"ലീലാങ്കണം/ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) ഇല്ലാത്തിരുത്ത് |
proof read |
||
വരി 16:
എന്തിനു ഞാനേവം തെണ്ടിയലഞ്ഞു മൽ
ചിന്തിതമെല്ലാം സഫലമാക്കാൻ?
ആരും പറഞ്ഞുതരേണ്ടനിൻമാഹാത്മ്യ-
മാരും
എങ്ങു തിരിഞ്ഞാലും തങ്ങുന്നതാവക-
തിങ്ങും പ്രഭാംശുക്കളല്ലീ കാണ്മൂ?
വരി 25:
മാനുഷരെങ്ങനെ വാഴ്ത്തിടും നിന്നുടെ
മാഹാത്മ്യമത്രയ്ക്കധികമല്ലേ?
മായയിൽ
തായേ! നിൻ വൈഭവം കണ്ടറിയും?
യുള്ളം കുളിർപ്പിക്കും കാന്തി കാണ്മാൻ,
മാനുഷന്മാരുടെ മാംസളദൃഷ്ടികൾ
നൂനമെന്നംബികേ
വിശ്വചൈതന്യം
നശ്വരദീപ്തിയിലുൾഭ്രമത്താൽ,
മാനുഷർ, കഷ്ടം! മരീചിക കണ്ടോടും
മാനിനെപ്പോലെ മയങ്ങുകെന്നോ!
മാനുഷർ
യീ നൽപ്രകൃതിയും കൊണ്ടാടുമ്പോൾ!
മർത്ത്യനേത്രങ്ങളാൽ
രുത്തുംഗമാം കുഴലൂതിയൂതി,
മാലേയമാരുതൻ പാടുന്നൂ നിത്യവും
വരി 49:
ദിവ്യനൃത്തം ചെയ്വൂ വല്ലരികൾ!
ദിവ്യചൈതന്യമേ!
ഭവ്യമതിപ്പരമെന്തു വേണ്ടൂ?
മൂന്നുലോകത്തിനും മൂലമായ് രാജിക്കും
|