"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 691:
 
 
തമിഴില്‍ "ഇന്‍' പ്രത്യയം അപൂര്‍വ്വമായിട്ടു കവിതകളില്‍ മാത്രമേ കണ്ടിട്ടുള്ളു. "ഉം' എന്ന പ്രത്യയമാണു്പ്രത്യയമാണ് സാധാരണ ഉപയോഗിച്ചുകാണുന്നതു്ഉപയോഗിച്ചുകാണുന്നത്. അതിലും "ഇന്‍' എന്ന പ്രത്യയസ്വരൂപം വേര്‍തിരിച്ചു്വേര്‍തിരിച്ച് നന്നൂല്‍സൂത്രത്തില്‍ എടുത്തു കാണിച്ചിട്ടില്ല; ശേഷമുള്ളതിന്റെ കൂട്ടത്തില്‍ "മിന്‍' എന്ന ഒരു രൂപം മാത്രമേ കൊടുത്തിട്ടുള്ളു. സന്ധികാര്യങ്ങള്‍കൊണ്ടു്സന്ധികാര്യങ്ങള്‍കൊണ്ട് "ഇന്‍' പ്രത്യയം ആദ്യാഗമങ്ങള്‍ ചേര്‍ന്നു്ചേര്‍ന്ന് "യിന്‍', "വിന്‍', "ക്കിന്‍', "പ്പിന്‍', "മിന്‍' എന്നെല്ലാം ആകൃതിയില്‍ വരാം. ഇതുപോലെതന്നെ നന്നൂലില്‍ പിന്‍വിനയെച്ചപ്രത്യയമായ "ആന്‍' എന്നതിനേയും പൊതുവായി നിര്‍ദ്ദേശിക്കാതെ "വാന്‍' "പാന്‍' എന്നു്എന്ന് ഏതാനും രൂപങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. ഇതില്‍നിന്നും, """ഇന്‍' എന്ന മധ്യമബഹുവചനപ്രത്യയവും, "ആന്‍' എന്ന പിന്‍വിനയെച്ച പ്രത്യയവും "നന്നൂല്‍' കാരനായ ഭവനന്ദിയുടെ കാലത്തുതന്നെ അപ്രയുക്തങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു'' എന്നു തെളിയുന്നു. അതിനാല്‍, തമിഴില്‍ വ്യാകരണം സ്ഥിരപ്പെടുംമുന്‍പുതന്നെ മലയാളം അതില്‍നിന്നും ഭിന്നിച്ചു്ഭിന്നിച്ച് പലവഴിയിലും സ്വാതന്ത്ര്യം കാണിക്കുവാന്‍ ആരംഭിച്ചിരിക്കുന്നു എന്നു്എന്ന് ഉൗഹിക്കാംഊഹിക്കാം. ഈവക തെളിവുകളെ അടിസ്ഥാനപ്പെടുത്തിയിട്ടാണു്അടിസ്ഥാനപ്പെടുത്തിയിട്ടാണ്, ഡാക്ടര്‍ കാല്‍ഡെ്വല്‍കാല്‍ഡെവല്‍, ""തമിഴുഭാഷ സ്വരൂപപ്പെടുംമുന്‍പുതന്നെ മലയാളം അതില്‍നിന്നുംവേര്‍തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്'' എന്നു് അഭിപ്രായപ്പെടുന്നതു്അഭിപ്രായപ്പെടുന്നത്. ""മലയാളം തമിഴില്‍നിന്നും ദുഷിച്ച ഒരു പ്രാകൃതമേ ആകുകയുള്ളു'' എന്നു്എന്ന് തമിഴര്‍ അപവദിക്കുന്നതാകട്ടെ, അവരുടെ സ്വഭാഷാഭിമാന വിജൃംഭിതം എന്നേ ഗണിക്കുവാനുള്ളു.
 
മധ്യബഹുവചനരൂപങ്ങള്‍ ഉദാഹരിച്ചതില്‍ ഭാവികാലരൂപവും തമിഴില്‍ നിയോജകാര്‍ത്ഥത്തില്‍ പ്രയോഗിക്കാറുള്ളതായി കാണിച്ചുവല്ലോ. ഈ നടപ്പു്നടപ്പ് മലയാളത്തിലും ഉണ്ട്; "ഭാവിരൂപം രണ്ടുള്ളതില്‍ തമിഴര്‍ എടുത്ത രൂപം അല്ല മലയാളികള്‍ എടുത്തത്' എന്നുമാത്രം ഭേദം. തമിഴില്‍ "ഉം' എന്ന ഭാവിക്കും മലയാളത്തില്‍ "ഉൗ' എന്ന ഭാവിക്കും ആണു്ആണ് നിയോഗാര്‍ത്ഥത്തില്‍ പ്രയോഗം.
<pre>
ഉദാ:
തമിഴു്തമിഴ് മലയാളം
നീര്‍ ഇങ്കെ വാരും! ഇരും! താന്‍ ഇവിടെ വരൂ! ഇരിക്കൂ!
</pre>
 
== 6. അംഗഭംഗം:==
ചില പഴയ ദ്രാവിഡപ്രകൃതികളെയും പ്രത്യയങ്ങളെയും മലയാളഭാഷ സൗകര്യത്തിനുവേണ്ടി അക്ഷരലോപംചെയ്തു്അക്ഷരലോപംചെയ്ത് ചുരുക്കിയിട്ടുണ്ടു്ചുരുക്കിയിട്ടുണ്ട്. ഈവക രൂപങ്ങള്‍ വാലും തലയും മുറിക്കുമ്പോള്‍ ഉണ്ടാകാവുന്ന വെരൂപ്യം കൊണ്ടു്കൊണ്ട് കണ്ടാല്‍ അറിയാത്തവിധം മാറിപ്പോയിരിക്കുന്നു. ഇവയില്‍ ചിലതിന്റെ ആഗമത്തെപ്പറ്റി വെയാകരണന്മാര്‍ക്കുതന്നെ തര്‍ക്കം തീര്‍ന്നിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍.
 
'''a)''' "ക്കു" എന്ന ഉദ്ദേശികാ (ചതുര്‍ത്ഥി) വിഭക്തിയുടെയും "ഉടയ' എന്ന സംബന്ധികാ (ഷഷ്ഠി) വിഭക്തിയുടെയും ചിഹ്നങ്ങള്‍- ഇതുകളെ ചിലയിടത്തു്ചിലയിടത്ത് ചില നിയമങ്ങള്‍ അനുസരിച്ചു്അനുസരിച്ച് "ഉ' എന്നും, "ഉടെ', "ടെ' എന്നും അക്ഷരലോപം ചെയ്തു ചുരുക്കിയിട്ടുണ്ടു്ചുരുക്കിയിട്ടുണ്ട്. ഉദാ:
<pre>
അവന്‍-- അവനു്അവന്, അവന്നു്അവന്ന് അവനുടെ; (അവന്‍ടെ = അവന്റെ)
അവള്‍-- അവള്‍ക്കു്അവള്‍ക്ക് അവളുടെ
</pre>
നാമപ്രകൃതി സ്വയംതന്നെയോ "ഇന്‍' എന്ന ഇടനില ചേര്‍ത്തോ "ന്‍' എന്നവസാനിക്കുന്നിടത്തുമാത്രമേ "ഉ' ("ന്‍' ചേര്‍ന്നു് "നു' എന്നോ "ന്നു' എന്നോ ആകാം) എന്നും "ടെ' എന്നും ഉള്ള അതിസങ്കോചിതങ്ങളായ രൂപങ്ങള്‍ വരികയുള്ളു എന്നാണു നിയമം. "അതിന്നു', മരത്തിന്നു' ഇത്യാദി രൂപങ്ങളില്‍ "ഇന്‍' എന്നതു്എന്നത് ഇടനിലയാണെന്നു ഗ്രഹിക്കാതെ മലയാളത്തില്‍ "ഇന്നു' (ഇ+ന്‍+ഉ) എന്നു്എന്ന് വിശേഷാല്‍ ഒരു ചതുര്‍ത്ഥിപ്രത്യയമുണ്ടെന്നും, ആ പ്രത്യയം "തനതു' ഇത്യാദി സംബന്ധിതദ്ധിതങ്ങളില്‍ കാണുന്നതും സംസ്കൃതത്തിലെ "തസേ്യദമ്തസേയദമ്' എന്നവിഗ്രഹവാചകത്തിന്റെ സ്ഥാനം വഹിക്കുന്നതും ആയ "അതു' എന്നതില്‍നിന്നും ഉത്ഭവിച്ചതാണെന്നും ഡാക്ടര്‍ ഗുണ്ടര്‍ട്ടു്ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നു. "ടെ' എന്നതിന്റെ ഉത്ഭവവും "അതു' എന്നതില്‍നിന്നുതന്നെ എന്നാണു്എന്നാണ് സായ്പിന്റെ പക്ഷം എന്നു തോന്നുന്നു. വേറെ ഒരു സായ്പു് (ഡാക്ടര്‍ സ്ററീവന്‍സ) "ടെ' എന്നതിനെ കര്‍ണ്ണാടകത്തിലെ "റെ' എന്ന സംബന്ധികാപ്രത്യയത്തോടു യോജിപ്പിക്കുന്നു. ഡാക്ടര്‍ കാല്‍ഡെ്വലാകട്ടെകാല്‍ഡെവലാകട്ടെ, ആദ്യം പറഞ്ഞ, രണ്ടു സായ്പന്മാരെയും ഖണ്ഡിക്കുന്നു, എങ്കിലും, അവന്‍+ടെ' (=അവന്റെ) എന്നതിലെ "ടെ' നിസ്സന്ദേഹമായിട്ടു്നിസ്സന്ദേഹമായിട്ട് (ക റീൗയ ിേീ' വേല മെ്യ) "അെതു' എന്നതിന്റെ ദുഷിച്ച രൂപംതന്നെ എന്നു ശപഥംചെയ്യുന്നു. ഈ പക്ഷത്തില്‍ "അവന്റേത്' എന്നുള്ള പ്രയോഗത്തില്‍ (അവന്‍+അതു= അവന്റെ; അവന്റെ+അതു=അവന്റേതു) "അതു' എന്നതിനു്എന്നതിന് ആവൃത്തി വരുന്നല്ലോ എന്നു സ്വയമേ ആക്ഷേപിച്ചും കൊണ്ടു്കൊണ്ട് ഈമാതിരി ആവൃത്തി മറ്റു ഭാഷകളിലും കാണാറുണ്ടെന്നു സമാധാനപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതവിഷയത്തില്‍ ഡാക്ടരറന്മാര്‍ മൂന്നുപേര്‍ക്കും മൂന്നുവിധമാണു്മൂന്നുവിധമാണ് അഭിപ്രായം. ഗുണ്ടര്‍ട്ടിനെ തെറ്റിച്ചതു്തെറ്റിച്ചത് നിശ്ചയമായിട്ടു്നിശ്ചയമായിട്ട് നിഘണ്ടുകാരന്‍ ബെയിലിസായ്പു്ബെയിലിസായ്പ് ആണു്ആണ്. അദ്ദേഹം തന്റെ നിഘണ്ടുവില്‍ നാമങ്ങളെ കു-വക, നു-വക എന്നു തരംതിരിച്ചിട്ടുണ്ടു്തരംതിരിച്ചിട്ടുണ്ട്, "ക്കു' എന്നു്എന്ന് ചതുര്‍ത്ഥിയില്‍ അവസാനിക്കുന്ന നാമങ്ങള്‍ "കു-വക", "നു' എന്നവസാനിക്കുന്നവ "നു-വക' എന്നര്‍ത്ഥം. വാസ്തവത്തില്‍ ഒരു നാമത്തിന്റേയും ചതുര്‍ത്ഥി "നു' എന്നു്എന്ന് അവസാനിക്കുന്നില്ല. "ന്‍' എന്നു്എന്ന് അവസാനിക്കുന്ന നാമങ്ങളിലേ "ഉ്' മാത്രം ചേര്‍ന്നു്ചേര്‍ന്ന് ചതുര്‍ത്ഥീരൂപം ഉണ്ടാകുകയുള്ളു എന്ന നിയമം ഇവര്‍ ധരിച്ചിട്ടില്ലെന്നു തോന്നുന്നു. വ്യഞ്ജനാന്തങ്ങള്‍ക്കൊക്കെയും "ഇന്‍' ഇടനില ചേര്‍ക്കേണ്ടതുള്ളതുകൊണ്ടു്ചേര്‍ക്കേണ്ടതുള്ളതുകൊണ്ട് പലവിധം നാമങ്ങളും "ന്‍' എന്നവസാനിക്കും; അപ്പോള്‍ പ്രത്യയം "ഇന്നു' എന്നാണെന്നു കല്പിക്കുന്നപക്ഷം, നാമങ്ങളെ നു-വക, കു-വക എന്നു്എന്ന് തരംതിരിക്കേണ്ടിവരുന്നതില്‍ ഒരാശ്ചര്യവും ഇല്ല. "അവന്‍ടെ' എന്നെഴുതാതെ "അവന്റെ' എന്നു്എന്ന് "റ' എഴുതിവരുന്ന സമ്പ്രദായം കണ്ടാണു്കണ്ടാണ് സ്ററീവന്‍സ' ഭ്രമിച്ചുവശായതു്ഭ്രമിച്ചുവശായത്. അദ്ദേഹത്തിന്റെ നാമധേയംതന്നെ ശരിയായ ഇംഗ്ലീഷു്ഇംഗ്ലീഷ് ഉച്ചാരണപ്രകാരം മലയാളത്തില്‍ എഴുതുകയാണെങ്കില്‍ "സ്ററീവന്‍സ' എന്നാണു്എന്നാണ് വരുക എന്നദ്ദേഹം ഗ്രഹിച്ചിരുന്നെങ്കില്‍ ഈ അപകടത്തില്‍ ചാടുകയില്ലായിരുന്നു. "ന്റെ' എന്ന കൂട്ടക്ഷരത്തിന്റെ ഉച്ചാരണം മറ്റെങ്ങുമില്ലാത്ത ഒരു വിശേഷപ്പെട്ട ധ്വനിയില്‍ ആണെന്നും ിറല (ന്‍ടെ) പോലെയാണെന്നും അറിഞ്ഞതിന്റെശേഷംകൂടി കാല്‍ഡെ്വല്‍കാല്‍ഡെവല്‍ ""അതും ഇതും'' പിടിക്കാന്‍ പോയതിനു്പോയതിന് ഒരു സമാധാനവും കാണുന്നില്ല. എന്നാല്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ നമ്മുടെ ഭാഷ അഭ്യസിക്കുന്നതിലേക്കു വ്യയംചെയ്തു്വ്യയംചെയ്ത് ചരിത്രത്തിനും യുക്തിക്കും ചേര്‍ന്നു്ചേര്‍ന്ന് അതുകളുടെ വ്യാകരണനിയമങ്ങളെ വ്യവസ്ഥപ്പെടുത്തിത്തന്നിട്ടുള്ള സായ്പന്മാരെ നാം ധന്യവാദപുരസ്സരം അഭിനന്ദിക്കുകയല്ലാതെ പരിഹസിക്കുകയല്ല വേണ്ടതു്വേണ്ടത്. "ന്റെ' എന്ന ഉച്ചാരണം നാം എത്രതന്നെ പറഞ്ഞുകേള്‍പ്പിച്ചാലും വെദേശികന്മാര്‍ക്കു ശരിയായി ഗ്രഹിക്കുവാന്‍ സാധിക്കുന്നതല്ല. ഇതിലെ "റ' എന്ന എഴുത്തിനെ ഉച്ചരിക്കുന്നതു്ഉച്ചരിക്കുന്നത് ശരിയായ റകാരം പോലെ അല്ലെന്നു്അല്ലെന്ന് ഏതു മലയാളിയും സമ്മതിക്കും. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍,
എന്‍െറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റെ നേരം''