"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്നിട്ടും വന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ ... |
No edit summary |
||
വരി 2:
എന്നിട്ടും വന്നില്ല
-
നെന്നാത്മനായകൻ, തോഴി!
വരി 15:
ശപ്തമെൻജീവിത, മൂഴിയി, ലീവിധം
തപ്തബാഷ്പാകുലമായി!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
Line 30 ⟶ 29:
അപ്പൊഴും, വർഷത്തിനൊപ്പ, മെന്നക്ഷിക-
ളശ്രുക്കൾ ധാരയായ്ത്തൂകി!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
Line 62 ⟶ 60:
അപ്പൊഴു, മശ്രുഗംഗയ്ക്കകത്താഞ്ഞടി-
ഞ്ഞത്തലെൻ മാനസം തേടി!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
എത്രനാ,ളെത്രനാളീവിധം, കണ്ണുനീ-
Line 79 ⟶ 74:
ഈ വിയോഗാഗ്നിയിൽച്ചാമ്പലാകില്ലെന്റെ
പാവനരാഗാർദ്രഭാവം!
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി! ....
12-11-1119
37
മുഗ്ദ്ധപ്രണയമേ, കണ്ണീരിലെന്നെ നീ
മുക്കി, ച്ചിരിയ്ക്കുവാനോതിടുന്നോ?
38
19-9-1119▼
പോരാ, കാലമേ, തീരാവേദന
പോരാ, നീയെനിയ്ക്കേകിയതൊട്ടും
പോരാടുന്നതു തീരാതെങ്ങനെ
പോരാ ഞാനിനി നീ വിളിച്ചാലും!
26-4-1120
39
പേരും പെരുമയും വിത്തസമ്പ്രാപ്തിയും
ചേരുമെന്നോർത്തല്ല പാടാൻ തുടങ്ങി ഞാൻ.
പാടിഞാൻ-ഞാൻതന്നെ വിസ്മയിക്കും വിധം
തേടിയിങ്ങോട്ടു വരികയാണിന്നവ.
എന്തി, നിമ്മട്ടിലധ:പതിപ്പിയ്ക്കുവാൻ
നൊന്തുനൊന്തിങ്ങനെ വീർപ്പുമുട്ടിയ്ക്കുവാൻ!
പേപിടിപ്പിയ്ക്കാതടങ്ങില്ല നിങ്ങൾ, ഞാൻ
പേടിച്ചു പേടിച്ചൊഴിയുന്നു നിങ്ങളെ!
പാരിജാതങ്ങളെന്നോർത്തുപോയ്, ഹാ, വെറും
പാഷാണവൃക്ഷങ്ങൾ-നശിച്ചു ഞാൻ!!
27-4-1120
40
വീതാശങ്ക, മഹോ, വിനാശകരമാ-
സ്സാമ്രാജ്യദുർമ്മോഹമാം
വേതാളത്തിനു രക്തർപ്പണമനു-
ഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
സ്വാതന്ത്യ്രം ജലരേഖ-മർത്ത്യരെ വെറും
▲ 23-4-1120
ചെന്നായ്ക്കളാക്കാം, കുറെ
പ്രേതങ്ങൾക്കുഴറാം ജഗത്തി-ലിതിനോ
നിങ്ങൾക്കു യുദ്ധഭ്രമം!! ...
▲ 19-9-1119
▲ 16-2-1108
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]
|