"കേരളപാണിനീയം/പീഠിക/അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 30:
{| class="prettytable"
| colspan="8" | <center>വ്യഞ്‌ജനം</center>
|-
|
| <center>ഖരം</center>
| <center>അതിഖരം</center>
| <center>മൃദു</center>
| <center>േഘാഷം </center>
| <center>അനുനാസികം</center>
| <center>വര്‍ഗ്ഗം</center>
|
|-
|
| <center>1</center>
| <center>2</center>
| <center>3</center>
| <center>4</center>
| <center>5</center>
|
| സ്പർശം 25
|-
| 1
| ക
| ഖ
| ഗ
| ഘ
| ങ
| കവര്‍ഗ്ഗം
|-
| 2
| ച
| ഛ
| ജ
| ഝ
| ഞ
| ചവര്‍ഗ്ഗം
|-
| 3
| ട
| ഠ
| ഡ
| ഢ
| ണ
| ടവര്‍ഗ്ഗം
|-
| 4
| ത
| ഥ
| ദ
| ധ
| ന
| തവര്‍ഗ്ഗം
|-
| 5
| പ
| ഫ
| ബ
| ഭ
| മ
| പവര്‍ഗ്ഗം
|-
| colspan="8" |
|-
| യ
| ര
| ല
| വ
| colspan="4" | അന്തഃസ്‌ഥം അെല്ലങ്കില്‍ മധ്യമം-4
|-
| ശ
| ഷ
| സ
|
| colspan="4" | ഉൗഷ്‌മാവ്-3
|-
| ഹ
|
|
|
| colspan="4" | േഘാഷി-1
|-
| ള
| ഴ
| റ
|
| colspan="4" | ്രദാവിഡമധ്യമം-3
|-
|
|
|
|
| colspan="4" | ്രദാവിഡാനുനാസികം-1
|-
| colspan="8" | <div align="right">ആെക 37 </div>
|}
േമല്‍ക്കാണിച്ച 53 ഉച്ചാരണങ്ങളില്‍ ഒാേരാന്നും ഒരു വര്‍ണ്ണമാകുന്നു. മലയാളവാക്കുകള്‍ ആസകലം ഇവെയ മാറ്റിയും മറിച്ചും കൂട്ടിേച്ചര്‍ത്താല്‍ ഉളവാകുന്നവേയ ഉള്ളു. "ക' മുതല്‍ "' വെര ഉള്ളവയില്‍ സൗകര്യത്തിനുേവണ്ടി "അ' എന്ന ആദ്യവര്‍ണ്ണെത്തക്കൂടി േചര്‍ത്താണ് ഉച്ചരിക്കുക സ്രമ്പദായം; അതിനാല്‍ അവയില്‍ ക്, ഖ്, ഗ് ഇത്യാദി "അ' വിട്ടുള്ള ഉച്ചാരണേമ ഇവിെട ്രഗാഹ്യമാകുന്നുള്ളു. " ് ' എന്ന ച്രന്ദക്കലാചിഹ്‌നം അകാരെത്ത തള്ളി ഉച്ചരിക്കണെമന്നു കാണിക്കുന്നു. േമല്‍ക്കാണിച്ച 53 എണ്ണങ്ങളുെട ഉച്ചാരണത്തിന് ആണ് വര്‍ണ്ണെമന്നു േപര്‍ െചയ്‌തത്. ആ ഉച്ചാരണെത്ത കുറിക്കുന്ന "അ',"ആ' മുതലായ ചിഹ്‌നങ്ങല്‍ക്കാകെട്ട, "ലിപി' എന്നു േപര്‍. ലിപിെയ അല്ലാെത വര്‍ണ്ണെത്ത എഴുതിക്കാണിപ്പാന്‍ നിര്‍വ്വാഹം ഇല്ല. ഒേര വര്‍ണ്ണത്തിനുതെന്ന ചിഹ്‌നമായിട്ട് ഒാേരാേരാ ഭാഷക്കാര്‍ ഒാേരാേരാ ലിപികെള ഉപേയാഗിക്കുന്നു. എങ്ങെന എന്നാല്‍: "അ' എന്ന് ഇവിെട കാണിച്ച ഉച്ചാരണത്തിനു തമിഴില്‍ എന്നും, ്രഗന്ഥത്തില്‍ എന്നും െതലുങ്കില്‍ എന്നും, സംസ്‌കൃതത്തില്‍ എന്നും, ഇംഗ്ലീഷില്‍ അ എന്നും ഇങ്ങെന പലമാതിരി ലിപികള്‍ ഏര്‍െപ്പ"ിരിക്കുന്നു. അതിനാല്‍ വാസ്‌തവമായതു പദാര്‍ത്ഥം; അതിെന കുറിക്കുന്ന ശബ്‌ദം വര്‍ണ്ണം; ആ വര്‍ണ്ണെത്ത ഒാര്‍മ്മിപ്പിക്കുന്ന എഴുത്ത് ലിപി. ഉച്ചരിക്കുന്നതും എഴുതുന്നതും പലവിധമായാലും ആന, ഗജം, എലിെഫന്‍റ് ഇെതല്ലാം തുമ്പിെെക്കയും വാലും മറ്റും ഉള്ള ഒരു വലിയ നാല്‌ക്കാലിജന്തുവിെനത്തെന്ന കുറിക്കുന്നു. "സ്വരം'എന്നും, "വ്യഞ്‌ജനം' എന്നും ധ്വനികള്‍ക്ക് രണ്ടു മഹാവിഭാഗം െചയ്‌തതില്‍ സ്വരങ്ങെള മാ്രതേമ തനിേയ ഒറ്റയായിട്ട് ഉച്ചരിക്കുവാന്‍ സാധിക്കുകയുള്ളൂ; വ്യഞ്‌ജനങ്ങളാകെ" ഉച്ചാരണാര്‍ഹമാകണെമങ്കില്‍ സ്വരസഹായം ആവശ്യെപ്പടുന്നു. മാവ്, പിലാവ് മുതലായ മരങ്ങെളേപ്പാെല സ്വത്രന്തങ്ങളാണ് സ്വരങ്ങള്‍. അതുകളില്‍ മുളച്ചുവരുന്ന ഇത്തിള്‍േപാെല പരാ്രശയികളാണ് വ്യഞ്‌ജനങ്ങള്‍. അ, ഇ, ഉ എന്ന് സ്വരങ്ങള്‍ തനിേയ നില്‍ക്കും; വ്യഞ്‌ജനമാകെട്ട, ക, കി, കു എന്ന് ആ സ്വരങ്ങളുെട മുമ്പില്‍ ്രശവിക്കെപ്പടുന്നേതയുള്ളു. "ക്' എന്ന് ഒറ്റയായിട്ട് എടുത്ത് ഉച്ചരിക്കുവാന്‍ സാധിക്കുന്നില്ല. "ഉലക്' എന്നും മറ്റും ഉള്ള വാക്കുകളില്‍ "ക്' ഒറ്റയായി നില്‍ക്കുേമ്പാെല േതാന്നാം; എന്നാല്‍, അവിെടയും "സംവൃേതാകാരം' എന്നു പറയുന്ന ഒരു സ്വരം ഉെണ്ടന്ന് ഉപരി സ്‌പഷ്‌ടമാകും. ഏെതങ്കിലും ഒരു സ്വരച്‌ഛായ േചരാെത വ്യഞ്‌ജനം ഉച്ചരിച്ചു േനാക്കിയാല്‍ െവളിയില്‍ പുറെപ്പടുകയില്ല. വ്യഞ്‌ജനങ്ങള്‍ക്ക് ഇൗവിധം സ്വര സഹായം അപരിഹാര്യമാകയാലാണ് എല്ലാ വ്യഞ്‌ജനങ്ങേളയും "അ' േചര്‍ത്ത് ഉച്ചരിക്കുക എന്ന് ഏര്‍പ്പാട് െചയ്‌തത്. െെവേശഷികന്മാര്‍ ""േലാകത്തിെല വസ്‌തുക്കെളല്ലാം പഞ്ചഭൂതങ്ങെളെക്കാണ്ടു ചമച്ചതാണ്'' എന്നു പറയുംേപാെലേയാ, അെല്ലങ്കില്‍ ആധുനികരസത്രന്തക്കാര്‍ ""സ്വര്‍ണ്ണം മുതലായ േലാഹങ്ങളാലും, ഗന്ധകം മുതലായ അേലാഹങ്ങളാലും ഘടിതമാണു ജഗത്ത്''എന്നു പറയുേമ്പാെലേയാ ഭാഷെയ അപ്രഗഥനംെചയ്‌താല്‍ അതിെന്റ മൂലതത്ത്വം സ്വരം, വ്യഞ്‌ജനം എന്ന് രണ്ടുവിധമായ വര്‍ണ്ണമാെണന്നതിനു സംശയമില്ല. എന്നാല്‍ െെവേശഷികന്മാരുെട പൃഥ്വിവ്യാദി പഞ്ചഭൂതങ്ങെളെക്കാണ്ടും രസത്രന്തക്കാരുെട സ്വര്‍ണ്ണഗന്ധകാദിെകാണ്ടും അല്ല നാം േലാകത്തില്‍ െപരുമാറുന്നത്. നാം ഉപേയാഗിക്കുന്ന പൃഥ്വിവ്യാദികളും സ്വര്‍ണ്ണഗന്ധകാദികളും മറ്റും മൂലതത്ത്വങ്ങേളാടു കലരുകയാല്‍ അവരുെട ദൃഷ്‌ട്യാ അത്യന്തം അശുദ്ധങ്ങളാണ്. അതുേപാെല ഭാഷാശാസ്‌്രത്രപകാരം മൂലതത്ത്വമായ വര്‍ണ്ണെത്ത അല്ല, പല വര്‍ണ്ണങ്ങള്‍ കലര്‍ന്ന് ഉണ്ടാകുന്ന അക്ഷരം ആണ് നാം എഴുതുന്നത്. ഭ്, ഉൗ എന്ന് രണ്ടു വര്‍ണ്ണം േചര്‍ന്നുണ്ടായതാണ് ഭൂ എന്ന അക്ഷരം ശ്, ര്, ഇൗ എന്ന് മൂന്നു വര്‍ണ്ണം േചര്‍ന്നുണ്ടായതാണ് ്രശീ എന്ന അക്ഷരം സ്, ത്, ര്, ഇൗ എന്ന് നാലു വര്‍ണ്ണം േചര്‍ന്നുണ്ടായതാണ് സ്‌്രതീ എന്ന അക്ഷരം േമല്‍ക്കാണിച്ച യുക്തി്രപകാരം ഉച്ചാരണസൗകര്യം ്രപമാണിച്ച് നാം വര്‍ണ്ണങ്ങള്‍ േചര്‍ന്ന് ഉണ്ടാകുന്ന അക്ഷരങ്ങള്‍ക്ക് അടയാളമിട്ട് ലിപികെള കല്‌പിച്ചിരിക്കുന്നു. വര്‍ണ്ണങ്ങെല മാ്രതമായിട്ടു കാണിേക്കണ്ടിവരുേമ്പാള്‍ ക്, ഖ് ഇത്യാദിയായി അകാരം കളയുന്നതിേലക്ക് ്രപേത്യകം ചിഹ്‌നം േചര്‍ത്ത് വ്യഞ്‌ജനങ്ങെള എഴുതുന്നു. സ്വരം സ്വയം ഉച്ചാരണക്ഷമം ആകുകയാല്‍ അത് ഒറ്റവര്‍ണ്ണമായ അക്ഷരമാകുന്നു എന്നുമാ്രതം േഭദം. തനിേയ ഉച്ചരിക്കുവാന്‍ പാടില്ലാത്ത വ്യഞ്‌ജനങ്ങളില്‍ ഏെതങ്കിലും ഒരു സ്വരം േചര്‍ത്ത് ഉച്ചരിേക്കണ്ടിവരുന്നതിനാല്‍ െഎകരൂപ്യത്തിനു േവണ്ടി എല്ലാറ്റിലും ഒന്നുേപാെല "അ' എന്ന സ്വരം േചര്‍ക്കുക എന്നാണ് ഏര്‍പ്പാട്. അതിനാല്‍ നമ്മുെട ലിപികെളല്ലാം അക്ഷരമാലയുെട ചിഹ്‌നമാണ്; വര്‍ണ്ണമാലയുേടതല്ല. നെമ്മേപ്പാെല മറ്റ് ഇന്‍ഡ്യക്കാരും അക്ഷരമാലെയ എഴുതുന്നവരാണ്. യൂേറാപ്പിലാകെട്ട അക്ഷരമാലയല്ല വര്‍ണ്ണമാലയാണ് എഴുതുക പതിവ്. അതിനാല്‍ യൂേറാപ്യന്‍ഭാഷകള്‍ അഭ്യസിക്കുന്നതില്‍ നമുക്ക് ചില അസൗകര്യങ്ങള്‍ േനരിടുന്നു. വ്യഞ്‌ജനങ്ങെള സ്വരസഹായംകൂടാെത ഉച്ചരിക്കുവാന്‍ പാടിെല്ലന്നു കാണിച്ചുവേല്ലാ. നാം അതിേലക്കുേവണ്ടി എല്ലാ വ്യഞ്‌ജനത്തിലും "അ' േചര്‍ത്ത് പറയുന്നു. യൂേറാപ്പുകാര്‍ക്ക് ഇൗ വ്യവസ്‌ഥയില്ല. ക് എന്ന വ്യഞ്‌ജനെത്ത ഇംഗ്ലീഷില്‍ "െക' എന്നാണു പറയുക സ് എന്ന വ്യഞ്‌ജനെത്ത ഇംഗ്ലീഷില്‍ "എസ്സ്' എന്നാണു പറയുക ബ് എന്ന വ്യഞ്‌ജനെത്ത ഇംഗ്ലീഷില്‍ "ബി' എന്നാണു പറയുക നാം എല്ലാറ്റിലും ഒന്നുേപാെല ക, സ, ബ എന്ന് "അ' േചര്‍ത്തു പറകയാല്‍ വ്യവസ്‌ഥ ഉണ്ട്. െക, എസ്സ്, ബി എന്നിവ ഇംഗ്ലീഷില്‍ അതാതു വര്‍ണ്ണങ്ങളുെട േപരാണ്. നമുക്ക് ഇന്ന അക്ഷരം എന്ന് ഒരു േപരാക്കിപ്പറേയണ്ടിവരുേമ്പാള്‍ അവിെടയും നാം "അ' എന്ന സ്വരവും "കാരം' എന്ന ്രപത്യയവും േചര്‍ത്ത് കകാരം, സകാരം, ബകാരം എന്ന് ഏകരൂപമായിപ്പറയുന്നു. നാം അക്ഷരങ്ങെള എഴുതുന്നതു െകാണ്ട് സ്‌െപല്ലിംഗ് (െുലഹഹശിഴ) എന്ന് ഇംഗ്ലീഷില്‍ പറയുന്ന വര്‍ണ്ണനിയമേക്ലശം നമ്മുെട ഭാഷകളില്‍ ഇല്ല. എഴുത്തില്‍ അക്ഷരം ്രപധാനവും, അക്ഷരത്തില്‍ സ്വരം ്രപധാനവും ആകയാല്‍ ലിപിയിലും സ്വരത്തിന് ്രപാധാന്യം െകാടുക്കണം എന്ന് നമുക്ക് േതാന്നിേയക്കാം; എന്നാല്‍ അത് േനേരമറിച്ചാണ്. ജഡമായ ശരീരെത്ത വ്യാപരിപ്പിക്കുന്നത് ജീവനാണ്; എന്നാല്‍ മൂര്‍ത്തമായിട്ടു നാം കാണുന്നത് ശരീരമാകുന്നു. "േചഷ്‌ടയില്ലാതായാല്‍ ശരീരത്തില്‍നിന്നും ജീവന്‍ േവര്‍െപട്ടുേപായി' എന്ന് നാം ഉൗഹിക്കുന്നേത ഉള്ളു; "ജീവന്‍ ഇന്ന ഇടത്ത് ഇരിക്കുന്നു' എന്ന് ആരും കാണുന്നില്ല. ഇതുേപാെല കാഴ്‌ചയില്‍ ്രപാധാന്യം വ്യഞ്‌ജനത്തിനാകയാല്‍ ലിപിവിന്യാസത്തില്‍ വ്യഞ്‌ജനെത്ത ്രപധാനമാക്കി സ്വരങ്ങെള അതില്‍ അന്തര്‍ഭവിച്ചിട്ടുള്ളതായി കല്‌പിക്കുകയാണ് പതിവ്. ഇൗ യുക്തി്രപകാരം തമിഴര്‍ വ്യഞ്‌ജനത്തിന് "െമയ്' എന്നും, സ്വരത്തിന് "ഉയിര്‍' എന്നും േപരുകള്‍ െകാടുത്തിരിക്കുന്നു. "ക' എന്ന ലിപിയില്‍ ്രപധാനമായിക്കാണുന്നത് "ക്' എന്ന വ്യഞ്‌ജനം ആെണങ്കിലും അതില്‍ അകാരം അന്തര്‍ഭവിച്ചിട്ടുണ്ട്. അകാരത്തിെന്റ ദീര്‍ഘമാെണങ്കില്‍ "കാ' എന്ന് ദീര്‍ഘചിഹ്‌നം കൂട്ടിേച്ചര്‍ക്കുന്നു. ഇകാരമാെണങ്കില്‍ "കി' എന്ന് മുകളില്‍ "വള്ളി' എന്നി പറയുന്ന " ി ' ചിഹ്‌നം േചര്‍ക്കണം; ഉകാരമായാല്‍ "കു' എന്ന് താെഴ ഒരു കുനിപ്പ്; എകാരമായാല്‍ "െക' എന്ന് ഇടത്തുപുറത്തു പുള്ളി- "െ' എന്ന ചിഹ്‌നം- ഇത്യാദി. വ്യഞ്‌ജനങ്ങളിലും സംസ്‌കൃതമധ്യമങ്ങള്‍ സ്വരാംശം േചര്‍ന്നവയാകയാല്‍ അതുകെളയും അടയാളങ്ങെളെക്കാണ്ടു കുറിക്കുക നടപ്പായി. (യ ര ല വ). ക്‌യ= ക്യ; ക്‌ര= ്രക; ക്‌ല= ക്ല; ക്‌വ= ക്വ; ര്‌ക= ര്‍ക. ലിപിയില്‍ സ്വരം അ്രപധാനമായിേപ്പായതുെകാണ്ട് വ്യഞ്‌ജനത്തില്‍ സ്വരം േചര്‍ന്നാല്‍ അതിെന "കൂട്ടക്ഷരം' എന്നു പറയാറില്ല. "ക' എന്നതു ക്+അ ആെണങ്കിലും അത് ഒരു കൂട്ടക്ഷരം അല്ല. ക്ല, ക്ഷ, സ്‌മ, ്രശ ഇത്യാദി വ്യഞ്‌ജനേയാഗങ്ങെള മാ്രതേമ കൂട്ടക്ഷരം എന്നു പറയാറുള്ളു. എഴുത്തച്‌ഛെന്റ കാലംവെര മലയാളികള്‍ വെട്ടഴുത്താണ് ഉപേയാഗിച്ചിരിക്കുന്നത്. അടുത്തകാലം വെര മലയാളേദശത്തില്‍ ഇൗ എഴുത്തിന് ്രപചാരം ഉണ്ടായിരുന്നു. ഇന്നും ചില പുരാതനങ്ങളായ ്രപമാണങ്ങളും മറ്റും ഇൗ അക്ഷരത്തില്‍ എഴുതിയതായിട്ട് ഗൃഹസ്‌ഥന്മാരുെട ആധാരെപ്പട്ടികളില്‍ കാണും. വെട്ടഴുത്ത് തമിഴരുെട അക്ഷരമാലയായിരുന്നതിനാല്‍ അതില്‍ തമിഴക്ഷരങ്ങള്‍ മാ്രതേമ ഉള്ളു; സംസ്‌കൃതാക്ഷരങ്ങള്‍ക്ക് ലിപികള്‍ ഏര്‍െപ്പട്ടിട്ടില്ല. ശാസനങ്ങളിലും മറ്റും ആവശ്യെപ്പട്ടാല്‍ ഇത്യാദികള്‍ തമിഴ് ്രഗന്ഥാക്ഷരത്തില്‍ നിന്നും കടംവാങ്ങി ഉപേയാഗിച്ചു കാണും. ഇൗ ന്യൂനത പരിഹരിക്കുവാന്‍ േവണ്ടിയാണ് എഴുത്തച്‌ഛന്‍ ്രഗന്ഥാക്ഷരങ്ങെള എടുത്ത് തലയും വാലും മുറിച്ച് േമനിയാക്കി മലയാളത്തില്‍ ഇേപ്പാള്‍ നടപ്പുള്ള അക്ഷരമാല തീര്‍ത്തത്. എന്നാല്‍ "മലയാളാക്ഷരമാല എഴുത്തച്‌ഛന്‍ നിര്‍മ്മിച്ചു' എന്നും പറവാന്‍ തരമില്ല; തുളുക്കാരും ഇൗ അക്ഷരമാലതെന്ന ഉപേയാഗിച്ചിരുന്നു. അതുെകാണ്ട് "തുളുമലയാളം അക്ഷരമാല' എന്നും നമ്മുെട അക്ഷരമാലയ്‌ക്കു േപര്‍ ഉണ്ടായിരുന്നു. അക്ഷരമാലയുെട സംഗതിയില്‍ തമിഴും സംസ്‌കൃതവും തമ്മില്‍ േയാജിക്കുന്നിെല്ലന്നു പറഞ്ഞുവേല്ലാ. അത് താെഴ പറയും്രപകാരം ആകുന്നു: സ്വരങ്ങളില്‍ "ഋ' എന്ന രെണ്ടണ്ണവും "സ്‌പര്‍ശം' എന്നു പറയുന്ന വര്‍ഗ്ഗാക്ഷരങ്ങളില്‍ അതിഖരം, മൃദു, േഘാഷം എന്ന് നടുവിെല മൂന്നക്ഷരങ്ങളും ഉൗഷ്‌മാക്കളും, "േഘാഷി' എന്നു േപരിട്ട ഹകാരവും തമിഴില്‍ ഇല്ല. അനുനാസികങ്ങളില്‍ എന്ന ഒന്നും മധ്യമങ്ങളില്‍ റ, ള, ഴ എന്ന മൂെന്നണ്ണവും തമിഴില്‍ അധികം ഉണ്ട്. മലയാളത്തിലാകെട്ട, തമിഴിലും സംസ്‌കൃതത്തിലും ഉള്ള എല്ലാ അക്ഷരങ്ങളും ആവശ്യെപ്പട്ടിട്ടുണ്ട്. സംസ്‌കൃതപദങ്ങെള ശരിയായി എഴുതുവാന്‍ േവണ്ടി സംസ്‌കൃതാക്ഷരമാലെയ സ്വീകരിച്ച് അതില്‍ തമിഴിനു ്രപേത്യകം ഉള്ള നാലക്ഷരങ്ങള്‍ കൂട്ടിേച്ചര്‍ത്തു സൃഷ്‌ടിച്ചതാണ് മലയാളാക്ഷരമാല. തമിഴില്‍ അക്ഷരദാരി്രദ്യം ഉെണ്ടന്നു പറഞ്ഞുവേല്ലാ. എന്നാല്‍ അത് നാം ശങ്കിക്കുന്നിടേത്താളം ഇല്ല. വാസ്‌തവത്തില്‍ തമിഴിനുള്ളത് ലിപിദാരി്രദ്യമാണ്; ധ്വനിദാരി്രദ്യമല്ല. ഇൗ സംഗതി സ്‌ഥാപിക്കുവാന്‍ പുറെപ്പടുംമുന്‍പ് വര്‍ണ്ണങ്ങളുെട ഉല്‍പത്തിസ്വരൂപം, അേന്യാന്യേഭദം ഇത്യാദികെളക്കുറിച്ച് അല്‌പം ്രപസ്‌താവിേക്കണ്ടിയിരിക്കുന്നു. സ്വരം, വ്യഞ്‌ജനം എന്ന മഹാവിഭാഗം; അതില്‍ സ്വരങ്ങള്‍ക്ക് ്രഹസ്വദീര്‍ഘങ്ങള്‍, സമാനാക്ഷരസന്ധ്യക്ഷരങ്ങള്‍ എന്ന് രണ്ടുവിധം അവാന്തരവിഭാഗം; സ്‌പര്‍ശങ്ങള്‍ക്ക് പിെന്നയും ഖര-അതിഖര- മൃദു-േഘാഷ-അനുനാസികങ്ങല്‍ എന്ന് ഉള്‍പ്പിരിവ്. ഇങ്ങെന അക്ഷരമാലാപട്ടികയില്‍ കാണിച്ച തരംതിരിപ്പിെനല്ലാം അടിസ്‌ഥാനെമന്ത്? ശ്വാസേകാശങ്ങളില്‍നിന്നും പുറെപ്പടുന്ന നിശ്ശ്വാസവായു "ഏീഹേേശെ' എന്നു പറയുന്ന കണ്‌ഠര്രന്ധത്തില്‍ ്രപേവശിച്ച് അവിെടനിന്നും കണ്‌ഠം, താലു മുതലായ മുേഖാദരസ്‌ഥാനങ്ങളില്‍ തട്ടി െവളിയിേലക്കു പുറെപ്പടുന്നതാണ് വര്‍ണ്ണാത്മകമായ ധ്വനി. അതാതു സ്‌ഥാനങ്ങളില്‍ തട്ടുേമ്പാള്‍ നാവിെന്റ േചഷ്‌ടകള്‍െകാണ്ടും ഇൗ ധ്വനി േഭദെപ്പടും. വര്‍ണ്ണങ്ങള്‍ക്ക് പലമാതിരി ്രശുതി വരുന്നത് അഞ്ചുവക കാരണങ്ങളാല്‍ ആകുന്നു: (1) അനു്രപദാനം (ആഭ്യന്തര്രപയത്‌നം = ഋാശെെശീി): ഇതിന് ശ്വാസെത്ത െവളിയിേലക്കു വിടുന്നതിെന്റ മാതിരിേഭദം എന്നര്‍ത്ഥം. ശ്വാസെത്ത നാവിെന്റ അ്രഗം (അറ്റം), ഉപാ്രഗം (അറ്റത്തിനടുത്ത ഭാഗം) മധ്യം, മൂലം, വശങ്ങള്‍ ഇതുകളില്‍ ഒന്നുെകാണ്ട് കണ്‌ഠാദിസ്‌ഥാനങ്ങളില്‍ തട്ടിത്തടേഞ്ഞാ തടയാെതേയാ വിടാം; തടയുന്നതിലും അല്‌പമായിേട്ടാ പകുതിേയാളേമാ തടയാം. തടയാെത വിടുന്നത് അസ്‌പൃഷ്‌ടം; അല്‌പം തടയുന്നത് ഇൗഷല്‍സ്‌പൃഷ്‌ടം. ഇങ്ങെന നാലുവിധം അനു്രപദാനം. സ്വരങ്ങളുെട അനു്രപദാനം അസ്‌പൃഷ്‌ടമാണ്; അതുകെള ഉച്ചരിക്കുേമ്പാള്‍ വായുവിെന ഒട്ടും തടയുന്നില്ല. നാവിെന്റ അേ്രഗാപാ്രഗമധ്യമൂലപാര്‍ശ്വങ്ങള്‍ എന്ന കരണങ്ങളില്‍ ഒന്നുെകാണ്ട് കണ്‌ഠതാലുമൂര്‍ദ്ധദേന്താഷ്‌ഠങ്ങള്‍ എന്ന സ്‌ഥാനങ്ങളില്‍ ഒന്നു െതാടുന്നുെണ്ടങ്കിലും സ്വേരാച്ചാരണത്തില്‍ വായുവിെന്റ നിര്‍ഗ്ഗമനെത്ത ഒട്ടും തടയുന്നില്ല. േനേരമറിച്ച് വര്‍ഗ്ഗാക്ഷരങ്ങെള ഉച്ചരിക്കുേമ്പാള്‍ കണ്‌ഠാദിസ്‌ഥാനങ്ങളില്‍ ജിഹ്വാ്രഗാദികരണങ്ങളുെട ബലമായ സ്‌പര്‍ശംെകാണ്ട്‌് വായു നിേശ്ശഷം തടയുന്നു. തടസ്സം നീക്കുേമ്പാള്‍ ഉണ്ടാകുന്ന ധ്വനിയാണ് ട്ടക' മുതല്‍ "മ' വെര ഉള്ള വര്‍ണ്ണങ്ങള്‍. ഇൗ വര്‍ണ്ണങ്ങള്‍ക്കു സ്‌പര്‍ശാധിക്യമുള്ളതുെകാണ്ടാണ് "സ്‌പര്‍ശം' എന്നു േപര്‍ വന്നതും. ശ - ഷ - സ എന്ന ഉൗഷ്‌മാക്കള്‍ക്കും ഹ എന്ന േഘാഷിക്കും േനമസ്‌പൃഷ്‌ടം അനു്രപദാനം; ഇവെയ ഉച്ചരിക്കുേമ്പാള്‍ സ്‌ഥാനങ്ങളില്‍ കരണങ്ങള്‍ക്കു പകുതിേയാളം സ്‌പര്‍ശം ഉണ്ട്. യ-വ-ര-ല-ഴ-റ-ള എന്ന മധ്യമങ്ങള്‍ക്ക് ഇൗഷല്‍സ്‌പൃഷ്‌ടം അനു്രപദാനം; ഇവയില്‍ സ്‌പര്‍ശം സ്വല്‌പേമ ഉള്ളു. സ്‌പര്‍ശം കൂടുന്നിടേത്താളം തടസ്സം കൂടും; തടസ്സം കൂടുന്നിടേത്താളം ശ്വാസം െവളിയില്‍ പുറെപ്പടായ്‌കയാല്‍ വര്‍ണ്ണെത്ത തനിേയ ഉച്ചരിക്കുവാനുള്ള സൗകര്യം കുറയും. ഒട്ടും സ്‌പര്‍ശമില്ലായ്‌കയാല്‍ സ്വരങ്ങെള തനിേയ ഉച്ചരിക്കാം. സ്‌പര്‍ശം ബലമാകയാല്‍ വര്‍ഗ്ഗാക്ഷരങ്ങെള സ്വരസഹായേത്താടുകൂടിേയ ഉച്ചരിക്കുവാന്‍ സാധിക്കുകയുള്ളു. സ്‌പര്‍ശം കുറയുന്നതിനാല്‍ മധ്യമങ്ങെള സ്വരം േചര്‍ക്കാെതയും ഒരുവിധം ഉച്ചരിക്കാം; അതിനാല്‍ത്തെന്നയാണ് യ - വ - ര - ല - ഴ - റ - ള - കള്‍ക്ക് "മധ്യമം' എന്നുേപര്‍ െകാടുത്തതും; സ്വരങ്ങളുെടയും വ്യഞ്‌ജനങ്ങളുെടയും മേധ്യനില്‍ക്കുന്നത് "മധ്യമം' എന്ന് അര്‍ത്ഥേയാജന. ഇംഗ്ലീഷില്‍ ഇവയ്‌ക്ക് ടലാശ ്‌ീംലഹെ (അര്‍ധസ്വരം) എന്നുേപര്‍ െചയ്‌തിരിക്കുന്നു. ഉൗഷ്‌മേഘാഷികള്‍ േനമസ്‌പൃഷ്‌ടങ്ങളാകയാല്‍ അതുകള്‍ക്ക് പാതി വ്യഞ്‌ജനധര്‍മ്മവും പാതിസ്വരധര്‍മ്മവും; വര്‍ഗ്ഗാക്ഷരങ്ങെളക്കാള്‍ അധികം അതുകള്‍ സ്വയം ഉച്ചാരണെത്ത സഹിക്കുന്നു. സ്വരം, വ്യഞ്‌ജനം എന്ന മഹാവിഭാഗത്തിെന്റയും വ്യഞ്‌ജനങ്ങള്‍ക്ക് സ്‌പര്‍ശം, മധ്യമം, ഉൗഷ്‌മേഘാഷികള്‍ എന്ന അവാന്തരവിഭാഗത്തിെന്റയും യുക്തി ഇതുെകാണ്ട് സ്‌പഷ്‌ടമായി. (2) കരണവി്രഭമം അെല്ലങ്കില്‍ ബാഹ്യ്രപയത്‌നം: കരണം എന്നാല്‍ ഉപകരണം; ധ്വനി പുറെപ്പടുവിക്കുന്നതില്‍ ഉപകരിക്കുന്ന അവയവം അതായത് നാവ്; അതിെന്റ വി്രഭമം (േചഷ്‌ടാവിേശഷം); നാവുെകാണ്ട് കണ്‌ഠര്രന്ധെത്ത അടയ്‌ക്കുകയും തുറക്കുകയും എന്നു താല്‍പര്യം കണ്‌ഠര്രന്ധം തുറന്ന് ഉച്ചരിച്ചാല്‍ ധ്വനി ഒേന്നാെട ഝടിതിയായിട്ടു െവളിയിേലക്കു േപാരും; അേപ്പാള്‍ ഉണ്ടാകുന്ന ഒച്ച ഒരു മയമില്ലാെത പരുപരുത്തിരിക്കും. കണ്‌ഠര്രന്ധം ചുരുക്കി ദ്വാരം െചറുതാക്കിവിട്ടാല്‍ ധ്വനി അടഞ്ഞ് ഉള്ളില്‍ മുഴങ്ങി അല്‌പമായിട്ടു മുറയ്‌ക്കു പുറെപ്പടും. ആദ്യം പറഞ്ഞവിധത്തിലായാല്‍ ധ്വനി ശ്വാസരൂപം; രണ്ടാമേത്തതില്‍ നാദരൂപം. വര്‍ഗ്ഗങ്ങളില്‍ ആദ്യെത്ത രെണ്ടണ്ണങ്ങളും ഉൗഷ്‌മാക്കളും ശ്വാസികള്‍; േശഷെമല്ലാം, അതായത്, വര്‍ഗ്ഗാക്ഷരങ്ങളില്‍ 3, 4, 5 വര്‍ണ്ണങ്ങളും സ്വരങ്ങളും മധ്യമങ്ങളും നാദികള്‍. "േഘാഷി' എന്നു േപരിട്ട ഹകാരത്തിനു ശ്വാസവും നാദവും കലര്‍ന്ന ധ്വനി എന്നാണ് ്രപാതിശാഖ്യകാരന്മാരുെട മതം. ഇതില്‍ പല പക്ഷേഭദങ്ങളും ഉണ്ട്. ശ്വാസനാദേഭദത്തിനു കാരണം കണ്‌ഠര്രന്ധം അടയ്‌ക്കുകയും തുറക്കുകയും ആകയാല്‍ ബാഹ്യ്രപയത്‌നം (കരണവി്രഭമം) എന്ന ഇൗ ധ്വനിേഭേദാപാധിെയ വിവാരം, സംവാരം എന്നും ശ്വാസം, നാദം എന്നും രണ്ടായിപ്പിരിക്കാം. (3) സംസര്‍ഗ്ഗം: സംസര്‍ഗ്ഗം എന്നാല്‍ ഒരു ധ്വനിയില്‍ മെറ്റാരു ധ്വനികൂടി അരച്ചുേചര്‍ക്കുക; െചമ്പും ഇൗയവും േചര്‍ത്തുരുക്കി െവങ്കലം ഉണ്ടാക്കുന്നതുേപാെല രണ്ടു വര്‍ണ്ണങ്ങെള േവര്‍തിരിച്ചറിക വയ്യാത്തമട്ടില്‍ കൂട്ടിേയാജിപ്പിക്കുന്നതു സംസര്‍ഗ്ഗം. സംസര്‍ഗ്ഗത്തിന് ഉപേയാഗിക്കുന്ന വര്‍ണ്ണം ്രപാേയണ "േഘാഷി' എന്നു പറഞ്ഞ ഹകാരമാണ്. ഹകാരസംസര്‍ഗ്ഗംെകാണ്ടു വര്‍ഗ്ഗ്രപഥമമായ ഖരം അതിഖരമായും തൃതീയമായ മൃദു േഘാഷമായും ചമയുന്നു: വര്‍ഗ്ഗ്രപഥമവും } ഹകാരവും : ക്+ഹ= ഖ ട്+ഹ= ഠ പ്+ഹ= ഫ വര്‍ഗ്ഗതൃതീയവും } ഹകാരവും : ഗ്+ഹ= ഘ ഡ്+ഹ= ഢ ബ്+ഹ= ഭ ഖരെത്ത അതിഖരമാക്കുന്നതു േഘാഷിയല്ല; െപാരുത്ത്രപകാരം ച്‌ശ= ഛ; ട്‌ഷ= ഠ ഇത്യാദിയാെണന്ന് ഒരു പക്ഷമുണ്ട്. ഹകാരത്തിനു ശ്വാസവും നാദവും രണ്ടും ഉെണ്ടന്നു കല്‌പിക്കുവാനുള്ള കാരണവും ഇതുതെന്നയാണ്. ഖരത്തില്‍ േചരുേമ്പാള്‍ ഹകാരം ശ്വാസി; മൃദുവില്‍ േചരുേമ്പാള്‍ നാദി എന്നു കല്‌പിച്ചാല്‍ രണ്ടു വകകളിലും േചരുന്നത് ഹകാരംതെന്ന എന്ന് അംഗീകരിക്കാം. നവീനപക്ഷത്തില്‍ സംസര്‍ഗ്ഗം െചയ്യുന്നിടെത്തല്ലാം ഹകാരംതെന്നയാണ് രണ്ടാമെത്ത വ്യഞ്‌ജനം. ശ്വാസിയായ വര്‍ഗ്ഗ്രപഥമം ഖരം; അതില്‍ ശ്വാസിയായ ഹകാരം േചരുേമ്പാള്‍ ഉണ്ടാകുന്ന വര്‍ഗ്ഗദ്വിതീയം അതിഖരമായിത്തീരുന്നു. നാദിയായ വര്‍ഗ്ഗദ്വിതീയം മൃദു; അതില്‍ നാദിയായ ഹകാരം േചരുേമ്പാള്‍ നാദാധിക്യത്താല്‍ േഘാഷം (മുഴക്കം) ഉണ്ടാകുന്നതുെകാണ്ടു വര്‍ഗ്ഗചതുര്‍ത്ഥത്തിന് "േഘാഷം' എന്നുേപര്‍ സിദ്ധിച്ചു. സംസര്‍ഗ്ഗമുള്ള വര്‍ണ്ണങ്ങള്‍ക്ക് ഉച്ചാരണത്തില്‍ ബലം അധികം േവണ്ടിവരുന്നതിനാല്‍ സംസൃഷ്‌ടവര്‍ണ്ണങ്ങളായ വര്‍ഗ്ഗദ്വിതീയചതുര്‍ത്ഥങ്ങെള "മഹാ്രപാണങ്ങള്‍' എന്നു പറയുമാറുണ്ട്; സംസര്‍ഗ്ഗമില്ലാത്തവ അല്‌പ്രപാണങ്ങള്‍; ഖരം അല്‌പ്രപാണം; അതിഖരം അതിെന്റ മഹാ്രപാണം. മൃദു അല്‌പ്രപാണം; േഘാഷം അതിെന്റ മഹാ്രപാണം. സംസര്‍ഗ്ഗം സ്വരങ്ങളിലും ഉണ്ട്: അ+ഇ= എ അ+ഉ= ഒ അ+എ= െഎ അ+ഒ= ഒൗ എന്നാല്‍ എ, ഒ-കളില്‍ ഉള്ള േചരുവ (സംസര്‍ഗ്ഗം) സംസ്‌കൃതത്തിെലേപ്പാെല ഭാഷയില്‍ അ്രത സ്‌ഫുടമല്ല. സംസ്‌കൃതത്തില്‍ ഉപ+ഇ്രന്ദഃ= ഉേപ്രന്ദഃ; ഗംഗാ+ഉദകം= ഗംേഗാദകം ഇത്യാദി സന്ധികളില്‍ സംസര്‍ഗ്ഗം സ്‌പഷ്‌ടമാകുേമ്പാെല ഭാഷയില്‍ സ്‌പഷ്‌ടമായി കാണ്‌മാന്‍ മാര്‍ഗ്ഗം ഇല്ല. സംസര്‍ഗ്ഗത്തിെന്റ െെശഥില്യത്താല്‍ത്തെന്നയാണ് സംസ്‌കൃതത്തില്‍ ഏ, ഒാ-കള്‍ക്കു ്രഹസ്വമില്ലാെതേപായതും; ഭാഷയിലാകെട്ട, സംസര്‍ഗ്ഗദാര്‍ഢ്യത്താല്‍ ഇതുകെള ഒറ്റയക്ഷരങ്ങളായിത്തെന്ന ഗണിക്കുകയാല്‍ ്രഹസ്വദീര്‍ഘേഭദവും ഉണ്ടായി. സംസര്‍ഗ്ഗംെകാണ്ട് ഉണ്ടായത് എന്ന സംഗതി ്രപമാണിച്ചാണ് എ, ഏ, ഒ, ഒാ, െഎ, ഒൗ കള്‍ക്ക് "സന്ധ്യക്ഷരങ്ങള്‍' എന്നും േശഷം സ്വരങ്ങള്‍ക്ക് "സമാനാക്ഷരങ്ങള്‍' എന്നും േപര്‍െചയ്‌തത്. (4) മാര്‍ഗ്ഗേഭദം: ശ്വാസവായുവാണേല്ലാ വര്‍ണ്ണമായിച്ചമയുന്നത്. അതിന് കണ്‌ഠേത്താളം വന്നു കഴിഞ്ഞാല്‍ പുറെപ്പടുന്നതിനു രണ്ടു മാര്‍ഗ്ഗം ഉണ്ട്. വായില്‍ക്കൂടിേയാ മൂക്കില്‍ക്കൂടിേയാ നമുക്കു ശ്വാസംവിടാം. നാദികെള ഉച്ചരിക്കുന്നതു കണ്‌ഠര്രന്ധം അമുക്കി ദ്വാരം ചുരുക്കി അല്‌പാല്‌പമായിട്ടാണ് എന്നു പറഞ്ഞുവേല്ലാ. കണ്‌ഠര്രന്ധം സേങ്കാചിപ്പിച്ചതിനുേമല്‍ ശ്വാസവായുവിെന മൂക്കില്‍ക്കൂടി നിര്‍ഗ്ഗമിപ്പിച്ചാല്‍ വര്‍ണ്ണം അനുനാസികമായി; വായില്‍ക്കൂടിത്തെന്ന ആയാല്‍ "അനനുനാസികം' അെല്ലങ്കില്‍ "ശുദ്ധം'. നാദികള്‍ക്കാണ് ഇൗ േഭദം സംഭവിക്കുന്നത്. മൃദുക്കെള മുഖദ്വാരം അടച്ചു മൂക്കില്‍ക്കൂടി വിടുന്നതാണ് വര്‍ഗ്ഗപഞ്ചമങ്ങളായ അനുനാസികങ്ങള്‍. സ്വരങ്ങള്‍ക്കും നാദം ഉണ്ടാകുകയാല്‍ അനുനാസികാനനുനാസികേഭദം സംഭവിക്കും; ആ േഭദം സംസ്‌കൃതത്തില്‍ ഉണ്ടുതാനും. (5) സ്‌ഥാനേഭദം: വര്‍േണ്ണാച്ചാരണത്തില്‍ നിശ്ശ്വാനവായുവിെന ജിഹ്വാേ്രഗാപാ്രഗമദ്ധ്യമൂല പാര്‍ശ്വങ്ങെളെക്കാണ്ടു വായിന് ഉള്ളിലുള്ള ചില സ്‌ഥാനങ്ങളില്‍ തടഞ്ഞിട്ടാണേല്ലാ െവളിയില്‍ വിടുന്നത്; ഇൗ സ്‌ഥാനങ്ങള്‍തെന്നയാണ് വര്‍ണ്ണങ്ങളുെട സ്ഥാനങ്ങള്‍. അവ ഉള്ളില്‍നിന്നു െവളിയിേലക്കുള്ള മുറയ്‌ക്ക് കണ്‌ഠം, താലു(അണ്ണാക്ക്), മൂര്‍ദ്ധാവ്(മുകളിെല അണകള്‍ക്കു മേദ്ധ്യ ഉള്ള വായുെട േമല്‍ത്തട്ട്), ദന്തം (പല്ല്) അതിലും േമല്‍വരിയിെല ഉൗന്, ഒാഷ്‌ഠം എന്ന് അെഞ്ചണ്ണം ആകുന്നു. വര്‍ഗ്ഗാക്ഷരങ്ങളുെട പാഠ്രകമം ഇൗ മുറ അനുസരിച്ചാണ് െചയ്‌തിരിക്കുന്നത്: വര്‍ഗ്ഗം ഖരം അതിഖരം മൃദു േഘാഷം അനു സ്‌ഥാനമനുസരിച്ചുള്ള നാസികം വിഭാഗം കവര്‍ഗ്ഗം ക ഖ ഗ ഘ ങ കണ്‌ഠ്യം ചവര്‍ഗ്ഗം ച ഛ ജ ഝ ഞ താലവ്യം ടവര്‍ഗ്ഗം ട ഠ ഡ ഢ ണ മൂര്‍ദ്ധന്യം തവര്‍ഗ്ഗം ത ഥ ദ ധ ന ദന്ത്യം പവര്‍ഗ്ഗം പ ഫ ബ ഭ മ ഒാഷ്‌ഠ്യം സ്വരം, മധ്യമം, ഉൗഷ്‌മാവ് ഇതുകളില്‍ മുറ അല്‌പം െതറ്റിേപ്പായിട്ടുണ്ട്. സ്വരങ്ങളുെട പാഠ്രകമം അ, ഇ, ഋ, , ഉ എന്നാക്കിയാല്‍ കണ്‌ഠ്യാദിയായി ഒാഷ്‌ഠ്യാന്തമായ മുറ ശരിയാകും. മധ്യമങ്ങളില്‍ കണ്‌ഠ്യം ഇല്ല; ഇ, ഋ, , ഉ എന്ന് േഭദെപ്പടുത്തിയ സ്വര്രകമത്തിന് യ, ര, ല, വ എന്ന മധ്യമ്രകമം േയാജിക്കും. ശ, ഷ, സ എന്ന ഉൗഷ്‌മാക്കള്‍ താലു- മൂര്‍ദ്ധ- ദന്തങ്ങള്‍ എന്ന മുറയ്‌ക്കു േചര്‍ന്നുതെന്ന ഇരിക്കുന്നു. കണ്‌ഠം, ഒാഷ്‌ഠം എന്ന ആദ്യെത്തയും ഒടുവിലെത്തയും സ്‌ഥാനങ്ങളുെട സംഘത്തില്‍ ഉൗഷ്‌മാക്കള്‍ ഇെല്ലേന്ന ഉള്ളു. ട്ട"കണ്‌ഠസ്‌ഥാനത്തിേലക്കു ഹകാരം ഉണ്ട്'' എന്നു പറയാം. എന്നാല്‍ അതു സര്‍വ്വസമ്മതം അല്ല; ""ഹകാരത്തിന് അടുത്ത സ്വരത്തിെന്റ സ്‌ഥാനേമ ഉള്ളു'' എന്നാണു ചിലരുെട മതം. ഹകാരത്തിെന്റ ശരിയായ ഉച്ചാരണം ഇന്നെതന്നു തീര്‍ച്ചെപ്പടായ്‌ക യാലാണ് പക്ഷേഭദങ്ങള്‍. വര്‍ണ്ണങ്ങളുെട സ്‌ഥാനങ്ങെള എല്ലാം കൂട്ടിേച്ചര്‍ത്തു താെഴ കാണിച്ചിരിക്കുന്നു: സ്വരം വര്‍ഗ്ഗം മധ്യമം ഉൗഷ്‌മാവ് അ ക - ഹ(?) - കാണ്‌ഠ്യം ഇ ച യ ശ - താലവ്യം ഋ ട ര ഷ - മൂര്‍ദ്ധന്യം ത ല സ - ദന്ത്യം ഉ പ വ -- -- ഒാഷ്‌ഠ്യം ഏ, െഎ - - കണ്‌ഠ്യതാലവ്യം ഒാ, ഒൗ - - കണ്‌േഠ്യാഷ്‌ഠ്യം സൗകര്യത്തിനുേവണ്ടി േശ്ലാകത്തിലും ആക്കാം: അ കവര്‍ഗ്ഗം കണ്‌ഠജമാം ഇ ചവര്‍ഗ്ഗ യശങ്ങള്‍ താലവ്യം ഉ പവര്‍ഗ്ഗ വ ഒാഷ്‌ഠജമാം ഋ ടവര്‍ഗ്ഗ രഷങ്ങള്‍ മൂര്‍ദ്ധന്യം. തവര്‍ഗ്ഗ ലസം ദന്ത്യം സന്ധ്യക്ഷരെമാത്തേപാല്‍ ദ്വയസ്‌ഥാനം ര ഷ ള ഴ മൂര്‍ദ്ധന്യംതാന്‍ വര്‍ത്സ്യം ്രദാവിഡം ഖിലീഭൂതം. (6) പരിമാണം: പരിമാണം എന്നാല്‍ അളവ് അെല്ലങ്കില്‍ മാ്രത. ഇതാണ് ്രഹസ്വദീര്‍ഘേഭദത്തിെന്റ സ്വരൂപം. അ, ഇ, ഉ എന്ന് ഒറ്റ മാ്രതയിലുള്ളത് ്രഹസ്വം; ആ, ഇൗ, ഉൗ എന്നു രണ്ടു മാ്രതയിലുള്ളത് ദീര്‍ഘം. ്രഹസ്വദീര്‍ഘേഭദം സ്വരങ്ങളില്‍ ്രപത്യക്ഷമായിട്ടു കാണുന്നു. വ്യഞ്‌ജനങ്ങളിലും ഇതു സംഭവുക്കും. "അതില്‍നിന്ന്' എന്നിടെത്ത "ല്‍' എന്ന ലകാരം ്രഹസ്വവും "പുല്‍കുന്നു' എന്നിടേത്തതു ദീര്‍ഘവും ആണ്. വര്‍ണ്ണങ്ങെള േവര്‍തിരിക്കുന്നതിനുള്ള ഉപാധികെള ഒാേരാന്നായി വിവരിച്ചുതീര്‍ന്നു. ഇനി ഇൗ ഉപാധികെള അടിസ്‌ഥാനെപ്പടുത്തി വര്‍ണ്ണങ്ങള്‍ക്കു െചയ്‌തിട്ടുള്ള വിഭാഗങ്ങെള ്രപേത്യകിച്ച് എടുത്തുകാണിക്കാം. സ്‌പൃഷ്‌ടം, അസ്‌പൃഷ്‌ടം എന്ന അനു്രപദാനേഭദം ്രപമാണിച്ച് വര്‍ണ്ണങ്ങള്‍ക്കു സ്വരം, വ്യഞ്‌ജനം എന്ന മഹാവിഭാഗം; വ്യഞ്‌ജനങ്ങള്‍ക്കുള്ള സ്‌പര്‍ശത്തിെല ന്യൂനാതിേരകം േനാക്കി സ്‌പര്‍ശം അെല്ലങ്കില്‍ വര്‍ഗ്ഗാക്ഷരം, മധ്യ-മം, ഉൗഷ്‌മ-േഘാ-ഷി-കള്‍ എന്ന അവാ-ന്തരവിഭാഗം; വര്‍ഗ്ഗാ-ക്ഷരങ്ങള്‍ക്കുള്ളില്‍ പിെന്നയും ഖരാതിഖരമൃദുേഘാഷാനുനാസികങ്ങള്‍ എന്ന ഉള്‍പ്പിരിവ് കരണവി്രഭമം (്രപയത്‌നം), സംസര്‍ഗ്ഗം മാര്‍ഗ്ഗേഭദം: എന്ന മൂന്നുപാധികെള ആസ്‌പദമാക്കിയിട്ടാണ്. ഖരാതിഖരങ്ങള്‍ ശ്വാസരൂപങ്ങള്‍; മൃദുേഘാഷാനുനാസികങ്ങള്‍ നാദരൂപങ്ങള്‍. ഖരങ്ങള്‍ ഹകാര സംസര്‍ഗ്ഗംെകാണ്ട് അതിഖരങ്ങളായിത്തീരുന്നു, മൃദുക്കള്‍ അതുെകാണ്ടുതെന്ന േഘാഷങ്ങളായി ത്തീരുന്നു; അല്‌പ്രപാണമായ ഖരത്തിെന്റ മഹാ്രപാണം അതിഖരം; അല്‌പ്രപാണമായ മൃദുവിെന്റ മഹാ്രപാണം േഘാഷം. നാദിയായി മൃദുവിെന ഉച്ചരിക്കുേമ്പാള്‍ നിശ്ശ്വാസവായു കണ്‌ഠര്രന്ധത്തില്‍ രുദ്ധമായിക്കഴിഞ്ഞാല്‍ വായില്‍ക്കൂടിത്തെന്ന നിസ്സരിക്കുന്നു; അനുനാസികെത്ത ഉച്ചരിക്കു േമ്പാഴാകെട്ട, മൂക്കില്‍ക്കൂടി നിസ്സരിക്കുന്നു എന്ന് ഇൗ രണ്ടുതരം വര്‍ണ്ണങ്ങള്‍ക്ക് മാര്‍ഗ്ഗേഭദകൃതമായ േഭദം. വര്‍ഗ്ഗാക്ഷരങ്ങളുെട സ്വഭാവം ഇ്രതയുംെകാണ്ട് ്രപത്യക്ഷെപ്പടുന്നു: കണ്‌ഠസ്‌ഥാനത്തില്‍ ജിഹ്വാമൂലം ഉറപ്പിച്ച് ര്രന്ധംതുറന്ന് ഉച്ചരിച്ചാല്‍ ക എന്ന ഖരം; അതില്‍ ഹകാരസംസര്‍ഗ്ഗംകൂടി െചയ്‌താല്‍ ഖ എന്ന അതിഖരം; ഖേരാച്ചാരണത്തില്‍ കണ്‌ഠര്രന്ധം തുറക്കുന്നതിനുപകരം െഞക്കി െഞരുക്കി ദ്വാരം ചുരുക്കി ഉച്ചരിച്ചാല്‍ ഗ എന്ന മൃദു; മൃദുവില്‍ത്തെന്ന ഹകാരസംസര്‍ഗ്ഗംകൂടി െചയ്‌താല്‍ ഘ എന്ന േഘാഷം; മൃദുവില്‍ ഹകാരസംസര്‍ഗ്ഗത്തിനു പകരം ര്രന്ധം ചുരുക്കിയതിനു േമല്‍ നിശ്ശ്വാസെത്ത വായില്‍ക്കൂടി വിടാെത നാസികയില്‍ക്കൂടി വിടുകയാണ് ഭാവെമങ്കില്‍ ങ എന്ന അനുനാസികം. വര്‍േണ്ണാല്‍പ്പത്തിെയയും വര്‍ണ്ണവിഭാഗങ്ങെളയുംപറ്റി ്രപസ്‌താവിച്ചു കഴിഞ്ഞ സ്‌ഥിതിക്ക് തമിഴിെല അക്ഷരദാരി്രദ്യെത്തപ്പറ്റി ആേലാചിക്കാം. വാസ്‌തവത്തില്‍ തമിഴര്‍ സംസ്‌കൃതത്തിെല ഹകാരെത്ത മാ്രതേമ ഉേപക്ഷിച്ചിട്ടുള്ളു. വര്‍ഗ്ഗങ്ങളില്‍ ക ഗ ങ എന്ന ഖരമൃദ്വനുനാസികങ്ങള്‍ തമിഴില്‍ ഉണ്ട്; മൃദുക്കള്‍ക്ക് ്രപേത്യകം ലിപി ഏര്‍െപ്പട്ടിട്ടിെല്ലങ്കിലും ആ ദ്വലി തമിഴില്‍ ധാരാളമാണ്. എങ്ങെന എന്നാല്‍: എഴുത്ത് ഉച്ചാരണം പടി പഡി കുതിര കുദിര പംപരം പംബരം ഉൗഷ്‌മാവും േകവലം ഇെല്ലന്നു പറഞ്ഞുകൂടാ. ഇരട്ടിക്കാത്തേപ്പാെഴാെക്കയും ചകാരത്തിന് ശകാരത്തിെന്റ ധ്വനിയാണ്: എഴുത്ത് ഉച്ചാരണം പചി പശി െചയ് െശയ് വചവ് വശവ് ഹകാരം ഇല്ലാത്തതുെകാണ്ടുതെന്ന അതിഖരം, േഘാഷം എന്ന രണ്ടുവക മഹാ്രപാണങ്ങളും ഇല്ലാെതേപായി. അതിനാല്‍ തമിഴില്‍ ധ്വനികള്‍ക്കല്ല, ലിപികള്‍ക്കാണു കുറവ്. ഇേപ്പാള്‍ നാം എഴുതിവരുന്ന മലയാളത്തില്‍ നകാരത്തിനും കാരത്തിനും ലിപിേഭദം ഇല്ലാത്തതുേപാെല, തമിഴില്‍ ഖരമൃദുക്കള്‍ക്ക് ലിപിേഭദം ഇെല്ലന്നു വിചാരിേക്കണ്ടേത ഉള്ളു. "നനയ്‌ക്കുന്നു' എെന്നഴുതിയാലും നാം "നയ്‌ക്കുന്നു' എന്നു വായിക്കുന്നെതങ്ങെനേയാ അങ്ങെനയാണ് തമിഴരും "അകരം' എന്ന് എഴുതിയിട്ട് "അഗരം' എന്നു വായിക്കുന്നത്. ഇരട്ടിക്കാത്തേപ്പാള്‍ "ന' എന്ന ലിപിക്ക് പദാദിയില്‍മാ്രതം നകാരധ്വനി; അല്ലാത്തിടെത്തല്ലാം കാരധ്വനി എന്നാണ് സാമാേന്യന നമ്മുെട നിയമം. അതുേപാെല തമിഴര്‍ക്കും നിയമം ഇണ്ട്. ക ട ത പ എന്ന ഖരങ്ങള്‍ക്ക് പദാദിയിലായാല്‍ ഖേരാച്ചാരണം; പദമദ്ധ്യത്തിലും ഇരട്ടിച്ചാല്‍ ഖേരാച്ചാരണംതെന്ന. അതുെകാണ്ട് ഇരട്ടിച്ച മൃദുധ്വനി ഇെല്ലേന്ന ഉള്ളു. ഖരങ്ങളില്‍ ചകാരം ഒന്നിെന മാ്രതം വിട്ടുവേല്ലാ. അതിന് മൃദുവായ ജകാരത്തിെന്റ അല്ല, ഉൗഷ്‌മാവായ ശകാരത്തിെന്റ ആണ് ധ്വനി. അതിെല നിയമത്തിനും അല്‌പം േഭദം ഉണ്ട്. പദാദിയിേലാ പദമദ്ധ്യത്തിേലാ എവിെട ആയാലും ചകാരത്തിന് ഒറ്റയായി നില്‍ക്കുേമ്പാെഴല്ലാം "ശ' എന്ന ഉൗഷ്‌മധ്വനി; ഇരട്ടിച്ചാല്‍ മാ്രതം "ച' എന്ന ഖരധ്വനി. സകാരത്തിനുപകരവും ചിലേപ്പാള്‍ ചകാരം ഉപേയാഗിക്കും: സമയം= ചമയം. പദാദിമധ്യങ്ങളിെല നില എന്ന സ്‌ഥാമേഭദംെകാണ്ടും, ഒറ്റ, ഇരട്ട എന്ന അനസ്‌ഥാേഭദംെകാണ്ടും വര്‍ണ്ണങ്ങള്‍ക്ക് ധ്വനിേഭദം എന്നത് എല്ലാ ്രദാവിഡഭാഷകള്‍ക്കും സഹജമായ ഒരു ധര്‍മ്മമായിരുന്നു; ഇേപ്പാള്‍ അത് തമിഴില്‍മാ്രതം േശഷിച്ചുെവേന്ന ഉള്ളു. ഇനി സംസ്‌കൃതത്തിലില്ലാെത ്രദാവിഡത്തിനു സ്വന്തമായുള്ള വര്‍ണ്ണങ്ങെളപ്പറ്റി വിചാരണെചയ്യാം: സംസ്‌കൃതത്തില്‍ സ്‌പൃഷ്‌ടാനു്രപദാനമുള്ള സ്‌പര്‍ശങ്ങള്‍ക്ക് ഖരാതിഖരമൃദുേഘാഷാനു നാസികങ്ങള്‍ എന്ന് അഞ്ചുവിധമായ അവാന്തരവിഭാഗം ഉണ്ട്. തമിഴിലാകെട്ട, ഖരമൃദ്വനുനാസികങ്ങള്‍ എന്ന് മൂേന്ന ഉള്ളു. എന്നാല്‍ സംസ്‌കൃതത്തില്‍ ഇൗഷല്‍സ്‌പൃഷ്‌ടങ്ങളായ മധ്യമങ്ങള്‍ക്ക് അവാന്തരവിഭാഗം ഒന്നുേമ ഇല്ല. തമിഴില്‍ ര, ല എന്ന രണ്ടു മധ്യമങ്ങള്‍ക്ക് അവാന്തരവിഭാഗം ഉണ്ട്. ഇൗ വിഭാഗം വര്‍ഗ്ഗവിഭാഗത്തിെന്റ മുറ അനുസരിച്ചെല്ലന്നു മാ്രതം േഭദം. "കരണവി്രഭമം' എന്ന് രണ്ടാമേത്തതായിപ്പറഞ്ഞ ഉപാധിെയഒന്നുകൂടി വിസ്‌തരിേക്കണ്ടതുണ്ട്. കണ്‌ഠര്രന്ധെത്തസേങ്കാചിപ്പിക്കുകയും വികസിപ്പിക്കുകയും െചയ്യുന്നതുെകാണ്ട് വര്‍ണ്ണങ്ങള്‍ "നാദികള്‍' എന്നും "ശ്വാസികള്‍' എന്നും രണ്ടായിത്തിരിയുന്നു എെന്നാരു ്രപേയാജനം മാ്രതേമ മുമ്പു കാണിച്ചിട്ടുള്ളു: േവെറ പലതും അതുെകാണ്ടു സിദ്ധിക്കുന്നു. കണ്‌ഠതാലു്രപഭൃതികളായ സ്‌ഥാനങ്ങളില്‍ ജിഹ്വയുെട അ്രഗം െതാട്ടാല്‍ ധ്വനി ഒരുവിധം; ഉപാ്രഗേമാ മധ്യമൂലപാര്‍ശ്വങ്ങേളാ െതാട്ടാല്‍ േവെറ േവെറ വിധം; മധ്യമൂലങ്ങെളത്തെന്ന ഉപമധ്യം, ഉപമൂലം ഇത്യാദിയായി ഇനിയും വിഭജിക്കാം. ഇതിനുപുറെമ സ്‌പര്‍ശവും പലമാതിരി ആകാം: ഇടവിടാെത െതാടുക (സ്‌പര്‍ശിക്കുക); വിട്ടുവിട്ടു െതാടുക. രണ്ടാമെത്ത വിധത്തിന് "സ്‌ഫുരിതം' എന്നു േപര്‍. ഒന്നാംവിധം നിരന്തരസ്‌പര്‍ശം; അെല്ലങ്കില്‍ വിേശഷം എടുത്തുകാണിക്കാത്ത സ്‌ഥിതിക്ക് മാറി വിചാരിപ്പാന്‍ ഇടയില്ലാത്തതിനാല്‍ െവറും സ്‌പര്‍ശം എന്നുതെന്ന പറഞ്ഞാല്‍മതി. എന്തിനു വിസ്‌തരിക്കുന്നു? ഒരു ഫിഡില്‍ വായനക്കാരന് തന്തികളില്‍ വിേല്ലാടിക്കുന്നതിലുള്ള വിന്യാസേഭദങ്ങള്‍െകാണ്ടു സംഗീതത്തില്‍ എെന്തല്ലാം െെവചി്രത്യങ്ങള്‍ വരുത്താന്‍ സാധിക്കുേമാ അതില്‍ പതിന്മടങ്ങു െെവചി്രത്യങ്ങള്‍ മനുഷ്യനു കണ്‌ഠാദിസ്‌ഥാനങ്ങളിെല ജിഹ്വാവ്യാപാരംെകാണ്ട് വര്‍േണ്ണാച്ചാരണത്തില്‍ ഫലിപ്പിക്കുവാന്‍ കഴിയും. അതുെകാണ്ടു വര്‍ണ്ണങ്ങള്‍ ഇ്രതവിധേമ ഉള്ളു എന്നു പരിച്‌േഛദിക്കുക അസാധ്യമാകുന്നു. മിസ്റ്റര്‍. ഏ.െജ. എല്ലീസ് എന്ന ഭാഷാവിജ്‌ഞാനി 77 സ്വരങ്ങളും 313 വ്യഞ്‌ജനങ്ങളും ആയി 390 വര്‍ണ്ണങ്ങള്‍ ഉള്ള ഒരു വര്‍ണ്ണമാല ചമച്ചിട്ടുണ്ട്. റ, ഴ, ള , എന്ന് അഞ്ചക്ഷരങ്ങളാണേല്ലാ സംസ്‌കൃതത്തിലില്ലാത്ത ്രദാവിഡാക്ഷരങ്ങള്‍. ഇതുകേളയും വര്‍ഗ്ഗങ്ങളാക്കിപ്പിരിക്കാം. റ, ഴ, രണ്ടിനും േരഫേത്താടു ചാര്‍ച്ചയുള്ളതിനാല്‍ ര, റ, ഴ, എന്ന് ഒരു വര്‍ഗ്ഗം; അതിന് രവര്‍ഗ്ഗം എന്നു േപരിടാം. ല, ള, എന്ന് രണ്ടും േചര്‍ന്ന ലവര്‍ഗ്ഗം രണ്ടും േചര്‍ന്ന് വര്‍ഗ്ഗം. ര-യുെട മഹാ്രപാണമാണ് റ; എന്നാല്‍ ഗകാരത്തിെന്റ മഹാ്രപാണം ഘകാര മാകുേമ്പാെലയല്ല േരഫത്തിെന്റ മഹാ്രപാണം റകാരമാകുന്നത്. ഗകാരം ഹകാരസംസര്‍ഗ്ഗംെകാണ്ടാണ് ഘകാരമാകുന്നത്. അതുേപാെല, േരഫം വര്‍ണ്ണാന്തരസംസര്‍ഗ്ഗംെകാണ്ട് റകാരമായിച്ചമയുന്നു എന്നു സ്വീകരിക്കുവാന്‍ മാര്‍ഗ്ഗം ഇല്ല. സംസര്‍ഗ്ഗം അല്ല; സ്‌ഥാനം, കരണവി്രഭമം എന്ന േവെറ രണ്ടുപാധികളാണ് േരഫെത്ത റകാരമാക്കിത്തീര്‍ക്കുന്നത്. േരഫറകാരങ്ങള്‍ രണ്ടും മൂര്‍ദ്ധന്യങ്ങളാെണ ങ്കിലും േരേഫാച്ചാരണത്തില്‍ വായുെട േമല്‍ത്തട്ടിെന്റ ഏതുഭാഗത്ത് നാവ് െതാടുന്നുേവാ അതിലും ആഭ്യന്തരം (ഉള്ളിേലക്കു തള്ളിയ) ആയ ഭാഗത്താണ് റകാേരാച്ചാരണത്തില്‍ െതാടുന്നത്. ജിഹ്വയുെട െതാടുന്ന ഭാഗവും െതാടുന്ന സ്രമ്പദായവും േവെറ ആണ്. േരഫത്തില്‍ ജിഹ്വാ്രഗത്തിനും റകാരത്തില്‍ സ്‌ഫുരിതമായിട്ടാണ്. േരഫത്തില്‍ ഷകാരതുല്യമായ ഒരു ഉൗഷ്‌മാവിെന്റ സംസര്‍ഗ്ഗം െകാണ്ട് ഴകാരം ഉണ്ടാകുന്നു. ഇതിന് സ്‌ഥാനം റകാരെത്തക്കാളും ആഭ്യന്തരമായിട്ടാണ്. ആെകക്കൂെട േരഫം മൃദു, അതിെന്റ സ്‌ഫുരിതാധിക്യകൃതമായ മഹാ്രപാണം റകാരം; ഉൗഷ്‌മസംസര്‍ഗ്ഗകൃതമായ േഘാഷം ഴകാരം എന്ന് രവര്‍ഗ്ഗത്തിെന്റ സ്വഭാവം. ലകാരം ദന്ത്യമാണ്; അതിെന ഉച്ചരിക്കുേമ്പാള്‍ ജിഹ്വാ്രഗം ഉയര്‍ത്തി ശ്വാസവായുവിെന ത്തടഞ്ഞ്, പിന്നീട് ജിഹ്വാ്രഗത്തിെന്റതെന്ന സ്‌പന്ദനം (െതറിപ്പിക്കല്‍) െകാണ്ട് ജിഹ്വയുെട ഇരുപുറത്തുംകൂടി വായുവിെന ഇടവിട്ടിടവിട്ടു പുറേത്തക്കു വിടുകയാണ് കരണവി്രഭമം. ഇൗ കരണവി്രഭമംതെന്ന ദന്തമൂലത്തില്‍ െചയ്യുന്നതിനുപകരം "വര്‍ത്സം' എന്നു പറയുന്ന, വായുെട േമല്‍ത്തട്ടിെന്റ ഭാഗത്തിലാക്കിയാല്‍ ളകാരമായി. അതുെകാണ്ട് വര്‍ത്സ്യമായ ലകാരംതെന്ന ളകാരം. , എന്ന വര്‍ഗ്ഗമാകെട്ട, കവര്‍ഗ്ഗചവര്‍ഗ്ഗാദികള്‍േപാെല സ്‌പര്‍ശങ്ങളിലുള്ള വര്‍ഗ്ഗം തെന്ന. ഖരം; അനുനാസികം. അതിഖര മൃദുേഘാഷങ്ങള്‍ തമിഴില്‍ ഇല്ലേല്ലാ. അതിനാല്‍ ഖരവും അനുനാസികവും മാ്രതേമ ഉള്ളു. ഇൗ വര്‍ഗ്ഗത്തിന് സ്‌ഥാനം ദന്തമൂലത്തിനും മൂര്‍ദ്ധാവിനും മേദ്ധ്യ ഉള്ള (ഉൗനിന് അടുത്ത) പിന്‍ഭാഗം എന്ന ്രപേദശം; അതിനാല്‍ ഇൗ വര്‍ഗ്ഗം വര്‍ത്സ്യം. അക്ഷരമാലയുെട രചന ഉള്ളില്‍നിന്നും െവളിയിേലക്കുള്ള സ്‌ഥാന്രകമം്രപമാണിച്ചു െചയ്‌തിട്ടുള്ള താകയാല്‍ വര്‍ത്സ്യമായ വര്‍ഗ്ഗെത്ത മൂര്‍ദ്ധന്യമായ ടവര്‍ഗ്ഗം കഴിഞ്ഞ് ദന്ത്യമായ തവര്‍ഗ്ഗത്തിനു മുന്‍പായി പഠിേക്കണ്ടതായിരുന്നു; തമിഴുെെവയാകരണന്മാരാകെട്ട, സംസ്‌കൃതാക്ഷരങ്ങെള എല്ലാം മുറയ്‌ക്ക് ഏടുത്തതിെന്‍റേശഷം , എന്ന ഇൗ വര്‍ഗ്ഗെത്ത ഉള്ളതിലും ഒടുവില്‍ തള്ളിക്കളഞ്ഞുെവേന്ന ഉള്ളു. കാരത്തിന് ഇേപ്പാള്‍ അക്ഷരമാലയില്‍ ഒരു ്രപേത്യകലിപി ഏര്‍െപ്പട്ടുകാണുന്നില്ല. , രണ്ടിനുംകൂടി എന്ന ഒരു ചിഹ്‌നേമ ഉള്ളു. ഇങ്ങെന സംഭവിക്കുവാന്‍ ഉള്ള കാരണം ഇന്നതായിരിക്കാെമന്നു പല ഉൗഹങ്ങേളയും അവതാരികയില്‍ ആകാവുന്നിടേത്താളം വിസ്‌തരിച്ചു കഴിഞ്ഞിരിക്കുന്നു. അവിെട ്രപസ്‌താവിക്കാത്തതായി ഒരു സംഗതി മാ്രതേമ ഇവിെട േചര്‍േക്കണ്ടതുള്ളു. തമിഴില്‍ സ്‌ഥലേഭദംെകാണ്ട് വര്‍ണ്ണങ്ങള്‍ക്ക് ഉച്ചാരണേഭദം സമ്മതിക്കെപ്പട്ടിട്ടുണ്ട്. ഇരട്ടിക്കാത്തേപ്പാള്‍ ഖരങ്ങള്‍ക്കു പദമദ്ധ്യത്തില്‍ മൃദുച്ചാരണംേവണം. ചകാരത്തിനുമാ്രതം ദ്വിത്വമില്ലാത്തേപ്പാള്‍ സര്‍വ്വ്രത ശകാേരാച്ചാരണം; ഇതുേപാെല റകള്‍ക്കും വന്നിരിക്കരുേതാ? കാരത്തിെന്റ പിന്നില്‍ ഇരുന്നാലും ഇരട്ടിച്ചാലും റകാരത്തിന് കാരധ്വനി, അല്ലാത്തിടെത്താെക്ക റകാരധ്വനിതെന്ന. ഇൗ വ്യവസ്‌ഥയുെട സ്വഭാവം കാല്രകമത്തില്‍ പഠിപ്പില്ലാത്തവര്‍ മറന്നു േപാകുകയും ഉച്ചാരണം പലവിധത്തില്‍ ദുഷിക്കുകയും െചയ്‌തു. ഇേപ്പാള്‍ "ചിററപ്പാ', "നൂെറ്റാന്‍പത്', "നീററുകിറാന്‍', ഇത്യാദികളില്‍ "ചിത്തപ്പാ' ഇത്യാദി തകാരധ്വനിേയാട് അധികം േയാജിച്ചാെണങ്കിലും കാരധ്വനിതെന്ന ഉച്ചരിച്ചുവരുന്നു; "െചന്‍റമാസം' ഇത്യാദികളിലും കാരധ്വനിതെന്ന മിക്ക തമിഴരും ഉച്ചരിക്കുന്നു. "കുററം', "പന്‍റി', ഇത്യാദികളില്‍ ആകെട്ട, റകാരധ്വനിയാണ് അധികം േകള്‍ക്കുന്നത്. ്രദാവിഡവര്‍ണ്ണങ്ങെളപ്പററി ലീലാതിലകത്തില്‍ താെഴപ്പറയും്രപകാരം ്രപസ്‌താവിച്ചിരിക്കുന്നു: ""ഇഹ ഭാഷായാം സംസ്‌കൃേത Æ' സന്തി ചത്വാര്യക്ഷരാണി ദൃശ്യേന്ത-ന്‍റ, ററ, ഴ, റ ഇതി. യഥാ: ""കാേററെററാേട്ട ഗളിതെതളിേതന്‍ കണ്ണുനീരുദ്വഹന്തീ മാധ്വീമാദ്യന്മധുപവിരുതംെകാണ്ട വാേമാക്തി നിന്‍റ് എെന്നക്കണ്ടിട്ടതികുണയാ ഹന്ത! പൂെന്താത്തുേപാലും േകാടീ, കാണാ കുവലയദളാപാംഗി േകഴിന്‍റവാറ്.'' ഇത്യ്രത-""കാേറ്ററ്റു നിന്‍റു േകഴിന്‍റവാറു ഇതി; തഥാ െകാണ്ടു, ഒെട്ട എെന്ന ഇത്യ്രത ്രഹസ്വഭൂേത സന്ധ്യക്ഷേര ച സ്‌തഃ.'' ഇതിന്‍്രപകാരം ററ, ന്‍റ, റ, ഴ ്രഹസ്വങ്ങളായ എ, ഒ ഇങ്ങെന ആറാണ് ്രദാവിഡാക്ഷരം. "ല' എന്നത് ളകാരത്തിെന്റ ഉച്ചാരണേഭദെമന്ന് ലീലാതിലകകാരന്‍ ഉേപക്ഷിച്ചു കളയുന്നു. കാരെത്ത പിന്നീട് ഏഴാമതായി എടുത്തുപറയുന്നു. അതിേലക്ക് അഗസ്‌ത്യസൂ്രതെത്ത ്രപമാണമായി ഉദ്ധരിക്കുകയും െചയ്യുന്നു. ""എകര ഒകര ആയ്‌ത ഴകര റകര കരം തമിഴു െപാതു മേററ'' എന്ന്. ഇൗ സൂ്രതത്തില്‍ എ, ഒ, , ഴ, റ, എന്ന് ആറു വര്‍ണ്ണങ്ങെള മാ്രതേമ അഗസ്‌ത്യര്‍ തമിഴിെല അപൂര്‍വ്വാക്ഷരങ്ങളായി നിര്‍േദ്ദശിച്ചുള്ളു. എങ്കിലും "മേററ' എന്ന പദത്തില്‍ ററകാരം ്രപേയാഗിച്ചതുെകാണ്ട് "ററ' എെന്നാന്നുകൂടി ഉെണ്ടന്നു ജ്ഞാപിപ്പിക്കുന്നു എന്നാണ് ലീലാതിലക കാരെന്റ വ്യാഖ്യാനം. ഇതില്‍ നിന്നും "ററ' എന്ന് ഒരു ഇരട്ടിച്ച കാരധ്വനി ്രദാവിഡത്തിലുെണ്ടന്ന് ലീലാതിലകകാരനും സമ്മതിക്കുന്നു എന്നു കാക. എന്നാല്‍ തമിഴില്‍ ഇൗ അപൂര്‍വ്വാക്ഷരെത്ത അഗസ്‌ത്യര്‍േപാലും ചൂണ്ടിക്കാണിച്ചിട്ടിെല്ലന്നും െതളിയുന്നു. ലീലാതിലകത്തില്‍ ററ, ന്‍റ എന്ന രണ്ടും അതിനു പുറേമ റകാരവും േവെറ േവെറ എടുത്തു കാണിച്ചത് നമ്മുെട ഉൗഹങ്ങെള ബലെപ്പടുത്തുന്നു. ററ, ന്‍റ, റ എന്നു മൂന്നു ലിപികളിലും റ എന്ന ചിഹ്‌നമുെണ്ടങ്കിലും അതുകള്‍ക്ക് ധ്വനി േവെറയാെണന്നു സ്‌പഷ്‌ടമായി; അെല്ലങ്കില്‍ റ എന്ന് ഒരു ലിപി എടുത്താല്‍ മതിയായിരുന്നു. അതിനാല്‍ "റ' എന്നതിന് ററ, ന്‍റ രണ്ടിലും കാരധ്വനിയാെണന്നും േകവലമായ റകാരധ്വനിയില്‍ മാ്രതേമ സ്വന്തമായ ധ്വനിയുള്ളുെവന്നും ലീലാതിലകകാരന്‍ സമ്മതിച്ചതായിവരുന്നു. ഇ്രതയുംെകാണ്ട് ആഗമ്രപമാണം േവണെമങ്കില്‍ അതും നമുക്കു സിദ്ധിച്ചു. മലയാളികളാകെട്ട കാരത്തിനുമാ്രതമല്ല, കാരത്തിനും ്രപേത്യകമായി ലിപി േവെണ്ടന്ന് ഉപക്ഷിച്ചു. നകാരത്തിെന്റ ലിപിതെന്നയാണേല്ലാ ഇേപ്പാള്‍ കാരെത്തയും കുറിക്കുന്നത്. "ന' എന്ന ലിപി ഒററയായിരുന്നാല്‍ പദാദിയില്‍മാ്രതം അതിന് നകാര്രശവണം; പിെന്നല്ലായിടത്തും കാര്രശവണം; "ന്‍' എന്ന സ്വരവിയുക്തമായ വ്യഞ്‌ജനത്തിെന്റ ചിഹ്‌നത്തിന് സര്‍വ്വ്രത കാര്രശുതിതെന്ന. കൂട്ടക്ഷരങ്ങളില്‍ ഉത്തരഭാഗമായിനിന്ന് സ്വരങ്ങേളാടു േയാജിക്കുകയാെണങ്കില്‍ "അഗ്നി', "രത്‌നം', "സ്‌നാനം' ഇത്യാദിേപാെല നകാരധ്വനി; പൂര്‍വ്വഭാഗമായി സ്വരസ്‌പര്‍ശംകൂടാെത നിന്നാല്‍ "അന്വയം', "അന്യായം', "നന്മ' ഇത്യാദിേപാെല കാരധ്വനി; "ചന്തം',"ചന്ദനം' ഇത്യാദികളില്‍ പൂര്‍വ്വഭാഗത്തായാലും നകാര്രശുതി തവര്‍ഗ്ഗസാഹചര്യത്താല്‍ വരുന്നതാണ്. കരയും കറയും കരിയും കറിയും ഒന്നായിേപ്പാകാതിരിപ്പാന്‍ ര റ-കെള േവര്‍തിരിച്ചു െവങ്കിലും സ്വരം േചര്‍ന്ന് അക്ഷരമാകുന്ന ദിക്കുകളിേല ഇൗ േഭദം അനുഷ്‌ഠിക്കുമാറുള്ളു; കൂട്ടക്ഷരങ്ങളില്‍ പൂര്‍വ്വഭാഗമായിേട്ടാ ഉത്തരഭാഗമായിേട്ടാ നിന്നാല്‍ ചിഹ്‌നേഭദമില്ല. എങ്ങെന: ്രക= ക്‌റ ്രത= ത്‌റ = റ്‌ക്ക = റ്‌വ ്രഗ= ഗ്‌ര ്രദ= ദ്‌ര = ര്‌യ = ര്‌ഹ ഋ, എന്ന രണ്ടു സ്വരം ്രദാവിഡത്തിലില്ലാത്ത സംസ്‌കൃതാക്ഷരങ്ങളാകുന്നു. ഇവയില്‍ കാരം സംസ്‌കൃതത്തിലും കൃ്രതിമമായി സൃഷ്‌ടിച്ചുണ്ടാക്കിയതു മാ്രതമാണ്. െെവദിക സംസ്‌കൃതത്തില്‍ കാരേമ ഇല്ല; ലൗകികസംസ്‌കൃത്തിലും പ് എന്ന ധാതുവിെന്റ രേണ്ടാ മൂേന്നാ രൂപങ്ങളിേല ഇതു സംഭവിക്കൂ. പാണിനി ധാതുവിെന്റ രൂപം കൃപ് എന്നാണ് ഗണിച്ചിരിക്കുന്നത്; പിന്നീേട അതിന് ""കൃേപാ േരാ ലഃ'' എന്ന് ലകാരാേദശം വിധിച്ചേത ഉള്ളു. ്രദാവിഡത്തിലില്ലാത്ത സ്വരമാകയാല്‍ ശുദ്ധമലയാളപദങ്ങളില്‍ ഋകാരം കാമാന്‍ ഇടയില്ല; എന്നാല്‍ സംസ്‌കൃതപദങ്ങളിെല ആവശ്യത്തിനുേവണ്ടി ഋകാരം സ്വീകരിച്ചതിനു േശഷം അതിെന ചില മലയാള പദത്തിലും ഉപേയാഗിച്ചു കാണുന്നുണ്ട്. തൃപ്പാദം, തൃേക്കട്ട, അതൃത്തി, മുതൃന്നു ഇതില്‍ തൃപ്പാദം ഇത്യാദികളിെല "തൃ' മാ്രതം സമ്മതിക്കാം; അതൃത്തി, മുതൃന്നു ഇത്യാദികെള അതിര്‍ത്തി മുതിര്‍ന്നു ഇത്യാദിയായിത്തെന്ന എഴുേതണ്ടതാണ്. ഇത് "െെകെയഴുത്ത്' എന്നതിെന "കെയ്യഴുത്ത്' എന്നു െതററി എഴുതുന്നതുേപാെല ആെണേന്ന വിചാരിപ്പാന്‍ ന്യായം ഉള്ളു.
|