"സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
ഒരു കഥ
 
കരുണരസം കരകവിയും കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകിക്കരയരുതിന്നാരും.
കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകി-
ക്കരയരുതിന്നാരും
 
ശാന്തിവായ്ക്കും പൂവനത്തിലൊന്നില്വന്നൊരോമൽപൂവനത്തിലൊന്നിൽ വന്നൊരോമൽ-
കാന്തിയേന്തും ചെമ്പനീർച്ചെമ്പകം കിളർന്നു.
 
ചില്ലകളിൽപ്പല്ലവങ്ങളുല്ലസിച്ചന്നാർക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു.
 
സന്തതം പരിസരത്തിൽപ്പൂന്തണൽ വിരിച്ച-
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.
 
ഒരു ശിശിരനിശയിലേതോ പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാത്തരുവരനിൽച്ചേർന്നു.
പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാ-
ത്തരുവരനിൽച്ചേർന്നു
 
പാവനമാം വിൺവെളിച്ചം നിത്യവും നുകർന്നു
പാരിജാതച്ഛായയിലാചെമ്പകം വളർന്നു.
 
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.
 
നർമ്മലോലമാമതിനെ പ്രാണനാണെന്നോർത്തു
നിർമ്മലപ്രണയസൂക്തം മർമ്മരമായ് വാർത്തു;
 
തളിരുലഞ്ഞും, മലരണിഞ്ഞും,മധുചൊരിഞ്ഞും മെയ്യിൽ-
ക്കുളിരണിഞ്ഞും, കരൾകവർന്നാക്കനകവല്ലി മിന്നി!
മധുചൊരിഞ്ഞും മെയ്യിൽ-
ക്കുളിരണിഞ്ഞും, കരൾകവർന്നാ-
ക്കനകവല്ലി മിന്നി!
 
കഴിഞ്ഞു കാലം- കരിങ്കുയില്ലിൻ കപടവേഷം ചാർത്തി-
രണ്ട്
ക്കഴുകനൊന്നാക്കളിവനിയിൽച്ചിറകടിച്ചാർത്തെത്തി.
 
കഴിഞ്ഞു കാലം- കരിങ്കുയില്ലിൻ
കപടവേഷം ചാർത്തി-
ക്കഴുകനൊന്നാക്കളിവനിയിൽ-
ച്ചിറകടിച്ചാർത്തെത്തി.
 
കോമളമദാകലിതകാകളികളാലേ
കോള്മയിർക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!
 
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിസ്തുലപ്രേമാർദ്രഗീതം നീർഗ്ഗളിയ്ക്കും ചിത്തം.
 
വിശ്വമതിൻ ദർശനത്തിൽ വിസ്മയിച്ചുപോകും
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.
 
പരിമൃദുലഹൃദയമെഴും പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമൽപ്രണയിനിയായ്ത്തീർന്നു.
പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമൽ-
പ്രണയിനിയായ്ത്തീർന്നു.
 
രക്തപാനസക്തവു, മയുക്തനുമാണയേ്യാമയുക്തനുമാണയ്യോ,
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോർക്കും!
 
പാട്ടുപാടിപ്പൂവനത്തിൽപ്പാർത്തിടും പതത്രം
വേട്ടയാടിക്കാട്ടിൽ നീളെപ്പോകുമെന്നാരോർക്കും!
 
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെൺകുയിലിൻ
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം?!
 
വരനഖരഖരശിഖരവിദലിതമാം ഹൃത്തിൽ
വരനഖരഖരശിഖര-
വരമധുരപ്രണയവുമായ്പ്പികസൂദതി കേണു!! ...
വിദലിതമാം ഹൃത്തിൽ
വരമധുരപ്രണയവുമായ്-
പ്പികസൂദതി കേണു!! ...
 
മദതരളകളകളമതലയിളക്കിച്ചെന്നാ
മൂന്ന്
മലരണിയും ലതികകളെപ്പുളകിതകളാക്കി.
 
മദതരളകളകളമ
തലയിളക്കിച്ചെന്നാ
മലരണിയും ലതികകളെ-
പ്പുളകിതകളാക്കി.
 
എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകൾ.
 
കണ്ടനേരം കാർകുയിലാണെന്തു സൌമ്യഭാവം!
തണ്ടുലഞ്ഞാ വല്ലികളിൽത്തഞ്ചിയനുഭാവം.
 
മല്ലി, മുല്ലമാലതിതൊട്ട, ങ്ങതിൻനേർക്കോരോ
മല്ലി, മുല്ലമാലതിതൊ,ട്ടങ്ങതിൻനേർക്കോരോ
വല്ലികൾ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.
 
മതികവലം, മധുരിമ വാർ-വാർന്നൊഴുകിടുമാപ്പാട്ടിൽ
മതിമറന്നാത്തരുനിരയും തലകുലുക്കി കാട്ടിൽ.
ന്നൊഴുകിടുമാപ്പാട്ടിൽ
മതിമറന്നാത്തരുനിരയും
തലകുലുക്കി കാട്ടിൽ
 
പാരിജാതപ്പൂന്തണലിൽച്ചെമ്പകം സുഖിയ്ക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
 
പേടയോടുകൂടിയോരോ ചാടുഗാനം പാടി-
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,
 
അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി-
പ്പൊൻകിനാക്കൾ കണ്ടുനിൽക്കും ചെമ്പകത്തെ കാൺകെ,
 
അനുചിതമെന്നറിയുകിലുമലിയുകയായ്,ക്കഷ്ട-
അനുചിതമെന്നറിയുകിലു-
മരുതരുതെന്നൊഴിയുകിലുമതിനു നിജചിത്തം!
മലിയുകയായ്, ക്കഷ്ട-
മരുതരുതെന്നൊഴിയുകിലു-
മതിനുനിജചിത്തം!
 
നാല്
 
ഒഴിയുതുവതോ വിധിവിഹിതം?-പികസദൃശകാമ-
ക്കഴുകനിലാസുകത്രലതയ്ക്കിയലുകയായ് പ്രേമം!
പികസദൃശകാമ-
ക്കഴുകനിലാസുകത്രലത-
യ്ക്കിയലുകയായ് പ്രേമം!
 
"ഗൃദ്ധ്രമീ ഞാൻ, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-
 
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണിൽ,
'പാട്ടുപാടും പൂങ്കുയിലായ് നീയണഞ്ഞൂ മന്നിൽ
പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണിൽ.
 
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവൽ
കെട്ടിവെച്ചുകാണും, പക്ഷേ, നിൻ ചിറകിനുള്ളിൽ.
 
ഉദയരവിയ്ക്കഭിമുഖമായ് ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോടവ കൊഴിയും താനേ! ...
ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോ-
ടവ കൊഴിയും താനേ! ...
 
ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
പ്പൂവണിപ്പൊൻചെമ്പകം തൻ മുഗ്ദ്ധചിത്തമേകി.
 
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമർപ്പിച്ചാ-
ഗൃദ്ധ്രുവും നൽപ്പൂങ്കുയിലായ്ത്തീരുവാൻ ശ്രമിച്ചു.
 
കാലദോഷം തീർന്നശേഷമാക്കഴുകൻ വീണ്ടും
കാർമുകിലായ്ത്തീർന്നു, മേൻമേൽക്കാകളിപകർന്നു.
 
അനുചിതമാണനുചിതമാണവരിയലും രാഗം
അനുചിതമാണനുചിതമാ-
കനിവിയലാതിനിയവരെപ്പഴിപറയും ലോകം! ...
ണവരിയലും രാഗം
കനിവിയലാതിനിയവരെ
പ്പഴിപറയും ലോകം! ...
 
മഴമുകിലിൻ കരിനിഴലാ മലർവനിക മൂടി
അഞ്ച്
മനമുരുകിപ്പരവശയാസ്സുമലതിക വാടി.
 
മഴമുകിലിൻ കരിനിഴലാ
മലർവനിക മൂടി
മനമുരുകിപ്പരവശയാ-
സ്സുമലതിക വാടി.
 
ആർദ്രമാമപ്പാരിജാതമാർത്തയായിത്തീർന്നു
പേർത്തുമന്നാപ്പെൺകുയിലിൻ മാനസം തകർന്നു.
 
ചിത്തനാഥൻ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥനാ, ണതിൽത്താൻ തൃപ്തയായിരുന്നു.
 
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകിൽ
മത്സരിക്കാനില്ലിനി, ത്താൻ മാറിയേയ്ക്കാമ്പോരെ?
 
പരവശയാപ്പരഭൃതിക പറന്നുപോയീ ദൂരെ-
പ്പരവശനാപ്പരഭൃതവും പറന്നുപോയീ ദൂരെദൂരേ!-
പ്പരവശനാപ്പരഭൃതവും
പറന്നുപോയീ ദൂരേ!-
 
മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദം മൂലം!
 
നീരസം പരസ്പരമില്ലാർക്കും-പക്ഷേ,
നീറി നീറി മാനസംദ്രവിക്കയാണെല്ലാർക്കും.
 
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?
 
ചിറകുകളുണ്ടകലെയെത്താൻ കുയിലി, നെന്നാ, ലയ്യോ,
ചിതയെരിയും കരളെഴുമാ ലതികയെന്തു ചെയ്യും? ...
കുയിലി, നെന്നാ, ലയേ്യാ,
ചിതയെരിയും കരളെഴുമാ-
ലതികയെന്തു ചെയ്യും? ...
 
അകലെയെഴുമടവികളിൽ നിലവിളിയോടങ്ങി-
ആറ്
ങ്ങലയുകയായ്പ്പകലിരവാക്കുയിലൊരുപോൽ, പാവം!
 
അകലെയെഴുമടവികളിൽ
നിലവിളിയോടങ്ങി-
ങ്ങലയുകയായ്പ്പകലിരവാ-
ക്കുയിലൊരുപോൽ, പാവം!
 
ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
രീ വിലാപഗാനലേശം മൂളിടാറുണ്ടിന്നും.
 
"കൈവരിയ്ക്കുകീയമൃദം!" - ദൈവം, നമ്മോടോതി
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!
 
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
ലെന്തിനയേ്യാ, ചെൻപകമേ, കണ്ടുമുട്ടീ നമ്മൾ? ...
 
ഇനിയധികം പറയണമോ? പിരിയരുതേ നമ്മൾ-
ååå*ååå*åå *
ക്കിതിലധികം കരുണമെഴും കഥയെവിടെക്കാണും? ...
 
ഇനിയധികം പറയണമോ?-
പിരിയരുതേ നമ്മൾ-
ക്കിതിലധികം കരുണമെഴും
കഥയെവിടെക്കാണും? ...
 
ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!
 
പെൺകുയിലാ വാർത്തകേട്ടുടൻ നിലമ്പതിച്ചു!
സങ്കടത്താൽ പാരിജാതം കണ്ണുനീർപൊഴിച്ചു!
 
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നിൽക്കും
ചെമ്പകമോ?-നാവിനില്ലകെൽപെനിക്കതോതാൻ!!
 
കരയരുതെന്നരുളിയിട്ടും കഥയിതു കേട്ടയ്യോ,
ååå*ååå *ååå *
കരതലത്താൽ മുഖം മറച്ചു കരയയാണോ, നിങ്ങൾ? ...
 
കരയരുതെന്നരുളിയിട്ടും
കഥയിതു കേട്ടയേ്യാ,
കരതലത്താൽ മുഖം മറച്ചു
കരയയാണോ, നിങ്ങൾ? ...
12-3-1120
 
14
9
 
എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ
സംഗീതസാന്ദ്രമാം പൊൻകിനാവേ?
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം
നീറിനീറിക്കൊണ്ടിരുന്നിരുന്നു.
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും
കണ്ണീർ പുരണ്ടുള്ളതായിരുന്നു.
അത്യത്ഭുതമൊരു പരിവർത്തന-
മർപ്പിച്ചു നീയെന്നടുത്തുവന്നു.
ഉത്സവദായിനി ദർശിപ്പു നിന്നെയെ-
ന്നുദ്ധാരണത്തിൻ കിരണമായ് ഞാൻ.
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ-
ചന്ദ്രോദയം തന്നെയായിരുന്നു.
ആ നീലക്കൺമുന പുൽകുന്നതാരെയാ-
ണാനീതമാകുമവനു ഭാഗ്യം
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയിൽ
കൈവരിച്ചീടുവൻ- ഭാഗ്യവാൻ ഞാൻ!
16-7-1119
 
മായുകില്ലെന്നു മയൂരം മദിച്ചൊരാ
10
മാരിവില്ലേ, നീ മറഞ്ഞു കഴിഞ്ഞുവോ?
 
15
കരിമുകിൽനിരചേരും വാനിങ്കൽ വീണ്ടുമെൻ
കനകക്ഷത്രമുദിക്കുകില്ല.
അനുരാഗവിവശ ഞാനീ മലർവാടിയിൽ-
തനിയേയിരുന്നു കരഞ്ഞുകൊള്ളാം.
അതിനാലിങ്ങിനിയുമെൻ ചാരത്തിരുന്നിടേ-
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!!
20-1-1109
 
അത്യന്തദീനമായേറെ ദൂരത്തുനി-
11
ന്നെത്തുന്നു വീർപ്പിട്ടു വീർപ്പിട്ടു നിന്മനം.
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
കണ്ണുകൾരണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിൻ കർമ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുർവ്വിധിയാണിതെന്റെയും, മല്ലെങ്കിലെൻ-
സർവ്വസ്വമായി നീ തീരുമോ, മോഹിനീ?
 
-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
അന്തച്ഛിദ്രമെഴാതനന്തതയിൽനി-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകൾ
ന്നുൽഭൂതമായ്ജ്ജീവിത-
ഓർത്തുനോക്കു നീ, യീ നൊമ്പരത്തിലു-
സ്പബ്ദങ്ങൾക്കു വിരാമദാദ്ഭുതസുധാ-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
സിക്തപ്രഭാകേന്ദ്രമായ്,
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
അന്തസ്പർശമെഴാത്ത ദീർഘസുഖസു-
മനുഭൂതിയൊന്നെല്ലേ, വിലാസിനി?
പ്തിയ്ക്കേകസങ്കേതമായ്-
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ജ്ജന്തുക്കൾക്കു ഭയാങ്കമായ്, മരണെമേ,
ലോകസിംഹാസനംപോലും വെറും തൃണം.
രാജിപ്പൂ നിൻ മന്ദിരം!
ഉത്തമേ, നിൻ പ്രണയാമൃതസിദ്ധിയാൽ
19-9-1119
മൃത്യുവെപ്പോലും തൃണവൽഗ്ഗണിപ്പു ഞാൻ
കുത്തിപ്പിളർക്കപ്പെടട്ടെൻ മനസ്സിതിൻ
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോർത്തുവാനൊക്കുകി-
ല്ലിന്നെത്രമേൽ മൂർച്ചയാർന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗർജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
21-3-1120
 
12
 
ഏതോമഹത്താമദൃശ്യകരങ്ങൾത-
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
മുന്നോട്ടൊഴുക്കിലൊലിച്ചുപോയൽപനാ-
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികൾ
കണ്ടുനാമത്തെല്ലുനേര, മൊരായിരം
ചെണ്ടിട്ടു നിൽക്കുന്ന പൊന്നിൻ കിനാവുകൾ.
ഇണ്ടലാർന്നന്യോന്യമീവിധമിന്നുനാം
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മരിക്കാൻ നമുക്കൊക്കുമോ, മോഹിനി?
21-4-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
"https://ml.wikisource.org/wiki/സ്പന്ദിക്കുന്ന_അസ്ഥിമാടം/ഒരു_കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്