"സ്പന്ദിക്കുന്ന അസ്ഥിമാടം/ആനന്ദലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
<poem>
ആനന്ദലഹരി
 
അരികിൽ'''അ'''രികിൽ നിന്നെച്ചേർത്തണച്ചയേ, നി,
ന്നളകങ്ങൾ മാടിയൊതുക്കിടുമ്പോൾ,
കുളിർവെണ്ണിലാവിതിൽ ഞാനൊരോമൽ-
പ്പുളകത്തളർച്ചയെപ്പൂൽകി നിൽപൂ!
 
അഭിമുഖദർശനംപോലു, മീമ-
ട്ടതിരറ്റ ലജ്ജയ്ക്കിടകൊടുത്താൽ,
Line 19 ⟶ 20:
ന്നനുമതിയേകാതിരിപ്പതെന്തേ?
 
അഴകിന്റെയേതോകിനാവുപോ, ലൂർ-
ന്നൊഴുകുമീ നീരാളസാരിയിങ്കൽ,
അലസനിശ്വാസത്താൽ, മാറിലങ്ങി-
Line 37 ⟶ 38:
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാകുമിസ്സന്മുഹൂർത്തം.
നിരഘമിജ്ജീവിതം പോലു, മയേ്യാമയ്യോ,
വെറുമൊരുപൊള്ളയാം സ്വപ്നമെങ്കിൽ,
സ്വയമതുംകൂടി നാം ജണ്ണുനീരിൽ,-
Line 49 ⟶ 50:
ട്ടൊരുവെറും ശൂന്യത ബാക്കിയാവാം;
നിയതിയും നമ്മളും തമ്മിലുള്ള
നിഖിലബന്ധങ്ങളുമറ്റുപോകാം;-
അതിനെന്തു?-പോവുകിൽപ്പോയിടട്ടേ
മതി, നമുക്കത്രയേ വേണ്ടതുള്ളു.
Line 60 ⟶ 61:
ന്നനുപമശീതളമന്ദവാതം,
ഭരിതകൌതൂഹലം രാക്കിളികൾ-
ചൊരിയുന്നു ചുറ്റിലും കാകളികൾ.
നിഴലും വെളിച്ചവും നാലുപാടും
നിറയുന്നു, പാലൊളിപ്പൂനിലാവിൽ,
നിരുപമം, നിർവ്വാണദായകം, ഹാ,
നിരഘ, മീ രമ്യനിശീഥരംഗം!
 
ഉലകല്ല, നാകമാ, ണോമലാളേ,
വിലസുന്നിതിപ്പോൾ നമുക്കു മുൻപിൽ!
വരി 75:
കമനീയസത്യ, മിക്കാണ്മതെന്തും!
കളയായ്ക കോമളേ, നാമതിനാൽ
കവനാർദ്രമാമീ നിമേഷമൊന്നും.!!
10-9-1111
 
16
13
 
ക്ക ഗ്ഗഗ്നനPadma_chandrakkalaണ്ഡ ന്ദത്സദ്ധന്ധന്ധനPadma_chandrakkalan ദ്ധn ന്ധhനPadma_chandrakkala ക്കഗ്മന്ധഗ്നദ്ദത്സന്റണ്മh ങ്ങഗ്നഗ്നk ഗ്നക്ഷ
S"ഞ്ഞഞ്ഞ "ക്കർണ്ട ർക്ക"പ്പക്ക ക്കഗ്ഗഗ്ഗക്കമ്മ സ്സണ്ണക്കപ്പഗ്ഗള്ള"ക്കമ്മ
 
മനുഷ്യവിജ്ഞാനസമുദ്രമേ, നിൻ
കമ്പിതമെൻ കൈത്തൂവലൻപിലെൻ ഹൃദയത്തെ-
നിരഘരത്നങ്ങൾ നിറഞ്ഞ ഹൃത്തിൽ,
ത്തമ്പുരാനടിയറവെയ്ക്കുവാൻ വെമ്പുന്നല്ലോ!
മദിച്ചു വാഴുന്നു നിഗൂഢമോരോ
ചമയാൻ ഭാവിയ്ക്കേണ്ട ഭാഷേ, നീ, സൌഹാർദ്ദത്തിൻ
വിനാശഹേതുക്കൾ, തിമിംഗലങ്ങൾ!
സമയം സമാഗതം- നീയിദം സംസാരിയ്ക്കൂ!
104-312-11101109
"ആദരാലിന്നെന്നെയീ ലിഖിതാരാമത്തിലേ-
യ്ക്കാനയിച്ചിടും കൈകൾ മരവിച്ചേയ്ക്കാം നാളെ!
എന്നാലും, സ്നേഹത്തിന്റെ വൈജയന്തിയുമേന്തി
നിന്നനാളവയ്ക്കെന്തൊരഴകായിരുന്നെന്നോ!
അവതന്നുടമസ്ഥൻ നിസ്വനായിരുന്നിട്ടു-
മവനെത്തട്ടിത്താഴ്ത്താനെല്ലാരും യത്നിച്ചിട്ടും,
ഈശ്വരൻ പിണങ്ങിയില്ലവനോടതുമൂല-
മാശ്വസിച്ചവൻ ഗാനലോലനായ് കാലമ്പോക്കീ!! ...
10-3-1110
 
17
14
 
ഒരു ദിവസം പുലരൊളിയിൽ
മായുകില്ലെന്നു മയൂരം മദിച്ചൊരാ
കുരുവികൾ നിൻ ജനലരുകിൽ
മാരിവില്ലേ, നീ മറഞ്ഞു കഴിഞ്ഞുവോ?
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:-
 
മതിയുറക്കം വെളുത്തു നേരം
15
മറയുമിപ്പോൾ മധുരസ്വപ്നം.
മിഴിതുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദനം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥൻ.
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും
അവനൊരാളും പകർന്നു നൽകാ-
നരികിലില്ലാതവൻ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തിൽ വരണ്ടുഴന്നു,
അമലരാഗം വഴിഞ്ഞൊരാ ഹൃ
ത്തവസാനത്തിൽത്തകർന്നുടഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടൽ വെടിയാനവന്റെജീവൻ
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോൽ
പറയുവതായ് ശ്രവിച്ചു ഞങ്ങൾ:-
 
"സുമലളിതേ, ഗുണമിളിതേ, മമ ദയിതേ, കരയരുതേ
അത്യന്തദീനമായേറെ ദൂരത്തുനി-
തവ മധുരപ്രണയസുധാതരളിതമെൻഹൃദയമിതാ
ന്നെത്തുന്നു വീർപ്പിട്ടു വീർപ്പിട്ടു നിന്മനം.
അടിയറവെച്ചവനിവെടി, ഞ്ഞനുപമേ, ഞാനകന്നിടുന്നേൻ!"
കണ്മണി, പെട്ടെന്നടയ്ക്കുവാനാകാതെ
2118-3-1120
കണ്ണുകൾരണ്ടും നിറഞ്ഞുപോകുന്നു മേ!
ഹന്ത, നിൻ കർമ്മഫലമാണി, തല്ലെങ്കി-
ലെന്തിനായ് സ്നേഹിച്ചതെന്നെ നീ, ശാലിനി?
ദുർവ്വിധിയാണിതെന്റെയും, മല്ലെങ്കിലെൻ-
സർവ്വസ്വമായി നീ തീരുമോ, മോഹിനീ?
 
-എന്തി, നഥവാ, വിധിയാണിതൊക്കെ നാ-
മെന്തിനേന്തുന്നതീ നൈരാശ്യചിന്തകൾ
ഓർത്തുനോക്കു നീ, യീ നൊമ്പരത്തിലു-
മിന്നൊരു മാധുര്യമില്ലേ മനോഹരി?
അത്രയ്ക്കു രൂക്ഷമീയാത്മക്ഷതത്തിലു-
മനുഭൂതിയൊന്നെല്ലേ, വിലാസിനി?
ലോകോത്തരപ്രേമദീപ്തമാം കണ്ണിനാ
ലോകസിംഹാസനംപോലും വെറും തൃണം.
ഉത്തമേ, നിൻ പ്രണയാമൃതസിദ്ധിയാൽ
മൃത്യുവെപ്പോലും തൃണവൽഗ്ഗണിപ്പു ഞാൻ
കുത്തിപ്പിളർക്കപ്പെടട്ടെൻ മനസ്സിതിൻ
രക്തമേ നേടൂ ജഗത്ത, തിനപ്പുറം.
ഒന്നു,ണ്ടതമ്മട്ടു ചോർത്തുവാനൊക്കുകി-
ല്ലിന്നെത്രമേൽ മൂർച്ചയാർന്ന ഖഡ്ഗത്തിനും!
തേറ്റിയതിനെത്തളരുന്നു ഗർജ്ജനം
ച്ചീടിപ്പുളകിതമാകുന്നു മൌനവും!! ....
21-3-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]