"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 939:
മുറ്റും പാടിന്‍റടമയി! സഖേ! മററമങ്ങേതു പിന്നെ.,<br>
-''ഉണ്ണുനീലിസന്ദേശം''}}
തമിഴ്
തമിഴു്
{{slokam|കറെറക്കാര്‍മര്‍ക്കുഴലികളൊരോ രാകപേതം പുണര്‍ത്തീ-
ട്ടിററിറ്റോലും മതുരചമയം ചിന്തുപാടും തചായാം
വരി 956:
 
-''കൃഷ്ണഗാഥ''}}
തമിഴ്
തമിഴു്
{{slokam|ഇങ്ങനം പോയങ്കു പങ്കികളോടുമേ
തങ്കിന പൂങ്കാവില്‍ പുക്കനേരം
വരി 966:
മേവുമിപ്പൂങ്കാവുതന്നിലൂടെ.}}
 
തമിഴ്
തമിഴു്
{{slokam|പേയരേ യെനക്കു യാവരും യാനുമോര്‍
പേയനേ യേവര്‍ക്കു ഇതു പേശിയേന്‍?
വരി 978:
പേയായൊഴിഞ്ഞേനെന്‍ തമ്പുരാനു താന്‍}}
 
തമിഴ്
തമിഴു്
{{slokam|വാനാളും മാമതിപോല്‍ വെണ്ടകുടെക്കീഴു മന്നവര്‍ത-
ങ്കോനാകി വീററിരുന്തു കൊണ്ടാടും ചെലവറിയേന്‍
വരി 989:
കോനായി വെന്നിരുന്നു കൊണ്ടാടും മട്ടറിയേണ്ടാ!
തേനാര്‍ന്ന പൂഞ്ചോലയെഴും തിരുവെങ്കിടമലമേല്‍
കാട്ടാറായു്കാട്ടാറായ് പായാനഭിപ്രായമുടയോനാവൂ ഞാന്‍.}}
 
തമിഴ്
തമിഴു്
{{slokam|മുമ്മെ ചാലുലകുക്കെല്ലാ മൂലമന്തിരത്തെ മുററും
തമ്മെയേ തമക്കു നല്‍കും തനിപ്പെരുമ്പതത്തെത്താനേ
വരി 1,004:
ചെമ്മചേരും നാമം തന്നെക്കകളാല്‍ തെരിയെക്കണ്ടാന്‍.}}
 
തെലുങ്ക്
തെലുങ്കു്
{{slokam|താമസിംചി സേയ തഗദു എട്ടി കാര്യംബു
വേഗിരംപന്‍ അദിയു വിഷമം അഗനു}}
വരി 1,012:
വേഗിപ്പിക്കല്‍ അതും വിഷമം ആകും.}}
 
തെലുങ്ക്
തെലുങ്കു്
{{slokam|പച്ചികായ തെച്ചി പഡവേയ ഫലം ഒൗനേഔനേ?
വിശ്വാഭിരാമ വിനര വേമ!}}
 
മലയാളം
{{slokam|പച്ചക്കായു്പച്ചക്കായ് എടുത്തു പഴുക്കവയ്ക്കവേ ഫലമാകുമോ,
വിശ്വാഭിരാമനായ അല്ലയോ വേമ, കേളെടോ!}}
 
തെലുങ്ക്
തെലുങ്കു്
{{slokam|ദേവീ ഈ സഭ വിദ്വാംസുല മയമെ ഉന്നദി. കാവുന ഇപ്പുഡു ചേയവലയു പനിനി വിനുമു. പൂര്‍വ്വമു കാളിദാസകവിചേ രചയിംപബഡിന അഭിജ്ഞാന ശാകുന്തളം അനു നാടകമു ലോകമുന വില്ലസില്ലുചു ഉന്നദിഗദാ?}}
 
വരി 1,031:
വെദേഹിയെംബീ പെസരും നിരസ്തം
മെ ദാള്ദു ബാളില്ലവെ രാമനിന്നും.
(പദച്ഛേദം: ആ ദേവിയിം ശൂന്യ ഇദു ആഗി ലോകം മെ തോര്‍പ്പുദു. ഈര്‍-ആര്‍-അനെ അബ്ദം ഈഗളു്ഈഗള്. വെദേഹി എംബ ഈ പെസരും നിരസ്തം. മെദാള്ദുബാളി ഇല്ലവെ രാമന്‍ ഇന്നും)<br>
 
-''ഛന്ദസ്സാരം.''}}
മലയാളം
{{slokam|ആ ദേവിയാല്‍ (യോടു) ശുന്യമായിട്ടു ലോകം മെയ്യു്മെയ്യ് തോന്നിപ്പിക്കുന്നു (ആവിര്‍ഭവിക്കുന്നു). ഈരാറാമത്തെ (12) അബ്ദം ഇപ്പോള്‍ വെദേഹി എന്ന ഈ പേരും നിരസ്തം; ണെയ്യു ധരിച്ചിട്ടു്ധരിച്ചിട്ട് വാഴുക ഇല്ലയോ രാമന്‍ ഇന്നും.}}
 
കര്‍ണ്ണാടകം
വരി 1,041:
 
മലയാളം
{{slokam|പൂര്‍വ്വത്തില്‍ ഉദ്ദാലകന്റെ പത്നി പതിക്കു്പതിക്ക് അനുരൂപയായി നടക്കാതെ ഇരുന്നതിനാലല്ലേ കല്ലായിപ്പോയതു്കല്ലായിപ്പോയത്. അനസൂയാദേവി പതിക്കു്പതിക്ക് അനുഗുണമായി നടന്നതിനാല്‍ സൂര്യനുംകൂടി ഉദിക്കാതെപോയിട്ടു്ഉദിക്കാതെപോയിട്ട് ദേവതകളാലും സ്തോത്രംചെയ്യിച്ചുകൊണ്ടാള്‍. സീതാദേവി അരണ്യത്തിനുപോയിക്കൊണ്ടിരുന്ന പതിയെ അനുസരിച്ചു്അനുസരിച്ച് അവന്റെ പിന്നാലെ അരണ്യത്തിനു താനും പുറപ്പെടവേ ശ്രീരാമന്‍ നീ അരണ്യത്തിനു വരവേണ്ടാ എന്നും, എന്നെപ്പോലെ നീയും എന്തിനു കഷ്ടപ്പെടവേണമെന്നും കേട്ടാന്‍.}}
 
തമിഴും പഴമലയാളവും ഒന്നുതന്നെ എന്നു പറയാമെന്നിരിക്കെ തെലുങ്കും കര്‍ണ്ണാടകവും വളരെ അകന്നിട്ടുണ്ടെന്നു കാണിപ്പാനാണു്കാണിപ്പാനാണ് ആ ഭാഷകള്‍കൂടി എടുത്തു്എടുത്ത് തര്‍ജ്ജമചെയ്തു കാണിച്ചതു്കാണിച്ചത്.