"സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
ആ കുഗാമത്തിൽ
 
വിലസി'''വി'''ലസി വിഗതാലസം മൂന്നു സംവത്സരം
വിജയനോടുകൂടിയാ നാട്ടിൻപുറത്തു ഞാൻ.
മൂന്നു സംവത്സരം
ഒരുചെറിയ കുഗാമമാണെങ്കിലെന്തെനി-
വിജയനോടുകൂടിയാ
യ്ക്കരുതിനി മറക്കാനവിടെയെൻ ജീവിതം.
നാട്ടിൻപുറത്തു ഞാൻ.
നഗരസുഖമേ, നീ നമസ്കരിച്ചീടുകാ
ഒരുചെറിയ കുഗാമ-
നഗവനതലങ്ങൾതൻ നഗ്നപാദങ്ങളിൽ.
മാണെങ്കിലെന്തെനി-
അവനതശിരസ്കയായ് നിൽക്കേണ്ടതാണു നീ-
യ്ക്കരുതിനി മറക്കാ-
യവിടെയെഴുമോരോ സമൃദ്ധിതൻ മുന്നിലും!
നവിടെയെൻ ജീവിതം.
പല പല ജനങ്ങൾതൻ കോലാഹലങ്ങളാ-
നഗരസുഖമേ, നീ
ലലകളിളകീടാത്ത ശാന്താന്തരീക്ഷവും
നമസ്കരിച്ചീടുകാ
അവികലസമാധാനസങ്കേതകങ്ങൾപോ-
നഗവനതലങ്ങൾ-
ലവിടവിടെയായ്ക്കാണുമോലപ്പുരകളും;
തൻ നഗ്നപാദങ്ങളിൽ.
ഒരു പരിധിയില്ലാത്ത പച്ചവിരിപ്പിനാൽ
അവനതശിരസ്കയായ്
കരൾ കവരുമോരോ പരന്ന ആടങ്ങളും;
നിൽക്കേണ്ടതാണു നീ-
അകലെയൊരു ചിത്രം വരച്ചപോലന്തിയിൽ
യവിടെയെഴുമോരോ
ചൊകചൊകമിനുങ്ങുന്ന കുന്നിൻമുടികളും;
സമൃദ്ധിതൻ മുന്നിലും!
വഴിയിലരയാലിൻ ചുവട്ടിലത്താണിത-
പല പല ജനങ്ങൾതൻ
ന്നരുകിലൊരു തണ്ണീർകൊടുക്കുന്ന പന്തലും;
കോലാഹലങ്ങളാ-
എതിരെയൊരു പൊട്ടക്കിണറും കളിത്തട്ട-
ലലകളിളകീടാത്ത
മോരു ചെറിയ കാടും; ഭഗവതീക്ഷേത്രവും;
ശാന്താന്തരീക്ഷവും
സ്മരണയുടെ സമ്മതം ചോദിപ്പു സന്തതം
അവികലസമാധാന-
ഹൃദയമിത വീണ്ടുമാച്ചിത്രം വരയ്ക്കുവാൻ!
സങ്കേതകങ്ങൾപോ
മമ ചപലചിന്തകളിന്നും കിടപ്പതു-
ലവിടവിടെയായ്ക്കാണു-
ണ്ടവിടെയൊരു വീടിന്റെ മങ്ങിയ മൂലയിൽ.
മോലപ്പുരകളും;
പരിചിലുയരുന്നുണ്ടതോർക്കുമ്പൊഴേയ്ക്കു, മി-
ഒരു പരിധിയില്ലാത്ത
ന്നൊരു മധുരഗാന, മെന്നാത്മതന്തുക്കളിൽ!
പച്ചവിരിപ്പിനാൽ
വിജയനോടുകൂടിയെൻ വിദ്യാലയൊത്സവം
കരൾ കവരുമോരോ
വിജയമയമായിതെൻ വിദ്യാർത്ഥിജീവിതം.
പരന്ന ആടങ്ങളും;
അവനൊടൊരുമിച്ചാക്കൃഷകാലയാന്തത്തി-
അകലെയൊരു ചിത്രം
ലൊരു നിരഘനാകം നിരന്തരം കണ്ടു ഞാൻ.
വരച്ചപോലന്തിയിൽ
പകുതിപുരവാതിൽ മറഞ്ഞു, മന്ദസ്മിതം
ചൊകചൊകമിനുങ്ങുന്ന
പകരുമൊരു ലജ്ജാമധുരമാമാനനം;
കുന്നിൻമുടികളും;
ഉടൽ മുഴുവനൊന്നോടെ കോരിത്തരിയ്ക്കുമാ-
വഴിയിലരയാലിൻ
റുയരുമൊരു നേരിയ മഞ്ജീരശിഞ്ജിതം;
ചുവട്ടിലത്താണിത-
അയൽമുറിയിൽ നിന്നും കിളിവാതിലിലൂടെ, യെ-
ന്നരുകിലൊരു തണ്ണീർ
ന്നരികിലണയുന്നൊരാ മല്ലികാസൌരഭം-
കൊടുക്കുന്ന പന്തലും;
മതി, യിനിയുമെന്തിനാ മംഗളസ്വപ്നമോർ-
എതിരെയൊരു പൊട്ട-
ത്തതിവിവശചിത്തനായ് വീർപ്പിട്ടിടുന്നു ഞാൻ?
ക്കിണറും കളിത്തട്ട-
അതിചപലസങ്കൽപശൃംഗാരലീലത-
മോരു ചെറിയ കാടും;
ന്നലകളിലനാകുലമാറാടിയങ്ങനെ;
ഭഗവതീക്ഷേത്രവും;
മധുരതരഭാവിയോടർഥിച്ചു മന്മനം
സ്മരണയുടെ സമ്മതം
മമ സഖിയൊടൊത്തുള്ള ദമ്പത്യജീവിതം!....
ചോദിപ്പു സന്തതം
ഹൃദയമിത വീണ്ടുമാ-
ച്ചിത്രം വരയ്ക്കുവാൻ!
മമ ചപലചിന്തക-
ളിന്നും കിടപ്പതു-
ണ്ടവിടെയൊരു വീടിന്റെ
മങ്ങിയ മൂലയിൽ.
പരിചിലുയരുന്നുണ്ട-
തോർക്കുമ്പൊഴേയ്ക്കു, മി-
ന്നൊരു മധുരഗാന, മെ-
ന്നാത്മതന്തുക്കളിൽ!
വിജയനോടുകൂടിയെൻ-
വിദ്യാലയൊത്സവം
വിജയമയമായിതെൻ-
വിദ്യാർത്ഥിജീവിതം.
അവനൊടൊരുമിച്ചാ-
ക്കൃഷകാലയാന്തത്തി-
ലൊരു നിരഘനാകം
നിരന്തരം കണ്ടു ഞാൻ.
പകുതിപുരവാതിൽ
മറഞ്ഞു, മന്ദസ്മിതം
പകരുമൊരു ലജ്ജാ-
മധുരമാമാനനം;
ഉടൽ മുഴുവനൊന്നോടെ
കോരിത്തരിയ്ക്കുമാ-
റുയരുമൊരു നേരിയ
മഞ്ജീരശിഞ്ജിതം;
അയൽമുറിയിൽ നിന്നും
കിളിവാതിലിലൂടെ, യെ-
ന്നരികിലണയുന്നൊരാ
മല്ലികാസൌരഭം-
മതി, യിനിയുമെന്തിനാ
മംഗളസ്വപ്നമോർ-
ത്തതിവിവശചിത്തനായ്
വീർപ്പിട്ടിടുന്നു ഞാൻ?
അതിചപലസങ്കൽപ-
ശൃംഗാരലീലത-
ന്നലകളിലനാകുല
മാറാടിയങ്ങനെ;
മധുരതരഭാവിയോ-
ടർഥിച്ചു മന്മനം
മമ സഖിയൊടൊത്തുള്ള
ദമ്പത്യജീവിതം!! ....
 
മനുജനവകാശിയാണാശയ്ക്കു, ഞാനതിൻ-
ååå *å *å *
മലർ നിരകൾ കാക്കുന്നൊരുദ്യാനപാലകൻ!
 
അനുഭവമെനിയ്ക്കനുകൂലമാകാഞ്ഞതി-
മനുജനവകാശിയാ-
ലണുവുമസുഖം ഹൃത്തിലങ്കുരിപ്പീല മേ!
ണാശയ്ക്കു, ഞാനതിൻ-
മഹിയിലിനി മറ്റൊന്നുമില്ലെനിയ്ക്കെങ്കിലും
മലർ നിരകൾ കാക്കുന്നൊ-
മതി, മധുരമാമാസ്മൃതികൾ മാത്രം മതി!! ....
രുദ്യാനപാലകൻ!
അനുഭവമെനിയ്ക്കനു-
കൂലമാകാഞ്ഞതി-
ലണുവുമസുഖം ഹൃത്തി-
ലങ്കുരിപ്പീല മേ!
മഹിയിലിനി മറ്റൊന്നു-
മില്ലെനിയ്ക്കെങ്കിലും
മതി, മധുരമാമാ
സ്മൃതികൾ മാത്രം മതി!! ....
5-9-1118
27
 
ചിന്ത:
 
ഞാനൊരു കൊച്ചുകവിയുടെ രാഗാർദ്ര-
മാനസവീണയിൽപ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊൻചിറകെന്നിൽപ്പൊടിച്ചുവന്നു.
മാമകപാർശ്വത്തിൽ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.
മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവൻ വന്നെന്നെത്തൊട്ടുണർത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവൻ ചാർത്തിയെന്നെ.
ഓതിനാൻ പിന്നവൻ:- "പോയ്ക്കൊൾക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
 
തൽക്ഷണമെന്റെ ചിറകു വിടുർത്തിയാ-
ച്ചക്രവാളം നോക്കി ഞാൻ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
നിൻകവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനിൽക്കും!! ..."
6-8-1112
 
28
18
 
ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ശാലീനതേ, നിൻ ശിശിരസ്മിതങ്ങളാൽ
ഗാനം നിലച്ചു;-പതിച്ചൂ യവനിക
മാഅകൊരുക്കുന്നിതെൻ മുഗ്ദ്ധകൌതുകം!
വേദനിപ്പിയ്ക്കും വിവിധസ്മൃതികളിൽ
16-2-1198
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലിൽ ഞാൻ.
അത്രമേൽപ്പൂർണ്ണമെന്നോർത്തതിൽപ്പോലു, മൊ-
രൽപ, മപൂർണ്ണതേ, കാണ്മൂ നിൻ രേഖകൾ!
24-4-1120
 
29
19
 
തണലിട്ടുതന്നു നീ, ഞാൻ വന്ന വേളയിൽ
രക്തലിപ്തമീ രക്തസിംഹാസനം,
പ്രണയമേ, നിൻകളിത്തോപ്പിൽ.
ശക്തിയെൻ മുന്നിലർപിച്ചകാരണം,
അതിലാത്തമോദം മുരളിയുമൂതി ഞാ-
മൽക്കഴൽപ്പൊടി ചൂടുന്നു ചഞ്ചലൽ-
നജപാലബാലനിരുന്നു.
പ്പൊൽക്കിരീടാഗമുക്തകശ്രേണികൾ!
പരിചിലെൻ ചുറ്റുമായ് സ്വപ്നങ്ങൾ കൈകോർത്തു
ഞെട്ടിടുന്നു മൽപ്രാഭവസിംഹിത-
പരിവേഷമിട്ടിട്ടു നിന്നു.
ന്നട്ടഹാസോദ്ഭവത്തിലഷ്ടാശകൾ!
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-
ആതപത്രത്തണലിലെന്നുഗമാ-
യെരിവെയിലിങ്കലിന്നേവം?-
മാധിപത്യം ഫണംവിരിച്ചാടവേ,
25-4-1120
ക്ഷേമശാന്തികൾ കാർന്നിടും വിപ്ലവ-
സ്തോമമോടിയൊളിയ്ക്കുന്നു ഭീതിയാൽ!
ഇല്ലൊരു ശിരസ്സാനമ്രമായിടാ-
തില്ല, വിശ്ര്തവിശ്വവിജയി ഞാൻ!! ....
6-6-1118
 
30
20
 
ആനന്ദാസ്പദമായ, നിന്നനുപമാ
സ്വർഗ്ഗീയരാഗം ചിരിച്ചു രത്നോജ്ജ്വല-
രാമത്തിലേ, യ്ക്കാർത്തനാം
സ്വപ്നരൂപത്തിൽ മിന്നുന്ന കൈയിൽ,
ഞാനും കൂടി വരട്ടയോ, മരണമേ?-
കോവിലി, ലന്തിയി, ലിന്നൊരു ചെമ്പനീർ-
നീറുന്നു, ഹാ, മന്മനം!
പ്പൂവുമായ്, നിന്നെ ഞാൻ കാത്തുനിന്നു,
ഗാനം വേണ്ട ജഗത്തി, നാത്മസുഖസം-
ഏകാകിനിയായിരുന്നില്ല നീ, യെനി-
പ്രാപ്തിയ്ക്കു, പൊൻനാണയ-
യ്ക്കേകാന, താകയാ, ലൊത്തതില്ല.
സ്വാനം പോരു, മെനിയ്ക്കതിന്നു കഴിവി-
വാടിക്കിടപ്പൂ, ഹാ, മേശപ്പുറത്തതെ-
ല്ലാവശ്യമില്ലിങ്ങു ഞാൻ!! ....
ന്നാടലിയന്ന മനസ്സുപോളെ!
19-9-1119
ആരുണ്ടു കേൾക്കാനതിൻ മൃദു സ്പന്ദങ്ങ-
ളാരോമലേ, നീയകലയല്ലേ?
11-10-1119
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]