൂപ യും, അതികഠിനയുമായ ആ രാക്ഷസി ദുസ്സഹമായ മാന്മിപീഡ യോടെ ഇങ്ങിനെ വരിച്ചു. “ഭവാൻ താപസനെപ്പോലെ ജട രിച്ച് ചാപബാണങ്ങളോടും ഭാഷയോടുംകൂടെ രാക്ഷസനിലയമാ യ ഈ പ്രദേശത്തു വന്നതെന്തിന്നു് 9 പരമാത്ഥം പറയുക.” കൂപ്പണഖയുടെ ഈ വാക്കുകൾ കേട്ടു പരന്തപനായ രാമൻ ഋജു, ബുദ്ധിയാൽ സാദവും തുറന്നുപറവാൻ ആരംഭിച്ചു. അന്തം വ മിക്കയെന്നതു രാമന്നു തിരേ ഇഷ്ടമല്ല. വിശേഷിച്ചും ഇപ്പോൾ ആശ്രമവാസിയുമാണല്ലൊ. എന്നുതന്നെയല്ല ഒരു സ്ത്രീയോടാണ് പറയുന്നതും. “ദേവതുല്യപരാക്രമനായി ദശരഥൻ എന്നൊരു രാജാവു വാണിരുന്നു. ഞാൻ അദ്ദേഹത്തിൻറ ജേഷ്ഠപുത്രനാണ്. |
|||
⚫ |