"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഇൗ ==> ഈ |
|||
വരി 867:
ഇക്കാണിച്ച ആറു നയങ്ങള്‍മൂലം ഉണ്ടായിട്ടുള്ള വികാരങ്ങള്‍ക്കു പുറമേ സംസ്കൃതത്തിലെ അക്ഷരമാല സ്വീകരിച്ചതുമുതല്‍ മലയാളത്തിനു പലവിധത്തിലും വേഷഭേദങ്ങള്‍ ഏര്‍പ്പെട്ടിട്ടുണ്ടു്. എങ്ങനെ എന്നാല്‍,
(1)▼
{| class="prettytable"
തിരുക്കാല്‍ = തൃക്കാല്‍▼
▲| (1)
എതിര്‍വശം = എതൃവശം ഋകാരസ്വീകാരം▼
▲| തിരുക്കാല്‍ = തൃക്കാല്‍
അതിര്‍ത്തി = അതൃത്തി
| ഋകാരസ്വീകാരം
|-
| (2)▼
| നയുന്നു = നനയുന്നു▼
എടു = എന്നോടു
ലിപിഭേദമില്ലായ്ക
|-
| (3)▼
| ഗ്രന്ഥം = ഗ്രന്ഥം▼
| രേഫറകാരങ്ങളെ ഒരേ
ചിഹ്നംകൊണ്ടു കുറിക്കുക
|-
| (4)▼
| ഇടമു് = ഇടം
അനുസ്വാരം
|-
| (5)▼
▲(2)
▲നയുന്നു = നനയുന്നു
▲എടു = എന്നോടു നകാരകാരങ്ങള്‍ക്കു
▲അ്യായം = അന്യായം ലിപിഭേദമില്ലായ്ക
| പാലു് = പാല്‍
▲(3)
▲ഗ്രന്ഥം = ഗ്രന്ഥം
▲പ്റകാരം = പ്രകാരം രേഫറകാരങ്ങളെ ഒരേ
▲മര്യാദ = മാദ ചിഹ്നംകൊണ്ടു
▲മറ്കടം = മടം കുറിക്കുക
ചില്ല്
▲(4)
▲ഇടമു് = ഇടം മകാരത്തിന്റെ സ്ഥാനത്ത്
▲ധനമു് = ധനം അനുസ്വാരം
|}
▲(5)
▲പാലു് = പാല്‍ ലകാരചില്ലിനു പകരം തകാര
▲മരത്തിലു് = മരത്തില്‍ ചില്ല്
ഒന്നു്, അതു്, കാടു് എന്നു് സംവൃതോകാരം വേണ്ടിടത്തു് ഒന്ന, അത, കാട എന്നു് അകാരം എഴുതുന്ന സമ്പ്രദായവും, എ, ഒ എന്ന സ്വരങ്ങളെ ഹ്രസ്വദീര്‍ഘ ഭേദം കൂടാതെ ഏകരൂപമായി എഴുതുന്ന മട്ടും സംസ്കൃതാക്ഷരമാലയുടെ പ്രവേശനത്തോടു കൂടി മലയാളത്തില്‍ കടന്നുകൂടുകയുണ്ടായി. എന്നാല്‍, ഈ ദോഷങ്ങള്‍ ഇപ്പോള്‍ പരിഹൃതപ്രായങ്ങളായി എന്നു സമാധാമപ്പെടാം. "സംവൃതത്തിനു് ഏതെങ്കിലും ഒരു ചിഹ്നം വേണ്ടതാണു് എന്നും, ഏ, ഒാ ദീര്‍ഘങ്ങള്‍ക്കു് -േഎന്ന കെട്ടുപുള്ളി ഉപയോഗിക്കണം' എന്നും എല്ലാ അച്ചുകൂടക്കാരും സമ്മതിച്ചിട്ടുണ്ടു്.
|