"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്റെ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 4:
(കുറിപ്പ്: എന്റെ സാഹിത്യസേവനം സമുദായോന്നമനത്തിനു സഹായമായിത്തീരുന്നില്ല; മനുഷ്യനെ അധ:പതിപ്പിക്കുന്നതാണ് എന്റെ കവിത. അതിനാൽ ഞാൻ കവിതയെഴുത്തിൽ നിന്നു വിരമിക്കണം. ഏതാണ്ട് ഈ ആശയങ്ങളുൾക്കൊള്ളുന്ന ഒരു പ്രമേയം രണ്ടുമൂന്നുവർഷങ്ങൾക്കുമുൻപ്, തൃപ്പൂണിത്തുറയിൽ 'മഹാത്മാ' വായനശാലാംഗങ്ങളുടെ ഒരു സമ്മേളനത്തിൽ, സർവ്വസമ്മതമായി പാസാക്കപ്പെടുകയുണ്ടായി. കേരളത്തിലെ പ്രസിദ്ധ പത്രങ്ങളെല്ലാം അന്ന് ആ വാർത്ത പരസ്യം ചെയ്തിരുന്നു.)
 
'''ഇ'''ന്നോളംകാൽച്ചോടൊന്നു പിഴയ്ക്കാതാടിപ്പോന്നൊ-
ഇന്നോളംകാൽച്ചോടൊന്നു
രെന്നോമൽക്കവിതേ, നിൻ കാൽകളിന്നിടറുന്നോ?
പിഴയ്ക്കാതാടിപ്പോന്നൊ-
എന്തിന്?-കലാബോധം തീണ്ടാത്ത കാലിപ്രായർ
രെന്നോമൽക്കവിതേ, നിൻ-
നിൻതാണ്ഡവത്തിൻ നേർക്കു നീരസം ഭാവിച്ചിട്ടോ?
കാൽകളിന്നിടറുന്നോ?
അതിലത്ഭുതമില്ല, രാജഹംസത്തിൻ ലീലാ-
എന്തിന്?-കലാബോധം
സദനത്തിലെ, സ്സുധാസാന്ദ്രമാനസത്തിലെ,
തീണ്ടാത്ത കാലിപ്രായർ
ഹേമപങ്കജമാദ്ധ്വീമാധുരി മാനിയ്ക്കുമോ
നിൻതാണ്ഡവത്തിൻ നേർക്കു
ചേർമണ്ണിൽജ്ജളൂകങ്ങൾ ചികയും പാഴ്ക്കൊറ്റികൾ?
നീരസം ഭാവിച്ചിട്ടോ?
പാടുവാനവയ്ക്കില്ല പാടവം, മതിമറ-
അതിലത്ഭുതമില്ല,
ന്നാടുവാ, നാകാശത്തിൽ സ്വച്ഛന്ദം വിഹരിയ്ക്കാൻ;
രാജഹംസത്തിൻ ലീലാ-
വെള്ളിമേഘങ്ങൾക്കിടയ്ക്കുദയപ്രകാശത്തി-
സദനത്തിലെ, സ്സുധാ-
ലുൾലുണർന്നോമൽച്ചിറകടിച്ചു കൂകിപ്പൊങ്ങാൻ;-
സാന്ദ്രമാനസത്തിലെ,
ആയത്തമാക്കാനഭിനന്ദനാർദ്രാശംസക-
ഹേമപങ്കജമാദ്ധ്വീ-
ളായവയ്ക്കഖിലേശനേകിയില്ലനുഗഹം!
മാധുരി മാനിയ്ക്കുമോ
അതിനാലസൂയതന്നത്യഗാധതയിൽ നി-
ചേർമണ്ണിൽജ്ജളൂകങ്ങൾ
ന്നുയരാം സ്വയം, വ്യക്തിവിദ്വേഷധൂമാംശങ്ങൾ.
ചികയും പാഴ്ക്കൊറ്റികൾ?
കപടസന്യാസത്തിൽ വെള്ളയാദർശം ചുറ്റി-
പാടുവാനവയ്ക്കില്ല
ക്കരളിൽക്കറയേന്തി മൌഢ്യമൂർത്തികളായി
പാടവം, മതിമറ-
മനസ്സാൽ, വാക്കാൽ, കർമ്മശതത്താൽ, നിർല്ലജ്ജമീ
ന്നാടുവാ, നാകാശത്തിൽ
മഹിയിൽ 'മഹാത്മാ'ഖ്യയെബലാൽസംഗം ചെയ്വാൻ.
സ്വച്ഛന്ദം വിഹരിയ്ക്കാൻ;
ഉണ്ടാകാം ചിലരെല്ലാം ഗാന്ധിസൂക്തികൾ തങ്ക
വെള്ളിമേഘങ്ങൾക്കിട-
ച്ചെണ്ടിട്ടൊരിക്കാലത്തും കവിതേ, ക്ഷമിയ്ക്കൂ നീ!
യ്ക്കുദയപ്രകാശത്തി-
ഇടയൻ പുല്ലാങ്കുഴൽ വിളിയ്ക്കെ, ക്കത്തിക്കാളും
ലുൾലുണർന്നോമൽച്ചിറ-
ചുടുവെയിലതേറ്റേറ്റു പൂനിലാവായിപ്പോകെ;
കടിച്ചു കൂകിപ്പൊങ്ങാൻ;-
ആയതിൻ തരംഗങ്ങളുമ്മവെച്ചാനന്ദത്താ-
ആയത്തമാക്കാനഭി-
ലാലോല ലതാളികൾ മൊട്ടിട്ടു ചിരിയ്ക്കവേ;
നന്ദനാർദ്രാശംസക-
മയിലാടവേ, മരക്കൊമ്പുകൾതോറും നിന്നു
ളായവയ്ക്കഖിലേശ-
മലയാനിലൻ മർമ്മരാശംസ വർഷിക്കവേ;
നേകിയില്ലനുഗഹം!
കുറ്റിക്കാടുകൾക്കുള്ളിൽക്കശ്മലസൃഗാലന്മാർ
അതിനാലസൂയത-
പറ്റിച്ചേർന്നോ,രിയിട്ടു പുച്ഛിച്ചാൽ ഫലമെന്തേ?
ന്നത്യഗാധതയിൽ നി-
ഇരുളില്യലകങ്ങൾ മുഷിഞ്ഞു മൂളീടിലും
ന്നുയരാം സ്വയം, വ്യക്തി-
സരസം വിണ്ണിൽപ്പൊങ്ങി രാപ്പാടിയെത്തിപ്പാടും.
വിദ്വേഷധൂമാംശങ്ങൾ.
കപടസന്യാസത്തിൽ
വെള്ളയാദർശം ചുറ്റി-
ക്കരളിൽക്കറയേന്തി
മൌഢ്യമൂർത്തികളായി
മനസ്സാൽ, വാക്കാൽ, കർമ്മ-
ശതത്താൽ, നിർല്ലജ്ജമീ
മഹിയിൽ 'മഹാത്മാ'ഖ്യ-
യെബലാൽസംഗം ചെയ്വാൻ.
ഉണ്ടാകാം ചിലരെല്ലാം
ഗാന്ധിസൂക്തികൾ തങ്ക
ച്ചെണ്ടിട്ടൊരിക്കാലത്തും-
കവിതേ, ക്ഷമിയ്ക്കൂ നീ!
ഇടയൻ പുല്ലാങ്കുഴൽ
വിളിയ്ക്കെ, ക്കത്തിക്കാളും
ചുടുവെയിലതേറ്റേറ്റു
പൂനിലാവായിപ്പോകെ;
ആയതിൻ തരംഗങ്ങ-
ളുമ്മവെച്ചാനന്ദത്താ-
ലാലോല ലതാളികൾ
മൊട്ടിട്ടു ചിരിയ്ക്കവേ;
മയിലാടവേ, മര-
ക്കൊമ്പുകൾതോറും നിന്നു
മലയാനിലൻ മർമ്മ-
രാശംസ വർഷിക്കവേ;
കുറ്റിക്കാടുകൾക്കുള്ളിൽ-
ക്കശ്മലസൃഗാലന്മാർ
പറ്റിച്ചേർന്നോരിയിട്ടു
പുച്ഛിച്ചാൽ ഫലമെന്തേ?
ഇരുളില്യലകങ്ങൾ
മുഷിഞ്ഞു മൂളീടിലും
സരസം വിണ്ണിൽപ്പൊങ്ങി
രാപ്പാടിയെത്തിപ്പാടും.
എന്നോമൽക്കവിതേ, നീ-
യിടറായ്കണുപോലും;
നിന്നെയോമനിയ്ക്കുവാൻ
കാത്തുനിൽക്കുന്നു കാലം.
ഇന്നു നിൻ ചുറ്റുമല-
സ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി,
നാളത്തെ പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത
മാറ്റൊലിപോലും മായു;-
മവമാനിതയായ് നീ
മാറുകില്ലൊരിയ്ക്കലും.
എത്രനാൾ നിഗൂഢമാം
നിർല്ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും
'പുഴ' തന്നൊഴുക്കുത്തിൽ?
വിണ്ണിൽവെച്ചീശൻ നിന്നെ-
യഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണ-
വായിയ്ക്കാൻ, നൃത്തംചെയ്വാൻ.
ആരോടുമനുവാദം
ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതു, മിത്ര-
നാളതു തുടർന്നതും,
അതിനാ, ലേതോ ചില
കോമാളിവേഷക്കാർ വ-
രരുതെന്നാജ്ഞാപിച്ചാൽ-
ക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടു-
മിന്നോളം പരാജയം;
നീയവഗണിയ്ക്കയേ
ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം
ചുളുങ്ങിക്കോട്ടെ, നീ നിൻ-
സ്വാതന്ത്യ്രപ്രകാശത്തിൽ
സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവർ നിന്നെ-
യഭിനന്ദിക്കും, കാലം
വിലവെച്ചിടും നിന്റെ
വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ-
കവിതേ-പറക്കുന്നൂ
നീളെ നിൻ ജയക്കൊടി-
തുടരൂ നിൻനൃത്തം നീ!
ഹസ്തതാഡനഘോഷ-
മദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കം വിളി-
യെങ്കിലേ രസമുള്ളൂ,
ഗുരുത്വം കെടുത്തുകി-
ല്ലക്കൂട്ടർ; മഹാത്മാക്കൾ
ധരിപ്പൂ പിതാമഹ-
ന്മാരുടെ പാരമ്പര്യം.
മർത്യരാണിന്നെന്നാലു-
മുത്ഭവമോർമ്മിയ്ക്കണ്ടേ?-
മർക്കടങ്ങളെ, യത്ര-
പെട്ടെന്നു മറക്കാമോ? ....
 
എന്നോമൽക്കവിതേ, നീയിടറായ്കണുപോലും;
å å*åå *ååå*
നിന്നെയോമനിയ്ക്കുവാൻ കാത്തുനിൽക്കുന്നു കാലം.
ഇന്നു നിൻ ചുറ്റുമലസ്മാരത്തിൻ ഞെരക്കങ്ങൾ
നിന്നിടാം തത്തിത്തത്തി, നാളത്തെ പ്രഭാതത്തിൽ,
അവതൻ നേർത്തു നേർത്ത മാറ്റൊലിപോലും മായു;-
മവമാനിതയായ് നീ മാറുകില്ലൊരിയ്ക്കലും.
എത്രനാൾ നിഗൂഢമാം നിർല്ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നിൽക്കും 'പുഴ' തന്നൊഴുക്കുത്തിൽ?
വിണ്ണിൽവെച്ചീശൻ നിന്നെയഭ്യസിപ്പിച്ചൂ, നീയീ
മന്നിൽ വന്നേവം വീണവായിയ്ക്കാൻ, നൃത്തംചെയ്വാൻ.
ആരോടുമനുവാദം ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതു, മിത്രനാളതു തുടർന്നതും,
അതിനാ, ലേതോ ചില കോമാളിവേഷക്കാർ വ-
രരുതെന്നാജ്ഞാപിച്ചാൽക്കൂസുകില്ലെള്ളോളം നീ.
നീയറിഞ്ഞിട്ടില്ലൊട്ടുമിന്നോളം പരാജയം;
നീയവഗണിയ്ക്കയേ ചെയ്തിടൂ പരിഹാസം.
ഏതെല്ലാം നെറ്റിത്തടം ചുളുങ്ങിക്കോട്ടെ, നീ നിൻ-
സ്വാതന്ത്യ്രപ്രകാശത്തിൽ സ്വച്ഛന്ദം നൃത്തം ചെയ്യൂ!
അലിവുള്ളവർ നിന്നെയഭിനന്ദിക്കും, കാലം
വിലവെച്ചിടും നിന്റെ വിശ്വമോഹനനൃത്തം.
നീയൊട്ടുമിടറായ്കെൻ കവിതേ-പറക്കുന്നൂ
നീളെ നിൻ ജയക്കൊടി തുടരൂ നിൻനൃത്തം നീ!
ഹസ്തതാഡനഘോഷമദ്ധ്യത്തിൽ പതിവാണൊ-
രിത്തിരി കൂക്കം വിളിയെങ്കിലേ രസമുള്ളൂ,
ഗുരുത്വം കെടുത്തുകില്ലക്കൂട്ടർ: മഹാത്മാക്കൾ
ധരിപ്പൂ പിതാമഹന്മാരുടെ പാരമ്പര്യം.
മർത്യരാണിന്നെന്നാലുമുത്ഭവമോർമ്മിയ്ക്കണ്ടേ?-
മർക്കടങ്ങളെ, യത്രപെട്ടെന്നു മറക്കാമോ? ....
 
മറ്റുള്ളോർ ചവച്ചിട്ടോചവച്ചിട്ടോരെല്ലുകൾ തക്കം നോക്കി-
ക്കട്ടെടുത്തവകാർന്നു ശൌര്യത്തിൻ ഭാവം കാട്ടി,
രെല്ലുകൾ തക്കം നോക്കി-
ഉല്ലസൽസുധാകരനുയരും നേരം, കഷ്ട-
ക്കട്ടെടുത്തവകാർന്നു
മല്ലിലാ ശ്വാനം പാർത്തുനിന്നെത്ര കുരയ്ക്കട്ടേ,
ശൌര്യത്തിൻ ഭാവം കാട്ടി,
ഫലമെന്തതുകൊണ്ടു? മേൽക്കുമേൽപ്പൊങ്ങിപ്പര-
ഉല്ലസൽസുധാകര-
ന്നലതല്ലിടും നിജകീർത്തീകൌമുദിയെങ്ങും!
നുയരും നേരം, കഷ്ട-
ഇടറായ്കിടറായ്കെൻ കവിതേ, സവിലാസ-
മല്ലിലാ ശ്വാനം പാർത്തു
നടനം തുടരൂ നീ,വിശ്വമോഹിനിയായി!
നിന്നെത്ര കുരയ്ക്കട്ടേ,
ഫലമെന്തതുകൊണ്ടു?
മേൽക്കുമേൽപ്പൊങ്ങിപ്പര-
ന്നലതല്ലിടും നിജ-
കീർത്തീകൌമുദിയെങ്ങും!
ഇടറായ്കിടറായ്കെൻ-
കവിതേ, സവിലാസ-
നടനം തുടരൂ നീ,
വിശ്വമോഹിനിയായി!
1-1-1117
 
32
22
 
പൊട്ടിത്തെറിയ്ക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
അനുഭവങ്ങളേ നിങ്ങളിനിമേ-
ളിട്ടിട്ടുപായും വിമാനങ്ങള്മാതിരി,
ലനുവദിക്കില്ലാ സ്വപ്നം രചിയ്ക്കാൻ.
പാറിപ്പറന്നോടി സംഭവസഞ്ചയം
മധുരചിന്തകൾ ചാലിച്ച ചായം
നീറിദ്ദഹിപ്പിതെൻ നിശ്ശൂന്യജീവിതം!
വിധിമുഴുവനും തട്ടിക്കളഞ്ഞു.
23-4-1120
സതതമെന്മനം നോവിച്ചു മാത്രം
സഹകരിപ്പതുണ്ടിപ്പൊഴും കാലം.
വെറുതെയാണിപ്പരിഭവം-മേലിൽ
ശരി, യൊരിയ്ക്കലും ദു:ഖിച്ചിടാ ഞാൻ!
ഹതനെനിയ്ക്കതു സാദ്ധ്യമോ?-വീണ്ടു-
മിതളുതിർന്നതാ വീഴുന്നു പൂക്കൾ!
ഇവിടെയെല്ലാമിരുട്ടാണു, കഷ്ട-
മെവിടെ നിത്യതേ, നിൻരത്നദീപം?
-നിയതിയെൻകാതിൽ മന്ത്രിപ്പൂ നിത്യം:-
"നിഖില, മയേ്യാ, നിഴലുകൾ മാത്രം!! ..."
17-3-1115
 
33
23
 
മൃദുലതന്ത്രികൾ മുറുകെ മീട്ടി, യെൻ-
പോകു, പോകു, സഹോദരി, ജീവിത-
ഹൃദയവലകി ശിഥിലമായ്!
ഭാഗധേയത്തിൻ പൂങ്കാവിലേയ്ക്കു നീ!
16-2-1108
നേർന്നിടുന്നു നിനക്കു ഞാൻ സൌഹൃദ-
34
മാർന്നൊരായിരം മംഗളാശംസകൾ!
എന്നുമെന്നും തവോൽക്കർഷ ചിന്തയിൽ-
ത്തന്നെയീവിധം സ്പന്ദിക്കുമെൻ മനം!
നിന്നനുപമ ശുദ്ധിതൻ നേരിയ
വെണ്ണിലാവിന്റെ പീയൂഷധാരയിൽ
പാവനോന്മദപൂർത്തി പൂശട്ടെ, നിൻ-
ജീവിതേശന്റെ രാഗാർദ്രമാനസം!!
 
മാമകമാനസവേദിയിലുണ്ടൊരു
22-4-1120
കാമദകല്യാണകൽപകവല്ലി.
 
സുന്ദരിയാണു സുശീലയുമാണവൾ
24
മന്ദിരശ്രീയാണാ മംഗളാംഗി.
 
നിർമ്മലത്വത്തിൻ നിദർശനംതന്നെയാ-
മൂത്തകുന്നം (പറവൂർ) എസ്.എൻ.എം. ഇം.ഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൈയെഴുത്തു മാസികയ്ക്കു നൽകിയ ആശംസ.
ണമ്മുഗ്ദ്ധസ്മേരോല്ലസാനനാബ്ജം.
 
ഓമൽക്കവിതയാണാത്തങ്കരശ്മിത-
വിദ്യാർത്ഥികൾക്കുമിതകൌതുകമേകിയേകി-
ന്നോരോ ചലനവുമോർത്തുനോക്കിൽ.
വിശ്വാഭിനന്ദനവിമോഹനകേന്ദ്രമായി,
പാരിജാതത്തിൻ നറുമലർപോലവൾ
വിജ്ഞാനരശ്മികൾ ചൊരിഞ്ഞു ചൊരിഞ്ഞു മേന്മേൽ
പാവനശ്രീ പൊഴിച്ചുല്ലസിയ്ക്കെ;
വിഖ്യാതി ചേർന്ന് വിജയിക്കുക, മാസികേ, നീ!
അസ്സുഷമോത്സവാസ്വാദനാസക്തമെ-
3-4-1117
ന്നക്ഷികൾ ചെന്നതിൽ വിശ്രമിയ്ക്കും
മണ്മുനത്തെല്ലിനാൽ സല്ലപിച്ചങ്ങനെ
ഞങ്ങളെ ഞങ്ങൾ മറന്നുപോകും.
ഉൾഭീതിയുണ്ടെനി, യ്ക്കെത്ര നാളീവിധ-
മിപ്പൊൻകിനാക്കൾ തളിർത്തു നിൽക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ, മന്നിൽ, പ്പനീർപ്പൂക്കൾ
സൃഷ്ടിച്ച കൈതാൻ പുഴുക്കളേയും.
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും കടന്നാക്കടന്നലുകൾ.
ഒത്തൊരുമിച്ചു പറന്നു കളിയ്ക്കിലും
കൊത്താൻ തരം നോക്കിക്കൊണ്ടിരിയ്ക്കും!
സാരമി,ല്ലെന്തു വരാനതി, ലൊന്നിച്ചു
ചേരുന്ന ചിത്തങ്ങൾ വേർപെടുത്താൻ.
എത്രയ്ക്കു മൂർച്ചയുള്ളേതു ദൌഷ്ട്യത്തിന്റെ
ഖഡ്ഗത്തിനൊക്കും?-കൃതാർത്ഥനീ ഞാൻ!
8-6-1119.
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]