"സ്പന്ദിക്കുന്ന അസ്ഥിമാടം/സൗഹൃദമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 2:
സൌഹൃദമുദ്ര
 
പ്രിയസഹജ'''പ്രി'''യസഹജ, ഭവാനയച്ച മാദ്ധ്വീ-
മയകവനാത്മകലേഖനപ്രസൂനം,
നിയതമഴലിൽ നീറുമെന്മനസ്സിൽ
വരി 16:
മനുജനു വിധി നീക്കിടാവതല്ലീ-
യനുജനൊടങ്ങതിൽ നീരസപ്പെടൊല്ലേ!
 
åå *ååå*ååå*
 
മതി മമ തകരുന്നു, ദൈവകോപം
Line 23 ⟶ 21:
ഗതിയിവനിനിയില്ല-നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി ഞാൻ മരിയ്ക്കും!
 
ååå*ååå *ååå*
 
ഇതുവരെയുലകിങ്കലന്യരെപോ-
Line 35 ⟶ 31:
നിയതമതിനു നാം വിധേയരായ്, നിർ-
ഭയമതിനെപ്പുണരുന്നതല്ലി കാമ്യം?
 
ååå*ååå *ååå*
 
ഒരുപിടി മണലിന്നു മേന്മയെന്തു,-
Line 52 ⟶ 46:
ഉലവൊരു ചിറകിന്നു തെല്ലുപോലും
ബലമിനിയില്ല തകർന്നു വീണുപോം ഞാൻ!
 
ååå*ååå*ååå *
 
അലഘുതരസുദീപ്തപൌരുഷോഗാ-
Line 134 ⟶ 126:
ഹയരഹിതരഥസ്ഥസാരഥിയ്ക്കെ-
ന്തയനനിയന്ത്രണ, മെന്തിനശ്വദണ്ഡം?
 
ååå*ååå*ååå*
 
മതി മതി, ലവമിന്നു നന്മയിങ്കൽ-
Line 156 ⟶ 146:
ഹതനിവനതു വിസ്മരിയ്ക്കുകില്ലാ
ക്ഷതമിയലാത്ത കുടുംബഭാഗധേയം!
 
ååå*ååå*ååå*
 
ഉടലിനു സുഖമില്ല, നീരിറങ്ങി-
Line 175 ⟶ 163:
20-3-1120
 
54
 
ഇനിയും രാധതൻ മിഴിനീരീ വൃന്ദാ-
42
വനികയിലെത്ര പൊഴിയണം?
കരിമുകിൽവർണ്ണനിനിയുമെന്നോടു
കഴിയാറായില്ലേ പരിഭവം?
2918-49-11201107
 
55
 
ഞാനെന്തുചെയ്യട്ടെ തമ്പുരാനേ?
വേനലിൽ ഞാറു കരിഞ്ഞുപോയി.
ആവതിലേറെയായ് ഞങ്ങൾ നിത്യം
ത്ലാവിട്ടു തേവി നനച്ചു നോക്കി.
പച്ചക്കൂമ്പാദ്യം പൊടിച്ചതെല്ലാ-
മുച്ചക്കൊടും വെയിലേറ്റുവാടി.
വേലചെയ്യാതില്ല വേണ്ടുവോളം
കാലം പിഴച്ചാൽ പിന്നെന്തുചെയ്യും?
നാലഞ്ചിടമഴ പെയ്തുവെങ്കിൽ
നാശമൊന്നും വരില്ലായിരുന്നു.
228-15-11091113
 
56
 
അഗതികൾ ഞങ്ങൾതൻ ശോകഭാര-
മലിവറ്റലോകത്തിലാരറിയും?
പുലർവെട്ടം വീണുതുടങ്ങിടുമ്പോൾ
പുലമാടം കൈവിട്ടു ഞങ്ങളെല്ലാം.
നുകവും കരിക്കോലും തോളിലേന്തി-
പ്പകലത്തെ വേലയ്ക്കു യാത്രയാകും.
വെയിലില്ല, ചൂടില്ല, വേനലില്ല,
മഴയില്ല, മഞ്ഞില്ല, വർഷമില്ല,
പകലെന്നും രാവെന്നും ഭേദമില്ല,
പണിതന്നെ;-തീരാത്ത ജോലിതന്നെ!42
 
മാല കൊരുത്തുകൊണ്ടൊറ്റയ്ക്കു നിത്യമാ-
Line 188 ⟶ 208:
7-11-1113
 
വീട്ടുകാർ, നിലവറയിൽ-
43
ക്കൈവിലങ്ങും ചാർത്തി
 
വീർപ്പുമുട്ടി, പ്പട്ടിണിയ്ക്കു
അരുതിനിപ്പാടുവാൻ-പാടിയിട്ടെ-
ചീട്ടുമായിരിപ്പൂ!
ന്താരുമീല്ലാരുമില്ലേറ്റുപാടാൻ!
"പറ്റി!-തെല്ലു മോർത്തതില്ല-
കനകദീപങ്ങൾ പൊലിഞ്ഞുപോയീ
ന്നീയബദ്ധം ഞങ്ങൾ! ..."
കാണികളൊക്കെപ്പിരിഞ്ഞുപോയീ
പ്പട്ടകളുലച്ചുരയ്പു
നവനവോത്തേജനം നൽകിയോരാ
കേരകൽപകങ്ങൾ!!
നായികാസ്മേരവും മാഞ്ഞുപോയി.
13-3-1120
നിഴലും, നിരാശയും, നീരസവും
നീറും ഹൃദയവും ബാക്കിയായി.
അരുതിനിപ്പാടുവാൻ-പാട്ടുമൂല-
മഖിലർക്കും ഞാൻ വൃഥാ ശത്രുവായി.
അത്തെക്കുനിന്നൊരു കാറ്റുവീശി-
യിദ്ദീപനാളവും കെട്ടിതെങ്കിൽ!!
29-4-1120
 
44
 
പ്രതിദിനയത്നമിതിനു കിട്ടും
മരവിയ്ക്കുവാൻ വേണ്ടി
പ്രതിഫലമോ, വെറും പട്ടിണിയും!
ഞാനേവം ചിരിയ്ക്കുന്നു
ആരുമൊരവലംബ-
മരണത്തിനുവേണ്ടി
മില്ലാത്തോരാണു ഞങ്ങ-
ഞാനേവം ജീവിയ്ക്കുന്നു!
ളാരാരു ഞങ്ങളെ-
22-1-1109
ക്കുറിച്ചു പാടും?
6-4-1113
</poem>
[[വർഗ്ഗം:ചങ്ങമ്പുഴയുടെ കൃതികൾ]][[വർഗ്ഗം:സ്പന്ദിക്കുന്ന അസ്ഥിമാടം]]