"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

formatting goingon
വരി 732:
 
എന്നാല്‍ ഇൗ പ്രസംഗത്തില്‍ എല്ലാറ്റിനും ഉപരി ഒരു ആക്ഷേപം പുറപ്പെടുന്നു, "റ', " ' എന്ന "റ' വര്‍ഗ്ഗം ആറാമതൊന്നാണെന്നു പറഞ്ഞുവല്ലോ. ആ സ്ഥിതിക്കു് അനുനാസികാതിപ്രസരനയപ്രകാരം ന്‍+റ എന്നു് കാരറകാരയോഗമെല്ലാം റകാരം പ്രത്യയാദികൂടിയാണെങ്കില്‍ അതിനു് സാര്‍വ്വത്രികമായിട്ടു് മുന്നനുനാസികം ആദേശം വന്നു്, "' എന്നുവേണം മാറുന്നതിന്; കാണുന്നതോ അങ്ങനെയല്ല; "ന്ന' എന്നു മാറുന്നതായിട്ടാണു്. എങ്ങനെ എന്നാല്‍:
<pre>
 
ചെയ്യിന്‍റു = ചെയ്യിന്നു = ചെയ്യുന്നു (- എന്നല്ല)
കുന്‍റു = കുന്നു (- എന്നല്ല)
=
ഒന്‍റു = ഒന്നു (- എന്നല്ല)
ചെയ്യിന്നു
</pre>
=
ചെയ്യുന്നു (- എന്നല്ല)
കുന്‍റു
=
 
=
കുന്നു (- എന്നല്ല)
ഒന്‍റു
=
 
=
ഒന്നു (- എന്നല്ല)
 
ഇൗ ആക്ഷേപത്തിനും ശരിയായ പരിഹാരം ഉണ്ടു്.
 
"ന്‍െറ' എന്ന കൂട്ടക്ഷരത്തെ തമിഴരില്‍ സാധാരണക്കാര്‍ ഉച്ചരിക്കുന്നതു് ഒരു വിലക്ഷണസമ്പ്രദായത്തിലാണു്.
 
കുന്‍റു- കുന്‍ദ്റു- (സൗിറൃൗ)
ഒന്‍റു- ഒന്‍ദ്റു- (ീിറൃൗ)
 
ഇതിലെ റകാരധ്വനി മലയാളികള്‍ക്കു് ഒട്ടും രസിച്ചിട്ടില്ല; അവര്‍ അതിനെ തീരെ വേണ്ടെന്നുവച്ചു. അപ്പോള്‍ മലയാളപ്രകാരം പ്രകൃതശബ്ദങ്ങള്‍,
 
ഒന്‍ദു (ീിറൗ) കുന്‍ദു (സൗിറൗ)
 
എന്ന മട്ടിലായി, റകാരം ലോപിച്ചപ്പോള്‍ ദകാരത്തിനു് പ്രാധാന്യം സിദ്ധിച്ചു. ഇൗ കൂട്ടക്ഷരത്തില്‍ കാരവും ദകാരവും ഭിന്നവര്‍ഗ്ഗങ്ങളാകയാല്‍ സവര്‍ണ്ണനം വേണം. പതിവിന്‍പ്രകാരം (ക + തു = കണ്ടു) അനുനാസികത്തോടു് ഖരത്തിനു് (ഇവിടെ മൃദുവിന്) പൊരുത്തം വരത്തക്കവിധം സവര്‍ണ്ണീകരിക്കുന്നതായാല്‍ ""പുനരായാന്മഹാകപിഃ'' എന്ന മട്ടില്‍ നിരസിച്ചുകളഞ്ഞ റകാരംതന്നെ പിന്നെയും ചാടിവീഴും. അതിനാല്‍ നേരെ മറിച്ചു് മൃദുവിനോടു് പൊരുന്താന്‍വേണ്ടി അനുനാസികത്തെ മാറ്റി. അപ്പോള്‍ "ദു' എന്നതു് "ന്ദു' എന്നായി. ഇൗ സ്ഥിതിയില്‍ വന്നതിനുശേഷം അനുനാസികാതിപ്രസരനയം പ്രയോഗിക്കുമ്പോള്‍ "മന്ദം' എന്നതു് "മന്നം' എന്നു് ആകുന്നതുപോലെ, "കുന്ദു' എന്നതു് "കുന്നു' എന്നും "ഒന്ദു' എന്നതു് "ഒന്നു' എന്നും വേഷം മാറിച്ചമഞ്ഞു. തമിഴിലെ "റ ' എല്ലാം മലയാളത്തില്‍ മുറപ്രകാരം "' ആകാതെ ഇൗ വിധത്തില്‍ "ന്ന' ആയിത്തീര്‍ന്നു.
Line 763 ⟶ 752:
ഇനി തമിഴിലെ ഉച്ചാരണം ഇൗ വിധം വരുവാനുള്ള കാരണം ഉൗഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കല്‍പിച്ച വര്‍ഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാല്‍ അതിനെ "നിറയുക' എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയില്‍ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാല്‍ "ന്‍െറ' എന്നതിലേ "റ'യ്ക്കു് "' എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തില്‍ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വര്‍ണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധേ്യ ആകയാല്‍ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോള്‍ പുതിയവര്‍ഗ്ഗം "' , "' എന്ന വര്‍ണ്ണങ്ങളാണു്. അതില്‍ "' ഖരവും "' അനുനാസികവും ങകാരംപോലെ കാരവും സാധാരണയില്‍ ഒറ്റയായി നില്‍ക്കുന്നില്ല. ഒന്നുകില്‍ ഇരട്ടിക്കും; അല്ലെങ്കില്‍ സ്വവര്‍ഗ്ഗത്തില്‍ വേറെ ഒരു വര്‍ണ്ണമുള്ളതിനോടു ചേര്‍ന്നു കൂട്ടക്ഷരമായി വരും.
ഉദാ:
<pre>
 
അങ്ങനെ മരങ്കള്‍ തീി എ
ഇെങ്ങനെ തൊങ്കുന്നു തെ എ(=എന്നു)
 
<pre>
അങ്ങനെ മരങ്കള്‍ തീി എ
ഇെങ്ങനെ തൊങ്കുന്നു തെ എ(=എന്നു)
 
ഇനി "നിറയുക' എന്നതിലെപ്പോലെ തമിഴ്- മലയാളങ്ങളില്‍ "റ' എന്നു് സംസ്കൃതത്തില്‍ ഇല്ലാത്ത ഒരു വര്‍ണ്ണം ഉണ്ടല്ലോ. അതിന്റെ ആഗമവും സ്വഭാവവും നോക്കാം. മറ്റു ദ്രാവിഡഭാഷകളില്‍ ആദികാലത്തു് ഇങ്ങനെ ഒരു വര്‍ണ്ണം ഉണ്ടായിരുന്നിരിക്കാം; എങ്കിലും ഇപ്പോള്‍ അതു് തമിഴിലും മലയാളത്തിലും മാത്രമേ കാണുന്നുള്ളു. തെലുങ്കില്‍ "ശകടരേഫം' എന്നു പറഞ്ഞു കവികള്‍ മാത്രം ചിലയിടത്തു് ഇതിനെ എഴുതാറുണ്ടെന്നേ ഉള്ളു; എഴുതിയാലും ഉച്ചാരണത്തില്‍ ഭേദം ഇല്ലെന്നായി.