"സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
തെങ്ങുകളുടെ വിഡ്ഢിത്തം
 
"എന്തുവേണ'''എ'''ന്തുവേണ, മെന്തു വേണ, മിങ്ങു പോരു നിങ്ങൾ
എന്തുവേണമെങ്കിലു, മതേകാമല്ലോ ഞങ്ങൾ!
നോക്കൂ. നോക്കൂ, ഞങ്ങളേന്തും കാഞ്ചനക്കുടങ്ങൾ
വരി 13:
നല്ലപൊൻകിനാക്കൾ പൂക്കൂം നിദ്രപാകാം ഞങ്ങൾ!!"
 
മാടിവിളിച്ചീവിധം മധുരമായ്ക്ഷണിച്ചാൽ
മാറിയൊഴിഞ്ഞാരു പോകും മാറു ദിക്കിൽപ്പിന്നെ?
മധുരമായ്ക്ഷണിച്ചാൽ
ആഴിയലമാലകളിൽ ത്തത്തിയുലഞ്ഞാടി-
മാറിയൊഴിഞ്ഞാരു പോകും
ക്കോഴിക്കോട്ടും വന്നടുത്തി തന്നൊരു പായ്ക്കപ്പൽ.
മാറു ദിക്കിൽപ്പിന്നെ?
ഗാമയുമനുചരരും കാലുകുത്തീ മണ്ണിൽ;
ക്ഷേമൽക്ഷ്മിക്കക്ഷണം കരടുപോയി കണ്ണിൽ!
കേരകൽപച്ഛായകളിൽ ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ സർവ്വവും മറന്നു.
 
പ്രീതിയുൾച്ചേർന്നോതുകയായ് പ്പിന്നെയുമാക്കൽപ-
ആഴിയലമാലകളിൽ-
പാദപങ്ങൾ, ശോഭിതാഭിമാനവേപിതങ്ങൾ;-
ത്തത്തിയുലഞ്ഞാടി-
ക്കോഴിക്കോട്ടും വന്നടുത്തി-
തന്നൊരു പായ്ക്കപ്പൽ.
 
"അപ്പുറത്തു കാന്മതെന്താ, ണങ്ങു നോക്കൂ നിങ്ങൾ
ഗാമയുമനുചരരും
കാലുകുത്തീ മണ്ണിൽ;
ക്ഷേമൽക്ഷ്മിക്കക്ഷണം
കരടുപോയി കണ്ണിൽ!
 
കേരകൽപച്ഛായകളിൽ
ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവർ
സർവ്വവും മറന്നു.
 
പ്രീതിയുൾച്ചേർന്നോതുകയായ്
പ്പിന്നെയുമാക്കൽപ-
പാദപങ്ങൾ, ശോഭിതാഭി-
മാനവേപിതങ്ങൾ;-
 
അപ്പുറത്തു കാന്മതെന്താ, ണങ്ങു നോക്കൂ നിങ്ങൾ
കൊച്ചലകൾ പിച്ചവെയ്ക്കും പച്ചനെൽപ്പാടങ്ങൾ!
നിന്നിടാമോ നാലുമാസംകൂടി നിങ്ങൾക്കെന്നാ-
Line 51 ⟶ 38:
ക്കുന്നുലഞ്ഞണഞ്ഞീടുമാക്കന്യകളെക്കണ്ടോ? ..."
 
ഗാമയൊന്നു നീർന്നിരുന്നു,-ക്ഷീണമൊക്കെത്തീർന്നു
കോമളസ്വപ്നങ്ങൾ പുൽകാൻ കണ്ണുകൾ വിടർന്നു.
ക്ഷീണമൊക്കെത്തീർന്നു
തമ്മിലൊന്നു തോളുരുമ്മിക്കണ്ണുചിമ്മീക്കാണി-
കോമളസ്വപ്നങ്ങൾ പുൽകാൻ
ച്ചമ്മഹാരസജ്ഞർ വീണ്ടും സസ്മിതം തുടർന്നു:-
കണ്ണുകൾ വിടർന്നു.
തമ്മിലൊന്നു തോളുരുമ്മി-
ക്കണ്ണുചിമ്മീക്കാണി-
ച്ചമ്മഹാരസജ്ഞർ വീണ്ടും
സസ്മിതം തുടർന്നു:-
"പോരു, മിനിയപ്പുറത്തേയ്ക്കെത്തിനോക്കൂ, ദൂരേ-
ച്ചാരുതയിൽ മുങ്ങിനിൽക്കും കായ്കനികൾകണ്ടോ?
Line 88 ⟶ 71:
ക്കിഷ്ടമാണതെ, ന്തു വേണം, നൽകാമല്ലോ ഞങ്ങൾ!! ...
 
പിച്ചവാങ്ങാനുമ്മറത്തെന്നെത്തിനിന്നോരാപ്പൂ-
ååå*ååå*ååå*
മച്ചിലിന്നു, മെത്തമേലിരുന്നു മത്തടിപ്പൂ!
 
വീട്ടുകാർ, നിലവറയിൽക്കൈവിലങ്ങും ചാർത്തി
പിച്ചവാങ്ങാനുമ്മറത്തെ-
വീർപ്പുമുട്ടി,പ്പട്ടിണിക്കു ചീട്ടുമായിരിപ്പൂ!
ന്നെത്തിനിന്നോരാപ്പൂ-
"പറ്റി!-തെല്ലുമോർത്തതില്ലന്നീയബദ്ധം ഞങ്ങൾ!.."
മച്ചി, ലിന്നു, മെത്തമേലി-
പട്ടകളുലച്ചുരയ്പു കേരകല്പകങ്ങൾ!
രുന്നു മത്തടിപ്പൂ!
29-10-1944
വീട്ടുകാർ, നിലവറയിൽ-
45
ക്കൈവിലങ്ങും ചാർത്തി
വീർപ്പുമുട്ടി, പ്പട്ടിണിയ്ക്കു
ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലു മോർത്തതില്ല-
ന്നീയബദ്ധം ഞങ്ങൾ! ..."
പ്പട്ടകളുലച്ചുരയ്പു
കേരകൽപകങ്ങൾ!!
13-3-1120
 
34
 
മാമകമാനസവേദിയിലുണ്ടൊരു
കാമദകല്യാണകൽപകവല്ലി.
സുന്ദരിയാണു സുശീലയുമാണവൾ
മന്ദിരശ്രീയാണാ മംഗളാംഗി.
നിർമ്മലത്വത്തിൻ നിദർശനംതന്നെയാ-
ണമ്മുഗ്ദ്ധസ്മേരോല്ലസാനനാബ്ജം.
ഓമൽക്കവിതയാണാത്തങ്കരശ്മിത-
ന്നോരോ ചലനവുമോർത്തുനോക്കിൽ.
പാരിജാതത്തിൻ നറുമലർപോലവൾ
പാവനശ്രീ പൊഴിച്ചുല്ലസിയ്ക്കെ;
അസ്സുഷമോത്സവാസ്വാദനാസക്തമെ-
ന്നക്ഷികൾ ചെന്നതിൽ വിശ്രമിയ്ക്കും
മണ്മുനത്തെല്ലിനാൽ സല്ലപിച്ചങ്ങനെ
ഞങ്ങളെ ഞങ്ങൾ മറന്നുപോകും.
ഉൾഭീതിയുണ്ടെനി, യ്ക്കെത്ര നാളീവിധ-
മിപ്പൊൻകിനാക്കൾ തളിർത്തു നിൽക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ, മന്നിൽ, പ്പനീർപ്പൂക്കൾ
സൃഷ്ടിച്ച കൈതാൻ പുഴുക്കളേയും.
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും കടന്നാക്കടന്നലുകൾ.
ഒത്തൊരുമിച്ചു പറന്നു കളിയ്ക്കിലും
കൊത്താൻ തരം നോക്കിക്കൊണ്ടിരിയ്ക്കും!
സാരമി,ല്ലെന്തു വരാനതി, ലൊന്നിച്ചു
ചേരുന്ന ചിത്തങ്ങൾ വേർപെടുത്താൻ.
എത്രയ്ക്കു മൂർച്ചയുള്ളേതു ദൌഷ്ട്യത്തിന്റെ
ഖഡ്ഗത്തിനൊക്കും?-കൃതാർത്ഥനീ ഞാൻ!
8-6-1119.
 
35
 
ആദർശസൌഭഗമാകാരമാർന്നപോ-
ലാരു നീ, യാരു നീ, യപ്സരസ്സേ?
10-6-1119
 
36
 
ആരു നീ ശങ്കരീ, സങ്കൽപസായൂജ്യ-
എന്തും മറക്കുന്ന, തെന്തും പൊറുക്കുന്ന-
സാരസചേതനസംശുദ്ധിമാതിരി?
തെന്തുത്തമാരാദ്ധ്യഭാഗധേയം!
3-5-1109.
എന്നാലതിനെത്തഴുകാൻ തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവെയ്പു.
ഭീമപ്രചണ്ഡ പ്രതികാരമേ, നിന്റെ
ഹോമകുണ്ഡത്തിൽ ദ്ദഹിക്കണം ഞാൻ.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു നിൻ-
വെന്നിക്കൊടികൾ പറത്തണം ഞാൻ.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാൻ.
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ!
 
46
ååå*ååå*ååå*
 
അനുരാഗലോലനാ, യന്തിയിലിന്നുനി-
രക്തം പുരളും പ്രതികാരമോഹമേ,
ന്നനുപമാരാമത്തിൽ വന്നു ഞാ, നോമലേ!
കത്തിയ്ക്കു നിന്റെ കതിനയെല്ലാം.
പരിചിതനല്ലാത്ത ഞാനടുത്തെത്തവേ
പൊട്ടിത്തെറിയ്ക്കണം സർവ്വമതോടൊപ്പ-
ചിരിവന്നുപോയിതാ മുല്ലകൾക്കൊക്കെയും!
മൊറ്റഞൊടിയിൽത്തരിതരിയായ്.
12-5-1119
താരങ്ങൾപോലും കൊഴിഞ്ഞു വീണിടണ-
മാറാത്ത നിൻകൊടും, തീക്കനലിൽ.
എല്ലാ വെളുപ്പും കരിപിടിച്ചീടണം
തള്ളിവരും നിൻ പുകപ്പടർപ്പിൽ.
ഞാനു, മെൻസർവ്വവുമൊന്നിച്ചടിയണം
ഹാ, നിന്റെ വക്ത്രകുഹരത്തിൽ!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം!...
22-3-1120
 
47
37
 
ജീവിതയാത്രയി, ലിത്ര നാൾ, നീയൊരു
മുഗ്ദ്ധപ്രണയമേ, കണ്ണീരിലെന്നെ നീ
ഭാവനമാത്രയായ് നിന്നിരുന്നു.
മുക്കി, ച്ചിരിയ്ക്കുവാനോതിടുന്നോ?
എങ്കിലു, മപ്പൊഴും നിൻ ചുറ്റും ഞാനൊരു
23-3-1120
തങ്കക്കിനാവായ് പറന്നിരുന്നു!
25-5-1119
 
48
38
 
അനുരാഗലോലസ്മിതാർദ്രമായി-
പോരാ, കാലമേ, തീരാവേദന
ട്ടനുപമേ, നിന്മൃദുമുഗ്ദ്ധചിത്തം
പോരാ, നീയെനിയ്ക്കേകിയതൊട്ടും
വിമലാനുഭൂതികളേകിയേകി
പോരാടുന്നതു തീരാതെങ്ങനെ
വികസിച്ചു നിൽപിതെന്മുന്നിലേവം
പോരാ ഞാനിനി നീ വിളിച്ചാലും!
സുരഭിലമാക്കുകയാണിതിന്നെൻ-
26-4-1120
സുലളിതസങ്കൽപമേഖലകൾ-
31-12-1119
 
49
39
 
പ്രണയഭാരംകൊണ്ടിനിയൊരക്ഷര-
പേരും പെരുമയും വിത്തസമ്പ്രാപ്തിയും
മരുളുവാൻപോലുമരുതാതെ,
ചേരുമെന്നോർത്തല്ല പാടാൻ തുടങ്ങി ഞാൻ.
മരുവുന്നു നിന്റെ വരവും കാത്തു, ഞാൻ
പാടിഞാൻ-ഞാൻതന്നെ വിസ്മയിക്കും വിധം
മഹിതചൈതന്യസ്ഫുരണമേ!
തേടിയിങ്ങോട്ടു വരികയാണിന്നവ.
അകലത്താകാശം തലകുനിച്ചു നി-
എന്തി, നിമ്മട്ടിലധ:പതിപ്പിയ്ക്കുവാൻ
ന്നലകടലുടൽ പുണരവേ,
നൊന്തുനൊന്തിങ്ങനെ വീർപ്പുമുട്ടിയ്ക്കുവാൻ!
പിടയുകയാണെൻഹൃദയവു, മേതോ
പേപിടിപ്പിയ്ക്കാതടങ്ങില്ല നിങ്ങൾ, ഞാൻ
തടവലിൽപ്പെട്ടു തളരുവാൻ!
പേടിച്ചു പേടിച്ചൊഴിയുന്നു നിങ്ങളെ!
നിമേഷമോരോന്നും തവ സമാഗമ-
പാരിജാതങ്ങളെന്നോർത്തുപോയ്, ഹാ, വെറും
നിരഘസന്ദേശമറിയിക്കെ;
പാഷാണവൃക്ഷങ്ങൾ-നശിച്ചു ഞാൻ!!
ഭരിതജിജ്ഞാസം, വിഫലമായ്, നിന്നെ-
27-4-1120
ത്തിരയുന്നൂ, കഷ്ട, മിരുളിൽ ഞാൻ ...
5-2-1120
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]