"സ്പന്ദിക്കുന്ന അസ്ഥിമാടം/എന്നിട്ടും വന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
എന്നിട്ടും വന്നില്ല
 
-എന്നിട്ടും'''എ'''ന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
 
വരി 15:
ശപ്തമെൻജീവിത, മൂഴിയി, ലീവിധം
തപ്തബാഷ്പാകുലമായി!
 
 
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
Line 30 ⟶ 29:
അപ്പൊഴും, വർഷത്തിനൊപ്പ, മെന്നക്ഷിക-
ളശ്രുക്കൾ ധാരയായ്ത്തൂകി!
 
 
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
Line 62 ⟶ 60:
അപ്പൊഴു, മശ്രുഗംഗയ്ക്കകത്താഞ്ഞടി-
ഞ്ഞത്തലെൻ മാനസം തേടി!
 
 
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി!
 
åå*ååå*ååå*
 
എത്രനാ,ളെത്രനാളീവിധം, കണ്ണുനീ-
Line 79 ⟶ 74:
ഈ വിയോഗാഗ്നിയിൽച്ചാമ്പലാകില്ലെന്റെ
പാവനരാഗാർദ്രഭാവം!
 
 
-എന്നിട്ടും, വന്നീലെങ്കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ, തോഴി! ....
12-11-1119
37
 
മുഗ്ദ്ധപ്രണയമേ, കണ്ണീരിലെന്നെ നീ
30
മുക്കി, ച്ചിരിയ്ക്കുവാനോതിടുന്നോ?
23-43-1120
 
38
ആനന്ദാസ്പദമായ, നിന്നനുപമാ
രാമത്തിലേ, യ്ക്കാർത്തനാം
ഞാനും കൂടി വരട്ടയോ, മരണമേ?-
നീറുന്നു, ഹാ, മന്മനം!
ഗാനം വേണ്ട ജഗത്തി, നാത്മസുഖസം-
പ്രാപ്തിയ്ക്കു, പൊൻനാണയ-
സ്വാനം പോരു, മെനിയ്ക്കതിന്നു കഴിവി-
ല്ലാവശ്യമില്ലിങ്ങു ഞാൻ!! ....
19-9-1119
 
പോരാ, കാലമേ, തീരാവേദന
31
പോരാ, നീയെനിയ്ക്കേകിയതൊട്ടും
പോരാടുന്നതു തീരാതെങ്ങനെ
പോരാ ഞാനിനി നീ വിളിച്ചാലും!
26-4-1120
 
39
അടിമുടി മടുമലർ തട-
വീടുമുടൽപോലു-
മടിയുന്നിതൊടുവിലാ-
പ്പൊടിമണലിൽ;
മനമനിയ്ക്കുരുകുന്നു മറ-
ന്നീടട്ടഖിലം ഞാൻ.
മഭിരേ, നീ കനിഞ്ഞൊന്നു
പുണരുകെന്നെ!! ....
24-10-1119
 
പേരും പെരുമയും വിത്തസമ്പ്രാപ്തിയും
32
ചേരുമെന്നോർത്തല്ല പാടാൻ തുടങ്ങി ഞാൻ.
പാടിഞാൻ-ഞാൻതന്നെ വിസ്മയിക്കും വിധം
തേടിയിങ്ങോട്ടു വരികയാണിന്നവ.
എന്തി, നിമ്മട്ടിലധ:പതിപ്പിയ്ക്കുവാൻ
നൊന്തുനൊന്തിങ്ങനെ വീർപ്പുമുട്ടിയ്ക്കുവാൻ!
പേപിടിപ്പിയ്ക്കാതടങ്ങില്ല നിങ്ങൾ, ഞാൻ
പേടിച്ചു പേടിച്ചൊഴിയുന്നു നിങ്ങളെ!
പാരിജാതങ്ങളെന്നോർത്തുപോയ്, ഹാ, വെറും
പാഷാണവൃക്ഷങ്ങൾ-നശിച്ചു ഞാൻ!!
27-4-1120
40
 
വീതാശങ്ക, മഹോ, വിനാശകരമാ-
പൊട്ടിത്തെറിയ്ക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
സ്സാമ്രാജ്യദുർമ്മോഹമാം
ളിട്ടിട്ടുപായും വിമാനങ്ങള്മാതിരി,
വേതാളത്തിനു രക്തർപ്പണമനു-
പാറിപ്പറന്നോടി സംഭവസഞ്ചയം
ഷ്ഠിക്കുന്ന രാഷ്ട്രങ്ങളേ,
നീറിദ്ദഹിപ്പിതെൻ നിശ്ശൂന്യജീവിതം!
സ്വാതന്ത്യ്രം ജലരേഖ-മർത്ത്യരെ വെറും
23-4-1120
ചെന്നായ്ക്കളാക്കാം, കുറെ
 
പ്രേതങ്ങൾക്കുഴറാം ജഗത്തി-ലിതിനോ
33
നിങ്ങൾക്കു യുദ്ധഭ്രമം!! ...
 
19-9-1119
മൃദുലതന്ത്രികൾ മുറുകെ മീട്ടി, യെൻ-
ഹൃദയവലകി ശിഥിലമായ്!
16-2-1108
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]