വിക്കിഗ്രന്ഥശാല:സമാഹരണം/ചട്ടമ്പിസ്വാമികൾ/പ്രാചീനമലയാളം-unicode

പ്രാചീന മലയാളം


   ഉള്ളടക്കം

അവതാരിക ......................................................................................... ന്ധ അദ്ധ്യായം 1 - ദാനകാരണനി‌ഷേധം ........................................ 15 അദ്ധ്യായം ഞ്ജ - മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല ..................................................... ഞ്ജ1 അദ്ധ്യായം ന്ധ - പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല .......................................................................................ന്ധ9 അദ്ധ്യായം 4 - മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല ......................65 അദ്ധ്യായം 5 - നായന്മാരുടെ സ്ഥാനമാനദാതാക്കൾ ..........79 ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല ................................................79 അദ്ധ്യായം 6 - നായന്മാരുടെ ഔൽകൃ ഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും ............ 84 അദ്ധ്യായം 7 - നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ .................. 104 അദ്ധ്യായം 8 - ശൂദ്രശബ്ദം ........................................................... 116 അദ്ധ്യായം 9 - ചാതുർവർണ്യം ................................................ 1ഞ്ജന്ധ അദ്ധ്യായം 10 - ചാതുർവർണ്യാഭാസവും ബ്രാഹ്മണമതവും ............................................................................................................ 15ന്ധ അനുബന്ധം 1................................................................................. 18ഞ്ജ അനുബന്ധം ഞ്ജ................................................................................ 185 അനുബന്ധം ന്ധ................................................................................ 189 അനുബന്ധം 4 ............................................................................... 19ഞ്ജ



ഞ്ജ


പ്രാചീന മലയാളം


  അവതാരിക
  ഈ മലയാളഭൂമിയിൽ ജന്മികൾ അധികവും മലയാള

ബ്രാഹ്മണരാകുന്നു. അവർക്കു

  കൂടുതൽ കുലശ്രഷ്ഠതയും

മറ്റുള്ളവരുടെ മേൽഗുരുസ്ഥാനവും ഉണ്ടെന്നു പലരും സമ്മതിച്ചു വരുന്നു. ഈ അവകാശങ്ങൾക്ക് അടിസ്ഥാനമായി അവർ പറയുന്നതു രണ്ടു സംഗതികളെയാകുന്നു.

   1. പരശുരാമൻ സമുദ്രനി‌ഷ്കാസനം കൊണ്ടു മലയാള

ഭൂമിയെ വീണ്ടെടുത്തു വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തി അവർക്കു അതിനെ ദാനം ചെയ്തു എന്നുള്ളത്.

  ഞ്ജ. ജാതിവിഭാഗത്തിൽ ഒന്നാമത്തെ സ്ഥാനവും അങ്ങനെ

ഹിന്ദുമതാനുസാരികളായ മറ്റുള്ളവരുടെ ഗുരൂപുരോഹിതസ്ഥാന ത്തെയും അവർ അർഹിക്കുന്നു എന്നുള്ളത്.

  പഴയ പ്രമാണങ്ങൾ, പാരമ്പര്യങ്ങൾ, നടപടികൾ ഇവയിൽ

നിന്നും സർവസമ്മതമായ യുക്തിവാദങ്ങളിൽ നിന്നും മേˉറഞ്ഞ രണ്ടു സംഗതികളും

  അടിസ്ഥാനമില്ലാത്തവയാണെന്നും ഈ ഭൂമി വാസ്തവ ത്തിൽ

മലയാളിനായന്മാരുടെ വകയാണെന്നും, നായന്മാർ ഉൽകൃ ഷ്ട കുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരാണെന്നും, അവർ തങ്ങളുടെ ആർ ́വശീലവും ധർമതത്പരതയും കൊണ്ടു സ്വദേശബഹി‌ഷ്കൃതന്മാരും പാ‌ഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയിൽ അകപെട്ടു കാലാന്തരത്തിൽ

 കക്ഷിപിരിഞ്ഞ്

ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയിൽ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാൻ ഉദ്യമിക്കുന്നത്.


ന്ധ


 പ്രാചീന മലയാളം
  ഇതിലേയ്ക്ക്, ഒന്നാമതായി, മലയാളബ്രാഹ്മണർ എന്നു

പറയുന്നവർക്ക് ഇവിടെ (ഭാർഗ്ഗവദത്തം) ജന്മാവകാശമില്ലെന്നും, രണ്ടാമതായി അവർക്ക് യാതൊരു മേന്മയ്ക്കും അർഹത യില്ലെന്നും, മൂന്നാമതായി മേˉറഞ്ഞ രണ്ടുവക അവകാശങ്ങളും നായന്മാരിൽ ചേർന്നവയാണെന്നും

  ഇവിടെ കാണിക്കുന്നു.

ഇവയിൽ ഒന്നാമത്തേതു മുഴുവനും സഹ്യാദ്രി ഖണ്ഡം, കേരളമാഹണ്ഡത്മ്യം, കേരളോˉത്തികൾ, കേരളാവകാശക്രമം എന്നീ ബ്രാഹ്മണപരങ്ങളായ ഗ്രന്ഥങ്ങളെ ആശ്രയിച്ചിരിക്കുന്നതി നാൽ അതിന്റെ ഖണ്ഡനം ഈ ഗ്രന്ഥങ്ങളുടെ ഖണ്ഡനം കൊണ്ടും, മറ്റു രണ്ടിന്റെയും ഖണ്ഡനങ്ങൾ, അനുഭവങ്ങൾ, യുക്തിവാദങ്ങൾ മുതലയവയെ കൊണ്ടും സാധിക്കും. മലയാള ബ്രാഹ്മണർക്ക് ഇവിടെ ജന്മാവകാശമില്ലെന്നു സാമാന്യമായും വിശേ‌ഷമായും ഖണ്ഡനരീത്യാ രണ്ടു വിധത്തിൽ നിർണയിക്കാം. പ്രകൃതസംഗതികളെ മുൻകാണിച്ച ഗ്രന്ഥങ്ങളിൽ പൂർവ്വാപര വിരുദ്ധമായും പരസ്പരവിരുദ്ധമായും പ്രതിപാദിച്ചിരിക്കുന്ന തിനെ വെളിപെടുത്തി

പ്രമാണഗ്രന്ഥങ്ങളുടെ

അവിശ്വാസ്യതയെ കാണിക്കുന്ന സാമാന്യഖണ്ഡനം ഈ അവതാരികയിലും, അവയെ പ്രത്യേകം പ്രത്യേകം വ്യവഹരിചു മറ്റു പ്രമാണ


ങ്ങൾക്കും യുക്തിക്കും ന്യായത്തിനും അവ വിപരീതങ്ങളാ ണെന്നു കാണിക്കുന്ന വിശേ‌ഷഖണ്ഡനം ഒന്നുമുതൽനാലുവരെ (ഉൾപ്പടെ)യുള്ള അദ്ധ്യായത്തിലും സാധിച്ചിരിക്കുന്നു


   സാമാന്യഖണ്ഡനം
  സ്കന്ദപുരാണത്തിൽ
  ഉൾപ്പെട്ട   സഹ്യാദ്രിഖണ്ഡത്തിന്റെ

ഉത്തരാർദ്ധം ഒന്നാം അദ്ധ്യായത്തിൽ താഴെ പറയുന്നവിധം കാണുന്നു. പരശുരാമൻ ഞ്ജ1 വട്ടം ക്ഷത്രിയരെ കൊന്നു വിധി പോലെ ഭൂമിയെ ബ്രാഹ്മണർക്കു ദാനംചെയ്തു. അനന്തരം


4



പ്രാചീന മലയാളം വേറൊരു ഭൂമിയെ സൃ ഷ്ടിച്ചു. ഈ ഭൂമി വൈതരണി 1 നദിക്കു തെക്ക് സുബ്രഹ്മണ്യത്തിനു ഞ്ജ വടക്ക് സഹ്യപർവ്വതം മുതൽ കടൽവരെ ശൂർപാകാരം4

   ആയി 100 യോജന നീളത്തിൽ ന്ധ യോജന വീതിയിൽ

കിടക്കുന്നു. അവിടെ ഒരു മലയിൽ പരശുരാമൻ താമസിചു.


ശ്രാദ്ധമൂട്ട്, യാഗം എന്നിവയ്ക്കായി ബ്രാഹ്മണരെ ക്ഷണിച്ചിട്ട് അവരാരും

 വരാöായാൽ
   കോപിച്ച്    ബ്രാഹ്മണരെക്കൂടി

പുതുതായി ഉണ്ടാക്കുവാൻഅദ്ദേഹം നിശ്ചയിചു. രാവിലെ


സമുദ്രýാനത്തിനു ചെന്നപ്പോൾ ചിതാസ്ഥാനത്ത് വന്നുനിന്ന ചില മുക്കുവരെ കണ്ടു തൃപ്തനായി അവരുടെ ചൂണ്ട മുറിച്ച് അതിന്റെ കയറുകൊണ്ട് പൂനൂലുണ്ടാക്കി അവർക്കിടുകയും വിശുദ്ധരാക്കി അവർക്ക് ബ്രാഹ്മണ്യം കൊടുക്കുകയും ചെയ്തു. 14 ഗോത്രവും കുലവും കˉിച്ച് ചതുരംഗം എന്ന സ്ഥാനത്ത് അവരെ

   പാർപിച്ചു.    അവർവിചാരിക്കുമ്പോൾ

താൻ ചെന്നുകൊള്ളാമെന്നു വാഗ്ദാനം ചെയ്ത് പരശുരാമൻപോയി. കുറേനാൾ

 കഴിഞ്ഞു
പരീക്ഷിപ്പാനായിട്ടുമാത്രം  അവർ

അദ്ദേഹത്തിനെ സ്മരിക്കുകയും അദ്ദേഹം താൻ പറഞ്ഞിരു ന്നതുപോലെതന്നെ അവിടെ ചെല്ലുകയും ചെയ്തു. അപ്പോൾ പ്രയോജനം കൂടാതെ വരുത്തിയതാണെന്നറിഞ്ഞ് ഭാർഗ്ഗവൻ കോപിച്ച് ദുർവൈദ്യന്മാരും നിന്ദ്യന്മാരും കുത്സിതന്മാരും ദരിദ്രന്മാരും സേവാപരന്മാരും ആയിപ്പോകട്ടേ എന്നു അവരെ ശപിച്ചു.

   ടി സഹ്യാദ്രിഖണ്ഡത്തിന്റെ ഉത്തരാർദ്ധം ആറാം അദ്ധ്യായ

ത്തിൽ

  പരശുരാമന്റെ ഭൂമി നിർമാണത്തിനെപ്പറ്റി ഇങ്ങനെ

1

 ഈ നദി കലിംഗത്തിലാണെന്ന് പേജ് 1ന്ധ-ൽ പറയുന്നുണ്ട്.

ഞ്ജ

 കർണ്ണാടകദേശത്ത് മംഗലാപുരത്തുനിന്ന് 105 കി. മീ. അകലെ സഹ്യാദ്രിയിലുള്ള

ഒരു ഗ്രാമം.

  5



പ്രാചീന മലയാളം പറഞ്ഞിരിക്കുന്നു. മഹാവിഷ്ണു (വാമനാവതാരത്തിൽ) ബലി യോടു ലോകം വീണ്ടു "രജസ്വലാദിദത്തമന്നം ന്ധ നിനക്കു ഭവിക്കട്ടെ" എന്നു കˉിക്കുകയും ഭൂമി മുഴുവൻ കശ്യപനായി ക്കൊണ്ടു ദാനം ചെöയും ചെയ്തു. കശ്യപൻ ഗെഡൗർക്കും ദ്രാവിഡർക്കും

 ആര്യാവർത്തത്തിലുള്ള  പണ്ഡിതന്മാർക്കും

കർമ്മികൾക്കുംകൂടി അതിനെ കൊടുത്തു. അനന്തരം ത്രതാ യുഗത്തിൽ കാർത്തവീര്യാദി രാജാക്കന്മാർ ഭൂമിയെ അപഹരിച്ച് രക്ഷിച്ചു. പിന്നെ കശ്യപാദി ബ്രാഹ്മണരുടെ പ്രാർത്ഥനപ്രകാരം വിഷ്ണുഭഗവാൻ ജമദùിപുത്രനായിട്ടു രേണുകയിൽ അവതരി ക്കുകയും തപസ്സുചെയ്തു ശിവനെ പ്രസാദിപ്പിച്ച് വെണ്മഴു വാങ്ങി ഞ്ജ1 വട്ടം ക്ഷത്രിയരെ വധിച്ച് വസിഷ്ഠകശ്യപാദി മുനി മാർക്ക് ഭൂമിയെ വീണ്ടും ദാനം ചെയ്യുകയും ചെയ്തു. പിന്നീട് ഭാർഗ്ഗവൻ സഹ്യാദ്രിയുടെ മുകളിൽകയറി സമുദ്രം കണ്ടു വിചാരം തുടങ്ങി. അപ്പോൾ നാരദൻ വന്നു വിചാരകാരണം ചോദിച്ചു. ഭൂമി മുഴുവൻ ദാനം ചെയ്തു പോയതിനാൽതനിക്ക് ഇരിക്കാൻഇടമില്ലെന്ന് ഉത്തരം പറഞ്ഞു. അപ്പോൾ സമുദ്ര ത്തിനെ അകറ്റുവാൻ നാരദൻ ഉപദേശിച്ചു. പരശുരാമൻ ഉടനെ സഹ്യാദ്രിമേൽ നിന്നുകൊണ്ട് സായകമയച്ചു സമുദ്രത്തെ നീക്കി സ്ഥലമുണ്ടാക്കി. ആ സ്ഥലം രാമക്ഷേത്രം എന്നു പ്രസിദ്ധ മായിത്തീർന്നു. ബാണം വീണ ദിക്കിൽ 'ബാണവല്ലി' എന്ന ഒരു പുണ്യപുരവും ഉണ്ടായി.


 ഇപ്രകാരം സമുദ്രനി‌ഷ്കാസനം ചെയ്തുണ്ടാക്കിയ ഭൂമി

യിൽ സപ്തകൊങ്കണൾ അടങ്ങിയിരുന്നു അതാവിത് - (1) കേരളം (ഞ്ജ) തുലംഗം (ന്ധ) സരൗാ ഷ്ട്രം (4) കൊങ്കണം (5) കരഹാടം (6) കർണാടം (7) ബർബരം. ഈ ഭൂമിയുടെ ആകെ വിസ്തീർണം 100 യോജന നീളവും 5 യോജന വീതിയും ന്ധ

 തീണ്ടാരിയായിരിക്കുന്നവളും മറ്റും നല്കുന്ന ആഹാരം
  6


 പ്രാചീന മലയാളം

ആകുന്നു. ഗോകർണമെന്ന സ്ഥലത്ത് ശിവൻ അധിവസിചി { രുന്നു. അവിടെ ശിവന് മഹാബലൻ എന്നുപേർ. അവിടെനിന്നും 10 യോജന വടക്ക് സപ്തകോടീശ്വരം എന്ന സ്ഥലത്ത് രാമൻ ഇരുന്നുകൊണ്ട് നാനാഭാഗങ്ങളിൽനിന്നും ബ്രാഹ്മണരെ വരുത്തി നിർഭയമായി പാർപ്പാൻ ആജ്ഞാപിച്ചു. അവർ സ്മരിക്കുമ്പോൾ താൻ ചെന്നുകൊള്ളാമെന്നു പറഞ്ഞു രാമൻപോയി. ഒരിക്കൽ പൂതരായി ഗർവ്വിഷ്ഠരായിത്തീർന്ന ബ്രാഹ്മണരും (ചിത്പാവന) ഇവരും ഒത്തുകൂടി പരശുരാമനെ പരീക്ഷിച്ചപ്പോൾ

(മുൻ

പറഞ്ഞവിധം) പരശുരാമൻ അവിടെ ചെല്ലുകയും കാരണമി ല്ലാതെ സ്മരിച്ചതിനായിട്ടു അവരെ ശപിക്കുകയും ചെയ്തു. ശാപവാക്കുകൾ (മുൻപറഞ്ഞവ കൂടാതെ) തഴെ പറയുന്നവിധം ആയിരുന്നു.


"വിദ്യകളിൽ ഗർവ്വിഷ്ഠരും പരസ്പരം ഈർ‌ഷ്യയുള്ളവരും, മര്യാദയെ ലംഘിച്ചു കാലം കഴിക്കുന്നവരും, യാചകൻമാരും, ശൂദ്രരോടിരന്നു മേടിക്കുന്നവരും ക്ഷത്രിയർക്കും മറ്റും ഭൃത്യ പ്രായരും അˉജ്ഞന്മാരും, നികൃ ഷ്ടമായ പൂജകഴിക്കുന്നവരും, ദരിദ്രരെങ്കിൽ ബഹുപുത്രരും, സമ്പന്നരെങ്കിൽ സന്താനഹീനരും, കന്യാവിത്തം ഗ്രഹിക്കുന്നവരും ആകട്ടെ" ശാപമോക്ഷം താഴെ പ്പറയുന്ന വിധമായിരുന്നു.

   "ജനങ്ങൾ ധർമം വെടിഞ്ഞു നടക്കുന്നതായി ഘോരമായി

രിക്കുന്ന കലിയുഗമാകുമ്പോൾ ശാപം ഫലിക്കാത്തെപോകട്ടെ"

   ടി അദ്ധ്യായത്തിൽപണ്ട് പരശുരാമൻഅശ്വമേധം ചെയുക

യും അവഭ്യതýാനാനന്തരം അതിൽഗുരുവായിരുന്ന കശ്യപന് സാഗരാന്തയായ ഭൂമിയെ ദാനം ചെയുകയും ചെയ്തു. അതിന്റെ ശേ‌ഷം ഋത്വിക്കുകളെല്ലാരും കൂടി രാമനോട് അദ്ദേഹത്തിനാൽ ദത്തയായ ഭൂമിയിൽ ഇരിക്കരുതെന്നു പറഞ്ഞു. അതു


7


പ്രാചീന മലയാളം

സമ്മതിച്ച് നടന്നുപോവുകയും സഹ്യപർവതം കണ്ട് അതിന്മേൽ കയറി വരുണനോട് കാര്യം പറയുകയും വരുണന്റെ അപേക്ഷ പ്രകാരം പരശു എറിഞ്ഞു രാജ്യമുണ്ടാക്കുകയും ചെയ്തു. അതിന്റെ അതിർത്തി സഹ്യപർവ്വതം തുടങ്ങി ന്ധ യോജന വീതിയിൽ കന്യാകുമാരി മുതൽ 'നാസികാത്യ്രംബകം' വരെയാകുന്നു. അതു നൂറു യോജന നീളമുള്ളതും (മുൻ പറഞ്ഞവിധം)

ഏഴുഭാഗങ്ങളോട് കൂടിയതും ആകുന്നു. ബ്രാഹ്മണരില്ലാതിരുന്ന ആ ദേശത്ത് പരശുരാമൻ ചില കൈവർത്തകന്മാരെക്കണ്ട് അവരുടെ ചൂണ്ടൽമുറിച്ചു കളഞ്ഞ ശേ‌ഷം അതിന്റെ ചരടിനെ പൂണൂലുണ്ടാക്കി കഴുത്തിലിട്ടു അവരെ ബ്രാഹ്മണരാക്കി വാഴിക്കുകയും ക്ഷാമം വരികയില്ലെന്നു വരം കൊടുത്തു വിചാരിക്കുമ്പോൾ വരാമെന്ന് പറഞ്ഞു പോവു കയും ചെയ്തു. അനന്തരം മുൻപറഞ്ഞ വിധം തന്നെ അവരെ ശപിച്ചു. ശാപത്തിലുള്ള വിശേ‌ഷവാക്യം താഴെ പറയുന്നു.; "കുത്സിതാന്നഭക്ഷകന്മാരും ചൈലഖണ്ഡം (മുറിമുണ്ട്) ഉടുക്കു ന്നവരും ആയിട്ട് അസിപ്രസ്ഥാവനീസ്ഥാനത്തു ശ}ാഘ്യരായിട്ടു ഭവിക്കട്ടെ"

  പരശുരാമൻപോവുകയും ആ ബ്രാഹ്മണർ ശാപപീഡിതരായി

ത്തീരുകയും ചെയ്തു. കുറേനാൾകഴിഞ്ഞ് മയൂരവർമ്മനെന്ന ആര്യകുലരാജാവ്ആ ദേശം പരിപാലിച്ചു. ശൂദ്രപ്രായരായ തന്നാട്ടിലെ ബ്രാഹ്മണരെ കണ്ടിട്ട് മയൂരവർമ്മൻ അഹിച്ഛത്ര ത്തിൽ പോയി അവിടെനിന്നും ബ്രാഹ്മണരെ കൊണ്ടുവന്നു അവർക്കായിട്ടു ന്ധഞ്ജ ഗ്രാമങ്ങളാക്കിച്ചമച്ചു ബ്രാഹ്മണരെ മേൽ പ്രകാരം താമസിപ്പിച്ചു. പിന്നെ മയൂരവർമ്മൻകലിയുടെ ആക്രമണം കണ്ട് മന്ത്രിമാരെ രാജ്യം ഏൾപ്പിച്ചുംവെച്ച് കാട്ടിൽ തപസ്സിനു പോയി. രാജകുമാരനായ ചന്ദ്രാഗതനും മന്ത്രിമാരും രക്ഷയ്ക്ക്പോരെന്നു വിചാരിച്ചു ബ്രാഹ്മണരെല്ലാരുംകൂടി തിരിച്ചു


8


പ്രാചീന മലയാളം

പോയ്ക്കളഞ്ഞു (അഹിച്ഛത്രത്തിലേയ്ക്ക്). അവിടെയുള്ളവർ ഈ ചെന്നവരെ കൂട്ടിനടത്തിയില്ല. ഇവർ പ്രത്യേകം പുറത്തു ഭാഗത്തായി താമസിച്ചു. വളരെനാൾകഴിഞ്ഞ് ചന്ദ്രാഗതൻ പ്രാപ്തിയായപ്പോൾ ആ ബ്രാഹ്മണരെ അന്വേ‌ഷിച്ചു അഹിച്ഛത്ര ത്തിൽചെന്ന് അവരെ പിടിച്ചുകൊണ്ടുവന്നു പഴയ പോലെ ന്ധഞ്ജ ഗ്രാമങ്ങളിൽ ഗൃഹഭേദങ്ങൾ ചെയ്തു പിരിവുകൾ ഏർപ്പെടുത്തി മുൻപിൽ കുടുമയടയാളവും നിശ്ചയിച്ചു പാർപ്പിച്ചു.

(കേരള മഹാത്മ്യം, അദ്ധ്യായം 4 - ഭൂഗോള പുരാണാന്തർഗതം)
  ഇരൂപത്തൊന്നു തവണ ക്ഷത്രിയ രാജാക്കന്മാരെ നിഗ്രഹിച്ചു

പാപശാന്തിക്ക് പലവിധ ദാനങ്ങളും ചെയ്തുവാണ പരശു രാമനെ ഭൂദാനം ചെയുവാൻ മുനിമാർ പ്രരിപ്പിചു. അദ്ദേഹം

രാജ്യം മുഴുവൻ ബ്രാഹ്മണരർക്കു കൊടുത്തു. അനന്തരം തനിക്കിരിപ്പാൻ വേറെ സ്ഥലം അന്വേ‌ഷിക്കണമെന്നുള്ള അവരുടെ വാക്കുകേട്ട്

വി‌ഷാദിച്ചു. കൈലാസത്തു ചെന്നു ശിവനെ സേവിക്കുകയും അദ്ദേഹത്തിന്റെ ആജ്ഞാനുസരണം സുബ്രമണ്യനുമായി പുറപ്പെട്ട് കന്യാകുമാരിയിൽ എത്തുകയും ചെയ്തു. അവിടെ സുബ്രമണ്യന്റെ പ്രഭാവം കൊണ്ടുണ്ടായ വിഷ്ണുമായയെ ഒരു വർ‌ഷം പരശുരാമൻ ഭജിച്ചു. അപ്പോൾ വരുണൻ പ്രത്യക്ഷമായി രണ്ടു പേരെയും നമ£രിച്ചു. വരുണനോട് താമസിക്കാൻസ്ഥലം ആവശ്യപ്പെട്ടപ്പോൾഅദ്ദേഹം "പശ്ചിമസമുദ്രത്തിൽ പരശുവിനെ ഇടതു കൈ കൊണ്ടെറി ഞ്ഞാൽ അതു ചെന്നു വീഴുന്നെടത്തോളം ഭൂമിയെ പാലിച്ചു കൊള്ളുകേ വേണ്ടു" എന്നു പറഞ്ഞു. ആ ഭൂമിക്കു ദശയോജന വിസ്തീർണവും ശതയോജന ദൈർഘ്യവും ഉണ്ട്.


9


  പ്രാചീന മലയാളം



കേരളോൽപത്തി

  ദു ഷ്ടന്മാരായ

ക്ഷത്രിയ രാജാക്കന്മാരെ നിഗ്രഹിപ്പാൻ ശ്രീപരശുരാമൻ അവതരിച്ച് തന്റെ കൃത്യം നിറവേറ്റി. അപ്പോളു ണ്ടായ "വീരഹത്യാദോ‌ഷം പോക്കണമെന്നു കˉിച്ചു കർമം ചെയ്വാൻ തക്കവണ്ണം ഗോകർണം പുക്കു ഭൂമിദേവിയെ വന്ദിച്ചു നൂറ്ററുപതുകാതം ഭൂമിയെ ഉണ്ടാക്കി. മലയാളഭൂമിക്ക്

രക്ഷ വേണം എന്നു കˉിച്ചു നൂറ്റെട്ടു ഈശ്വര പ്രതിഷ്ഠചെയ്തു. എന്നിട്ടും ഭൂമിക്ക് ഇളക്കം മാറിയില്ല എന്നു കണ്ടശേ‌ഷം ശ്രീപരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി പല ദിക്കിൽ നിന്നും കൊണ്ടുവന്നു കേരളത്തിൽ വച്ചു." അവർകുറച്ചു കാലം കഴിഞ്ഞപ്പോൾ നാഗഭീതികൊണ്ട് ഓടി പൊയ്ക്കളഞ്ഞു. പിന്നെ നാഗന്മാർ തന്നെ കുറേക്കാലം രാജ്യം ഭരിച്ചു. പരശുരാമൻ ഓടിപ്പോയവരുടെ വേ‌ഷവും ആചാരങ്ങളും ഭേദപ്പെടുത്തി അവരെ വീണ്ടും കേരളത്തിൽപാർപ്പിച്ചു.

  മുൻകാണിച്ച പ്രമാണങ്ങളിൽ കാണുന്നവിധം മലയാള

ബ്രാഹ്മണരുടെ ജന്മാവകാശം സംബന്ധിച്ച് നിരൂപിക്കേണ്ട പ്രധാന സംഗതികളാവിത്;

  1.മലയാളഭൂമി ഉണ്ടാക്കനുള്ള ഹേതു
  ഞ്ജ.മലയാളഭൂമി ഉണ്ടാക്കാനുള്ള കൃത്യം
  ന്ധ.മലയാളഭൂമിയുടെ അതിർത്തിയും വിസ്തീർണവും
  4.മലയാളഭൂമി ദാനത്തിനുള്ള കാരണം
  ഈ സംഗതികളെളെപ്പറ്റി മേൽകാണിച്ച ഗ്രന്ഥങ്ങളിൽ

പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങളെ അടുക്കായി താഴെ ചേർക്കുന്നു.


10


  പ്രാചീന മലയാളം
   1. മലയാളഭൂമിയുണ്ടാക്കാനുള്ള ഹേതു: സഹ്യാദ്രിഖണ്ഡം

ഉത്തരാർദ്ധം ഒന്നാം അദ്ധ്യായത്തിൽ ക്ഷത്രിയനിഗ്രഹവും ഭൂമിദാനവും കഴിഞ്ഞു വേറൊരു ഭൂമിയെ സൃ ഷ്ടിച്ചു എന്നും ടി 6ൽടി ദാനത്തിനുശേ‌ഷം ഇരിക്കാൻഭൂമിയില്ലാഞ്ഞു നാരദൻ പറകയാലും, ടി ഏഴിൽ ടി ദാനത്തിനുശേ‌ഷം ദത്ത ഭൂമിയിൽ ഇരുന്നുകൂടെന്നു ഋത്വിക്കുകൾ പറകയാൽ ഇരിപ്പാൻ ഇടമന്വേ ‌ഷിചു വരുണന്റെ വാക്കിനാലും. കേരളമഹാത്മ്യത്തിൽ മേൽ


{

പറഞ്ഞവിധം ചതിപ്രയോഗത്തായലുണ്ടായ ദാനത്താൽ രാജ്യം കൈവിട്ടു ഇരിപ്പാൻ സ്ഥലമില്ലാതെ കൈലാസത്തുചെന്ന് സങ്കടം പറകയും ശിവന്റെ ആജ്ഞാനുസരണം സുബ്രഹ്മണ്യ നുമായി കന്യാകുമാരിയിൽചെന്നു സുബ്രമണ്യന്റെ പ്രഭാവത്താ ലുണ്ടായ വിഷ്ണുമായയെ സേവിക്കയും ചെöയാലും ഭൂമിയു ണ്ടാക്കിയെന്നും കാണുന്നു.

  ഞ്ജ. മലയാളഭൂമി ഉണ്ടാക്കാനുള്ള കൃത്യം: സഹ്യാദ്രിഖണ്ഡം

ഉത്തരാർദ്ധം ആറാം അദ്ധ്യായത്തിൽ സഹ്യാദ്രിയിൽ ചെന്നു സായകമയച്ചു സമുദ്രത്തെ നീക്കിയെന്നും ടി ഏഴാം അദ്ധ്യായ ത്തിൽ പരശു എറിഞ്ഞു രാജ്യമുണ്ടാക്കിയെന്നും കേരളമാഹത്മ്യ ത്തിൽ ഇടതുകൈ കൊണ്ട് കന്യാകുമാരിയിൽ വച്ചു പരശു എറിഞ്ഞു അപ്രകാരം ചെയ്തു എന്നും കേരളോൽപത്തിയിൽ ഗോകർണ്ണത്തു കന്മലയിലിരുന്ന് വരുണനെ സേവിച്ചു ഭൂമിയു ണ്ടാക്കിയെന്നും കാണുന്നു.

   ന്ധ. മലയാളഭൂമിയുടെ അതിർത്തിയും വിസ്തീർണ്ണവും: സഹ്യാ

ദ്രിഖണ്ഡം ഉത്തരാർദ്ധം ഒന്നാം അദ്ധ്യായത്തിൽ കലിംഗത്തിലെ വൈതരണി നദിക്കു തെക്ക് സുബ്രമണ്യത്തിനു വടക്ക് 100 യോജന നീളത്തിൽ ന്ധ യോജന വീതിയിൽ എന്നും ടി ആറാം അദ്ധ്യായത്തിൽ 100 യോജന നീളത്തിൽ 5 യോജന വീതിയിൽ എന്നും. കേരളമഹാത്മ്യത്തിൽ 100 യോജന നീളത്തിൽ 10


11


  പ്രാചീന മലയാളം

യോജന വീതിയിൽ എന്നും. കേരളോൽപത്തി യിൽ 160 കാതം ഭൂമിയെന്നും കാണുന്നു.

  4. മലയാളഭൂമി ദാനത്തിനുള്ള കാരണം: പരശുരാമൻ

മലയാളഭൂമിയെ ദാനം ചെയ്തതായിട്ട് സഹ്യാദ്രിഖണ്ഡത്തിലും കേരളമാഹാത്മ്യത്തിലും കാണുന്നില്ല. കേരളോൽപത്തിയിൽ വീരഹത്യാപാപശാന്തിക്കായിട്ടും കേരളാവകാശക്രമത്തിൽ വീര ഹത്യാപാപാവശി ഷ്ടത്തിന്റെ പരിഹാരത്തിനായിട്ടും അപ്രകാരം ചെയ്തു എന്നു കാണുന്നു.

  ഇനിയും പരശുരാമൻബ്രാഹ്മണരെ കൊണ്ടുവരിക. അവർ

തിരിച്ചു പൊയ്ക്കളയുക വീണ്ടും കൊണ്ടുവന്നു പാർപ്പിക്കുക മുതലായ കാര്യങ്ങൾ വാസ്തവസംഗതികളെ മറയ്ക്കാൻ വേണ്ടി യുള്ള യøത്തിൽ ഒന്നിനൊന്നു വിപരീതമായും പൊതുവേ വിശ്വാസയോഗ്യമല്ലാതെയും ഈ ഗ്രന്ഥങ്ങളിൽകാണുന്നുണ്ട്. ഇതിനു ഒരു ഉദാഹരണം പറയാം: മലയാചലനിവാസികളും രണശൂരന്മാരുമായ നാകന്മാർ സമുദ്രംവയ്പിൽ ഉണ്ടായ ഭൂമിയെ കൈവശംവച്ചു രക്ഷിക്കുമ്പോൾ മറ്റുള്ളവർ അതിൽ പ്രവേശി പ്പാൻ തുടങ്ങി. അപ്പോൾ നാകന്മാർ കയർക്കുകയും വിദേശികൾ ഭയപ്പെട്ടു ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ആശ്രയിച്ച് അപേക്ഷിച്ചപ്പോൾ അവിടവിടെ പാർത്തുകൊള്ളുവാൻ അവരെ നാകന്മാർ

അനുവദിചു.{ ഇപ്രകാരം വാസ്തവസംഗതികൾ ഇരിക്കെ സ്വാർത്ഥതˉരതനിമിത്തം 'നാകന്മാർ' എന്ന വർഗ്ഗനാമ ത്തെ (ദ്രാവിഡഭാ‌ഷയിലുള്ള) സംസ്കൃതത്തിലെ 'നാഗന്മാർ' എന്ന പദമായിട്ടു മാറ്റിമറിക്കയും സമുദ്രം നീങ്ങി ഉണ്ടായ കേരളത്തിൽ സർപ്പങ്ങൾ അധികം ഉണ്ടായിരുന്നതിനാൽ പാർപ്പാൻ പാടി ല്ലാതെ വന്നു എന്നും മറ്റും എഴുതി വയ്ക്കുകയും ചെയ്തി രിക്കുന്നു.


1ഞ്ജ


പ്രാചീന മലയാളം
  നടന്നതോ നടക്കുന്നതോ ആയ ഒരു സംഗതിയുടെ കാരണം

അറിയുന്നതിനായി വിചാരണ ചെയ്യുമ്പോൾ അതുസംബന്ധ മായ സാക്ഷിമൊഴിയും പ്രമാണവും പൂർവ്വാപരവിരുദ്ധമായും പരസ്പരവിരുദ്ധമായും കാണപ്പെടുന്നു എങ്കിൽ ആയതു അവിശ്വാ സ്യവും ത്യാജ്യവും ആണെന്നും ഒരേപ്രകാരം യുക്ത്യനുഭവ ങ്ങൾക്ക് ചേർന്നിരിക്കുന്നു എങ്കിൽ വിശ്വാസ്യവും സ്വീകാര്യവും ആണെന്നും ഉള്ളത് സർവസമ്മതമാണല്ലോ. മലയാളബ്രാഹ്മണ

രുടെ ജന്മാവകാശത്തെ നിർണയിക്കുന്ന അവരുടെ പ്രമാണ ഗ്രന്ഥങ്ങളിൽ അതു സംബന്ധമായ വിവരങ്ങൾ പൂർവ്വാപര വിരുദ്ധമായും പരസ്പര വിരുദ്ധമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്ന തിനാൽഅവ വിശ്വാസയോഗ്യങ്ങളല്ലെന്നും അതിനാൽ അവർക്ക് ഇവിടെ ജന്മാവകാശമില്ലെന്നും സിദ്ധിയ്ക്കുന്നു.

  സംഗതികൾ അനുഭവത്തിൽ ഇരിക്കയാൽസക്ഷിമൊഴിയും

പ്രമാണവും അവിശ്വാസ്യങ്ങളായിരിയ്ക്കുന്നതുകൊണ്ട് വലിയ ദോ‌ഷമില്ലെന്നും പ്രകൃതത്തിലെ പല വി‌ഷയങ്ങളും പ്രസ്തുത പ്രമാണഗ്രന്ഥങ്ങളിൽ

ഏറെക്കുറെ    സമ്മതിയ്ക്കപ്പെട്ടിരിക്കുന്ന

തിനാലും ഈ മലയാളത്തിലെ ഏർപ്പാടും നടപ്പും ഏതാവൽ പര്യന്തം അവയ്ക്ക് അനുസരണമായിത്തന്നെ ഇരിയ്ക്കുന്നതിനാലും അവയേയും ആവക പ്രമാണ സാരങ്ങളേയും വിശ്വസിക്കേണ്ട താണെന്നും ഒരു പക്ഷമുണ്ടാകാം. ഇതിൻപ്രകാരം താഴെ പ്പറയുന്ന സംഗതികൾ അംഗീകാര്യങ്ങളായിത്തീരുന്നു. ഈ മലയാളഭൂമി പരശുരാമക്ഷേത്രമാകുന്നു. പരശുരാമൻ ബ്രാഹ്മണ രെ വരുത്തി അവർക്കായിട്ടു അതിനെ ദാനം ചെയ്തു. അങ്ങനെ ഇവിടെത്തെ

സകല

അവകാശങ്ങളും

അധികാരങ്ങളും

യജമാനത്വവും ബ്രാഹ്മണർക്കും ദാസ്യവൃത്തി മുതലായ എല്ലാ ഏർപ്പാടുകളും നടവടികളും മലയാളി നായന്മാർക്കും

   1ന്ധ


പ്രാചീന മലയാളം

(ഇടക്കാലങ്ങളിൽ തുടങ്ങി ഈ ബ്രാഹ്മണരാൽ ശൂദ്രരെന്നു വിളിക്കപ്പെട്ടു പോരുന്ന) സിദ്ധിച്ചു

  ഈ സംഗതികളെ പ്രത്യേകം പ്രത്യേകമായി തിരിച്ചു

അവയുടെ

അയഥാർത്ഥ്യത്തെ

വെളിപ്പെടുത്തുന്നതിനുള്ള

വിശേ‌ഷഖണ്ഡനം അടുത്ത അദ്ധ്യായം മുതൽ ആരംഭിക്കുന്നു.

   14


പ്രാചീന മലയാളം


അദ്ധ്യായം 1 - ദാനകാരണനി‌ഷേധം
  ഭാർഗ്ഗവന് ക്ഷത്രിയവധം നിമിത്തം ഉണ്ടായ വീരഹത്യാ

ദോ‌ഷത്തെയാണ് മലയാള ഭൂമിയുടെ കാരണമായി കˉിച്ചിരി ക്കുന്നത് എന്നാൽ

  "മാതൃഹത്തേശ്ച പാപസ്യ ക്ഷത്രിയാനപ്യതഃ പരം
  കാർത്ത വീര്യാർജുനം ഹത്വാ
  എകശാസനയാ വിഭോ പാല്യതാം ...."


  (കേ മാ അ ന്ധ)
  "മാതൃഹത്തിപാപത്തിനു ക്ഷത്രിയരേയും കാർത്തവീര്യാർ
́ുനനേയും കൊന്ന് ഏകശാസനയോടുകൂടി രാജ്യ പരി

പാലനം ചെയ്യണം" എന്നിങ്ങനെ മഹർ‌ഷിമാർ വിധിച്ചപോലെ അദ്ദേഹം ചെയ്തു. അതുകൊണ്ടും ആയതു ശി ഷ്ടപരിപാലന ത്തിനു വേണ്ടിയുള്ള ദു ഷ്ടനിഗ്രഹമായി പറയപ്പെട്ടിരിക്കയാലും ലോകരക്ഷകന്മാർ ധനജനയവൗനഗർവിഷ്ഠന്മാരായ ലൗകിക


{ രുടെ ബോധത്തിനായിട്ടു പാപശാന്തിക്കെന്നപോലെ പുണ്യ കർമ്മങ്ങൾ

 ചെö

പതിവുള്ളതിനാലും ഭാർഗ്ഗവനിൽ പാപലേശമില്ല. വീണ്ടും ഔപചാരികമായിട്ടെന്നപോലെ,

  "‌ഷോഡശാഖ്യം മഹാദാനം കർത്തുമി¢ാമി ഭൂസുരാഃ
  കേന രൂപേണ തദ്ദാനം കിയXംഖ്യാ യഥാവിധി
  വീരഹത്തേശ്ച പാപസ്യ ബ്രൂത സർവ്വേ ദ്വിജോത്തമാഃ"


  (കേ മാ അ 4)
  "ഹേ! ബ്രാഹ്മണശ്രഷ്ഠന്മാരേ! ഞാൻവീരഹത്തിപാപത്തിനു

‌ഷോഡശമഹാദാനം കഴിപ്പാനി¢ിക്കുന്നു. അത് എങ്ങനെയെല്ലാം എത്രത്തോളം വേണ്ടിവരുമെന്ന് നിങ്ങളെല്ലാവരും ഒത്തു പറവിൻ

   15


  പ്രാചീന മലയാളം

എന്നു അദ്ദേഹം ബ്രാഹ്മണരോട് ആവശ്യപ്പെടുകയും അവരുടെ വിധിപ്രകാരം ദാനം വളരെ കേമമായി നടത്തുകയും ചെയ്തു ആ അവസരത്തിൽ

  "വിശ്വാമിത്രസ്തു ധർമ്മാത്മാ കെതൗൂഹലസമന്വിതഃ
  അത്യാശ്ചര്യമിദം രാജന്നലമിത്യബ്രവീന്മുനിഃ


(കേ മാ അ 5)
  "ധർമ്മാത്മാവായ വിശ്വാമിത്രമുനി സന്തോ‌ഷത്തോടുകൂടി

ഹേ! രാജൻ! ഇതു അത്യാശ്ചര്യമായിരിക്കുന്നു. മതി" എന്നു പറഞ്ഞു. അതോടുകൂടി ഭാർഗ്ഗവനിൽ പാപം ഒട്ടും ശേ‌ഷിപ്പാൻ ഇടയില്ല. ഇനിയും ദാനം കഴിഞ്ഞ ഉടൻ ബ്രാഹ്മണരുടെ അപേക്ഷപ്രകാരം

  സർവാൻ ഭൂമണ്ഡലാന്വാപി സർവപാപവിമുക്തയേ
  വിപ്രഭ്യോഹം ഭൂമിദാനം പ്രദദാമി മുനീശ്വരാ"


(കേ മാ അ 5)
  "ഹേ! മുനി ശ്രഷ്ഠന്മാരേ! സർവ്വപാപവിമോചനത്തിനായിട്ടു

എല്ലാ ഭൂമണ്ഡലങ്ങളേയും വിപ്രന്മാർക്കു ദാനം ചെയ്യുന്നു." എന്നിങ്ങനെ പറഞ്ഞു ഭാർഗ്ഗവൻ ദാനം ചെയ്തു. ഇതിനുശേ‌ഷം പാപത്തിന്റെ ലവലേശം ശേ‌ഷിപ്പാൻ ഇടയില്ല. ഇത്രയും കഴിഞ്ഞിട്ടും ഭാർഗ്ഗവനിൽ പപലേശം കിടന്നിരുന്നതായി കേരളാ വകാശക്രമത്തിൽ പറഞ്ഞിരിക്കുന്നു. ഇതിനു യാതൊരടിസ്ഥാന വുമില്ല വിശി‌ഷ്യാ അർവാചീനമായ ഭാ‌ഷാഗദ്യഗ്രന്ഥത്തിനു സംസ്കൃതമൂലഗ്രന്ഥത്തിനോളം പ്രാമാണ്യം ഒരിയ്ക്കലും ഉണ്ടാക യില്ല.


  മേˉറഞ്ഞവ
  'ദാനകരണനി‌ഷേധം'
സ്ഥാപിയ്ക്കുന്നതായി

കൂടാതെ ഭാർഗ്ഗവന്റെ തപസ്സു, യോഗം ജഞാനം മുതയലായ


 16


പ്രാചീന മലയാളം

ശക്തികൾ അത്യന്തം ഗണനീയങ്ങളാകുന്നു. പാപമറ്റവർക്കു മാത്രമേ ഈവക ശക്തികൾ വർദ്ധിചു സമുദ്രനി‌ഷ്കാസനം

മുതയാലവ സ്ഥിരമായി സാധ്യമാവു എന്നുള്ളത് ശ്രുതി സ്മൃത്യാദികളിൽനിന്നും

ചില പ്രമാണങ്ങളെ

താഴെ ചേർക്കുന്നു;

  "തപോഭിഃ ക്ഷീണപാപാനാം"


(ആത്മബോധം)
  അർത്ഥം: "തപസ്സുകൊണ്ട് പാപം നശിച്ചവർക്ക് "
  "തപസാ കന്മ‌ഷം ഹന്തി"



(സ്മൃതി)

   അർത്ഥം: "തപസ്സുകൊണ്ട് പാപത്തിനെ ഹനിക്കുന്നു"
  "യോഗാùിർദ്ദഹതേ ക്ഷിപ്രമശേ‌ഷം പാപപഞ്ജരം"



(സ്മൃതി)

   അർത്ഥം: "യോഗാùി സകല പാപങ്ങളേയും വേഗത്തിൽ

നശിപ്പിയ്ക്കുന്നു"

  ഇത്യാദി പ്രമാണങ്ങളാൽ തപസ്സുകൊണ്ടും യോഗംകൊണ്ടും

പാപം ക്ഷയിക്കുമെന്നു വരുന്നു. ഭാർഗ്ഗവൻ വലിയ തപസ്വിയും യോഗിയുമാണെന്നുള്ളതും പ്രസിദ്ധമാണല്ലോ.

  "ജ്ഞാനാùിസ്സർവകർമ്മാണി ഭസ്മസാൽ കുരുതേർ ́ുന"



(ഭ. ഗീത)

  അർത്ഥം : "ഹേ! അർജുന! ജ്ഞാനാùി സർവ്വകർമ്മങ്ങ

ളേയും ഭസ്മമാക്കിച്ചെയ്യുന്നു."


 17


പ്രാചീന മലയാളം
  സർവം ജ്ഞാനപവേനെവ വ്രജിനം സന്തരി‌ഷ്യതി"


 }



(ഭ. ഗീത)
  അർത്ഥം:

"എല്ലാ പാപങ്ങളേയും ജ്ഞാനം അതിക്രമി ക്കുന്നു."

  അശ്വമേധസഹസ്രാണി ബ്രഹ്മഹത്യാശതാനി ച
  കുർവന്നപി ന ലിപ്യതേ യദ്യേകത്വം പ്രപശ്യതി"


 (സൂതസംഹിത)
  അർത്ഥം : "ആയിരം അശ്വമേധവും നൂറു ബ്രഹ്മഹത്യയും

ചെയ്താലും ആത്മൈക്യജ്ഞാനമുണ്ടെങ്കിൽ പാപമുണ്ടായിരി ക്കയില്ല"

  യസ്യ നാഹംകൃതോ ഭാവോ ബുദ്ധിരസ്യ ന ലിപ്യതേ
  ഹത്വാപി സ ഇമാൻലോകാൻ ന ഹന്തി ന നിബദ്ധ്യതേ



(ഭ. ഗീത)
  അർത്ഥം: "യാതൊരുത്താന്ന് അഹംകാരവും മനപ്പറ്റുമില്ലാ

തിരിക്കുന്നുവോ അവനു ഈ ലോകം മുഴുവൻനശിച്ചാലും ബന്ധനവും ഹാനിയും ഇല്ല "

  തപസാ ബ്രഹ്മ വിജിജ്ഞാസസ്വ



 (ശ്രുതി)
  അർത്ഥം: തപസ്സുകൊണ്ടു ബ്രഹ്മത്തെ അറിവാനി¢ി ക്കുന്നു.
  "ന മാതൃവധേന പിതൃവധേന ന ഭ്രൂണ ഹത്യയാ"


   (ക‌ഷൗീതക്യുപനി‌ഷത്ത് )
   18


പ്രാചീന മലയാളം
  അർത്ഥം: "മാതൃ വധംകൊണ്ടും പതൃവധംകൊണ്ടും ഭ്രൂണ

ഹത്യകൊണ്ടും ഒന്നുമില്ല" (വിദ്വാന് മുഖഭാവം മാറുകിലെന്നു} ശേ‌ഷം.)

  "യഥാ പു‌ഷ്കരപലാശ ആപോ ന ശ}ി‌ഷ്യന്ത ഏവം ഹ വിദി

കർമ്മ ന ശി‌ഷ്യതേ"


   }


(ശ്രുതി)
  അർത്ഥം: താമരയിലയിൽവെള്ളം പറ്റാത്തതുപോലെ വിദ്വാ

ങ്കൽ കർമ്മച്ചേർച്ചയില്ല (കർമ്മം തങ്ങുകയില്ല)

  "തദധിഗമ  ഉത്തരപൂർവ്വാഘയോരശേ}‌ഷവിനാശ
തൗദ്വ്യുപ

ദേശാൽ"


   (ബ്രഹ്മസൂത്രം)
  അർത്ഥം: ജ്ഞാനപ്രാപ്തിയിങ്കൽ മുൻപിൻ പാപങ്ങളുടെ

രണ്ടിന്റേയും പറ്റില്ലായ്മയും നാശവും ക്രമേണ വരുന്നു"

  "ഇതരസ്യാപ്യേവമസംശേ‌ഷ: പാതേതു"
   }


   (ബ്രഹ്മസൂത്രം)
  അർത്ഥം: ജ്ഞാനസിദ്ധികാലത്ത് ഇതുപോലെ

തന്നെ പുണ്യങ്ങളുടേയും പറ്റു അറുതിവരുന്നു."

  ഭാർഗ്ഗവൻ ദത്താത്രയ
   ഭഗവന്മുഖത്തുനിന്നും ബ്രഹ്മ

തത്വോപദേശം ലഭിച്ച ജ്ഞാനിയാകുന്നു. (ത്രിപുരാരഹസ്യം ജ്ഞാനകാണ്ഡം നോക്കുക) മേൽകാണിച്ച പ്രമാണങ്ങൾ കൊണ്ട് തപസ്സ്, യോഗം ഇതുകൾനിമിത്തം അശേ‌ഷപാപ ക്ഷയവും സകല സിദ്ധികളും സംഭവിയ്ക്കുമെന്നും ജ്ഞാനിയെ യാതൊരു പാപപുണ്യങ്ങളും തീണ്ടുകയില്ലെന്നും കാണുന്നു.


19
   പ്രാചീന മലയാളം

ഭാർഗ്ഗവൻ തപസ്വിയും യോഗിയും ജ്ഞാനിയുമാകുന്നു എന്നത് മറ്റു പ്രമാണങ്ങളെക്കൊണ്ടും തെളിയുന്നു.

  ഈ കാരണങ്ങളാൽദാനകാരണമില്ലെന്നും കാര്യകാരണ

സംബന്ധയുക്ത്യാ ദാനമുണ്ടായിട്ടില്ലെന്നും സിദ്ധിച്ചു.

  ഞ്ജ0


പ്രാചീന മലയാളം


അദ്ധ്യായം ഞ്ജ - മലയാളബ്രാഹ്മണരെ


   പരശുരാമൻകൊണ്ടുവന്നിട്ടില്ല
  സംഗ്രഹം:   പരശുരാമനു

പാപമില്ലെന്നും അതിനാൽ പാപപരിഹാരത്തിനയിട്ടു മലയാള ഭൂമിയെ ദാനം ചെയ്വാൻ കാരണമില്ലെന്നും ഒന്നാം അദ്ധ്യായത്തിൽസാധിച്ചു. ഈ അദ്ധ്യായത്തിൽദാനം കൊടുക്കുന്നതിനായി അദ്ദേഹം വിദേശ ത്തുനിന്നും ബ്രാഹ്മണരെ വരുത്തീട്ടില്ലെന്നും തെളിയിക്കുന്നു.

   ഏർപ്പെടുന്ന
പ്രധാന    വാദമുഖങ്ങളേയും

ഇതിലേയ്ക്കായി അതുകളുടെ തീർച്ചകളേയും വായനക്കാരുടെ സെകൗര്യത്തി നായി ഇവിടെ കാണിöുന്നു.

  1. മറ്റുള്ള ജാതികളെന്നപോലെ മലയാളബ്രാഹ്മണരിലും

അനേകം അവാന്തരവിഭാഗങ്ങൾ ഇപ്പോൾ കാണുന്നുണ്ട്. ഇവയെ വിവരിക്കുന്ന കേരളമാഹാത്മ്യം, കേരളാവകാശക്രമം മുതലായ പ്രമാണങ്ങളി!ൽ ദാനസ്വീകരണവും മറ്റുമാണ് ഈ വിഭാഗത്തിന്റെ അടിസ്ഥാനമെന്നു കാണുന്നു. അവയിൽ ആദ്യകാരണം ദാനസ്വീകരണമായിരിക്കണമെന്നും മറ്റു കാരണ ങ്ങൾ

കാലാന്തരത്തിൽ
 സംഭവിച്ചവയായിരിക്കണമെന്നും

ഉള്ളതിനു സംശയമില്ല. ദാനം സ്വീകരിച്ചവരെ ഭ്ര ഷ്ടന്മാരായിട്ടും സ്വീകരിക്കാത്തവരെ ഉത്തമന്മാരായിട്ടും അദ്യാപി ഗണിച്ചുപോരു ന്നുണ്ട്. ഈ ഫലം സംഭവ്യമാണോ എന്നു പരിശോധിക്കാം.

  ഞ്ജ. പരശുരാമനിൽനിന്നും ദാനം
  വാങ്ങിയതുകൊണ്ടു

ബ്രാഹ്മണർക്ക് പതിത്വം സംഭവികണമെങ്കിൽ ദാനം ചെയ്യുന്ന തിനുമുമ്പ് അദ്ദേഹത്തിനു പതിത്വം ഉണ്ടായിരുന്നിരിക്കണം. എന്നാൽ മലയാളഭൂമി ദാനത്തിനുമുമ്പുതന്നെ അനേകം മഹാ ദാനങ്ങളും മറ്റും നടത്തിയിട്ടുള്ള ദിവ്യശ്രീമാനായ പരശുരാമാനു


ഞ്ജ1


പ്രാചീന മലയാളം

പതിത്വം ഒരിക്കലും ഉണ്ടെന്നു വരുന്നതല്ല. ഇതു മുന്നദ്ധ്യായ ത്തിൽ സാധിക്കയും ചെയ്തിരിക്കുന്നു. ആയതിനാൽ ബ്രാഹ്മണ ർക്കു പതിത്വം വന്നു എന്നു പറയുന്നതു ശരിയല്ല.

  ന്ധ. ശരിയായ കർമ്മാനുæാനങ്ങളുണ്ടെങ്കിൽ ദാനം വാങ്ങുന്ന

തുകൊണ്ട് ബ്രാഹ്മണർക്കു പതിത്വം വരികയില്ല. പതിത്വം വന്നു എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ആ ബ്രാഹ്മണർക്ക് കർമ്മ ശക്തിയില്ലായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തിൽ ഭയന്നു കയ്യിൽ വാങ്ങാതെയിരുന്ന ഉത്തമന്മാരും കയ്യിൽ വാങ്ങി ഭ്ര ഷ്ടരായിത്തീർന്ന മറ്റുള്ളവരും ആന്തരാൽ ഒരു പോലെതന്നെ. ആകയാൽ മലയാളത്തിൽ വരുന്നതിനുമുമ്പ് ഈ ബ്രാഹ്മണർക്ക് ഉണ്ടായിരുന്നതായി കേരളമാഹാത്മ്യാദികളിൽ പറഞ്ഞിരിക്കുന്ന യോഗ്യതാംശങ്ങൾ ഇവരെ സംബന്ധിക്കാ നിടയില്ല.

  4. ദാനസ്വീകാരംനിമിത്തം പതിത്വം വന്നത് ദാനാർഹത

ഇല്ലായ്മ കൊണ്ടല്ല, പരശുരാമന്റെ പ്രത്യേക വിധിപ്രകാരം ആണ് എന്നുള്ള പക്ഷത്തിൽ മറ്റു ഭൂമികളെ ദാനംചെയ്തപ്പോൾ ഏർപ്പെടുത്താത്ത ചട്ടം മലയാളഭൂമിദാനത്തിന്റെ കാര്യത്തിൽ മാത്രം പരശുരാമൻ ശ്രുതിസ്മൃത്യാദികൾക്കും ലൗകികനിയമ ത്തിനും വിപരീതമായി ഏർപ്പെടുത്താനിടയില്ല.

  5. പരശുരാമൻ ദാനാർഹരായവർക്കേ ദാനം ചെയ്തിട്ടുള്ളൂ

എന്നു പ്രമാണങ്ങളിൽ കാണുന്നു. ദാനാർഹന്മാരുടെ ലക്ഷണം ദാതാവിന്റെ പാപത്തെ കർമ്മശക്തികൊണ്ട്

അവരിലും തങ്ങളിലും പറ്റാത്തവിധം നശിപ്പിക്കുന്നതാണ്. എന്നാൽ മലയാളബ്രാഹ്മണർക്കു ദാനം വാങ്ങിയതുകൊണ്ട് പതിത്വം വന്നതായി കാണുന്നതിനാൽ അവരെ പരശുരാമൻ ഇതിലേയ്ക്കാ യിട്ടു കേരളത്തിൽ വരുത്തീട്ടില്ല.

   ഞ്ജഞ്ജ


പ്രാചീന മലയാളം
   ബ്രാഹ്മണരുടെ ജാതിവിഭാഗം
  "അ ഷ്ട ഹൗി വിപ്രാ ദ്വ ന്യൗൂന
  ദ്വാദശൈവാന്തരാളികാഃ (ജാതിനിർണ്ണയം)
  അർത്ഥം: ബ്രാഹ്മണവർഗ്ഗത്തിൽ ജാതി എട്ട്; ന്യൂനജാതി

രണ്ട്; അന്തരാളജാതി പന്ത്രണ്ട്.

  ഈ ജാതികൾ എല്ലാം താഴെ പറയുന്ന വിഭാഗങ്ങളിലും

അവയുടെ പിരിവുകളിലും ഉൾപ്പെട്ടിരിക്കുന്നു.

  "സമ്രാഡാടേന്മ്യാ വിശി ഷ്ടശ്ച സാമാന്യോ ജാതിമാത്രകഃ
  സാങ്കേതികശ്ച ശപ്തശ്ച പാപീത്യ ഷ്ടവിധോ ദ്വിജഃ"


 (ജാതിനിർണ്ണയം)
  അർത്ഥം: ഒന്നാമത് സമ്രാട് (തമ്പ്രാക്കൾ), രണ്ടാമത്

ആടന്മ്യന്മാർ (അ ഷ്ടഗൃഹത്തിൽ), മൂന്നാമത് വിശി ഷ്ടബ്രാഹ്മണർ, നാലാമത് സാമാന്യന്മാർ, അഞ്ചാമത് ജാതിമാത്രന്മാർ, ആറാമത് സാങ്കേതികന്മാർ, ഏഴാമത് ശാപഗ്രസ്തന്മാർ, എട്ടാമത് പാപികൾ.

  ഇവരിൽ ഒന്നാമതായ തമ്പ്രാക്കൾക്ക് ഭദ്രാസനം, സാർവ്വ

മാന്യം, ബ്രാഹ്മസാമ്രാജ്യം, ബ്രഹ്മവർചസ് ഇങ്ങനെ നാലുസ്ഥാന



{

ങ്ങൾ പരശുരാമൻ ആചന്ദ്രതാരം പുത്രപത്രപരമ്പരയായി കൊടുത്തിരിക്കുന്നു. ഇവരുടെ വൃത്തി മേൽപറഞ്ഞസ്ഥാനങ്ങളെ യഥാവിധി അനുഷ്ഠിച്ചുപോരികയാകുന്നു.

  രണ്ടാമത് അ ഷ്ടഗൃഹത്തിൽ ആടന്മ്യന്മാർ: വളരെ യാഗം

ചെയ്ത് ദേവപ്രീതി സമ്പാദിച്ചിട്ടുള്ളവരാകയാൽ മേലിൽ ഇവർക്ക് യാഗം ചെയ്യാതെതന്നെ യാഗഫലത്തോടുകൂടി തപസ്സ്, വേദവേദാംഗങ്ങളുടെ അർത്ഥജ്ഞാനം, പ്രഭുത്വം, ധർമ്മശീലത്വം ഇങ്ങനെ നാലു സ്ഥാനങ്ങൾ പരശുരാമൻ കൊടുത്തിരിക്കുന്നു.


ഞ്ജന്ധ


  പ്രാചീന മലയാളം

തദനുæാനംതന്നെ ഇവരുടെ വൃത്തി. ഇവരെ നമ്പൂരിപ്പാടന്മാർ എന്നു പറയും.

  മൂന്നാമത് വിശി ഷ്ടബ്രാഹ്മണർ. ഇവർക്ക് അùിഹോത്രം,

ഭട്ടവൃത്തി,

സന്ന്യാസം,

അന്യദ്വിജന്മാരെക്കൊണ്ട് യാഗം ചെയ്യിക്കൽ ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു. തദനുæാനം തന്നെ ഇവരുടെ വൃത്തി. ആധാനം എന്ന കർമ്മം ചെയ്താൽ ഇവരെ "ആഹിതാùി" അല്ലെങ്കിൽ "അടതിരി" എന്നു സോമയാഗം

 ചെയ്താൽ
"സോമയാജി"   അല്ലെങ്കിൽ

"ചോമാതിരി" എന്നും അùിചയനം ചെയ്താൽ "അùിചിത്ത്" അല്ലെങ്കിൽ "അക്കിത്തിരി" എന്നും ഭട്ടവൃത്തിമാത്രമുള്ളവരെ "ഭട്ടതിരി"മാർ എന്നും പറയുന്നു.

  നാലാമതു സാമാന്യബ്രാഹ്മണർ: ഇവർക്കു വേദാദികൾ

അഭ്യസിക്കുക, സന്ന്യാസം, മന്ത്രവാദം, ക്ഷേത്രങ്ങളിൽ തന്ത്രം ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു.

  അഞ്ചാമതു
 ജാതിമാത്രന്മാർ:   ഇവരെ    നാലുതരമായി

പറഞ്ഞിരിക്കുന്നു. (1) പരശുരാമനിയോഗത്താൽ വൈദ്യ ശാസ്ത്രം അഭ്യസിച്ചു ചികിത്സിക്കുന്നവരായ അ ഷ്ടവൈദ്യന്മാർ. (ഞ്ജ) പരശുരാമനോടു ബ്രഹ്മക്ഷത്രമായി മലയാളത്തെ രക്ഷിപ്പാൻ ആയുധം വാങ്ങിയവർ. (ന്ധ) ദാരിദ്യ്രം കൊണ്ടോ മഹാരോഗം കൊണ്ടോ വേദാദ്ധ്യയനത്തെ ഉപേക്ഷിച്ച് ഏതു പ്രവൃത്തി കൊണ്ടെങ്കിലും ജീവനെ രക്ഷിച്ചവരായ ബ്രാഹ്മണർ. (4) രാഗ ദ്വേ‌ഷാദികളെക്കൊണ്ട് ദു ഷ്ടന്മാരായതുനിമിത്തം വേദാദ്ധ്യയന ത്തെ ഉപേക്ഷിച്ച് സ്വേച്ഛയായി ഓരോ വേ‌ഷങ്ങളെ അവലംബിച്ച് ജീവനെ രക്ഷിചവർ. ഇവർക്ക് ഉത്തമന്മാരോടുകൂടി ഒരു കടവിൽ

ýാനം, പംക്തിഭോജനം, രംഗസ്ഥാനം, മഹാനസം (അരങ്ങും അടുക്കളയും) ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു.


 ഞ്ജ4


പ്രാചീന മലയാളം

ഇവരിൽ മുമ്പു മുമ്പു പറഞ്ഞവർക്ക് ക്രമേണ ന്യൂനതയും ഉള്ളതായി വിധിച്ചിരിക്കുന്നു. ഈ കൂട്ടരിൽ ഒന്നാമതായി പറയപ്പെട്ട അ ഷ്ടവൈദ്യന്മാർക്ക് ചികിത്സാദിയും, രണ്ടാമതാ യുള്ളവർക്ക് നാലു സ്ഥാനങ്ങളുടെ അനുæാനവും മറ്റുള്ള പരി‌ഷകൾക്ക് സ്വസ്ഥതയും വൃത്തികളാകുന്നു. അ ഷ്ടവൈദ്യ ന്മാരെ സാമാന്യമായി "നമ്പൂരി" എന്നും വിശേ‌ഷമായി "മൂസ്സ്" എന്നും "നമ്പി" എന്നും മൂന്നും നാലും തരക്കാരെ വെറും "നമ്പൂരിമാർ" എന്നും പറയുന്നു.

  ആറാമത് സാങ്കേതികന്മാർ: ഇവർ മലയാളത്തിലുള്ള

ഉപദ്രവം നിമിത്തം അവിടം ഉപേക്ഷിചുപോകയും പിന്നീട് ആ



{ സ്ഥലം സ്വർഗ്ഗതുല്യമായിത്തീരുകയാൽ പരശുരാമനോടപേ ക്ഷിച്ച് വീണ്ടും വന്നു പാർക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവരെ പരശുരാമൻ "ഹേ! ബ്രാഹ്മണാഃ" എന്നു വിളിക്കയും അതിലുള്ള പകുതിഭാഗം ഇവരുടെ പേർ ആയിട്ടു തീരുകയും ചെയ്തു. ആയത് "ഹെബ്രാ" എന്നാകുന്നു. അതു ലോപിച്ച് എമ്പ്രാൻ എന്നായിത്തീർന്നു. ഇവരിൽ ചിലർക്ക് മുഴുവനും മലയാളാചാരവും ചിലർക്ക് പരദേശാചരവും മറ്റുചിലർക്ക് ഇതുകൾ ഇടകലർന്ന ഒരു രീതിയും ആകുന്നു. ഇവരെ ആറു ക്മാസാക്കി വ്യവഹരിച്ചുപോരുന്നു. (1) തിരുവലാദേശി (ഞ്ജ)



} തൃപ്പൂണിത്തുറദേശി (ന്ധ) അക്കരദേശി (4) ഇക്കരദേശി (5)കർണ്ണാടകര് (6)തളൗവന്മാര്. ഇതിൽ തിരുവല്ലാദേശികളെ കോലത്തിരിരാജാവു

കൊണ്ടൂവന്നു

കോലത്തുനാട്ടിൽ

വാഴിക്കയും തൃപ്പൂണിത്തുറദേശികളെ തൃപ്പൂണിത്തുറ രാജാവു കൊണ്ടുവന്ന് അവിടെ വാഴിക്കയും മൂന്നും നാലും തരക്കാരെ കുലശേഖരമഹാരാജാവുകൊണ്ടുവന്നു

 വാഴിക്കയുംചെയ്തു.

കർണ്ണാടകന്മാരും തളൗവന്മാരും ആരും കൊണ്ടുവരാതെ തങ്ങൾ തന്നെ ദക്ഷിണദിക്കുകളിൽ ഗതാഗതം ചെയ്തുകൊണ്ടി

   ഞ്ജ5
 പ്രാചീന മലയാളം

രിക്കുന്നവരാകുന്നു. ഈ ആറു ക്ലാസുകാരേയും പരശുരാമൻ മുപ്പത്തിരണ്ടു

 ഗ്രാമങ്ങളിൽ
പണ്ടു   വാഴിച്ചു.  ഇവർക്ക്

വേദാദ്ധ്യയനം , ക്ഷേത്രങ്ങളിൽ ശാന്തി, നമസ്കാഭക്ഷണം, പരികർമ്മം ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു.

  ഏഴാമത് ശാപഗ്രസ്തന്മാർ: പരശുരാമന്റെ പ്രത്യക്ഷത്തെ

പരീക്ഷിക്കയാൽ അദ്ദേഹത്തിനാലും ആചാര്യസ്വാമികളാലും ശപിക്കപ്പെട്ടവരാകുന്നു ഇവർ. ഇവരേയും സാമാന്യമായി "നമ്പൂരിമാർ" എന്നു പറയും. ഇവർക്ക് അവേദപാഠവും, അനമസ്കാരഭക്ഷണവും, അപൂജ്യത്വവും, അസഹസ്ഥിതിയും ഇങ്ങനെ നാലു സ്ഥാനങ്ങളും തXംബന്ധമായ വൃത്തികളും വിധിച്ചിരിക്കുന്നു.

  എട്ടാമത്    പാപികൾ:
 ഇവരെ   അഞ്ചു
 കാസാക്കി


   }

പ്പറഞ്ഞിരിക്കുന്നു. (1) പരശുരാമനോട് ദാനം വാങ്ങിച്ചവരായ ഊരിലെ "പരി‌ഷമുസ്സെന്മാർ (ഞ്ജ) പെരുമാളെ നിഗ്രഹിപ്പാൻ അനുവാദം കൊടുത്ത ഗ്രാമണികൾ (ന്ധ) വരാഹമൂർത്തിയെ ക്കളഞ്ഞ പന്നിയൂർ ഗ്രാമക്കാർ (4) ശൂദ്രപരോഹിത്യം വഹിച്ച ഇളയതന്മാർ

   (5)    ബ്രാഹ്മണരുടെ

അനുവാദപ്രകാരം പെരുമാളിനെ നിഗ്രഹിച്ച നമ്പിടികൾ. ഇവരിൽ ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളിലുള്ളവർക്ക് പാപതാരതമ്യം പോലെ സ്ഥാനമാനതാരതമ്യവും നാലും അഞ്ചും ക്ലാസുകാർക്ക് ജാതിഭേദവും ഉണ്ട്. ഇതുകൂടാതെയും; ഏതേതു കർമ്മങ്ങൾ ചെയ്താൽ

   ഭ്ര ഷ്ടു
ഭവിക്കുമെന്നു
 ശാസ്ത്രത്താൽ

വിധിക്കപ്പെട്ടിരിക്കുന്നുവോ ആ കർമ്മങ്ങൾ ചെയ്തവരേയും പാപിഷ്ഠന്മാർ എന്നു പറയുന്നു.

  മേൽ വിവരിച്ച ബ്രാഹ്മണരെ അവരുടെ വിശേ‌ഷാലുള്ള

പേരുകളെക്കൊണ്ടല്ലാതെ സാമാന്യമായി "നമ്പൂരിമാർ" എന്നും


  ഞ്ജ6


 പ്രാചീന മലയാളം

നാലും അഞ്ചും ക്ലാസുകളിൽ ചിലരെ "പോറ്റിമാർ" എന്നും വ്യവഹരിച്ചുവരുന്നു. ഒടുവിൽ വിവരിച്ചവരിൽ ചില സ്ഥാന മാനമുള്ളവരെ "നമ്പിടിമാർ" (പണ്ടാരത്തിൽ) എന്നും പറയുന്നു. ആറാം ക്ലാസുകാരെ സാമാന്യമായി "എമ്പ്രാൻ" എന്നും ചില ദിക്കുകളിൽ "പോറ്റി" എന്നും ഏഴാം ക്ലാസിലുള്ളവരെ സാമാന്യ മായി "നമ്പൂരി" എന്നും എട്ടാം ക്ലാസിലുള്ളവരിൽ മൂന്നാമന്മാരെ "നമ്പൂരി" എന്നും ശി ഷ്ടമുള്ളവരെ

അതതു പിരിവിൽ വിവരിച്ചിരിക്കുന്നതുപോലെയും വ്യവഹരിച്ചുപോരുന്നു. മാതൃ വഴിയവകാശം സ്വീകരിച്ച പയ്യന്നൂർ ഗ്രാമക്കാരായ ബ്രാഹ്മണരെ "അമ്മാമന്മാർ" എന്നു പറയുന്നു. മേൽക്കാണിച്ച വിഭാഗങ്ങളിൽ ചിലതിൽ ഉൾപ്പെട്ട ബ്രാഹ്മണദാനം വാങ്ങുക ഹേതുവായിട്ടും മറ്റും ചിലർ അതിൽ പിന്നീട് സംഭവിച്ച വേറെ കാരണങ്ങളാലും ഭ്ര ഷ്ടന്മാരായിത്തീർന്നു എന്നു പറഞ്ഞിരിക്കകൊണ്ട് അവർക്കു തക്കതായ കർമ്മശക്തിയില്ലായിരുന്നു എന്നും അങ്ങനെ കർമ്മ ശക്തിയില്ലാത്തവരും അതിനാൽ ദാനത്തിന് അർഹതയില്ലാ ത്തവരും ആയ ബ്രാഹ്മണന്മാരെ പരശുരാമൻ ദാനത്തിനായി കൊണ്ടുവന്നിരിക്കയില്ലെന്നും വിചാരിക്കേണ്ടതുണ്ട്.

  പരശുരാമൻ കൊണ്ടുവന്ന ബ്രാഹ്മണർ മലയാളത്തിൽ

വരുംമുമ്പ് ഉത്തമന്മാരായിരുന്നു എന്നുള്ളതിനു പറയുന്ന പ്രമാണം:

  "കൃÿാതീരേ തു ഗത്വാഥ ചചാര ഭൃഗുനന്ദനഃ............"
  ഇത്യാദി (അനുബന്ധം 1 നോക്കുക).
  ഇത്യാദികളായ പ്രമാണങ്ങളാലും ദാനം വാങ്ങുക മുതലായ


   ഉൾപ്പെട്ടവരെ

ഒഴിച്ചു

  ശേ‌ഷമുള്ള

ഭ്ര ഷ്ടുസംഗതികളിൽ മലയാളബ്രാഹ്മണർ

  എല്ലാവരും    ഉത്തമന്മാരായിത്തന്നെ

ഇരിക്കയാലും ഭാർഗ്ഗവൻ കൊണ്ടുവന്നപ്പോൾ അവരിൽ ആരും


ഞ്ജ7


   പ്രാചീന മലയാളം

തന്നെ ഭ്ര ഷ്ടന്മാരായിരുന്നില്ലെന്നും ഇവിടെ വന്നു മേˉറഞ്ഞ സംഗതികളിൽ ചേർന്ന കാരണത്താൽ അപ്പോൾമുതൽക്ക് ഇപ്രകാരം പതിത്വം അവർക്കു സംഭവിച്ചതാണെന്നും ഈ വി‌ഷയത്തിൽ ഒരു സമാധാനം പറഞ്ഞേക്കാം.

 ടി പ്രമാണം ഇവിടെ യോജിക്കുന്നില്ല
  എന്നാൽ ഏതാനും പേർ ഉൾപ്പെടുകയും അതുകൊണ്ട്

ഭ്ര ഷ്ടന്മാരായിപ്പോകുകയും

ചെയ്തു  എന്നും    മറ്റുള്ളവർ

ഉൾപ്പെടാതെ

 മാറിനിന്നുകളഞ്ഞതുകൊണ്ട്    പൂജ്യന്മാരായി

എന്നും കാണുകയാൽ ഈ ഒടുവിൽ പറഞ്ഞവരും ഉൾ പ്പെട്ടിരുന്നു എങ്കിൽ മറ്റേവരെപ്പോലെ ഭ്ര ഷ്ടന്മാരാകുമായിരുന്നു എന്നും അങ്ങനെ ചെയ്യാത്തതുകൊണ്ടു മാത്രമാണ് ഭ്ര ഷ്ടന്മാരാ കാതിരിക്കുന്നത് എന്നും തീർച്ചയാക്കം. ഈ ഒരു സംഗതി കൊണ്ടുതന്നെ ഇവർ എല്ലാവരും ആന്തരാൽ തുല്യന്മാരെന്നും തന്നിമിത്തം ദാനാർഹന്മാരല്ലെന്നും പ്രസ്തുത പ്രമാണം ഇവരെ സംബന്ധിക്കയില്ലെന്നും സിദ്ധിക്കുന്നു.


ദാനം വാങ്ങിയനിമിത്തം ഭ്ര ഷ്ടു ഭവിപ്പാൻ ഇടയില്ല
  സ്വീകൃത്തുക്കൾ ദാനസ്വീകാരദ്വാരാ സംഗമിച്ച വീരഹത്യാ

പാപമാണ് ഈ മലയാളബ്രാഹ്മണരിൽ ഇങ്ങനെ ഭ്ര ഷ്ടുരൂപമായി നിലനിനുപോരുന്നതെന്നു കാണുന്നല്ലോ. അങ്ങനെയാണെങ്കിൽ ഈ പാപം നിന്നിരുന്ന സ്ഥലത്തെല്ലാം ഭ്ര ഷ്ടുരൂപമായിത്തന്നെ ഇരുന്നിരിക്കാൻ ഇടയുണ്ട്. ആയതുകൊണ്ട് ദാനദ്വാരാ ഈ ദോ‌ഷം ഇവരിലാകുന്നതിനുമുമ്പ് ഭാർഗ്ഗവനിൽത്തന്നെ നിന്നിട്ടു ള്ളതിനാൽ ആ കാലം മുഴുവൻ അദ്ദേഹത്തിനും ഈ വിധ ഭ്ര ഷ്ടു സംഭവിച്ചിരിക്കേണ്ടതാണെന്നും

  ഉത്തമവൈദികകാര്യങ്ങളിൽ

ഇവരെപ്പോലെ അദ്ദേഹം ബഹി‌ഷ്കൃതനായിരുന്നിട്ടുണ്ടെന്നും വരണം. അതിനു യുക്തിയും പ്രമാണവും വിപരീതമായി


 ഞ്ജ8


പ്രാചീന മലയാളം

രിക്കുന്നു. ആ ദോ‌ഷം ഇവരിൽ വന്നപ്പോൾമാത്രം ഭ്ര ഷ്ടുരൂപ മായി എങ്കിൽ അതിലേയ്ക്കു കാരണവും വേറെ ഉണ്ടായിരുന്നിരി ക്കണം. അല്ലാതെ ദാനം വാങ്ങിയ നിമിത്തം ഭ്ര ഷ്ടു ഭവിപ്പാൻ ഇടകാണുന്നില്ല.


 പരശുരാമന്റെ വിധി
  മലയാളബ്രാഹ്മണപരമായുള്ള "ശാങ്കരസ്മൃതി" എന്ന ലഘു

ധർമ്മപ്രകാശിക ഒന്നാം അദ്ധ്യായം രണ്ടാം പാദം 9, 10 ശ്ലോക ങ്ങളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:

  "സ്വക്ഷേത്ര സംഗ്രഹം ചക്ര വിഷ്ണുർദ്ധർമ്മപതിർഭൃഗുഃ
  ല ́തേ ഭർത്സ്യതേ തേന വിപ്രഃ കാമി ശമോചിതഃ
  പ്രശമപ്രതിപന്നേരിത്യുച്യതേ ഭൂപ്രതിഗ്രഹാൽ
  ജല്മേതി വർണ്ണവ്യത്യാസാത്തXംബന്ധേനസാചഭ്രഃ
  ജന്മേത്യാഖ്യായതേ തസ്യ സ്വാമിത്വഞ്ച തദാശ്രയം


   (ശാങ്കരസ്മുതി)
  അർത്ഥം: ധർമ്മപ്രതിæാപകനായ വിഷ്ണുവിന്റെ അവതാര

മൂർത്തിയായ ഭാർഗ്ഗവൻ തന്റെ സ്വന്തമായ മലയാളത്തിൽ ഭൂമിയെ ദാനം വാങ്ങുന്നത് ഉത്തമമല്ലെന്നുവെച്ച് അതിനെ ബ്രാഹ്മണധർമ്മത്തിൽ ചുരുക്കി (കുറവാക്കി) കˉിച്ചിരിക്കുന്നു. ശമോചിതനും, കാമിയും, ഭൂമിദാനം വാങ്ങുന്നവനുമായ ബ്രാഹ്മണൻ

ശമശീലന്മാരാൽ
നിന്ദിക്കപ്പെടുന്നു.  അവർ

ലജ്ജിക്കുന്നു. "ലജ്" ധാതുവിന് പൃ‌ഷോദരാദിത്വാൽ വർണ്ണ വ്യത്യാസം വന്നിട്ടാകുന്നു "ജല്മി" (ദു‌ഷിച്ച് ജന്മി) എന്നുള്ള പേരുണ്ടായത്. തXംബന്ധം കൊണ്ട് ഭൂമിക്ക് ജല്മം (ജന്മം) എന്നു വ്യവഹാരമുണ്ടായി. ഇതികൊണ്ടാണ് ദാനസ്വീകാരം നിമിത്തം ദോ‌ഷം സംഭവിചത് എന്ന് ഒരു പക്ഷമുണ്ട്.


ഞ്ജ9


  പ്രാചീന മലയാളം
  മേൽപ്രകാരം വിധി ഉണ്ടായിട്ടില്ല
  ഈ മലയാളത്തിൽമാത്രം ഭൂമിദാനസ്വീകരണം ദോ‌ഷകര

മെന്നു ഭാർഗ്ഗവൻ കˉിക്കാനിടയില്ല. ഈ ഭാർഗ്ഗവൻ മലയാള ഭൂമിദാനത്തിനു മുമ്പ് ഭാരതഖണ്ഡം മുഴുവനും ബ്രാഹ്മണർക്കു ദാനം ചെയ്തിട്ടുണ്ട്. അതിന്റെ വിവരം താഴെക്കാണിക്കുന്നു.

  "കുഠാരേണ ച തം ഹത്വാ വർഗ്ഗാൻ ക്ഷത്രിയവംശജാൻ
  ഏകവിംശതിരാവൃത്ത സൗംഭവാനഖിലാൻ തദാ
  ഹത്വാ ഹത്വാ കൃതാൻ സർവാൻ ഉഭയോർവംശജാൻ മുദാ"



  (കേ. മാ. അ. ന്ധ)
  "ധർമ്മേണ പാലയൻ സർവക്ഷത്രിയസ്യാന്തകഃ പ്രഭുഃ
  വീരാൻ ഹത്വാ തു രക്തൈശ്ച പിതൃൻ താൻ തർപ്പയത്യഹോ
  കാർത്തവീര്യാർ ́ുനം ഹത്വാ ഏകശാസനയാ ഭുവി
  രാജാഭൂൽ പരശുരാമശ്ച സമസ്തേ ക്ഷിതിമണ്ഡലേ"


  (കേ. മാ. അ. 4)
  അർത്ഥം: ഇരൂപത്തിയൊന്നു പ്രാവശ്യം രണ്ടു വംശത്തിലും

ഉള്ള ക്ഷത്രിയന്മാരെ ജനിക്കുന്നവരെ ജനിക്കുന്നവരെ ഒക്കെ പരശുകൊണ്ട് കൊന്നുകൊന്നൊടുക്കി. കാർത്തവീര്യാർ ́ു നാദി സർവ്വക്ഷത്രിയന്മാരെയും നിഗ്രഹിച്ച് ഏകശാസനമായിട്ട് എല്ലാ ഭൂമണ്ഡലങ്ങളും ധർമ്മത്തോടുകൂടി ഭാർഗ്ഗവൻ പരി പാലിച്ചു. ഹനിച്ച വീരന്മാരുടെ രക്തത്തിൽ പിതൃതർപ്പണം കഴിച്ചു.

  "അന്യോന്യം വീക്ഷിതാസ്സർവ്വേ ആലോച്യ മുനിപുംഗവാഃ
  നാരദന്തം സമാഹൂയ ഉവാച കുശികാത്മജഃ
  ഉപായേനൈവ ഭൂദാനം വിശേ‌ഷഫലമുത്തമം
  ഏവഞ്ച ബോധയസ്വാർത്ഥമാഗച്ഛ മുനിപുംഗവ!


ന്ധ0

 പ്രാചീന മലയാളം
 ഏവമുക്തോ മഹാരാജോ നാരദസ്ത്വരിതം ഗതഃ
 ഇംഗിതജ്ഞോ മുനിശ്ര‌ഷ്ഠോ രാജാനം വാമ്യമബ്രവീൽ"
 നാരദഃ "ശ്രൂയതാം ദാനമാഹാത്മ്യം.......
 തസ്മാത്ത്വം ഭൂമിദാനഞ്ച ത്വരിതം കുരു ഭാർഗ്ഗവ!
 ഏവമുക്തസ്തു രാജർ‌ഷിഃ പ്രണമ്യ വിനയാന്വിതം
 ഭൂദാനം പ്രദദാമ്യത്ര കുസുമൈസ്സഹിതോദകം
 ഹസ്തേ ഗൃഹീത്വാ രാമസ്തു...........
 ചതുസ്സാഗരമദ്ധ്യാ ച ഭൂമിസ്സാ ദീയതേ മയാ
 നാനാഗോത്രദ്വിജേഭ്യസ്തു ഭൂമിദാനം മയാ കൃതം
 ഗൃഹീത്വാ മുനയസ്സർവ്വേ തോ‌ഷിതാ മുനിസത്തമാഃ
 ........... ഭാർഗ്ഗവശ്ച തദാബ്രവീൽ
 അഹം കിങ്കരവാണ്യത്ര വക്തവ്യം മുനിപുംഗവാഃ
 ഭാർഗ്ഗവേണൈവമുക്താസ്തേ സർവ്വേ ച ബ്രഹ്മവാദിനഃ
 ത്രപാഭരാശ്ച മുനയസ്തത്കാലേ കശൗികോബ്രവീൽ
 സർവ്വാൻ ഭൂമണ്ഡലാൻ ദത്വാ ത്വയാ സ്ഥാതും ന ശക്യതേ
 കുത്രാപി ഗച്ഛ സർവ്വജ്ഞ യഥേ ഷ്ടം പയസാന്നിധ
 ഏവം പുരാ കൃതയുഗേ ശാപകാരണമത്ര തേ
 ഏവമുക്തസ്തു ഭഗവാൻ പ്രതിജ്ഞാമകരോത്തദാ
 സ്ഥീയദ്ധ്വം യൂയമേവാസ്മിൻ ഭൂമ ചൗ ഋ‌ഷിപുംഗവാഃ
 അഹന്തു ച ഗമി‌ഷ്യാമി ആകാശേ വാരിധാവപി
 ഏവമേവഞ്ച നിർമ്മായ തൽ ഭൂമിം പാലയാമ്യഹം
 ഇത്യുക്ത്വാ ഭാർഗ്ഗവഃ ശ്രീമാൻ ധൈര്യയുക്തഃ പരാഭവാൽ
 കൈലാസഞ്ച പ്രവിശ്യാഥ പ്രണാമമകരോ¢ിവം."


   (കേ. മാ. അ. 5)
 അർത്ഥം: വളരെ ദാനങ്ങൾ കഴിച്ചിരുന്നിട്ടും ഭൂദാനം കൂടി

ചെയ്യണമെന്നു വിശ്വാമിത്രമഹർ‌ഷി പറഞ്ഞതനുസരിച്ച് നാരദൻ


   ന്ധ1
  പ്രാചീന മലയാളം

പരശുരാമനെ വിവരിമറിയിച്ചു. ഭാർഗ്ഗവൻ പൂവും നീരും കൈയിൽ എടുത്ത് നാലു സമുദ്രത്തിനകത്തുള്ള ഭൂമി മുഴുവനും ദാനം ചെയ്തു. ബ്രാഹ്മണർ സന്തോ‌ഷസമേതം പ്രത്യേകം പ്രത്യേകം അനുഗ്രഹിചു. അനന്തരം ഭാർഗ്ഗവൻ ഇനി എന്തു


{

വേണ്ടു എന്നു നമസ്കാരപൂർവ്വം ചോദിച്ചപ്പോൾ വിശ്വാമിത്ര നൊഴിച്ച് മറ്റെല്ലാവരും നാണിച്ചിരുന്നുപോയി. ഭൂമി മുഴുവനും ദത്തമായിപ്പോയതിനാൽ ഇനി ഇവിടെ ഇരിക്കാൻ പാടില്ല. ആകാശത്തിലോ സമുദ്രത്തിലോ പൊയ്ക്കൊള്ളണം എന്നു വിശ്വാമിത്രമഹർ‌ഷി പറഞ്ഞു. അപ്രകാരം തന്നെ "നിങ്ങൾ ഈ ഭൂമിയ്യിൽ സുഖമായിരിപ്പിൻ" എന്നു പറഞ്ഞും കോണ്ട് ഭാർഗ്ഗവൻ ധൈര്യസമേതം തിരിച്ച് ശ്രീകൈലാസത്തുചെന്ന് ശിവനെ നമസ്കരിച്ചു.

   അപ്പോൾ ഭഗവാൻ കˉിച്ച് ഇങ്ങനെ ചോദിച്ചു:
   "രാജ്യഭാരം വിഹായ ച മുനിഭിർവ്വഞ്ചിതസ്ത്വം ഹി"



(കേ. മാ. അ. 6)
   ഇപ്രകാരം ഭൂമിദാനം താനാലോചിക്കാതെ പ്രതിഗ്രഹീതന്മാ

രുടെ 4 വഞ്ചനയിൽ അകപ്പെട്ടു ചെയ്തുപോയിട്ടുള്ളതാണ്. ഈ സ്ഥിതിക്ക് ഭാർഗ്ഗവൻ ഈ കാണിച്ച ഭൂമി ദാനത്തിനെയാണ് പാപകരമെന്നു കˉിക്കാൻ കാര്യമുള്ളത്. എന്നിട്ടും ഇതിനെ നിന്ദ്യമെന്നോ ജാതിന്യൂനതയ്ക്ക് ഹേതുവെന്നോ ഭാർഗ്ഗവൻ കˉിച്ച തായും അതുനിമിത്തം സ്വീകൃത്തുകളിൽ ആർക്കെങ്കിലും സമമായിട്ടോ കൂടുതൽ കുറവായിട്ടോ ന്യൂനത സംഭവിച്ചതായും നിവർത്തിപ്പാൻ പാടില്ലാത്തവിധത്തിൽ ആ ന്യൂനത ഇന്നു വരെയ്ക്കും നിലനിന്നുപോരുന്നതായും പ്രമാണങ്ങളിലും ജന ശ്രുതിയിലും അനുഭവത്തിലും ഇല്ല. 4

 ദാനം സ്വീകരിച്ചവരുടെ


   ന്ധഞ്ജ


 പ്രാചീന മലയാളം
  ഈ മലയാളഭൂമിയാകട്ടെ മറ്റാരുടേയും കൈവശത്തിലും

അനുഭവത്തിലും ഇരുന്നിട്ടുള്ളതും അവരെ ഉപദ്രവിച്ചു പിടിച്ചു പറിച്ചിട്ടുള്ളതും അല്ല.

  "രാജൻ തവ സഹായാർത്ഥം
  രാജ്യം നിർമ്മായിതും ഗുഹം കുമാരം പ്ര‌ഷയി‌ഷ്യാമി...
  ഭാർഗ്ഗവസ്ത്വരിതം ഗച്ഛ സുബ്രഹ്മണ്യസഹായകഃ
  കന്യാകുമാരീം കല്യാണീം പൂജയിത്വാ......
  ഗൃഹീത്വാ പരശും ഹസ്തേ വാരിധ പ്ര‌ഷ്യതി പ്രഭോ"



(കേ. മാ. അ. 6)
  ഇപ്രകാരം പരശുരാമൻ സുബ്രഹ്മണ്യന്റെ സഹായത്തോടു

കൂടി സ്വപ്രയøത്താൽ ഉണ്ടാക്കീട്ടുള്ളതും ബ്രഹ്മാവിഷ്ണു മഹേന്ദ്രാദി മുപ്പത്തിമുക്കോടി ദേവകളും സകലമഹർ‌ഷിമാരും അടിക്കടി വന്നു വേണ്ടുന്ന അനുഗ്രഹങ്ങളും സഹായങ്ങളും ചെയ്തു സുഖമേറ്റി വച്ചിട്ടുള്ളതും കുബേരന്റെ നിധികൾ ഉള്ളതും സ്വർഗ്ഗസ്ത്രീകൾ താമസിക്കുന്നതിനാലും മറ്റും സ്വർഗ്ഗ തുല്യവും ആയ സ്ഥലമാകുന്നു കേരളം. വിശേ‌ഷിച്ചും ദാതാവും സ്വീകൃത്തുകളും വേണ്ടവിധം അധികാരിതയുള്ള ബ്രാഹ്മണ ശ്രഷ്ഠനും ബ്രാഹ്മണശ്രഷ്ഠന്മാരുമായിരുന്നു. ഇക്കാരണങ്ങളാൽ പൂർവ്വകാലം തുടങ്ങി ഇന്നുവരെ നടന്നിട്ടുള്ള മറ്റെല്ലാ ദാനങ്ങളെ ക്കാളും ഈ ദാനമാകുന്നു ശരിയും അത്യുത്തമവുമായിട്ടു ള്ളതെന്ന് ആരും സമ്മതിക്കുന്നതാണ്. പരശുരാമൻ തന്റെ ഇപ്രകാരമുള്ള ഉത്തമകൃത്യത്തെ നിന്ദ്യമെന്നു തെറ്റിദ്ധരിച്ച് ആയതിനെ തന്റെ ആജ്ഞയിൽ ഉൾപ്പെട്ടിരിക്കുന്ന സ്വജാതി ജനത്തിനു ദോ‌ഷം സംഭവിക്കുമാറ് പ്രകടിപ്പിക്കുന്നവനായ ഒരു ഉന്മത്തനല്ല. അതിനാൽ ദാനസ്വീകാരം നിമിത്തമാണ് പതിത്വ മുണ്ടായതെന്നു പറയുന്നത് ഒരിക്കലും ശരിയല്ല.


ന്ധന്ധ


 പ്രാചീന മലയാളം
കർമ്മാനുæാനം ദാനം നിമിത്തമുള്ള പാപത്തെ പരിഹരിക്കും
  ഇനി മലയാളത്തിനെ ഭൂമിദാനസ്വീകാരത്തെ മുൻപിൽ

പറഞ്ഞതുപോലെ പാപകരമായിട്ടുതന്നെ സമ്മതിച്ചുനോക്കാം. എന്നാലും സ്വീകൃത്തുക്കൾക്ക് പതിത്വം വന്നുകൂടാ എന്നു കാണിക്കാം.

  "അùിഗുർവ്വതിഥിപ്രഷ്ഠഭിക്ഷുശി ഷ്ടേന ഭൂസുരാഃ
  ജീവിത്വാജന്മഭോഗേന ന സീദേയുഃ ക്വചിദ്ധ്രൂവം"
 (ശാങ്കരസ്മൃതി അ. 1, പാ. ഞ്ജ, ശ്ലോ. 11)
  അർത്ഥം: എന്നാൽ ന്യായമായി കിട്ടുന്ന ജന്മഭോഗ

ത്തിൽനിന്ന് അùി, ഗുരു, അതിഥി, ഇ ഷ്ടന്മാർ (ബന്ധുക്കൾ), ഭിക്ഷുക്കൾ ഇവർക്കു വേണ്ടുന്നതിനെ കൊടുത്ത് ബാക്കികൊണ്ട് ഉപജീവനം കഴിക്കുന്ന ബ്രാഹ്മണന് ദോ‌ഷം സംഭവിക്കുന്നതല്ല." അല്ലാതേയും.

  "സർവ്വേ‌ഷാമപി ദേയാനാം പ്രതിഗ്രാഹീ ദ്വിജോത്തമഃ
  ബ്രഹ്മണാ കˉിതഃ പൂർവ്വം നാന്യസ്തത്രാധികാരവാൻ
  കേ‌ഷാഞ്ചിന്ന നി‌ഷിദ്ധശ്ച വിശേ‌ഷജ്ഞൈകഃ പ്രതിഗ്രഹഃ
  ആത്യന്തികപരത്വേന തന്നി‌ഷേധസ്യ ജായതേ
  തത്തദ്ദാനകഥോ¢ിത്തിരർത്ഥാഭാവശ്ച ധർമ്മതഃ
  തത്തദ്ദാനവിധേരന്യഥാപ്രമാണഞ്ച തന്മുനിഃ
  ഭാർഗ്ഗവോ ഭഗവാന്വീക്ഷ്യ ദു‌ഷ്പ്രതിഗ്രഹജൈനസാം
  പ്രാഹ ദാനാനി ശാന്ത്യർത്ഥം വക്ഷ്യന്ത്യേതാന്യനുക്രമാൽ
  സ്വധർമ്മസ്ഥേന സർവ്വേ‌ഷാം ഗൃഹസ്ഥേന പ്രതിഗ്രഹഃ
  കാര്യോ നാന്യേന കേനാപി തസ്യൈതദഘമർ‌ഷണം"


   (ശാങ്കരസ്മൃതി അ. 5, പാദം 4, ശ്ലോ. 15)


ന്ധ4

 പ്രാചീന മലയാളം
   അർത്ഥം: ഏതു ദാനവും വാങ്ങുവാൻ ദൈവം ബ്രാഹ്മണനെ

യാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. മറ്റാർക്കും അധികാര മില്ല. അറിവുള്ളവർ ചിലർക്കു ദാനം വാങ്ങുന്നതിനു വിരോധ മില്ലെന്നു പറയുന്നു. ആരും ദാനം വാങ്ങിക്കയില്ലെന്നു വന്നാൽ ലോകത്തിൽ ദാനകഥ തന്നെ ഇല്ലാതായിത്തീരും. എന്നാൽ ദു‌ഷ്പ്രതിഗ്രഹം 5 ദോ‌ഷമാകുന്നു. അവിടെ മഹർ‌ഷിയാൽ വിധിക്കപ്പെട്ട ശാന്തിയെ താഴെ വിവരിക്കുന്നു:

   സ്വധർമ്മത്തെ വേണ്ടപോലെ അനുഷ്ഠിക്കുന്ന ഗൃഹസ്ഥനു

മാത്രമേ ദാനം വാങ്ങുവാൻ അധികാരമുള്ളൂ. അവന്റെ സ്വധർമ്മാ ചരണം ദാനം നിമിത്തമുള്ള പാപത്തെ നശിപ്പിക്കും."

   ഇതിന്റെ ശേ‌ഷം പ്രസ്തുത പ്രമാണത്തിൽ ആ സ്വധർമ്മത്തെ

വിവരിച്ചു പറയുകയും അതിനെ ക്രമപ്രകാരം ആചരിച്ചാൽ ദു‌ഷ്പ്രതിഗ്രഹദോ‌ഷം തീർന്ന് അùിയെപ്പോലെ ശോഭിക്കും എന്നു കˉിക്കുകയും ചെയ്തിരിക്കുന്നു. ഈ കാരണത്താൽ ദാനസ്വീകാരംകൊണ്ട് ദോ‌ഷമുണ്ടെങ്കിലും അതിനെ അപ്പോൾ തന്നെ നിവർത്തിച്ചുകൊള്ളാമെന്നുള്ളതിനാൽ ആയതു കുറച്ചി ലിനു കാരണമായിട്ട് ചിരകാലമെന്നല്ല അˉകാലംപോലും നില നില്ക്കാനിടയില്ല ഇനിയും ബ്രാഹ്മണരും അവരിൽ താണ ജാതിക്കാരും പല വകയായിട്ട് എത്രയോ ദാനങ്ങൾ കഴിക്കയും ബ്രാഹ്മണരുതന്നെ സ്വീകരിക്കയും ചെയ്യുക പണ്ടുപണ്ടേ പതിവും നടപ്പും ആയിട്ടുള്ളതാകുന്നു. ഇവിടുള്ള ബ്രാഹ്മണർക്ക ല്ലാതെ ഈ പുതുമ മറ്റൊരുത്തർക്കും ഉള്ളതായോ ഉണ്ടായി രുന്നതായോ കേട്ടുകേൾവിപോലുമില്ല്.

   ഭ്ര ഷ്ടിനു കാരണം ദാനസ്വീകാരമല്ല; ആണെന്നു വാദിക്കുന്ന

പക്ഷത്തിൽ സ്വീകൃത്തുകൾക്കു കർമ്മശക്തിയില്ല; ദാനത്തിന് 5

 പാപം പുരണ്ട ദാനം സ്വീകരിക്കൽ


  ന്ധ5


 പ്രാചീന മലയാളം

അർഹതയില്ലാത്തവരെ പരശുരാമൻ

കൊണ്ടുവരികയില്ല. കൊണ്ടുവന്നിട്ടുമില്ല.

  ഈ മലയാളഭൂമിദാനവും സ്വീകരണവും നിന്ദ്യമായിട്ടുള്ള

തെന്നു വരുന്നപക്ഷവും സ്വീകൃത്തുകൾ ഇന്ന ഇന്ന പ്രകാരം സദ്വൃത്തിയിലിരുന്നാൽ

   അവരുടെ    ദാനസ്വീകാരദോ‌ഷങ്ങ

ളെല്ലാം നിശിച്ച് അവർ യശസ്വികളായിരിക്കും എന്നു പറഞ്ഞി രിക്കുന്നതിനാൽ ഈ മലയാളബ്രാഹ്മണർ അപ്രകാരമുള്ള സൽകൃത്യങ്ങളിൽ അധികാരവും അനുæാനവും ഇല്ലാത്ത അധമന്മാരാകുന്നു എന്ന് സ്വയം സമ്മതിച്ചുകൊണ്ടാലല്ലാതെ ദാനസ്വീകാരദോ‌ഷമാണ് അവരുടെ കുറച്ചിലിനു കാരണമെന്നു ള്ളതു ചേരുകയില്ല. ഭ്ര ഷ്ടിനു കാരണം ദാനമല്ലെന്നു സമ്മതി ക്കുന്നപക്ഷം മലയാളഭൂമിയുടെ അവകാശം ഉടൻ ബ്രാഹ്മണരെ വിട്ടൊഴിയേണ്ടിവരും. ഈ വാദം അവസാനിക്കുകയും ചെയ്യും. അതല്ലാ തങ്ങൾ കർമ്മാനുæാനമില്ലാത്ത അധമന്മാർ തന്നെ യെന്ന് അവർ സമ്മതിച്ചുകളയുന്ന പക്ഷം അവർ ദാനത്തിന് അർഹന്മാരല്ലെന്നും വന്നുപോകും.

  "സ്വധർമ്മസ്ഥേന സർവ്വേ‌ഷാം ഗൃഹസ്ഥേന പ്രതിഗ്രഹഃ
  കാര്യോ നാന്യേന....."


(ശാങ്കരസ്മൃതി അ. 5, പാ. 4, ശ്ലോ. 5)

  അർത്ഥം: സ്വധർമ്മത്തെ വേണ്ടുംവണ്ണം അനുഷ്ഠിക്കുന്ന

ഗൃഹസ്ഥനു മാത്രമേ ദാനം വാങ്ങാൻ അധികാരമുള്ളൂ. അല്ലാത്തവനധികാരമില്ല." (ഈ വി‌ഷയം മനുസ്മൃതി നാലാം അദ്ധ്യായത്തിൽ വിവരിച്ചുപറഞ്ഞിട്ടുണ്ട്).

  ഭാർഗ്ഗവന് ഈ വി‌ഷയത്തെപ്പറ്റിയുള്ള അഭിപ്രായം മേൽ

പ്രകാരമാകുന്നു. ഈ അഭിപ്രായത്തിൽ ഭാർഗ്ഗവസ്മൃതിയും ശാങ്കരസ്മൃതിയും യോജിക്കുകയും ചെയ്യുന്നു. ഭാർഗ്ഗവൻ മുമ്പു


  ന്ധ6


 പ്രാചീന മലയാളം

ദാനം ചെയ്വാൻ ഇ¢ിച്ച് ബ്രാഹ്മണരെ വരുത്താൻ ദൂതനെ അയച്ചപ്പോൾ അവനോടു പ്രത്യേകം ഇങ്ങനെ കˉിച്ചു:

  "ദ്വിജോത്തമാനാനയസ്വ ജവാൽ ഗത്വാ... ദാനാർഹാൻ....."


   (കേ. മാ. അ. 4)
  അനന്തരം
ദാനം   കൊടുത്തയവസരത്തിൽ
  ഇങ്ങനെ

പറഞ്ഞു: "ദദാമി ദശദാനാനി ദാനാർഹാഃ കില ഭൂസുരാഃ"


   (കേ. മാ. അ. 4)
  ഇങ്ങനെ പ്രത്യേക കരുതൽകാണിച്ചിട്ടുള്ള മതിമാനും

ദാനഫലാനുഭോക്താവുമായ ഭാർഗ്ഗവൻ ഈ മലയാളഭൂമിയെ ദാനം ചെയ്യുന്നതിനു താൻതന്നെ ആളുകളെ അന്വേ‌ഷിച്ചു പിടിക്കുമ്പോൾ ഈ വി‌ഷയം അˉംപോലും വിസ്മരിച്ചു പോകയില്ല. അതിനാൽ ആചാരഹീനന്മാർ അദ്ദേഹത്താൽ കൊണ്ടുവരപ്പെടുകയില്ല.

ഇനി    മലയാളഭൂമി
ദാനം

വാങ്ങുന്നതിലേയ്ക്കുമാത്രം എങ്ങനെയുള്ളവരായാലും മതി എന്നു കരുതിയതായിട്ടു പറയുന്നു എങ്കിൽ, മുൻവിവരിച്ച കേരള മാഹാത്മ്യം പതിനൊന്നാം അദ്ധ്യായം മറ്റും നോക്കുക (അനുബന്ധം 1). അവിടെ ഭാർഗ്ഗവൻ ഇങ്ങോട്ടു കൊണ്ടുവന്നത് അത്യുത്തമന്മാരെയാണെന്ന് സ്പ ഷ്ടമായി വിവരിച്ചിട്ടുണ്ട്.

  ഈ ന്യായങ്ങളെക്കൊണ്ട് നോക്കുമ്പോൾ ദാനം കൈയിൽ

വാങ്ങിയിരുന്നു

എങ്കി!ൽ ദോ‌ഷം സംഭവിക്കുമായിരുന്നു എന്നുള്ളേടത്ത് സിദ്ധിക്കുന്ന ദാനാർഹതയെ അനുവദിക്കുന്ന

   അർത്ഥാൽസിദ്ധിന്യായ

തായ

വ്യവധാനജന്യപാപാഭാവം

പ്രകാരം സമ്രാട്ടു മുതൽ പാപി വരെ എല്ലാവരിലും ആപതി ക്കുന്നു. അപ്പോൾ "അമ്പു കൊള്ളാതവരില്ല കുരുക്കളിൽ" എന്നപോലെ ആയിത്തീരുന്നു. ഈ കാരണങ്ങളാൽ ഈ


ന്ധ7

  പ്രാചീന മലയാളം

മലയാളബ്രാഹ്മണർ ഭാർഗ്ഗവനാൽ വരുത്തപ്പെട്ടവരല്ല എന്നു തെളിയുന്നു.



ന്ധ8


 പ്രാചീന മലയാളം
 അദ്ധ്യായം ന്ധ - പരശുരാമൻ മലയാളഭൂമിയെ


ദാനം ചെയ്തിട്ടില്ല

  സംഗ്രഹം: കേരളമാഹാത്മ്യം, കേരളവകാശക്രമം, ജാതി

നിർണ്ണയം മുതലായവയിൽ മലയാളബ്രാഹ്മണരായ സകലരും അറുപത്തിനാലു ഗ്രാമക്കരിൽ ഉൾപ്പെട്ടവരാണെന്നും ഈ അറുപത്തിനാലു

 ഗ്രാമക്കാർക്കുംകൂടിയാണ്   പരശുരാമൻ

മലയാളഭൂമിയെ ദാനം ചെയ്തിട്ടുള്ളതെന്നും പറഞ്ഞിരിക്കുന്നു. എല്ലാർക്കും കൊടുത്തു എന്നു പറഞ്ഞതു ശരിയാണെങ്കിൽ ദാനസ്വീകാരംകൊണ്ട് ചിലർക്കുമാത്രം പതിത്വം വന്നതെങ്ങനെ എന്നു നോക്കുമ്പോൾ കൈയിൽ വാങ്ങിയവർ (പൂവും നീരും സഹിതം) പാപികൾ, കൈയിൽ വാങ്ങിയവർ തങ്ങൾക്കു വേണ്ടിയും

മറ്റുള്ളവർക്കുവേണ്ടിയുംകൂടി

(കുറതീർത്ത്

അല്ലെങ്കിൽ പ്രതിനിധിസ്ഥാനം വഹിച്ച്) വാങ്ങി എന്നും അങ്ങനെ വാങ്ങിയവർക്ക് ഭൂമിയും പാപവും സിദ്ധിക്കയും മറ്റുള്ളവർക്ക് പാപം കൂടാതെ ഭൂമിമാത്രം സിദ്ധിക്കയുംചെയ്തു എന്നും മറുപടി കിട്ടുന്നു. എന്നാൽ ഈ അറുപത്തിനാലു ഗ്രാമക്കാരിൽത്തന്നെ പലർക്കും ജന്മിത്വമില്ലാതെ ഇരിക്കുന്നല്ലോ. കുറതീർത്തു വാങ്ങിയതിൽ ഇവരെ ഉൾപ്പെടുത്താത്തതെന്ത് എന്നുള്ള ചോദ്യത്തിനു സമാധാനമേ കാണുന്നില്ല. മുമ്പിലത്തെ ചോദ്യങ്ങൾക്കുള്ള സമാധാനങ്ങൾ സ്വീകാര്യങ്ങളല്ലാöയാലും ഒടുവിലത്തെ

 ചോദ്യത്തിനു
സമാധാനമില്ലാöയാലും

അറുപത്തിനാലു ഗ്രാമക്കാരിൽ എല്ലാവർക്കുംകൂടി പരശുരാമൻ മലയാളഭൂമിയെ ദാനംചെയ്തു എന്നു പറഞ്ഞിരിക്കുന്നതു സാധുവല്ല അങ്ങനെ

 ഓരോ   കാരണങ്ങളാൽ

ബ്രാഹ്മണരിൽ ഉത്തമന്മാരായ അ ഷ്ടഗൃഹത്തിൽ ആടന്മ്യന്മാർക്കും അതുപോലെ

കൈയിൽ

 വാങ്ങിയവരെന്നു

പറയുന്ന


ന്ധ9


  പ്രാചീന മലയാളം

ഭ്ര ഷ്ടന്മാർക്കും, ഈ മൂന്നു സംഗതികളേയും വേറെ ചില കാരണങ്ങളേയും അടിസ്ഥാനപ്പെടുത്തി ഈ ബ്രാഹ്മണരി!ൽ യാതൊരുത്തർക്കും

 പരശുരാമൻ   മലയാളഭൂമിയെ   ദാനം

ചെയ്തിട്ടില്ല.

  "അഖിലാം കേരളീം ഭൂമീം ബ്രാഹ്മണേഭ്യോ ദദ പ്രഭുഃ

ചതുഃ‌ഷ ഷ്ടിതമേഭ്യസ്തു" (കേ. മാ.)

  അർത്ഥം: ഭാർഗ്ഗവൻ അറുപത്തിനാലു ഗ്രാമക്കാർക്കുമായിട്ടു

കേരലഭൂമി മുഴുവനും ദാനം ചെയ്തു." എന്ന് അടക്കി പ്പറഞ്ഞിരിക്കകൊണ്ട് ഇവിടെയുള്ള എല്ലാ മലയാളബ്രാഹ്മണ ർക്കും (ഈ അറുപത്തിനാലിൽ ഉൾപ്പെടാതെ ഇവിടെയില്ല) ജന്മ ഭൂമിയും ജന്മിത്വവും ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാരമല്ലാതെ എത്രയോ മലയാളബ്രാഹ്മണകുടുംബങ്ങൾ പാരമ്പര്യമായിട്ടേ ഈ മലയാളഭൂമിയിൽ ഉണ്ട്. അതിനാൽ എലാപേർക്കും } കൊടുത്തു എന്നുള്ള പ്രമാണവും ജനശ്രുതിയും ധാരണയും ശരിയായിട്ടുള്ളതല്ല. എന്നാൽ അനേകംപേർക്കു കൊടുത്തിട്ടില്ല തന്നെ എന്നാണെങ്കിൽ ഭാർഗ്ഗവൻ അന്യായക്കാരനാണെന്നു വന്നുപോകും.

  എങ്ങനെയെന്നാൽ,
  പരദേശങ്ങളിൽ
ചെന്ന്   ഉത്തമ

ബ്രാഹ്മണരെ സത്യംചെയ്തു ക്ഷണിച്ചുകൊണ്ടുവന്ന് ഇവിടെ സുഖമായി പാർപ്പിച്ചതിന്റെശേ‌ഷം അവരിൽ ഏതാനും പേർ സ്വദേശത്തേയ്ക്കു പൊയ്ക്കളഞ്ഞതിനാൽ ഭാർഗ്ഗവൻ വ്യസനിച്ച് ഇതു പോലെ ശേ‌ഷം

ഉള്ളവരും പോകാതിരിപ്പാൻ വേണ്ടി അവർക്കെല്ലാം പൂർവ്വശിഖ (മുൻകുടുമ) വയ്പിക്കയും വേ‌ഷം ആചാരം വേദാദ്ധ്യയനസ്സ്വരസമ്പ്രദായം മുതലായവയെ ഭേദ പ്പെടുത്തുകയും ചെയ്തു എന്നു കാണുകയാൽ അവർക്ക് ഇവിടെ സ്വദേശംപോലെ സുഖപ്രദമല്ലായിരുന്നു എന്നും,


40


 പ്രാചീന മലയാളം

എങ്കിലും തിരിച്ചുപോകാതിരിപ്പാൻ ആയിരുന്നു പരദേശനി‌ഷിദ്ധ മായ മുൻപറഞ്ഞ ഏർപ്പാടുകൾ ചെയ്തു ബലാൽക്കാരമയി അവരെ താമസിപ്പിച്ചതെന്നും സ്പ ഷ്ടമാകുന്നു. എപ്രകാരം ഭാർഗ്ഗവൻ ചെയ്തതു വാസ്തവമാണെന്നുവരികിൽ ദാനം വാങ്ങി യവർക്കെന്നപോലെതന്നെ വാങ്ങാത്തവർക്കും ഭൂമി മുതലായ വയും അതുകളുടെ ജന്മാവകാശവും ആടന്മ്യത്വവും അദ്ദേഹം കൊടുത്തിരിക്കണം. അല്ലാതെ കുലശത്രുത ഉണ്ടായിരുന്നിട്ടും കീഴടങ്ങിയ ക്ഷത്രിയനെ സ്വക്ഷേത്രത്തിൽ കൊണ്ടിരുത്തി രക്ഷിച്ച ഇദ്ദേഹം തന്നാൽ കൊണ്ടുവരപ്പെട്ടവരും തന്റെ ആജ്ഞ യ്ക്കു കീഴടങ്ങി സ്വദേശത്തേയ്ക്കു കൊള്ളരുതാത്തവിധത്തിൽ വേ‌ഷം മുതലായവയും മാറ്റി അനന്യഗതികളായി നിന്നിരുന്ന വരും ആയ എത്രയോ ബ്രാഹ്മണരെ ഒന്നും കൊടുക്കാതെ ഉപേക്ഷിച്ചു എന്നു പറയുന്നത് ഒരിക്കലും ചേരുകയില്ല. എന്നാൽ കൊടുക്കാതെ ഉപേക്ഷിച്ചിട്ടല്ല അവർക്കു വേണ്ടെന്നു ഒഴിഞ്ഞിട്ടാണ് എന്നു പറകയാണെങ്കിൽ വിദേശത്തുനിന്നുമുള്ള അവരുടെ ആഗമനത്തിന്റെ ഉദ്ദേശ്യം പിന്നെ എന്തായിരിക്കും? ഒരുവേള അബദ്ധത്തിൽ വന്നുപോയതാണെന്നുവരികിൽ അവർ വേ‌ഷം മാറുകയും വേറെ വിധം സമ്പാദിച്ച് ഉപജീവനം കഴിച്ചു കൊണ്ടെങ്കിലും ഇവിടെത്തന്നെ സ്ഥിരമായി താമസിക്കുകയും ചെയ്യാതെ ഉടൻ പൊയ്ക്കളയുമായിരുന്നു.

  ഇനി ഇവർ ഭാർഗ്ഗവനാൽ ക്ഷണിക്കപ്പെടാതെ (തനിയെ)

വന്നു വേ‌ഷം മാറി താമസിചവരാകകൊണ്ടാണ് ഇവർക്ക് ഭൂമി


{

കിട്ടാതിരുന്നതെങ്കിൽ, ഒന്നാമത് അതിലേയ്ക്ക് പ്രമാണമോ ജന ശ്രുതിയോ ഒന്നും തന്നെയില്ല; രണ്ടാമത് പരദേശത്തുള്ള ബ്രാഹ്മണരുടെ വാസസ്ഥലത്തുചെന്ന് അവരെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുവന്ന് ദാനംചെയ്ത ഭാർഗ്ഗവൻ ആ കാലത്തു തനിയെ വന്നവരും ജന്മം മുഴുവൻ ഇവിടെ താമസിക്കുന്നതിനു


  41


  പ്രാചീന മലയാളം

സന്നദ്ധരായിരുന്നവരും ആയ ഇവരെ ഒഴിക്കയില്ലായിരുന്നു. അതുകൊണ്ടും ദാനം വാങ്ങിയവർ വാങ്ങാത്തവരായ മറ്റുള്ള വർക്കുവേണ്ടിച്ചെയ്ത കുറതീർച്ചയിൽ ഇവർ ഉൾപ്പെടാതിരു ന്നതുകൊണ്ടും അറുപത്തിനാലു ഗ്രാമക്കാരിൽ എല്ലാവർക്കും കൊടുത്തു എന്നു പറഞ്ഞതു ശരിയാകുന്നില്ല.

  ഈ മലയാളത്തിലെ ഭൂമിദാനസ്വീകരണത്തിൽ ദത്തഭൂമി

മാത്രമല്ല ഒരുനാളും മാറാത്തതായ ഭ്രംശരൂപമായ പാപവുംകൂടി സിദ്ധിക്കും എന്നാണല്ലോ പ്രമാണംകൊണ്ടും അനുഭവം കൊണ്ടും ഈ ബ്രാഹ്മണർ വിശ്വസിച്ചിരിക്കുന്നതായി തെളിഞ്ഞി രിക്കുന്നത്. ഈവിധ ഭ്ര ഷ്ടുരൂപപാപസഹിത ദാനസ്വീകാരമാ കുന്നു ഇവിടെ ഉള്ള ജന്മിത്വത്തിനും പ്രഭുത്വത്തിനും കാരണ മെന്നും കാണുന്നു. ആടന്മ്യന്മാർക്കുള്ള അവകാശം ഭാർഗ്ഗവദാന പ്രകാരം സിദ്ധിച്ചതാണെന്നു കാണുന്നതിനാൽ മേൽ പറഞ്ഞ മുറയ്ക്ക് ഇവ!ർക്കും പാപവും തന്നിമിത്തം ഭ്ര ഷ്ടും സംഭവിച്ചിരി ക്കേണ്ടതായിരുന്നു. അപ്രകാരം കാണുന്നില്ല ആടന്മ്യന്മാർ ഇന്നും ശ്രഷ്ഠന്മാർ തന്നെയാണ്.

  സമാധാനം: നേരിട്ടു കൈയിൽ വാങ്ങിച്ചെങ്കിലേ പാപമുള്ളൂ.

ഈ ആടന്മ്യന്മാർ അങ്ങനെ വാങ്ങിച്ചിട്ടില്ല. അതുകൊണ്ട് അവർക്കു പാപവുമില്ല.

  നി‌ഷേധം: "മഹാബ്രാഹ്മണർക്കു ഭ്ര ഷ്ടു വരുത്തേണ്ട. ദാനം

മേൽപ്രകാരം മതി. അതുകൊണ്ട് ദാനം ഫലം സിദ്ധിച്ചു കൊള്ളും" എന്നിങ്ങനെ ഭാർഗ്ഗവനു ദയവുതോന്നി ദാനം സ്വീകരിക്കാനുള്ളവരെ മാറ്റി നിറുത്തിയുംവെച്ച് ഭൂമിയിലോ മറ്റെവിടെയെങ്കിലുമോ

ദാനവസ്തു വെച്ചുകൊടുക്കുകയും അപ്രകാരം ഇവർക്കു സിദ്ധിക്കയും ചെയ്തിരിക്കയാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ആ സ്ഥിതിക്കു ഇത്ര ദയാലുവായ


4ഞ്ജ


 പ്രാചീന മലയാളം

ഭാർഗ്ഗവന് മറ്റുള്ളവരെ (കൈയിൽ വാങ്ങിയവരെ) സംബന്ധിച്ചും ഇതുപോലെ ചെയ്ത് ദോ‌ഷം കൂടാതെ കാര്യം സാധിക്കാമായി രുന്നു. അങ്ങനെ നടത്തിയതായിക്കാണാത്തതിനാൽ ഭാർഗ്ഗവന് അതു സമ്മതമല്ലെന്നും അതുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ലെന്നും തെളിയുന്നു.

   വിശേ‌ഷിച്ചും ദാനവി‌ഷയമായ പാപം ഏതുവിധത്തിലെ

ങ്കിലും ദാനം സ്വീകരിച്ചവനോടല്ലാതെ എവിടേയ്ക്കു പോകുമെന്ന് അറിയുന്നില്ല. അതു വീണ്ടും ദാതാവിൽതന്നെ ചേരുമെന്നോ അതല്ല തൽക്കാലം മാറിനിന്ന് കൈയിൽ വാങ്ങാതുള്ള സ്വീകാര ക്രിയ കൊണ്ടു നശിച്ചുപോകുമെന്നോ പറയുന്നതായാൽ അതു യുക്തിക്കു ചേരുന്നതല്ല.

   ഒരുവൻ കൊടുക്കുകയും വേറൊരുവൻ അതിനനുകൂലമായി

നിന്ന് ഏറ്റുവാങ്ങുകയും ചെയ്തെങ്കിലേ അതു ദാനമാകയും ഫലപ്പെടുകയും പ്രതിഗ്രഹീതാവിനു ദത്തവസ്തുവിൽ അവകാശം സിദ്ധിക്കയും ചെöയുള്ളൂ. ആ സ്ഥിതിക്ക് നേരെ ഏറ്റുവാങ്ങീട്ടി ലാത്ത ഇവർക്കു വസ്തു അവകാശമുണ്ടെന്നു പറയുന്നതു

 }

ശരിയല്ല.

   അഥവാ അവകാശമുണ്ടെന്നുവരികിൽ അതു വേറെ വല്ല

മാർഗ്ഗത്തിലും സിദ്ധിച്ചിട്ടുള്ളതായിരിക്കണം.

   എന്നാൽ, ഇവർ (ആടന്മ്യന്മാർ) വാങ്ങിയില്ലെങ്കിലും മറ്റുള്ളവർ

വാങ്ങീട്ടുണ്ടല്ലോ. ആ വാങ്ങൽ ഇവരുടെ അവകാശത്തിനും കാരണമായി

എന്നാണെങ്കിൽ,

അവർക്കു ഭാർഗ്ഗവനോടു ദാനംവാങ്ങീട്ടുള്ളതായല്ലാതെ വേറെ വസ്തുക്കളില്ലാത്തതിനാലും അവരുടെ വാങ്ങലിന്റെ ഫലസിദ്ധി ഇവർക്കാണെന്നു് ഇപ്പറഞ്ഞ ഭാഗംകൊണ്ടു വന്നുപോകുന്നതിനാലും അവരുടെ സകലവസ്തു ക്കളുടെ അവകാശവും ഇവർക്കു സിദ്ധിച്ചിരിക്കേണ്ടതാകുന്നു.


4ന്ധ


 പ്രാചീന മലയാളം
  സമാധാനം:   മറ്റവർ   (കയിൽവാങ്ങിയവർ)


  അവർക്കു

വേണ്ടിയും ഇവർക്കുവേണ്ടിയും ഇങ്ങനെ രണ്ടുവിധം വാങ്ങീ ട്ടുണ്ടു്; അതിനാൽ ഇവർക്കുവേണ്ടി വാങ്ങിയതുമാത്രമേ ഇവരു ടേതായിരിക്കൂ.

  നി‌ഷേധം: അപ്രകാരം വാങ്ങിയതു് ദത്തവസ്തുസഹിതമോ

അതോ പാപത്തെമാത്രമോ? ദത്തവസ്തുസഹിതമാകുന്നു എങ്കിൽ ആർക്കുവേണ്ടി ആയാലും ശരി ദേയവസ്തുസംബന്ധമായി ദാതാവിന്നുണ്ടായിരുന്ന

അവകാശം

ആ  ദാതാവിനോടു

വേർപെട്ടു പ്രതിഗ്രഹീതാവിന്റെ അധീനത്തിൽ ആകുമാറുള്ള കൃത്യത്തിനെ ആകുന്നു സ്വീകാരം (വാങ്ങൽ) എന്നുപറയു ന്നതു്. അതിനാലും,

  "സർവ്വപാപവിമുക്തയേ" (കേ. മാ. അ. 5)
  അർത്ഥം: "എല്ലാ പാപത്തിന്റേയും വിമോചനത്തിനായിട്ടു്"

എന്നതിനാലും എല്ലാ പാപത്തിന്റേയും വിമോചനമാണു് ദാന ത്തിന്റെ പ്രയോജനമെന്നു സിദ്ധിക്കുന്നു. പാപത്തെ ഏറ്റുവാങ്ങി ക്കൊണ്ടതിനാൽ ഭാർഗ്ഗവനു ദാനത്തിന്റെ പ്രയോജനമായ പാപ വിമോചനത്തിനു ഹേതു കൈയിൽ വാങ്ങൽ ആകുന്നു. ആക യാൽ സ്വാർത്ഥമായും പരാർത്ഥമായും ഉള്ള രണ്ടു വാങ്ങലിൽ ഉൾപ്പെട്ട വസ്തുക്കളുടെ അവകാശങ്ങളും തുല്യബലത്തോടുകുടി ആ കൈയിൽ വാങ്ങിയവരിൽതന്നെ ഇരിക്കാനേ ന്യായമുള്ളു. അതല്ലാ നല്ല മനസ്സോടുകുടി പരാർത്ഥം വാങ്ങിയ വസ്തുക്കളെ വിട്ടുകൊടുക്കുന്നപക്ഷത്തിലും സ്വാർത്ഥംവാങ്ങിയ വസ്തുക്കളുടെ അവകാശം എല്ലാ കാലത്തും അവരിൽതന്നെ ചേർന്നിരിക്കേണ്ട താണു്. ഈ സ്ഥിതിക്കു് എല്ലാ വകക്കാരുടെയും വസ്തുക്കളുടെ അവകാശം ആദ്യം ഭാർഗ്ഗവനും രണ്ടാമതു് അദ്ദേഹം കൊടു ത്തിട്ടു് കൈയിൽ വാങ്ങിയവർക്കും അവർ കൊടുത്തിട്ടു് ന്ധാമതു്

   44


   പ്രാചീന മലയാളം

ഇവർക്കും (ആടന്മ്യന്മാർക്കും) സിദ്ധിച്ചിട്ടുള്ളതായിരിക്കണമെന്നു സ്ഥിരപ്പെടുന്നു. ഭാർഗ്ഗവദാനപ്രകാരം സിദ്ധിച്ചതു മറ്റവർക്കും അവരുടെ ദാനപ്രകാരം സിദ്ധിച്ചതു് ഇവർക്കും എന്നല്ലാതെ ആടന്മ്യന്മാർക്കു ഭാർഗ്ഗവദാനപ്രകാരം സിദ്ധിച്ചു എന്നു പറയുന്ന തിനെ ഇവരുടെ പ്രമാണംതന്നെ ഖണ്ഡിക്കുന്നു.

  ഇനി കൈയിൽ വാങ്ങിയവർ അവകാശത്തെ വിട്ടു

പാപത്തെമാത്രമാണു് വാങ്ങിയതെങ്കിൽ ഭൂമി അതിൽ ഉൾപ്പെടാ തിരുന്നതുകൊണ്ടു് അതു് ആടന്മ്യന്മാരുടെ ജന്മവകാശത്തിനു കാരണമല്ലെന്നാവും. ഭാർഗ്ഗവനോടു വാങ്ങിട്ടില്ലെന്നു് ആദ്യമേ തന്നെ പറഞ്ഞുപോയതിനാൽ ഭാർഗ്ഗവദാനമാണു് ജന്മാവകാശ ത്തിനു കാരണമെന്നു പറയുവാനും പാടില്ല. അല്ലാതെയും ആചന്ദ്രതാരം അനുഭവിപ്പാൻ വസ്തുവിനെ അല്ലാതെ വി‌ഷുചിക എന്നപോലെ ക്ഷയത്തിനു ഹേതുഭൂതമായ പാപത്തെ ആണോ പൂവും നീരും സഹിതം കൊടുക്കുന്നതു്? ദാനത്തിന്റെ മുറ അപ്രകാരം ആണോ? ഇതിനു വിപരീതമായി ഭാർഗ്ഗവൻതന്നെ ചെയ്തിട്ടുള്ള ഭൂമിദാനമര്യാദയെ നോക്കാം:

  "പുരോഹിതാൻ സമാഹൂയ വേദജ്ഞാൻ വേദപാരഗാൻ
  വസിæാദീൻ ദ്വിജാതീംശ്ച ഭൂമിദാനമകˉയൽ;
  അസ്മൽ പാപവിനാശാർത്ഥം കുസുമൈസ്സഹിതോദകം
  ഹസ്തേ ഗൃഹീത്വാ രാമസ്തു ഉവാച മുനിപുംഗവാൻ:
  പുരോഹിതശ്ശതാനന്ദസ്സമാഗത്യ സമാസ്ഥിതഃ
  ഭൂദാനം ദീയതാം രാജൻ ഗോത്രപൂർവ്വം സനാമകം
  ഗെതൗമസ്യ സുതേനോക്തമബ്രവീന്മന്ത്രപൂർവകം:


  ഭൂമിം ലിഖിത്വാ പത്ര‌ഷു ബ്രാഹ്മണേഭ്യോ ദദ പ്രഭുഃ
  സർവ്വാൻ ഭൂമണ്ഡലാന്വാപി സർവ്വപാപവിമുക്തയേ
  വിപ്രഭ്യോഹം ഭൂമിദാനം പ്രദദാമി മുനീശ്വരാഃ
  ചതുസ്സാഗരമദ്ധ്യാ ച ഭൂമിസ്സാ ദീയതേ മയാ


 45


  പ്രാചീന മലയാളം
  നാനാഗോത്രദ്വിജേഭ്യസ്തു ഭൂമിദാനം മയാ കൃത്യം."



(കേ. മാ. അ. 5)

  ഇപ്രകാരം ദാനം ചെയ്തിട്ടുള്ള പ്രയോജനം ദാതാവിനു

പാപമോചനവും സ്വീകർത്താവിനു വസ്ത്വനുഭോഗവും ആകുന്നു. ദാതാവു വസ്തുവിനേയും

പാപത്തേയുംകൂടി

  കൊടുത്തു

എങ്കിലും വസ്തു അനുഭവിക്കപ്പെടണമെന്നും പാപം ക്ഷയിപ്പിക്ക പ്പെടണമെന്നും ആകുന്നു ഉദ്ദേശ്യം. അതിനാൽ കുസുമോദക സമേതം

ദത്തമാകേണ്ടതും

 ആയിട്ടുള്ളതും
 'ദേയവസ്തു'

ആകുന്നു. അല്ലാതെ ഒരിക്കലും 'പാപ'മല്ലാ എന്നുള്ളതു മുൻ കാണിച്ച പ്രമാണം കൊണ്ടും സിദ്ധിക്കുന്നു. അതിനാൽ വസ്തു വിനെ ഒഴിച്ചു ദാനം വാങ്ങി എന്നു പറഞ്ഞാൽ ആയതു ചേരുകയില്ലാ.

  ഇനി വാങ്ങിചവർ വാങ്ങിക്കാത്തവരായ ഇവർക്കുവേണ്ടി


{

കുറതീർച്ച ചെയ്തപ്പോൾ കുറതീർന്നുപോയതായും പാപം വസ്തുവിനേയും തദനുഭോക്താക്കളായ ഇവരേയും വിട്ടിട്ടു് അവരുടെ അടുത്തു് ഉടൻ ചെന്നതായും ഒട്ടും ശരിയല്ലെന്നു കാണിക്കാം.

  ദാതൃപാപത്തെ ദേയവസ്തുവിൽ സങ്കˉിച്ചാക്കിയും ദേയവസ്തു

കയ്യിൽ അടങ്ങാത്തതാണെങ്കിൽ ആയതിനെ ഉദകദാനത്തിൽ സങ്കˉിച്ചാക്കിയും ആകുന്നു ദാനംചെയ്യുന്നതു്. ദാതാവു് നീരും പൂവും കയ്യിലെടുത്തു് 'എന്റെ പാപം എന്നെ വിട്ടു് ഈ ദാനത്തോടുകൂടി പോയൊഴിയട്ടെ' എന്നിങ്ങനെ സങ്കˉിച്ചു കൊടുക്കുകയും സ്വീകർത്താവു് 'ഈ ദാതാവിന്റെ പാപത്തെ ഈ ദേയവസ്തുവോടുകുടി ഞാൻഏറ്റിരിക്കുന്നു' എന്നു സങ്കˉിച്ചു വാങ്ങിക്കുകയും ചെയ്യുമ്പോൾ ആ സങ്കˉപ്രകാരം ആ പാപമാകട്ടെ ദത്തവസ്തുവിനെ തുടർന്നു സ്വീകൃത്തിനോടു


46


  പ്രാചീന മലയാളം

ചേരുന്നു. ഈ സ്ഥിതിക്കു് ദാതൃസങ്കˉം അവന്റെ പാപത്തെ അവന്റെ പക്കൽനിന്നും വേർപെടുത്തി സ്വീകൃത്തിനോടു ചേരുമാറു് ദത്തവസ്തുമാർഗ്ഗമായി തള്ളിവിടുന്നതിനുള്ള ഒന്നാ കുന്നു; ദത്തപദാർത്ഥം മേൽപ്രകാരം വിടപ്പെട്ട പാപത്തിനു സ്വീകൃത്തിങ്കൽ പാഞ്ഞു ചെല്ലുന്നതിനുള്ള മാർഗ്ഗമാകുന്നു. സ്വീകൃത്തിന്റെ സങ്കˉം അപ്രകാരം വരുന്ന പാപത്തെ അതു് ഇരുന്ന സ്ഥലത്തേയ്ക്കു (മറുപടിയും ദാതാവിങ്കൽ തന്നെ) ചെല്ലാത്തവിധം

  ഏറ്റുകൊള്ളുന്നതിനുള്ള    ഒന്നാകുന്നു.

ഇപ്രകാരം ദാനവും സ്വീകാരവും കഴിഞ്ഞിട്ടു് ദത്തവസ്തുവിൽ ദാതാവിനാൽ സങ്കˉം കൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള പാപത്തെ സ്വീകൃത്തായവൻ തന്റെ തപോബലംകൊണ്ടു നശിപ്പിച്ചു് ആ വസ്തുവിനെ

അന്യനെ    പാപത്തിൽനിന്നും  രക്ഷിച്ചതിന്റെ

പ്രതിഫലമായിട്ടു് അനുഭവിച്ചുകൊള്ളുന്നു.

  അല്ലാതെ കയ്യിൽ നേരിട്ടുകൊടുക്കുന്നതും വാങ്ങുന്നതും

പാപത്തെ മാത്രമല്ല സങ്കˉവിന്ന്യസ്തപാപമായിരിക്കുന്ന ദേയ വസ്തുവിനേയും തദവകാശത്തേയുമാകുന്നു.ഈ അവസ്ഥയ്ക്കു് ഒരു ദാനത്തിൽ വസ്തുവും പാപവും ഒന്നിച്ചിരിക്കവെ വസ്തു ഒരിടത്തും പാപം മറ്റൊരിടത്തും ആകുമെന്നുളളതു് അസംഭാവ്യംതന്നെ.

  സമാധാനം: കയ്യിൽ വാങ്ങിയവർക്കു് ഇവർക്കുളളതുപോലെ

തന്നെ ഭാർഗ്ഗവദത്തവസ്തുക്കൾ ഉളളതിനാൽ ഈ പാപവുംകുടി സങ്കˉപ്രകാരം അവയിൽ ചേർന്നിരുന്നുകൊളളും.

  നി‌ഷേധം; എങ്കിൽ, ആ ദത്തവസ്തുമാർഗ്ഗം സംക്രമിച്ച പാപം

എവിടെ പോകും? ഈ പാപത്തിനു് ഇരിപ്പാൻകൂടി ആ വസ്തുക്കൾ മതിയാകുമെങ്കിൽ ഇവർക്കു വേറെ കൊടുത്തി ട്ടാവശ്യമില്ലാ, കൊടുത്തിരിക്കുകയും ഇല്ല,


47


 പ്രാചീന മലയാളം
  ഇനിയും കയ്യിൽ വാങ്ങിയവർ വാങ്ങാത്തവരായ മറ്റുള്ള

വരുടെ കുറതീർച്ചകുടി ചെയ്തുവാങ്ങിച്ചു എന്നു പറയുന്നു വല്ലൊ. ആയതു സത്യമായിരുന്നുവെങ്കിൽ തങ്ങൾക്കു വേണ്ടി യും, കൈയിൽ വാങ്ങലാകുന്ന അശുദ്ധിയെ തൊടാതെ വസ്തു ക്കളെ മാത്രം മുറുകെപ്പിടിച്ചു് അനുഭവിച്ചുംകൊണ്ടു് പരിശുദ്ധമാ യിരിക്കുന്ന മറ്റുള്ള ജന്മികൾക്കുവേണ്ടിയും ദാനത്തെ കയ്യിൽ വാങ്ങിച്ചു് കുഴങ്ങിക്കിടക്കുന്ന രണ്ടുവക ഭ്ര ഷ്ടുകളേയും ഭ്ര ഷ്ടു കൂടാതെ കാര്യം പറ്റിച്ചു സമർത്ഥന്മാരായിരിക്കുന്ന ജന്മികൾ, ദാനദോ‌ഷപരിഹാരമാർഗ്ഗം സ്മൃതികളിൽ വിധിക്കപ്പെട്ടിരുന്നിട്ടും, ആയതിനെ ചെയ്തു് ഉപകാരികളായ സ്വജനങ്ങളിൽനിന്നു ദോ‌ഷം നീക്കി അവരെ തങ്ങളുടെ സമുഹത്തിൽ ചേർത്തു കൊള്ളാതെ എന്നന്നേയ്ക്കും ഇങ്ങനെ പുറംതള്ളി വിട്ടുകളകയും അവർ (കയിൽവാങ്ങിയവർ) ആ ഉപകാരത്തെ ഓർമ്മപ്പെടുത്തി

{

മറ്റവരോടു് നിർബ{ന്ധിച്ചു പ്രതിവിധി ചെയ്യിച്ചു തങ്ങളുടെ സ്ഥിതി ശരിയാക്കിക്കൊള്ളാതെ ഉള്ള കാലമൊക്കെയും ഈ കാര്യത്തിൽ മാത്രം ക്ഷമയോടുകൂടി ഇങ്ങനെ മെനൗവ്രതം അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും

  ചെയ്തുകളയുമായിരുന്നോ?

ഒരിക്കലുമില്ല. അതുകൊണ്ടു വാങ്ങിയവർ മറ്റുള്ളവരുടെ കുറ തീർച്ചചെയ്തുവാങ്ങീട്ടില്ലെന്നുള്ളതു നിശ്ചയമാകുന്നു.

  സമാധാനം: ഇതു് ഈ ഒരു ദാനത്തിനു മാത്രമായിട്ടുള്ള

പുതിയ സംഭവമാണു്. ആയതിനാൽ ഇതിന്റെ നിവൃത്തിക്കുളള ഉപായം ഒരു സ്മൃതിയിലും പ്രമാണങ്ങളിലും വേദത്തിലും കാണുകയില്ല. ആകാതെ അതുകൊണ്ടാണു്

പരിഹൃതം

കിടക്കുന്നതു് . അല്ലാതെ അവർക്കു മനസ്സില്ലാഞ്ഞിട്ടല്ല.

  നി‌ഷേധം: ഒരു ദാനത്തിൽ വസ്തുവും പാപവും ഉൾപ്പെട്ടി

രിക്കവെ വസ്തുമാത്രം ദാനം വാങ്ങിയവനോടും പാപംമാത്രം അതിൽ സംബന്ധിക്കാത്ത വേറൊരുവനോടും ചെന്നുചേരുമെ


 48


   പ്രാചീന മലയാളം

ന്നുള്ള നിയമവും ഒന്നിലും ഒരിടത്തും ഇല്ല. അതിനാലായിരി ക്കാം പരിഹാരവും കˉിക്കപ്പടാത്തതു്.

   സമാധാനം: ദാനം വാങ്ങാത്തവർ മറ്റുള്ളവരുടെ കുറതീർച്ച

ചെയ്തു

 വാങ്ങിയനിമിത്തമാണു് അവർക്കു്   അവകാശം

സിദ്ധിച്ചതു്.

   നി‌ഷേധം: ആയതു് എല്ലാവർക്കും സിദ്ധിച്ചിരിക്കേണ്ടതാ

യിരുന്നു. ഇവിടെ വാങ്ങാത്തവരിൽ അനേകംപേർക്കു് ഇതു ഫലിക്കാതെ അവർ കുടിയായിവന്മാരുടെ 6 ശേഖരത്തിൽ വേറെ വിധം സമ്പാദിച്ചു കാലക്ഷേപം ചെയ്യുന്നവരായി കാണുന്നു. അതിനാൽ ഇതു ശരിയാകുന്നില്ല.

   സമാധാനം: ചിലർക്കുവേണ്ടി മാത്രമേ വാങ്ങിയുളളു. അവർ

അങ്ങനെ തുനിഞ്ഞാലും. "നാനാഗോത്രദ്വിജേഭ്യസ്തു ഭൂമിദാനം മയാ കൃതം" (കേ.മാ.അ.5) - "എല്ലാ ഗോത്രക്കാരായ ബ്രാഹ്മണർക്കും എന്നാൽ ഭൂമി ദാനം ചെയ്യപ്പെട്ടു."

   ഇങ്ങനെ എല്ലാപേർക്കും പക്ഷപാതം കൂടാതെ ദാനം

ചെയ്ത ഭാർഗ്ഗവൻ അതിലുൾപ്പെട്ട ഏതാനും പേർക്കായിട്ടു മാത്രം കൊടുക്കയില്ല. കൊടുക്കാത്ത സ്ഥിതിക്കു അവർ വാങ്ങിയും ഇരിക്കയില്ലല്ലോ.

   സമാധാനം: ഈ മലയാളഭൂമിദാനത്തിനു മാത്രം ഭാർഗ്ഗവൻ

പക്ഷപാതമാർഗ്ഗത്തെ അനുഷ്ഠിച്ചു.

   നി‌ഷേധം: ഇതു് 64 ഗ്രാമക്കാരായ ബ്രാഹ്മണർക്കുമായിട്ടു

കേരളഭൂമി മുഴുവനും ഭാർഗ്ഗവൻ ദാനം ചെയ്തു എന്നുള്ള പ്രമാണത്തിനു വിപരീതത്തിനു വിപരീതമായിട്ടിരി ക്കുന്നു. 6

 കുടിയാന്മാരുടെ


49



പ്രാചീന മലയാളം

   ഇനിയും ഇവർക്കുള്ളതിനെ ഇവർതന്നെ വാങ്ങാതിരിപ്പാനും

ആ കുറവിനെ അന്യരുടെ വാങ്ങലിൽ സമർപ്പിച്ചുകളയാനും കാരണമെന്ത്? ദോ‌ഷശങ്കനിമിത്തം മനസ്സില്ലാഞ്ഞിട്ടോ, അതോ ഭാർഗ്ഗവൻ കൊടുക്കാഞ്ഞിട്ടോ?

   ദോ‌ഷശങ്കനിമിത്തം മനസ്സില്ലാഞ്ഞിട്ടെങ്കിൽ   ഇത്രദൂരം

വരികയും അനന്തരം അനന്യദേശശരണന്മാരായിട്ട് ഇവിടെ ത്തന്നെ

  വാഴുകയും

ചെöയില്ലായിരുന്നു.

   അല്ലാതേയും

ദാനാർഹന്മാർക്ക് ഇതിൽ ദോ‌ഷശങ്കയ്ക്ക് വകയും ഇല്ല. ഉണ്ടായി പ്പോയെങ്കിൽ അർഹരല്ലെന്നും ജന്മിത്വകാരണം ഭാർഗ്ഗവദാന സ്വീകരണമല്ലെന്നും വന്നുകൂടും. ഭാർഗ്ഗവൻ കൊടുക്കാതിരി ക്കാൻ ഇടയില്ലെന്നുള്ളതു താഴെപ്പറയുന്ന പ്രമാണഭാഗത്തിൽ നിന്നും വെളിവാകുന്നു.

   "തത്രാസ്തേ ബ്രാഹ്മണഃ കശ്ചിദ്വേദവിദ്ഭിരലംകൃതഃ
   ‌ഷട്ക്കർമ്മനിരതോ 7 നിത്യമാചാര്യസ്തൽ പുരേ സുധീഃ
   തസ്യാ ദാസാ പതിവ്രതാ ഭർതൃശുശ്രൂ‌ഷണേ രതാ
   തയോര ഷ്ടസുപുത്രാംശ്ച........................
   ഭാർഗ്ഗവേനൈവ മുക്തസ്തു ദ്വിജാതീനാം ഗുരുസ്തദാ
   അ ഷ്ടപുതെഃ സദാരൈശ്ച പ്രയാണമകരോദ്ദ്വിജഃ
   ആഗത്യ കേരളേ സംജ്ഞേ വൃ‌ഷാദ്രിപുരസംജ്ഞികേ" 8



(കേ. മാ. അ. 11) 7

 വേദാധ്യയനം, അധ്യാപനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം എന്നിവയാണ്

ബ്രാഹ്മണനു വിധിച്ചിട്ടുള്ള ‌ഷട്കർമ്മങ്ങൾ (ആറു ധർമ്മങ്ങൾ). 8

   അവിടെ   ആ    പട്ടണത്തിൽ

വേദജ്ഞന്മാരാൽ

 അലങ്കരിക്കപ്പെട്ടവനും,

‌ഷട്ക്കർമ്മനിരതനും, എപ്പോഴും ആചാര്യനും, സുബുദ്ധിയുമായ ഒരു ബ്രാഹ്മണൻ ഉണ്ട്. അയാളുടെ ഭാര്യ പതിവ്രതയും ഭർത്താവിനെ ശുശ്രൂ‌ഷിക്കുന്നതിൽ തത്പരയുമാണ്. അവർക്ക് എട്ടു പുത്രന്മാരുണ്ട്. ബ്രാഹ്മണരുടെ ഗുരുവായ അയാൾ പരശുരാമൻ പറഞ്ഞതനുസരിച്ച് ആ പ്രദേശം വിട്ട് കേരളത്തിലെ വൃ‌ഷാദ്രീപുരം (തൃശ്ശിവപേരൂർ) എന്ന സ്ഥലത്തെത്തി.



50


പ്രാചീന മലയാളം
  മേൽകാണിച്ച

പ്രമാണത്തിൽനിന്നും അ ഷ്ടഗൃഹത്തിൽ ആടന്മ്യന്മാർ ഒരച്ഛന്റെയും അമ്മയുടേയും പുത്രന്മാരെന്നു കാണുന്നു. ഈ സ്ഥിതിക്ക് അവർ ഒരു ഗോത്രക്കാരായിരിപ്പാനേ ഇടയുള്ളൂ. ഒരു ഗോത്രക്കാർക്ക് അന്യോന്യവിവാഹബന്ധം പാടില്ല എന്ന നിയമം ഇന്നും ബ്രാഹ്മണരുടെ ഇടയിൽ നടപ്പാണ്. ഇവർ

അന്യോന്യം വിവാഹം ചെയ്തുവരുന്നതുകൊണ്ട് മുൻപറഞ്ഞതു ശരിയല്ലെന്നും അവർ വെവ്വേറെ ഗോത്രം ഉള്ളവരാണെന്നും നിശ്ചയിക്കേണ്ടിയിരിക്കുന്നു.

കയ്യിൽ വാങ്ങിയവർ എന്നു പറയപ്പെടുന്നവരായ ജന്മി കൾക്കും


ഭാർഗ്ഗവൻ കൊടുത്തിട്ടില്ല

  ഭാർഗ്ഗവൻ വളരെ ക്ലേശപ്പെട്ട് സമുദ്രത്തിൽനിന്നും ഈ

ഭൂമിയെ സമ്പാദിച്ചത് എന്തിനായിട്ട്? അദ്ദേഹം ആദ്യംചെയ്ത ‌ഷോഡശമഹാദാനം (ദശ) സർവ്വഭൂമണ്ഡലദാനം ഇതുകൾ നിമിത്തം മുമ്പിൽ കാണിച്ചപ്രകാരം വീരഹത്യാപാപത്തിന്റെ എന്നല്ല തന്റെ സകലപാപങ്ങളുടെയും മോചനം സിദ്ധിച്ചു പോയതിനാൽ ആയതിലേയ്ക്ക് അല്ലെന്നുള്ളത് തീർച്ചതന്നെ. "പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവർത്തതേ" പ്രയോജനത്തെ ഇ¢ിക്കാതെ മന്ദനായുള്ളവൻപോലും ഒന്നുംതന്നെ പ്രവർത്തിക്ക യിലാ. ഭാർഗ്ഗവന് ഈ സന്ദർഭത്തിൽ അത്യാവശ്യമായ

   }

പ്രയോജനമെന്തായിരുന്നിരിക്കാം എന്നു നോക്കിയാൽ ആയതു മുമ്പുള്ള പ്രമാണങ്ങൾകൊണ്ട് ഇരിപ്പാൻ ഇടം ഉണ്ടാവുക യാണെന്നു വെളിപ്പെടുന്നു.

  അല്ലാതെ ദാനം ചെയ്യണമെന്നുള്ള ആവശ്യം അദ്ദേഹത്തിനു

സ്വˉം പോലും ഉണ്ടായിരുന്നില്ല.

  അദ്ദേഹം ആവേഗത്തോടുകൂടിവന്ന് ഭൂമിയെ ഉണ്ടാക്കി

പുതുമോടിയിൽ അപ്രകാരം യഥേ¢ം ഇരുന്നുവെങ്കിലും കുറേ


51


 പ്രാചീന മലയാളം

ക്കാലം കഴിഞ്ഞശേ‌ഷം ബ്രാഹ്മണർക്കുകൊടുത്തു എന്നു വിചാരിക്കുന്നപക്ഷം, ഭാർഗ്ഗവൻ അദ്ദേഹത്തിന്റെ പുതിയ ഭൂമിയിൽ ബ്രാഹ്മണരെ ഇരുന്നുകൊള്ളുവാൻ അനുവദിച്ചുംവെച്ച് പോകയും കുറഞ്ഞോരുകാലം ചെന്നശേ‌ഷം അവർ അദ്ദേഹ ത്തെ പരീക്ഷിക്കയാൽ തൽക്ഷണം വന്നു കോപിച്ചു ശപിച്ചിട്ട് ഭൂമി കൊടുക്കുകയില്ല, എന്നു പറകയും അവർ ഭയന്നു സ്തുതിച്ചപ്പോൾ, ശാപമോക്ഷം കൊടുത്തുംവച്ചുപോവുകയും ചെയ്തു. ഇപ്രകാരമല്ലാതെ സഹ്യാദ്രിഖണ്ഡത്തി!ൽ ഭാർഗ്ഗവദാന ത്തിനെക്കുറിച്ച് ഒന്നുംതന്നെ കാണുന്നില്ല. അതുകൊണ്ട് ഭാർഗ്ഗവൻ ദാനം ചെയ്തിട്ടില്ല. ഇനി ഉണ്ടെന്നു വയ്ക്കുന്നപക്ഷവും അത് ഇപ്പറഞ്ഞതിനിടയ്ക്ക് ഏതെങ്കിലും ഒരു സന്ദർഭത്തിലായി രിക്കാനേ പാടുള്ളൂ. അങ്ങനെയാണെങ്കിൽ അത് ബ്രാഹ്മണരെ ഇരുത്തിയുംവെച്ച് സന്തോ‌ഷമായിട്ട് പോയപ്പോഴോ അതല്ല, അനന്തരം ബ്രാഹ്മണർ പരീക്ഷിചതിനാൽ രണ്ടാമതു വന്നു



{

ശപിചപ്പോഴോ? ആദ്യമാണെങ്കിൽ.


{
  "സർവ്വാൻ ഭൂമണ്ഡലാന്വാപി സർവ്വപാപവിമുക്തയേ
  വിപ്രഭ്യോഹം ഭൂമിദാനം പ്രദദാമി മുനീശ്വരാഃ"



(കേരളമാഹാത്മ്യം)

  "എലാ ഭൂമിയും സകലപാപനിവൃത്തിക്കായിട്ട്  ഞാൻ


  }

ബ്രാഹ്മണർക്ക് ദാനം ചെയ്യുന്നു" എന്നും മറ്റും കാണുന്നതു പോലെ. ആ വിവരവും ഈ പ്രമാണത്തിൽ കാണിക്കാത്തതിനു കാരണമെന്ത്? പിന്നെ ഭാർഗ്ഗവന് അപ്പോൾ ഭൂമിദാനം ചെയ്തിട്ട് യാതൊരു കാര്യവും ഇല്ലായിരുന്നു താനും.

  ഇനിയും, ആദ്യമേ കൊടുത്തിരുന്നുവെങ്കിൽ ഇനി തരിക

യില്ലെന്നു രണ്ടാമതു പറവാൻ ഇടയില്ല. അല്ലാതെയും കൊടുത്തുംവെച്ച് അപ്രകാരം പറകയെന്നുവന്നാൽ ഭാർഗ്ഗവൻ


 5ഞ്ജ


 പ്രാചീന മലയാളം

ഭോ‌ഷ്കു പറയുന്നവനായിപ്പോകയും അപ്പോൾ "മദ്വാക്യം സത്യമേവന്തു" (എന്റെ വാക്ക് സത്യമായിട്ടുതന്നെ ഭവിക്കും) എന്ന് അദ്ദേഹം പലേടത്തും പറഞ്ഞിട്ടുള്ളതു വിശ്വാസയോഗ്യ മല്ലെന്നും അദ്ദേഹത്തിനു ദത്താപഹാരദോ‌ഷം ഉണ്ടെന്നും വരികയും ചെയ്യും. ഭൂമി മുഴുവൻ വാങ്ങിക്കൊണ്ട് "ഇനി ഇതിലിരിക്കാൻ പാടില്ല എവിടെ എങ്കിലും പൊയ്ക്കൊള്ളുകേ വേണ്ടു" എന്നു മുമ്പ് മുനിമാരും മറ്റും പറഞ്ഞപ്പോൾ ഇതിലധികം കോപം വരാനും "എന്നെ വഞ്ചി വാങ്ങിയതാക കൊണ്ട് ഇതു ശരിയായ ഒരു ദാനമേ അല്ല. ആയതിനാൽ ഞാൻ തരുന്നതല്ല." എന്നു പറയുവാനും

തിരിയെ   എടുത്തു

കൊള്ളുന്നതിനുതന്നെയും

  ന്യായമുണ്ടായിരുന്നു.

എന്നിട്ടു പോലും അപ്രകാരം ചെയാതെ ക്ഷമിചുപോന്ന മഹാനായ

ഭാർഗ്ഗവൻ മുമ്പെ കൊടുത്തിരുന്നു എങ്കിൽ പിന്നീട് ഇങ്ങനെ പറയുകയില്ലെന്നു നിശ്ചയംതന്നെ.

  രണ്ടാമതു    വന്നിരുന്നപ്പോൾ
ദാനം    ചെയ്തുവെങ്കിൽ,

അപ്പോഴുണ്ടായത് കോപിച്ചു ശപിക്കയും ഭൂമി തരികയില്ലെന്നു ശപഥം ചെയ്തതൊഴികയും ആയിരുന്നല്ലോ. അല്ലാതെയും, ബ്രാഹ്മണർ ഭൂമി മുഴുവനും കൈക്കലാക്കിക്കൊണ്ട് "ഞങ്ങൾക്കു ദത്തമായിപ്പോയി, ഇനി ഇതിലിരിക്കേണ്ട, എവിടെ എങ്കിലും പൊയ്ക്കൊള്ളണം" എന്നു പറഞ്ഞുകേട്ടപ്പോൾ പൊടുന്നനവേ ഉണ്ടായ മനസ്താപത്താൽ "ആകട്ടെ ഇപ്രകാരം ഒരു ഭൂമി ഉണ്ടാക്കി പരിപാലിക്കാമോ എന്നു നോക്കട്ടെ" എന്നു പ്രതിജ്ഞ ചെയ്തു പോയി ഭൂമി സമ്പാദിച്ച ഭാർഗ്ഗവൻ "കൊള്ളി കൊണ്ടടി കൊണ്ട പൂച്ചയ്ക്കു മിന്നാമിനുങ്ങിനെ ഭയം" എന്നുള്ള പഴമൊഴി പോലെ തനിക്കു പറ്റിയ തകരാറിനെ ഓർത്ത് ഒരു കാലത്തും ഈ ഭൂമി അന്യാധീനത്തിൽ പോകാത്തവിധം ഏർപ്പാടു


5ന്ധ


 പ്രാചീന മലയാളം

ചെöയല്ലാതെ ദാനം ചെയ്വാൻ ഒരുങ്ങുകയില്ലെന്നു പ്രത്യേകം പറയേണ്ടതുമില്ല.

   ഭാർഗ്ഗവൻ മലയാളഭൂമിയെ ആർക്കും ദാനം ചെയ്തില്ല

"അബ്രാഹ്മണ്യേ തദാ ദേശേ കൈവർത്താൻ പ്രക്ഷ്യ ഭാർഗ്ഗവഃ Cിത്വാ തൽബളിശം കണ്ഠേ യജ്ഞസൂത്രമകˉയത് സ്ഥാപയിത്വാ സ്വകീയേ സ്വക്ഷേത്ര വിപ്രാൻ സ്വകˉിതാൻ ജാമദùിസ്തതോവാച സുപ്രീതേനാന്തരാത്മനാ"

   (സഹ്യാദ്രിഖണ്ഡം)
  ഭാർഗ്ഗവൻ ഇപ്രകാരമെല്ലാം ചെയ്തത് ആലോചിക്കുമ്പോൾ

"ഇനി യാതൊന്നിനും ബ്രാഹ്മണരുടെ സഹായവും ചാർച്ചയും സഹവാസവും വേണ്ട" എന്നും നിത്യവും ജീവഹിംസചെയ്തു കഴിക്ക്കുന്ന അതിനികൃ ഷ്ടജാതിക്കാരെന്നു വരികിലും "ഇവർ അവരെക്കാൾ ഭേദം. അവരുടെ പൂണുനൂലിനെക്കാളും ഇവരുടെ ഇരകോർത്തിടുന്ന ചൂണ്ടൽക്കയറു ഭേദം" എന്നും അവരെ (ബ്രാഹ്മണരെ)ക്കുറിച്ച് അദ്ദേഹത്തിന് ഒരു വെറുപ്പ് തോന്നിയ തായി വെളിപ്പെടുന്നു. ഈ സ്ഥിതിക്ക് ഭൂമി തരികയില്ലെന്നു പറഞ്ഞിട്ടുള്ളതിൽനിന്ന് മുമ്പിൽ കൊടുത്തിട്ടില്ലെന്നു വെളിവാകു ന്നതുപോലെതന്നെ പിന്നെയും അതായത് ഇതുവരെയും കൊടുത്തിട്ടില്ലെന്നു നിശ്ചയിക്കാവുന്നതാണ്.

  അത്രയുമല്ല, ഭാർഗ്ഗവൻ അവരെ (ബ്രാഹ്മണരെ) "നിങ്ങൾ

വളരെ പ്രകാരത്തിലുള്ള കഷ്ടാവസ്ഥകളെ പ്രാപിപ്പിൻ" എന്നു ശപിച്ചിട്ടാണ് "ഭൂമി തരികയില്ല" എന്നു പറഞ്ഞിട്ടുള്ളത്. അനന്തരം

ബ്രാഹ്മണൻ
ഏറ്റവും   വ്യസനത്തോടുകൂടി

ശാപമോക്ഷത്തിന് അപേക്ഷിച്ചപ്പോൾ അദ്ദേഹം അവരോട് കലിയുഗം വർദ്ധിച്ചുവരുന്ന കാലത്ത് എന്റെ വാക്ക് ശരിയായിട്ടു വരും; എങ്കിലും നിങ്ങൾ "അസിപ്രസ്ഥം" എന്ന ഭൂമിയിൽ

   54


 പ്രാചീന മലയാളം

ശ}ാഘനീയന്മാരായി ഭവിക്കും; എന്നിങ്ങനെ പറഞ്ഞ് അയച്ചതേ യുള്ളൂ. ഭൂമി കൊടുത്തിരുന്നുവെങ്കിൽ ഇപ്രകാരം പറകയില്ലാ യിരുന്നു. ഈ വാക്കുകൊണ്ട് അദ്ദേഹത്തിന്റെ ദേശത്ത് ഇവരിരിക്കുന്നതുപോലും ഇ ഷ്ടമല്ലെന്നും ഇരുന്നാൽ ഇവർക്ക് ക ഷ്ടത ഭവിക്കുമെന്നും എന്തെങ്കിലും നന്മവേണമെങ്കിൽ അവിടം വിട്ട് അന്യദേശത്തു പൊയ്ക്കൊള്ളണമെന്നും ഉള്ള ഭാർഗ്ഗവന്റെ ആശയം വെളിപ്പെടുന്നു.

  സമാധാനം: ഭൂമി തരികയില്ലെന്നും മറ്റുമുള്ള വാക്യങ്ങൾ

സഹ്യാദ്രിഖണ്ഡം

 എന്ന    ഗ്രന്ഥത്തിൽ

ഉത്തരാർദ്ധത്തിൽ ഉള്ളവയും

വേറെ    ദൂരസ്ഥലത്തുവച്ച്    സംഭവിച്ചിട്ടുള്ള

സംഗതികളെ സംബന്ധിച്ചവയും ഈ മലയാളഭൂമിയെക്കുറിച്ചു സ്വീകരിക്കത്തക്കതല്ലാത്തവയും ആകുന്നു. ഇവിടെ വേണ്ടത് "കേരളമാഹാത്മ്യം", "കേരളോൽപത്തി" മുതലായവയിലുള്ള സാക്ഷ്യങ്ങളാണ്.

  നി‌ഷേധം: ഇപ്പറഞ്ഞ രണ്ടുവക പ്രമാണങ്ങളിൽ പറയുന്ന

ഭൂമികളുടെ ഉടമസ്ഥനും

രണ്ടുസ്ഥലത്തെ

 സംഗതികളും

നടത്തിയ ആളും ഭാർഗ്ഗവൻ ഒരാൾതന്നെ ആകുന്നു.

  സമാധാനം: അവിടെ ബ്രാഹ്മണർക്കു ഭൂമി കൊടുക്ക

യില്ലെന്നു പറഞ്ഞു നി‌ഷേധിക്കയും ഇവിടെ സൽക്കാരപൂർവ്വം കൊടുക്കയുമാണ് ചെയ്തിട്ടുള്ളത്.

  നി‌ഷേധം: സഹ്യാദ്രിഖണ്ഡത്തിൽ പറയുന്ന ഭൂമി, ആൾ,

സംഗതികൾ, നടവടികൾ ഇവതന്നെയാണ് ഈ കേരള മാഹാത്മ്യം മുതലായവയിലും

പ്രതിപാദിച്ചിരിക്കുന്നത്.

അതിനാൽ ഇതുകളെ ഒന്നായിട്ടല്ലാതെ വെവ്വേറെ പറവാൻ പാടില്ല. പറയുന്നതായിരുന്നാൽ, ഈ രണ്ടിലേയ്ക്കും നാഥൻ ഒരാളായിരിക്കകൊണ്ടു പ്രസ്തുത സംഗതികൾ ഒരു സന്ദർഭത്തിൽ


55


 പ്രാചീന മലയാളം

നടത്തുന്നതിനു പാടില്ലെന്നും, രണ്ടു സന്ദർഭത്തിൽ മുന്നും പിന്നും ആയിരിക്കാനേ പാടുള്ളൂ എന്നും വരും. ആ സ്ഥിതിക്ക് ഇവിടെ കൊടുത്തത്, അവിടെ കൊടുക്കയില്ലെന്നു നി‌ഷേധി ക്കയും ശപിക്കയും ചെയ്തതിൽ പിന്നീടോ അതിനു മുമ്പോ? എന്ന് ആലോചിക്കാം.

  പിന്നീട്    ആണെങ്കിൽ,
 അപ്രകാരം   വിരോധിക്കപ്പെട്ടു

നി‌ഷേധിക്കയും ശപിക്കയുംചെയ്ത സ്ഥിതിക്ക് അനന്തരം ഇവിടെവന്നു കൊടുപ്പാൻ തുനിയുകയില്ല. അതിലേയ്ക്ക് ആവശ്യ വും ഇല്ല അത്രയുമല്ല അവിടെ ബ്രാഹ്മണരെ സക്രാധം ബഹു പ്രകാരത്തിൽ

 ശപിച്ചുംവച്ചു    ഭാർഗ്ഗവൻ    തപസ്സിനായി

പൊയ്ക്കളഞ്ഞു എന്നും പിന്നെ തിരിഞ്ഞുനോക്കീട്ടെ ഇല്ലെന്നും അതിന്റെശേ‌ഷം ആ ബ്രാഹ്മണർ ശാപഗ്രസ്തന്മാരും ദുഃഖാർത്ത ന്മാരും, ശൂദ്രപ്രായന്മാരും ആയിക്കിടന്നിരുന്നുവെന്നും അനന്തരം മയൂരവർമ്മൻ എന്ന സൂര്യകുലരാജാവും പിൽക്കാലം അദ്ദേഹ ത്തിന്റെ പുത്രനായ ചന്ദ്രാംഗദനും ആ ദിക്കിനെ പരി‌ഷ്കരിച്ചു എന്നും മുൻപറഞ്ഞ ബ്രാഹ്മണരുടെ അനന്തരാനുഭവങ്ങൾ ഭാർഗ്ഗവൻ കൊടുത്ത ശാപമോക്ഷപ്രകാരം തന്നെ ആയിരുന്നു എന്നും കാണുന്നതല്ലാതെ ഭാർഗ്ഗവൻ പിന്നെ മറ്റൊരു സ്ഥലത്തു ചെന്നു മുമ്പിൽ പറഞ്ഞിട്ടുള്ളപ്രകാരം ഒന്നും തന്നെ നടത്തി യതായി കാണുന്നില്ല.

  സമാധാനം: അവിടെ നി‌ഷേധിക്കപ്പെട്ട ബ്രാഹ്മണർക്കല്ല

ഇതിലേയ്ക്കായിട്ടു വേറെ കൊണ്ടുവരപ്പെട്ട ബ്രാഹ്മണർക്കാണ്, ഇവിടെ ഭൂമി കൊടുത്തത്.

  നി‌ഷേധം: അപ്പോൾ, സമുദ്രത്തെ നീക്കൽ, ഭൂമിനിർമ്മാണം,

ദാനം മുതലായവ ഭാർഗ്ഗവൻ പലപ്പോഴും ചെയ്തിട്ടുണ്ടെന്നു വന്നുപോകും. അങ്ങനെ ആകുമ്പോൾ, വീരഹത്യാപാപ


 56


 പ്രാചീന മലയാളം

മോചനാർത്ഥം ദാനം ചെയ്വാനെന്നും ഭൂമി മുഴുവനും ബ്രാഹ്മണർക്കു

 കൊടുത്തുപോയതിനാൽ    തനിക്കിരിപ്പാൻ

സ്ഥലമില്ലാഞ്ഞിട്ട് അതിലേയ്ക്കു വേണ്ടി ആണെന്നും ഉള്ള സമാധാനങ്ങളും തXംബന്ധമായ കൃത്യങ്ങളും ഒന്നിലധികം തവണ വേണ്ടിവരും. അപ്പോൾ ഇരൂപത്തൊന്നുവട്ടം ക്ഷത്രിയരെ നിഗ്രഹിച്ചു ഭൂമിയെ നിക്ഷത്രിയയാക്കുക, വീണ്ടും ഭൂമിയെ നിർമ്മിക്കുക, അതിനെ ദാനം ചെയ്യുക, അതായത് ആദ്യം കൊന്ന ക്ഷത്രിയരെ പിന്നെയും കൊല്ലുക, ആദ്യം ദാനം ചെയ്ത ഭൂമിയെ പിന്നെയും ദാനം ചെö, ആദ്യം നിർമ്മിച്ച ഭൂമിയെ പിന്നെയും നിർമ്മിക്ക, ആദ്യം വരുത്തിയതുപോലെ പിന്നെയും ബ്രാഹ്മണരെ വരുത്തുക, മുമ്പിലെത്തെപ്പോലെ ബ്രാഹ്മണരെ ഇരുത്തിയുംവച്ചു വിചാരിക്കുമ്പോൾ വരാമെന്നും പറഞ്ഞു പിന്നെയും പോക, ആദ്യം പരീക്ഷിച്ചതുപോലെ പിന്നെയും ബ്രാഹ്മണർ പരീക്ഷിക്ക, ആദ്യം വന്നപ്രകാരം പിന്നെയും വരിക, ആദ്യം കോപിച്ചപ്രകാരം പിന്നെയും കോപിക്ക, ആദ്യം ശപിച്ചപ്രകാരം പിന്നെയും ശപിക്ക എന്നി ങ്ങനെ ഇതുസംബന്ധമയി പറയപ്പെടുന്ന സകല സംഗതിക ളേയും ഭാർഗ്ഗവൻ വീണ്ടും പ്രവർത്തിച്ചിട്ടുണ്ടെന്നു വരികയും ആയതു പരിഹാസജനകമായി തീരുകയും ചെയ്യും.

  സമാധാനം: ഭാർഗ്ഗവൻ ഇരുന്നു വാഴുന്നതിനും ദാനം

ചെയ്യുന്നതിനും ഭൂമികൾ ആവശ്യപ്പെട്ടിരുന്നു. അതിനാൽ വടക്കെ ഭാഗമായ സുബ്രഹ്മണ്യം മുതൽ വൈതരണിവരെ തനിക്കിരിക്കുന്നതിലേയ്ക്കും കന്യാകുമാരി മുതൽ ഗോകർണ്ണം വരെ ദാനം ചെയ്യുന്നതിലേയ്ക്കും ഭൂമി ഉണ്ടാക്കി വേണ്ടുന്ന ഏർപ്പാടുകൾ ചെയ്തിട്ടുള്ളതാണ്. ഈ സ്ഥിതിക്ക് അവ പ്രത്യേകം ആയിട്ടല്ലാതെ ഒന്നായിട്ടിരിക്കാൻ പാടുള്ളതല്ല.


57


 പ്രാചീന മലയാളം
  നി‌ഷേധം: മുമ്പു ഭാർഗ്ഗവന്റെ അധീനത്തിൽ ഇരുന്ന ഭൂമി

മുഴുവനും ദാനംനിമിത്തം കൈവിട്ടുപോയതിനാൽ തനിക്കി രുന്നു വാഴുവാനായിട്ടുമാത്രമാണ് തെക്കേ ഭാഗമായ കന്യാ കുമാരി മുതൽ ഗോകർണ്ണം വരെ ഉള്ള ഭൂമി ഉണ്ടാക്കിയതെന്ന് ഇവിടത്തേയ്ക്കുള്ള പ്രമാണങ്ങളിൽ മുഖ്യമായി കേരളമാഹാത്മ്യ ത്തിൽ പറഞ്ഞിരിക്കകൊണ്ടും കേരളോൽപത്തികളിൽ കാണുന്ന പ്രകാരം ഈ ഭൂമി പാപവിമോചനാർത്ഥം ദാനം ചെയ്വാനായിട്ട് ഉണ്ടാക്കിയതാണെന്നുള്ള ഭാഗം ഇതിനുമുമ്പുതന്നെ ഖണ്ഡിക്ക പ്പെട്ടുപോയിരിക്കകൊണ്ടും (ഉണ്ടാക്കിയില്ലെങ്കിൽ) ദാനത്തിനാ യിട്ട് അല്ലെന്നും സ്പ ഷ്ടമാകുന്നു.

  പിന്നെയും സുബ്രഹ്മണ്യം മുതൽ ഗോകർണ്ണംവരെയുള്ള

സ്ഥലം സഹ്യാദ്രിഖണ്ഡപ്രകാരം ആദ്യം ഭാർഗ്ഗവൻ നിർമ്മിച്ച തിൽ ഉൾപ്പെട്ടുപോയി. അതുപോലെ ആ സ്ഥലം കേരള മാഹാത്മ്യാദി പ്രകാരം രണ്ടാമത്തെ നിർമ്മാണത്തിലും ഉൾപ്പെട്ടി രിക്കുന്നതായി കാണുന്നു. ഇതു തീരെ യോജിക്കുന്നില്ല.

  എല്ലാ കാരണങ്ങളാലും ഇതുകൾ രണ്ടല്ല എന്നും ഒന്നു

തന്നെയാണെന്നും രണ്ടെന്നമട്ടിൽ പറയുന്നതു ശരിയല്ലെന്നും ദൃഷ്ടാന്തപ്പെടുന്നു.

  എന്നാൽ വാസ്തവം ഇപ്രകാരമാണെങ്കി!ൽ പ്രമാണങ്ങൾ

രണ്ടുപ്രകാരം എഴുതിവെയ്പാൻ കാരണമെന്തെന്ന്

ഒരു വലുതായ ജിജ്ഞാസയും ശങ്കയും ഇവിടെ സംഭവിക്കാൻ ഇടയുണ്ട്. ഇതിൽത്തന്നെ ഇനിയൊരു സ്ഥലത്ത് ഓരോന്നായി ചൂണ്ടിക്കാണിച്ചു പറയേണ്ടതായിരിക്കുന്നതിനാലും ഇതുവരെ പറഞ്ഞുവന്ന സംഗതികൾ മേൽക്കാണിച്ച ന്യായങ്ങൾകൊണ്ട് ഏറ്റവും സ്പ ഷ്ടീഭവിച്ചിരിക്കുന്നതിനാലും അവയെ ഇവിടെ വിവരിക്കുന്നില്ല.


58


 പ്രാചീന മലയാളം
  നി‌ഷേധിക്കയും ശപിക്കയും ചെയ്തിട്ടുള്ളതിനു മുമ്പായി

രുന്നുവെങ്കിൽ, "സഹ്യാൽ സാഗരപര്യന്തം" കിടക്കുന്ന ഭാർഗ്ഗവ ക്ഷേത്രത്തിന്റെ തെക്കേഭാഗമായ ഈ മലയാളഭൂമിയിൽ മഹാ യോഗ്യന്മാരായ ബ്രാഹ്മണർ ഭാർഗ്ഗന്റെ സ്വാധീനത്തിൽ ഉണ്ടായി രിക്കുമെന്നുള്ളത് നിശ്ചയമാകുന്നു. ആ സ്ഥിതിക്ക് അദ്ദേഹ ത്തിന്റെ സ്വന്തകാര്യങ്ങൾക്കായിട്ട് അസ്വാധീനത്തിൽ ഇരിക്കുന്ന വരായ വേറെ ബ്രാഹ്മണരെപ്പോയി ക്ഷണിക്കുന്നതിന് ആവശ്യ മില്ലായിരുന്നു.

  സമാധാനം: അന്ന് ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണർ ദാനം

വാങ്ങുക മുതലായ കൃത്യങ്ങളിൽ ഉൾപ്പെട്ടതിനാൽ പലപ്രകാരം ഭ്ര ഷ്ടുഭവിച്ചവരായിരുന്നതുകൊണ്ട് ഉത്തമകാര്യങ്ങൾക്ക് ഇനി അവരെ ക്ഷണിക്കേണ്ടെന്നു വിചാരിച്ചായിരുന്നു.

  നി‌ഷേധം: ഭ്ര ഷ്ടന്മാരല്ലാത്തവരായ വിശി ഷ്ടർ
  മുതലായ

ബ്രാഹ്മണർ എത്രയോപേർ ഉണ്ടായിരുന്നല്ലോ.

  ആയവരെ

ക്ഷണിക്കരുതായിരുന്നോ?

  സമാധാനം: മറ്റുള്ള ബ്രാഹ്മണർ വരുമെന്നു വിചാരിച്ചിരുന്ന

തിനാൽ ആണ്.

  നി‌ഷേധം: ആയവർ വരികയില്ലെന്നു തീർച്ച ആയതിനാൽ

പിന്നെയും ക്ഷണിക്കാമായിരുന്നല്ലോ. ഇവർക്കു വരാതിരിപ്പാൻ പാടില്ലെന്നുള്ളതിലേയ്ക്കു സംശയവുമില്ലല്ലോ. എന്നിട്ട് അപ്രകാരം ചെയ്യാതെ, "ശ്രാദ്ധാർത്ഥഞ്ചൈവ യജ്ഞാർത്ഥം മന്ത്രിതാസ്സർവബ്രാഹ്മണാഃ നാഗതാ ഋ‌ഷയസ്സർവ്വേ ക്രുദ്ധോഭൂൽ ഭാർഗ്ഗവോ മുനിഃ മയാ............................................. ക്ഷേത്രം നൂതനനിർമ്മിതം നാഗതാ ബ്രാഹ്മണാസ്സർവ്വേ കാരണം കിം പ്രയോജനം


59


പ്രാചീന മലയാളം

ബ്രാഹ്മണാ നൂതനാ കാര്യാ ഏവം..........."

  അർത്ഥം: "ശ്രാദ്ധം യാഗം ഇതുകൾക്കായി ബ്രാഹ്മണരെ

ക്ഷണിച്ചിട്ട് ആരുംതന്നെ ചെന്നില്ല. ഭാർഗ്ഗവൻ കോപിച്ച് " ഞാൻ നൂതനമായി ഭൂമിയുണ്ടാക്കി; ബ്രാഹ്മണരാരും ക്ഷണിച്ചിട്ടുവന്നില്ല. ഇതിലേയ്ക്കു കാരണമെന്ത്? ഇനി ബ്രാഹ്മണരേയും നൂതനമായി ഉണ്ടാക്കുന്നുണ്ട്."

  എന്നിപ്രകാരം ചിന്തിച്ച് മറ്റാരും ലഭിക്കാത്തതുപോലെ

"പോക്കറ്റാൽ പുലി പുല്ലും തിന്നും" എന്ന മട്ടിൽ നികൃ ഷ്ട ജാതിക്കാരെ, അതും നിത്യവും ജീവിഹംസചെയ്തു കഴിച്ചു കൂട്ടുന്ന മുക്കുവന്മാരെ പിടിച്ചു തന്റെ കാര്യങ്ങൾക്ക് ഉപയോഗ പ്പെടുന്നവിധം ബ്രാഹ്മണരാക്കിത്തീർക്കുമായിരുന്നോ? ഒരിക്കലു മില്ലാ. അതിനാൽ സഹ്യാദ്രിഖണ്ഡപ്രകാരം വടക്കുഭാഗത്തെ ഏർപ്പാടിനുമുമ്പിലായിരുന്നു ഇവിടത്തേത് എന്നു പറവാൻ അˉം പോലും കാരണമില്ല.

  ഇക്കാണിച്ച ന്യായങ്ങൾകൊണ്ട് സഹ്യാദ്രിഖണ്ഡം കേരള

മാഹാത്മ്യം മുതലായവയിലെ പ്രമാണങ്ങൾ വേറെ ഭൂമികൾ, സംഗതികൽ ഇവയെക്കുറിച്ചുള്ളവയല്ലെന്നു സ്ഥിരപ്പെടുന്നു.

  സമാധാനം:   സഹ്യാദ്രിഖണ്ഡപ്രമാണത്തെ

വിശ്വസിപ്പാൻ പാടില്ല.

  നി‌ഷേധം: അപ്രകാരം വിശ്വസിക്കാതിരിക്കുന്നത് കാരണ

ത്തോടു കൂടാതെയോ കൂടിയോ?

  കൂടാതെ എങ്കിൽ, ഇതുപോലെത്തന്നെ ഏതു പ്രമാണ

ത്തെയും ആർക്കും വിശ്വസിക്കാതെ തള്ളിക്കളയാമെന്നുവരും. ആ സ്ഥിതിക്കു കേരളമാഹാത്മ്യം, കേരളോൽപത്തികൾ മുതലായ പ്രമാണങ്ങളും തള്ളപ്പെടും. അപ്പോൾ ഈ ഭാർഗ്ഗവ


60


 പ്രാചീന മലയാളം

ബ്രാഹ്മണകീർത്തനാദികളെല്ലാം

 ദൂരെ  തെറിച്ചുപോകയും

സത്യം നിലനില്ക്കുകയും ചെയ്യും.

  കാരണത്തോടുകൂടിയാണെങ്കിൽ,
 അതിനെ    പ്രത്യേകം

ചൂണ്ടിക്കാണിക്കേണ്ടതായിവരും.

  സമാധാനം: സഹ്യാദ്രിഖണ്ഡം ബ്രാഹ്മണരെ ദു‌ഷിക്കാൻ

വേണ്ടി ആരെല്ലാമോ കൂടി എഴുതിവച്ചതാണ്; ഇതുതന്നെ കാരണം.

  നി‌ഷേധം: കേരളമാഹാത്മ്യം, കേരളോൽപത്തി മുതലായ

ബ്രാഹ്മണരെ വർണ്ണിക്കാനും മറ്റുള്ളവരെ ദു‌ഷിക്കാനുമായിട്ട് ആരെല്ലാമോ കൂടിച്ചേർന്ന് എഴുതിവയ്ക്കപ്പെട്ടവയാണ്.

  സമാധാനം: ഈ മലയാളത്തിൽ ബ്രാഹ്മണരും, വിശേ‌ഷിച്ച്

നമ്പൂരിമാരും, ശൂദ്ര(നായന്മാ)രും തമ്മിലുള്ള സേവ്യസേവക ഭാവം തെക്കെ മലയാളത്തിലേയ്ക്കുള്ള പ്രമാണങ്ങളായ കേരള മാഹാത്മ്യം മുതലായവയിൽ പറഞ്ഞിരിക്കുന്നപ്രകാരം ഇന്നു വരെയും പ്രത്യക്ഷമായി

കണ്ടുവരികയാൽ

ആ വക പ്രമാണങ്ങളെ വിശ്വസിക്ക തന്നെ വേണം.

  നി‌ഷേധം:   പ്രമാണത്തിൽ
പറയുന്ന

സംഗതിയിലും കാരണവും നടപടിയും അതിൽ പറയുംപ്രകാരംതന്നെ ശരി യായിട്ടും യുക്ത്യനുഭവങ്ങൾക്കൊത്തും ഇരിക്കുന്നുവെങ്കിൽ വിശ്വസിക്കണം. പ്രത്യക്ഷത്തിൽ കണ്ടറിയത്തക്കവണ്ണം നടപ്പിൽ ഇരിക്കുന്നതും ആയ സംഗതികളെക്കുറിച്ചുള്ള ഒരു പ്രമാണം ആ സംഗതിക്ക് അല്ലെങ്കിൽ അതിൽ അധികം ഭാഗത്തിനുതക്കതായ അടിസ്ഥാനമായിരിക്കണം.

  കേരളോൽപത്തി,

കേരളമാഹാത്മ്യം

മുതലായവയിൽ, കന്യാകുമാരി മുതൽ വടക്ക് കാഞ്ഞരോട്ടുപുഴ വരെ ന്ധഞ്ജ


61


പ്രാചീന മലയാളം

മലയാളഗ്രാമമടങ്ങിയ തെക്കെ മലയാളദേശത്തെക്കുറിച്ചുള്ള സകലസംഗതികളേയും ടി കാഞ്ഞരോട്ടുപുഴമുതൽ വടക്കു ഗോകർണ്ണംവരെയുള്ള തുളുദേശത്തെക്കുറിച്ച് ന്ധഞ്ജ ഗ്രാമങ്ങളുടെ നാമങ്ങളെ മാത്രവും പറയുന്നു."

  സഹ്യാദ്രിഖണ്ഡത്തിൽ സുബ്രഹ്മണ്യം മുതൽ ഗോകർണ്ണം

വരെ എന്നും സുബ്രഹ്മണ്യത്തിനു സമീപമുള്ളതായ ഉത്തര കന്യാകുമാരി മുതൽ

 നാസികാത്യ്രംബകംവരെയെന്നും

അതിർത്തിനിർണ്ണയം കാണുന്നു.

  അതിൽ ഗോകർണ്ണത്തേക്കപ്പുറമുള്ള ന്ധഞ്ജ ഗ്രാമങ്ങളേയും തൽ

സംബന്ധമായ

 സംഗതികളേയുംകൂടി

വിവരിച്ചിരിക്കുന്നു. ഗോകർണ്ണംവരെയുള്ള തുളുദേശം മേൽപറഞ്ഞ രണ്ടുവക


ഉൾപ്പെട്ടുകാണുന്നു.
ഇതുകളിൽ

ശരി പ്രമാണങ്ങളിലും വെക്കേണ്ടതു

 കേരളമാഹാത്മ്യം
 മുതലായതുകളെയോ

സഹ്യാദ്രിഖണ്ഡത്തേയോ? ആദ്യം പറയപ്പെട്ടവയെ ആണെങ്കിൽ (1) ആ വക പ്രമാണങ്ങൾ പ്രധാനസംഗതികളെപ്പോലും അന്യോന്യം വിരുദ്ധമായും വ്യത്യാസമായും പറഞ്ഞിരിക്കുന്നു. (ഞ്ജ) അവയിലെ പ്രധാന വി‌ഷയങ്ങളായ ഭൂദാനം മുതലായ വയുടെ സകല കാരണങ്ങളും യുക്തിന്യായങ്ങളാൽ ആദ്യമേ തന്നെ ഖണ്ഡിക്കപ്പെട്ടുപോയിരിക്കുന്നു. (ന്ധ) വടക്കേ ന്ധഞ്ജ തുളു ഗ്രാമങ്ങളുടെ നാമങ്ങളെ മാത്രമല്ലാതെ ആ ഗ്രാമങ്ങൾ ഇരിക്കുന്ന സ്ഥലം, അതിർത്തി, ലക്ഷ്യം, സംഖ്യ, അവിടെയുള്ള നദികൾ, ഗ്രാമങ്ങളുടെ പിരിവുകൾ, ആ പിരിവുകളുടെ കാരണം, ഗ്രാമക്കാരുടെ ആഗമം,

അവസ്ഥാതാരതമ്യം,

 ആചാരം

ഇതുകളെ ഒന്നിനെയും അവ വിവരിക്കുന്നില്ല.

  ബ്രാഹ്മണരും ശൂദ്രരും തമ്മിലുള്ള സേവ്യസേവകഭാവം

ബ്രാഹ്മണർ എഴുതിവച്ചിട്ടുള്ള പ്രമാണങ്ങളിൽ കാണുന്നുണ്ടെ


6ഞ്ജ


പ്രാചീന മലയാളം

ന്നല്ലാതെ

പരമ്പരയായി

നടന്നുവരുന്ന    നടപടികളെ

നോക്കുമ്പോൾ

അതു കാണുന്നില്ല. എന്നുതന്നെയുമല്ലാ പ്രമാണങ്ങളിൽ കാണുന്ന സംഗതികളാകട്ടെ അതുകൾക്കു പറയുന്ന കാരണങ്ങളാകട്ടെ ഒട്ടും തന്നെ പരമാർത്ഥമായിരി ക്കുന്നില്ല. ഇക്കാണിച്ച ന്യായങ്ങളാൽ

വിശ്വസിക്കാതെ തള്ളുന്നതിലേയ്ക്കു തക്കതായ കാരണങ്ങളോടുകൂടിയിരിക്കുന്നത് കേരളമാഹാത്മ്യം മുതലായവതന്നെയാണ്. കാസരോട്ടു പുഴ (കാഞ്ഞരോട്ടു പുഴ)യ്ക്കു വടക്ക് ഗോകർണ്ണംവരെയുള്ള ദേശങ്ങൾ, നദികൾ, ദ്വാത്രിംശൽ (ന്ധഞ്ജ) തുളുഗ്രാമങ്ങൾ, അതുകൾ ഇരിക്കുന്ന സ്ഥലങ്ങൾ, അതുകളുടെ നാമങ്ങൾ, പിരിവുകൾ, ആ പിരിവുകളുടെ സംഖ്യകൾ, അപ്രകാരം പിരിവുകൾ ഉണ്ടാകാ നുള്ള കാരണം, ഗ്രാമക്കാരുടെ ആഗമം, ഉൽകൃ ഷ്ടനികൃ ഷ്ടതകൾ, ആചാരങ്ങൾ, ചിഹ്നങ്ങൾ മുതലായവയും ഗോകർണ്ണത്തേക്ക പ്പുറമുള്ള സംഗതികളും സഹ്യാദ്രിഖണ്ഡത്തിൽ വിവരിച്ചിരി ക്കുന്നവിധം അദ്യാപി മിക്കവാറും ശരിയായിട്ടും പരമാർത്ഥമാ യിട്ടും ഇരിക്കുന്നു എന്നുള്ളത് ദേശചരിത്രം, ഭൂമിശാസ്ത്രം ഇതുകൾ വായിക്കുന്നവർക്കും അന്വേ‌ഷിക്കുന്നവർക്കും ദൃഷ്ടാന്ത പ്പെടുന്നതാണ്. ഇപ്രകാരമാകയാൽ ഈ രണ്ടിൽ നി‌ഷേധനീയ മല്ലാതെയും സകാരണം വിശ്വസനീയമായും ഇരിക്കുന്നത് സഹ്യാദ്രിഖണ്ഡം തന്നെയാകുന്നു.

  ഇനി ഈ സഹ്യാദ്രിഖണ്ഡത്തേയും കൂടി വിശ്വസിക്കാതെ

ഉപേക്ഷിച്ചു കളയേണ്ടതായിവന്നു എന്നിരിക്കട്ടെ. അപ്പോൾ ഈ വി‌ഷയത്തിലേയ്ക്ക് പുരാണപ്രമാണങ്ങൾ ഒന്നും ഇല്ലെന്നായി. പിന്നെ യുക്തിയും ഇതുവരെ നടന്നുവന്നവയും പ്രത്യക്ഷാനുഭവ യോഗ്യങ്ങളും ആയ നടപടികളും വസ്തുക്കളെ സംബന്ധിച്ചുള്ള ആധാരപ്രമാണങ്ങളും മാത്രമവശേ‌ഷിക്കും. ഇങ്ങനെ നോക്കുന്ന തായിരുന്നാലും ബ്രഹ്മസ്വംവക, ദേവസ്വം വക, ഗവണ്മെന്റു വക

   6ന്ധ


പ്രാചീന മലയാളം മുതലായ സകലവസ്തുക്കളുടേയും ആദ്യജന്മിമാർ നായർപ്രഭു (നാകപ്രഭു)ക്കന്മാർതന്നെയെന്നു തെളിവാകും. അതിനെപ്പറ്റി അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണ്.

  എന്നാൽ മേൽപറഞ്ഞ യുക്ത്യനുഭവങ്ങൾ, ആധാരപ്രമാണ

ങ്ങൾ ഇതുകളേയും വിശ്വസിക്കാതെ തള്ളാമോ എന്നു നോക്കിയാൽ പിന്നെ യാതൊരവകാശവും ശേ‌ഷിക്കയില്ല ജന്മി കൾക്കും രാജാക്കന്മാർക്കും പ്രഭുക്കൾക്കും ആർക്കുംതന്നെ ഒന്നിനും അവകാശം സിദ്ധിക്കാതെ സകലതും അരാജകത്വമായി കലാശിക്കും.

  കേരളമാഹാത്മ്യാദി മേൽപറയപ്പെട്ട പുരാണപ്രമാണങ്ങളുടെ

സ്വീകരണം അന്യോന്യസ്പർദ്ധയ്ക്കും ഐക്യമത്യനാശങ്ങൾക്കും മറ്റും കാരണമായിരിക്കുന്നു. അതുകളെ ഉപേക്ഷിക്കുന്നതു കൊണ്ട് യാതൊരു തരക്കേടും വരുവാനില്ല. മനു‌ഷ്യർക്ക് സാധാരണമായി

ഉണ്ടായിരിക്കേണ്ടതും

പ്രകൃതത്തിൽ

നായന്മാർക്ക് പ്രത്യേകമായി ഉണ്ടായിരിക്കേണ്ടതും ആയ ആത്മാഭിമാനം ആർക്കും

ദോ‌ഷത്തെ   ചെയ്യുന്നതായി

വരികയില്ല.

  64


പ്രാചീന മലയാളം

അദ്ധ്യായം 4 - മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല
  "വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ
  സഹ്യാത്സാഗരപര്യന്തം ശൂർപ്പാകാരം വ്യവസ്ഥിതം"


(സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം)

  അർത്ഥം: "വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനു

വടക്കും സഹ്യപർവ്വതം തുടങ്ങി സമുദ്രം വരെ. അതായതു സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയിൽ കിടക്കുന്നു." ഇതാകുന്നു ഭാർഗ്ഗവഭൂമിയുടെ അതിർത്തി നിർണ്ണയം.

  ഭാർഗ്ഗവൻ സ്വന്തഭൂമിയായ ഈ സ്ഥലത്തിരുന്നുംകൊണ്ട്,

പല ദിക്കിൽനിന്ന് അവിടെവന്നു താമസിക്കുന്ന ബ്രാഹ്മണരോട് "ഞാൻനിങ്ങൾക്ക് ഭൂമി തരികയില്ല; നിങ്ങൾ എല്ലായിടത്തും യാചകന്മാരായി ഭവിക്കും" എന്നു മുതലായി ശപിച്ചപ്പോൾ അവർ ഭയന്ന് ശാപമോക്ഷത്തിനപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം സ്വന്തഭൂമിയെ അവർക്കു കൊടുക്കുകയില്ലെന്നുള്ള സിദ്ധാന്ത ത്തെ വിടാതെ ഉറപ്പിച്ചുംകൊണ്ട് കലിയുഗമാകുമ്പോൾ നിങ്ങൾ,

  "അസിപ്രസ്ഥാവനീസ്ഥാനേ ശ}ാഘനീയാ ഭവി‌ഷ്യഥ"


(സഹ്യാദ്രിഖണ്ഡം)

  അർത്ഥം: "അസിപ്രസ്ഥം എന്ന സ്ഥലത്ത് ശ}ാഘനീയന്മാ

രായി ഭവിപ്പിൻ".

  എന്നിങ്ങനെ പറഞ്ഞ് തള്ളിവിട്ടതായി കാണുന്നതിനാലും

ആ ശാപമോക്ഷപ്രകാരം ആ ബ്രാഹ്മണർ വന്നുചേർന്നത് ഈ

   65


 പ്രാചീന മലയാളം

മലയാളഭൂമിയിലാകകൊണ്ടും

ഇവിടം  ഭാർഗ്ഗവന്റേതല്ലെന്നു

തെളിയുന്നു.

  സമാധാനം: ഈ മലയാളത്തിലെ ബ്രാഹ്മണർ ശാപം ഏറ്റും

ശാപമോക്ഷപ്രകാരവും വന്നവരാണെന്ന് പറവാൻ പാടില്ല ശാപ മേറ്റിട്ടുള്ളവർ ഭാർഗ്ഗവൻ പറഞ്ഞപ്രകാരം അസിപ്രസ്ഥാവനിയിൽ പോയിരിക്കും. ആ സ്ഥലം വേറെ എവിടെയോ ആയിരിക്കാം.

  നി‌ഷേധം: ഈ ബ്രാഹ്മണർ ആദ്യം വടക്കൻ പ്രദേശങ്ങളിൽ

മംഗലപുരം പുഴയുടെ വടക്കേക്കരയോളം വന്നുനിറഞ്ഞു. അനന്തരം സ്ഥലവും, ഭവനവും, നിത്യവൃത്തിമാർഗ്ഗവും ഇല്ലാതെ നദീമാർഗ്ഗത്തൂടെ മലവെള്ളം നിറഞ്ഞുകവിഞ്ഞു വരുമ്പോലെ തിക്കിത്തിരക്കി പ്രവഹിച്ച് തെക്കോട്ടുതന്നെ വരികയാൽ ഈ പ്രദേശത്തു വന്നുചേരുവാനേ ഇടയുള്ളൂ. എന്നുതന്നെയുമല്ല, കുലഭ്ര ഷ്ടന്മാരായി

രാമശാപഹതന്മാരായിരിക്കുന്ന

ഇവർ (ബ്രാഹ്മണർ) ശൂദ്രാന്നനിരതന്മാരായിട്ടു ശൂക്തിമതി (മംഗലപുരം ഉള്ളാളൻപുഴ) കടന്ന് ദക്ഷിണകന്യാകുമാരിയിൽ അഗസ്ത്യകൂട വും നായകന്മാരെന്നു പ്രസിദ്ധി അടഞ്ഞവരായിരിക്കുന്ന പ്രഭു ക്കളും ഉള്ളിടമായ ദക്ഷിണ (തെക്കൻ) ദിക്കിലേയ്ക്ക് പുറപ്പെട്ടു ചെന്ന് അനേകവിധം പ്രവർത്തികൾ കൈക്കൊണ്ട് കാലക്ഷേപം ചെയ്തുവന്നു എന്നു ടി സഹ്യാദ്രിഖണ്ഡത്തിൽ പറഞ്ഞിരി ക്കയും ചെയ്യുന്നു. മലയാദ്രിമാഹാത്മ്യം എന്ന ഗ്രന്ഥത്തിൽ ഈ മലയാളഭൂമിയുടെ അതിർത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞി രിക്കുന്നു:

  "മലയക്രാഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ
  പയസ്വിന്ന്യുത്തരസ്യാന്തു ദക്ഷിണേ തു കുമാരികാ
  പൂർവ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ"


66


പ്രാചീന മലയാളം

  വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും

കിഴക്ക് മലയപർവ്വതവും പടിഞ്ഞാറ് സമുദ്രവും." ടി ഗ്രന്ഥത്തിൽ അതിന്റെ പേരിനേയും ഭരണത്തെയും കുറിച്ച് താഴെ പറയും പ്രകാരം കാണുന്നു.

  "അസിഹസ്തൈഃ രക്ഷിതത്വാൽ പ്രഭുഭിർന്നാകനാമകൈഃ
  അസിപഞ്ജരിതത്വാച്ച അസിപ്രസ്ഥമഥാഗമത്"
  അർത്ഥം" കൈയിൽ (ഒഴിയാതെ) വാളുള്ളവരായി നായക

ന്മാരെന്ന പ്രഭുക്കന്മാരൽ എല്ലയിപ്പോഴും ഭരിക്കപ്പെടുകയാലും വാൾപ്രയോഗവും അതിലേയ്ക്ക് അധികചാതുര്യപ്രകാരവും ഉള്ള തിനാലും (ഈ മലയാളഭൂമിക്ക്) അസിപ്രസ്ഥം എന്നു നാമം സിദ്ധിച്ചു." ഈ കാരണങ്ങളാൽ ഭാർഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതൽ തെക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതൽ വടക്കോട്ടുള്ള പ്രദേശമാണെന്നും ഇത് മലയാളിനായർ പ്രഭുക്കന്മാർക്ക് സ്വന്തമായിട്ടുള്ളതാണെന്നും തെളിയുന്നു.

  എന്നാൽ,
  "............. പ്രതിജ്ഞാ സാധിത്വാ ത്വയാ
  തസ്മാത്തു രാജ്യഭാരസ്ത്വപ്യഭി‌ഷേകസ്ത്വമർഹസി"


(കേ. മ. അ. 9)

  അർത്ഥം: അങ്ങേടെ പ്രതിജ്ഞ സാധിച്ചു. അതുകൊണ്ട്

അഭി‌ഷേകത്തിനും രാജ്യഭാരത്തിനും അങ്ങുതന്നെ അർഹനാ കുന്നു.."

  എന്നിങ്ങനെ ത്രിമൂർത്തികളും സകല ദേവന്മാരും ഋ‌ഷികളും

കൂടി ഭാർഗ്ഗവനോട് പറഞ്ഞപ്രകാരം അദ്ദേഹം,

  67


  പ്രാചീന മലയാളം
  "ചതുഃ‌ഷ ഷ്ടിതമൈർഗ്രാമൈർബൃഹന്നദ്യാം സമാഗതഃ
  കേരള്യാം ഭാർഗ്ഗവോ രാമഃ സമ്യഗ്രാജ്യം പ്രശാസതി
  ത്രിപഞ്ചാശത്സഹസ്രാണി വർ‌ഷാണി ച ഭൃഗൂത്തമഃ
  യാവദ് ഗോകർണ്ണപര്യന്താം താവത് കന്യാകുമാരികാം
  രാമേ രാജ്യം പ്രശാസതി ധർമ്മേണ പൃഥിവീമിമാം"'


   (കേ. മാ. അ. 54)
  അർത്ഥം:
"അറുപത്തിനാലു

ഗ്രാമക്കാരോടും

കൂടി പെരുമ്പുഴയ്ക്കൽ വന്നുചേർന്ന് ഗോകർണ്ണം മുതൽ കന്യാകുമാരി യോളം ഉള്ള രാജ്യത്തെ അൻപത്തിമൂവായിരം വർ‌ഷം ധർമ്മ ത്തോടെ പരിപാലിച്ചിരുന്നു" എന്നു കാണുന്നു. ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ പേരിൽ രേഖാപ്രമാണങ്ങൾ ധാരാളം ഉണ്ടായി രിക്കേണ്ടതാണ്.

 അപ്രകാരം    കാണുന്നില്ലെന്നുതന്നെയല്ല,

മലയാളനാടുകളിൽ ഒന്നായ തിരുവിതാംകൂ!ർ ഭൂമിതന്നെ പണ്ടാരവകത്തോട്ടം പണ്ടാരവക ഒറ്റി, പണ്ടാരവക കാണം, പണ്ടാരവക പാട്ടം, പെരുംപെറ്റ്, വിരുത്തിപ്പാട്ടം, പുതുവൽ പാട്ടം, കഴകപ്പാട്ടം, ദർഘാസ് പാട്ടം, നെന്തപ്പാട്ടം, സഞ്ചായപ്പാട്ടം, തോൽപ്പാട്ടം, വിരുത്തി ഒന്നുപാതിപ്പാട്ടം, മേതെടുപ്പു പാട്ടം, തോൽപാട്ടം, പയിറ്റുപാട്ടം, വെട്ടഴിവുപാട്ടം, കരിക്കൂറുപാട്ടം, പാൽപ്പായസമഠം വക പിഴയാപ്പാട്ടം, വിളക്കുപാട്ടം, കണ്ടു കൃ‌ഷിവകപ്പാട്ടം, കുത്തകകൃ‌ഷി വകപ്പാട്ടം, മേൽകങ്ങാണം, സങ്കേതം, തുരം, കുടിയിരിപ്പ്, കുടുംബപ്പൊറുതി, തിരുമുഖ ഇറയിലി, അരുളിറയിലി, കുടുംബവിരുത്തി, ചാവേറ്റുവിരുത്തി, കുത്തുവിരുത്തി, കൊടുവിരുത്തി, കുഴൽവിരുത്തി, കൊമ്പു വിരുത്തി, വള്ളുവിരുത്തി, വഞ്ചിവിരുത്തി, ആനവിരുത്തി, മാല വിരുത്തി, ശാന്തിവിരുത്തി, കയറുവിരുത്തി, തളിവിരുത്തി, ചുലുവിരുത്തി, കഴകവിരുത്തി, പാട്ടുവിരുത്തി, പാലുവിരുത്തി, പാലെടുപ്പുവിരുത്തി, കീഴാണ്മവിരുത്തി, ചെമ്പുപണിവിരുത്തി,


68


  പ്രാചീന മലയാളം

കുറവിരുത്തി, ഓടന്മാർവിരുത്തി, ശംഖുവിരുത്തി, മഹാഭാരതം വായ്പുവിരുത്തി,

നടകാവൽവിരുത്തി,
  വെടിവിരുത്തി,

അനുഭോഗവിരുത്തി, പരിശവിരുത്തി, കച്ചവിരുത്തി, മുന്നില വിരുത്തി, മുന്നിലവകപടി, പഴംചോറ്റുവിരുത്തി, ഊഴിയവിരുത്തി, ഇറയിലിനായരുവിരുത്തി, മാനിഭം, അർത്ഥമാനിഭം, കരമൊഴിവ് സർവമാനിഭം, ബ്രഹ്മദായം, ദേവദായം, വട്ടവിരുത്തി, മഠപ്രം,


{ നന്താവനപ്രം, ദ്വാദശിപ്രം, ഉമ്പളം, ഉഭയഉമ്പളം, ഉടമ ഉമ്പളം, ജപ്തി, അയൽ, ലയൻ ഉൾപ്പെട്ട അയൽ, അടിമ, അനുഭവം, തിരുവിളം, തിരുഅടയാളം, ഗുരുദക്ഷിണ, മണ്ഡപക്കുറതീർച്ച, മലവാരം, വിളമേലടി, അടിയറപ്പാട്ടം, രക്ഷാഭോഗം, ദാന പ്രമാണം,

പൊന്നിട്ടുകാരാണ്മ, നേർകാരാണ്മ,

 കാരാണ്മ,

അട്ടിപ്പേറ്, തീറ്, വിലയോല, വായോല, ക്രയശാസനം, ചേരാ ഒറ്റി, മീളാവൊറ്റി, ഇടക്കാരാഴ്മ, വചുപാതികാരാഴ്മ,



{

അഞ്ചുരണ്ടുകാരാഴ്മ, കുഴിക്കാരാഴ്മ, മേലാഴ്മ, നടുക്കുറനുഭവം, നടുക്കുറുവായോല, കാണപ്പാട്ടം, ഒറ്റി, ഉഴവുപാട്ടം, ഉഴവോല, ഉഴവൊറ്റി, പട്ടയോല, മാരായം, അറ്റൊറ്റി, നേരൊറ്റി, നേർപാട്ടം, ചിറ്റൊറ്റി, റാവൊറ്റി, മേലൊറ്റി, കോടാലിക്കാണി, പര്യപ്പാട്, പണയം, നേർപണയം, ചൂണ്ടിപ്പണയം, ചിഴിപ്പണയം, മാരായ പ്പാട്ടം, പാട്ടഒറ്റി, മാറാപ്പാട്ടം, കാരാണ്മപ്പാട്ടം, വചുപാതിപ്പാട്ടം,


{ കുടിപ്പാതിപ്പാട്ടം, ഒഴിയാപ്പാട്ടം, വരമ്പടകപ്പാട്ടം, വെൺപാട്ടം, പെരുമ്പാട്ടത്തേട്ടം, പാതിവാരം, വിത്തുപാതി, വിത്തിട്ടുകിളച്ചു പാതി, ഇട്ടുപാതിപ്പാട്ടം, കൈയൊരൂപാതി, ഒറ്റിയും കുഴി ക്കാണവും, പാട്ടവും കുഴിക്കാണവും, കുടിപ്പുള്ളി, തനത്, കുടിജന്മം, ഉകന്തുടുമ, യാപ്യ ഉകന്തുടുമ, നംകുടുമ, പേർകുലി, അറപ്പുസ്സ്വമ്മ, കൂടസ്വമ്മ, പെരുമ്പടപ്പുസ്വരൂപംവക വിരുത്തി, പാലിയത്തു മേനവൻവക വിരുത്തി ഇങ്ങനെ മറ്റുപല ഇനങ്ങളിലായിട്ടാണ് കാണപ്പെടുന്നത്.


69


  പ്രാചീന മലയാളം
  സമാധാനം: ഇപ്പോൾ പല ഇനങ്ങളിലായിട്ടിരിക്കുന്നു

യെങ്കിലും ഈ ഭൂമി മുൻപറഞ്ഞപോലെ ആദ്യം പരശുരാമ സ്വത്തായിട്ടുമാത്രം ഒരേ ഇനത്തിലും പരശുരാമനാൽ പാലിക്ക പ്പെട്ടും ഇരുന്നിരുന്നു. അനന്തരം അദ്ദേഹം അറുപത്തിനാലു ഗ്രാമങ്ങളിലുള്ള ബ്രാഹ്മണരെ വരുത്തി പൂജിച്ച് അവർക്കായിട്ട് കേരളഭൂമി മുഴുവനും ദാനംചെയ്തു. ഇപ്രകാരം ബ്രാഹ്മണർക്കു കൊടുത്തതിന്റെശേ‌ഷം ആ ബ്രാഹ്മണരുടെ രക്ഷയ്ക്കു ലൗകിക മായും വൈദികമായും വേണ്ടുന്ന കാര്യങ്ങളെ നടത്തുന്നതിനു നിയമിക്കപ്പെട്ട ജനങ്ങളുടേയും രാജാക്കന്മാരുടേയും മന്ത്രികളു ടെയും മറ്റും ഉപജീവനാർത്ഥമായും

ദേവാലയങ്ങൾക്കു

വേണ്ടിയും വകവച്ചുതിരിച്ചുകൊടുക്കനിമിത്തം മേൽപ്രകാരം പല ഇനങ്ങളിലായിട്ടുള്ളതാണ്.

  നി‌ഷേധം: മറ്റുള്ള ഇനങ്ങളാകുന്ന സ്വപരിണാമങ്ങളോടും

മുന്നിനത്തിന്റെ അഭാവത്തോടുംകൂടി സ്ഥിരപ്പെട്ട് ഒന്നായും പൊതുവായുംഉള്ള

 ഒരിനം    ഉണ്ടായിരിക്കണമെന്നുള്ളതു

നിശ്ചയമാകകൊണ്ട് ഈ പല ഇനങ്ങളും വന്ന മാർഗ്ഗം പിടിച്ചു നോക്കിച്ചെന്നാൽ എല്ലാറ്റിന്റെയും ഒന്നായ മൂലസ്ഥാനത്തെ ശരിയായി കണ്ടുപിടിക്കാമെന്നു വരും. അതിനാൽ മുന്നിൽ കാണിക്കപ്പെട്ട ഇനങ്ങളെ സംബന്ധിച്ച് സംശയനിവൃത്തി വരുന്നതുവരെ (വേണ്ടിടത്തോളം) ഓരോന്നിനെ ആയിട്ടു പിടിച്ചുനോക്കി അങ്ങോട്ടുചെല്ലാം.

അതിനുള്ള മാർഗ്ഗം രേഖാപ്രമാണങ്ങൾ ആകുന്നു. ഇവിടെ രേഖാപ്രമാണങ്ങൾ എന്നു പറഞ്ഞിരിക്കുന്നതു കേരളോൽപത്തികൾ, കേരള മാഹാത്മ്യം, ജാതിനിർണ്ണയം മുതലായ ഗ്രന്ഥങ്ങളെ ആണെന്ന് ആരും മനസ്സിലാക്കിക്കളയരുത്. അവയെല്ലാം ഓരോ ഉദ്ദേശ്യ നിവൃത്തിക്കായി എഴുതി ഉണ്ടാക്കപ്പെട്ടവയാണ്. അങ്ങനെ എഴുതി ഉണ്ടാക്കുന്നത് (1) വാസ്തവം വെളിപ്പെടുത്താൻ മാത്രവും


 70


പ്രാചീന മലയാളം

(ഞ്ജ) സ്വാർത്ഥപരത നിമിത്തം ഇല്ല്ലാത്തവയെ കൃത്രിമമായി എഴുതിച്ചേർത്തു വാസ്തവത്തെ മറച്ച് കുക്ഷിപൂരണം സാധിക്കു ന്നതിനു മാത്രവും ആയിരിക്കും. കേരളോൽപത്തികൾ മുതലായവ രണ്ടാമതു പറയപ്പെട്ട ശേഖരത്തിൽ ഉള്ളവയാണ്. ഇതുകളിൽ മുൻകാണിച്ചപോലെ വസ്തുക്കളെ സംബന്ധിച്ച് അറിയേണ്ടതായ ഒരു വിവരവും ഇല്ല. ആകയാൽ അതുകൾ യഥാർത്ഥ അന്വേ‌ഷണവിഭാഗത്തിൽ കൈകൊണ്ടുതൊടാൻ പോലും കൊള്ളുകയില്ല.

  ഇനി മുൻപറഞ്ഞപോലെ രാജാക്കന്മാർ മന്ത്രിമാർ പ്രഭു

ക്കന്മാർ മുതലായവരുടെയും ദേവസ്വം ബ്രഹ്മസ്വം മുതലായവ യിലേയും സകലചെലവുകൾക്കും വേണ്ടുന്നതെല്ലാം അതാ തിന്നു വക ഇറക്കിയിട്ടുള്ള വസ്തുക്കളിൽനിന്നുതന്നെ ഉണ്ടാ കണം. ഉണ്ടാകുന്നതിനു ദേഹണ്ണം നടത്തണം. ദേഹണ്ണം നടത്തുന്നതിന്

അവയെകൂടി യാനവന്മാരായ ജനങ്ങളെ ഏˉിക്കണം. അങ്ങനെ ഏˉിക്കുമ്പോൾ വളരെ ജനങ്ങളും വസ്തുക്കളും ഉണ്ടാകകൊണ്ട് എവിടെ, എപ്രകാരമുള്ള വസ്തു വിനെ ആര്, ആർക്ക് എങ്ങനെ കൊടുത്തു എന്നുമുതലായ വിവരങ്ങൾ അറിയുന്നതിനു രേഖാപ്രമാണം വേണം.

  സ്ഥാനമറിഞ്ഞു
കരംകൊടുക്കുന്നതിനു   എഴുതിക്കൊടു

ക്കുന്ന ജന്മിയുടെ പേരും കരംകൊടുക്കാത്തപക്ഷം വരുത്തി ച്ചോദിക്ക, നടപടികൾ നടത്തുക ഇതുകൾക്ക് എഴുതിവാങ്ങി ക്കുന്ന ഉഴവന്റെ പേരും വസ്തു കിടക്കുന്നസ്ഥലം അറിയുന്നതിനു ദേശം മുതലായവയുടെ വിവരവും അതിരുകടന്ന് അന്യന്റേതിൽ ചെല്ലാതെ ഇരിക്കാനും അന്റേതെന്നറിഞ്ഞു മുഴുവനിലും പ്രവേശിപ്പാനും വേണ്ടി എലുകകളും ഇത്രയെന്നറിഞ്ഞു കരം നിശ്ചയിക്കുന്നതിലേയ്ക്ക് അളവും അപ്പോഴപ്പോൾ കാരണാന്തര വശാൽ പല വിധത്തിൽ പലമാതിരി അവകാശങ്ങളും

   71


പ്രാചീന മലയാളം

സിദ്ധിച്ചുകൊണ്ടു പലരും അവകാശികളായി വന്നേയ്ക്കുമെന്നുള്ള തിനാൽ അടിക്കടി പേരുമാറി വരുമ്പോൾ മുൻവിവരങ്ങൾക്കും വസ്തുവിനും കുഴക്കു നേരിടാതെ ഇരിക്കുന്നതിലേയ്ക്കു വസ്തുവിന്റെ മുന്നിനവും (ഇന്നാരുടെ സ്വന്തമെന്ന് ആദ്യ ഉടമസ്ഥന്റെ പേർ കാണിക്കൽ) ഉടമസ്ഥനു സിദ്ധിച്ച മാർഗ്ഗവും അവകാശത്തിന്റെ അളവും മറ്റും രേഖാപ്രമാണത്തിൽ (ആധാരത്തിൽ) കാണിച്ചു കൊടൂക്കുകയും വേണ്ടുന്ന എല്ലാ വിവരങ്ങൾക്കും ജന്മിസ്ഥാന ത്തു കണക്കുകളും നടന്നിട്ടുള്ളതും നടക്കുന്നതും ആയ സംഗതികൾക്ക് യഥാർത്ഥമായി ഗ്രന്ഥവരിയും ഉണ്ടാക്കി വയ്ക്കുകയും ചെയ്യുന്നതു പരിപാലനകർത്താക്കന്മാർക്കു പതിവാ ണല്ലോ. ഇവിടെ വാസ്തവം കണ്ടുപിടിക്കുന്നതിന് ഈവക പ്രമാണങ്ങളാകുന്നു വേണ്ടത്.

  ഇപ്രകാരം ആധാരങ്ങൾ കണക്കുകൾ മുതലായ പ്രമാണ

ങ്ങൾ പരിശോധിചതിന്റെ ശേ‌ഷം കുടികൾ, സർക്കാർ സാമന്ത

ന്മാർ, രാജാക്കന്മാർ, ദേവസ്വങ്ങൾ, ധർമ്മമഠങ്ങൾ, ഇതുകളിൽ യാതൊന്നിന്റേയും മുന്നിനങ്ങൾ ഭാർഗ്ഗവന്റേതോ ബ്രാഹ്മണരു ടേതോ ആയിട്ടു കാണുന്നില്ല. സമസ്തവും മലയാളിനായർ പ്രഭുക്കളുടെ വകയായിട്ടു മാത്രമാണു കാണുന്നത്.

  സമാധാനം: അതു പരശുരാമൻ ബ്രാഹ്മണശുശ്രൂ‌ഷയ്ക്കു

വേണ്ടി പരദേശത്തുനിന്നും വരുത്തി അടിമകളാക്കി പാർപ്പിക്ക പ്പെട്ടവർ അല്ലെങ്കിൽ സ്വർഗ്ഗത്തുനിന്നും ഭാർഗ്ഗവനാൽ കൊണ്ടു വരപ്പെട്ട സ്ത്രീകളിൽ ബ്രാഹ്മണർക്കുജനിച്ചവർ ആയ ശൂദ്രർ അന്യായമായി സകലവും അപഹരിച്ച് അധീനത്തിലാക്കിയ തിനാൽ ആ കാലം മുതൽക്ക് അവരുടെ പേരിൽ ഇപ്രകാരം രേഖാപ്രമാണങ്ങൾ ഉണ്ടാവാൻ ഇടയായത്. അല്ലാതെ പൂർവ്വ സ്ഥിതിയിൽ അങ്ങനെ ആയിരുന്നില്ല.


7ഞ്ജ


 പ്രാചീന മലയാളം
  നി‌ഷേധം: എന്നാൽ ഇടക്കാലത്ത് അവർ കൈവശപ്പെടു

ത്തുന്നതിനുമുമ്പ് ഉള്ളതായ പ്രമാണങ്ങൾ ബ്രാഹ്മണരുടെ പക്കൽ കാണേണ്ടതാണ്. പ്രമാണങ്ങളേയും ശൂദ്രർ അപഹരിച്ചു നശിപ്പിച്ചുകളഞ്ഞു എങ്കിൽ ശൂദ്രബാധകമായും ബ്രാഹ്മണ സാധകമായും പറയുന്ന കേരളമാഹാത്മ്യം, കേരളോൽപത്തി കൾ മുതലായ സകലപ്രമാണങ്ങളുംകൂടി അവർ (ശൂദ്രർ) അപഹരിച്ചു നശിപ്പിക്കേണ്ടതായിരുന്നു. അപ്രകാരം കാണുന്നി ല്ലാത്തതുകൊണ്ടും ആവക പ്രമാണങ്ങൾ ബ്രാഹ്മണരുടെ പക്കൽ എന്നുതന്നെയല്ല ശൂദ്രരുടെ അധീനത്തിലും തിരസ്കൃത ങ്ങളാകാതെ പ്രത്യക്ഷമായി കാണുകകൊണ്ടും അപഹരിച്ചു എന്നു പറയുന്നതു തീരെ ശരിയല്ല.

  ഭാർഗ്ഗവൻ ഭൂമിയെ ഉണ്ടാക്കി രക്ഷയ്ക്കായിട്ട് രാജാക്കന്മാരെയും

ശുശ്രൂ‌ഷാദികൾക്ക് ശൂദ്രരേയും മറ്റുള്ളവയ്ക്ക് മറ്റുള്ളവരേയും നിയമിച്ച് എലാം സുമാറാക്കി മഹാബ്രാഹ്മണർക്ക് ദാനം


} ചെയ്തതായിട്ടാണല്ലോ പറയുന്നത്. എന്നാൽ ഇതിനിടയ്ക്കു ശൂദ്രർക്ക് അപഹരിക്കാൻ സകൗര്യവും ശക്തിയും തീരെ ഇല്ലായിരുന്നു എന്നും അതിൽപിന്നീട് ബ്രാഹ്മണരും രാജാക്ക ന്മാരും വളരെ ഉയർന്നും ശൂദ്രർ അടിമകളുടെ നിലയിൽ വളരെ താഴ്ന്നും ഇരുന്നിരുന്നതേയുള്ളൂ എന്നും കേരളമാഹാത്മ്യം, കേരളോൽപത്തി മുതലായ ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് നല്ലപോലെ അറിയാമെന്നുള്ളതും മേൽ പ്രകാരം അവർ (ശൂദ്രർ) യാതൊരു അക്രമങ്ങളും ചെയ്തിട്ടുള്ള തായിട്ട് ഒരു പ്രമാണത്തിലും കാണുന്നില്ലാത്തതും ആകുന്നു.

  അല്ലാതെയും
അടിമകളായും

അസ്വതന്ത്രരായും അനധികാരികളായും അസമ്പന്നന്മാരായും അശക്തന്മാരായും ഇരുന്ന ശൂദ്രർ ഇതുകളെ എങ്ങനെ അപഹരിച്ചു? അപ്പോൾ സ്വാമിമാരും സമ്പന്നന്മാരും സ്വതന്ത്രന്മാരും ശക്തന്മാരും


7ന്ധ


 പ്രാചീന മലയാളം

ആയിരുന്ന ബ്രാഹ്മണർ എന്തിനായിട്ട് ഏതുവിധത്തിൽ അവയെ വിട്ടുകളഞ്ഞു?

  സമാധാനം:    ബ്രാഹ്മണർ

ആശ്രിതവാത്സല്യംകൊണ്ടും ഉപകാരസ്മരണകൊണ്ടും ശൂദ്രരിൽ പലർക്കും ഇടക്കാലങ്ങളിൽ പ്രഭുത്വത്തെയും സ്ഥാനമാനങ്ങളെയും കൊടുത്തു. അവർ കാലക്രമേണ

പ്രബലന്മാരായി    മറ്റുള്ള

ശൂദ്രരേയും അധീനത്തിലാക്കി എല്ലാം അപഹരിക്കുകയും അങ്ങനെ വസ്തുക്കൾ

 ബ്രാഹ്മണരിൽനിന്നും    കൈവിട്ടുപോകുകയും

ചെയ്തു.

  നി‌ഷേധം: എങ്കിൽ ശൂദ്രർ കൈക്കലാക്കി എന്നുപറയുന്ന

ഭൂമികളുടെ ഇടയ്ക്കിടെ വളരെ നˉായും കൈവാക്കിനും എത്രയോ വസ്തുക്കൾ ബ്രഹ്മസ്വം വകയായി കിടക്കുന്നുണ്ട്. അവയ്ക്കൊക്കെയും ഇന്നുവരെയും ജന്മിമാർ ബ്രാഹ്മണരും ഒഴവന്മാർ ശൂദ്രരും തന്നെ ആയിരിക്കുന്നു. എന്നാൽ അവയെ ക്കൂടി ആ പ്രബലന്മാരായ ശൂദ്രർക്ക് അപഹരിക്കരുതാ യിരുന്നോ?

  സമാധാനം: ആ വസ്തുക്കളുടെ ജന്മിമാരായ ബ്രാഹ്മണർ ആ

ശൂദ്രരേക്കാളും പ്രാബല്യവും ശക്തിയും ഉള്ളവരായിരുന്ന തിനാൽ അപ്രകാരം പറ്റിയില്ല.

  നി‌ഷേധം: എങ്കിൽ ആ പ്രബലന്മാരായിരുന്ന ജന്മിമാർക്കു

തന്നെ ശൂദ്രരേക്കാൾ ഇത്രത്തോളം ശക്തിയുണ്ടായിരുന്ന സ്ഥിതിക്ക് അവരും മറ്റു ബ്രാഹ്മണരും ഒരുമിച്ചുകൂടി ശൂദ്രരെ ദിക്കുവിട്ടു പറത്താമായിരുന്നല്ലോ. അപ്പോൾ അവർ ഈ അക്രമങ്ങളെ ചെöയില്ലായിരുന്നല്ലോ.


74


 പ്രാചീന മലയാളം
  സമാധാനം: മറ്റുള്ളവരുടേത് അപഹരിച്ചുകഴിഞ്ഞപ്പോൾ

മതിയെനും ശേ‌ഷം ജന്മികളുടേത് വേണ്ടെന്നും വെച്ചിട്ടാണ്.

  നി‌ഷേധം: എങ്കിൽ
 പെട്ടെന്ന് അവർ ഇപ്രകാരം ഒരു

വിരക്തിതോന്നുവാൻ കാരണമെന്ത്? ഇതുസംബന്ധമായി താഴെ പ്പറയുന്ന പ്രമാണം നോക്കുക.

  "വാസനിവാരകപ്ര‌ഷ്യവാക്യസ്യോച്ചാരണം മിഥഃ
  പർൗവാപര്യേണ തുല്യോയം ധർമ്മോ ഭുദേവശൂദ്രയോഃ


  ബാഹുജോരുജവർണ്ണാനാം ഭൂദേവേപി കനീയസി
  ആഗതേ സദൃശോ ധർമ്മഃ പ്രത്യുത്ഥാനാഭിവാദനേ
  രാമക്ഷേത്ര തു ശൂദ്രസ്യ നാഭിവാദ ഇതി സ്ഥിതിഃ
  സ തൽസ്ഥാനേഞ്ജലിം കുര്യാദിതി ഭാർഗ്ഗവശാസനം
  ബാഹുജോരുജയോർദ്ധർമ്മസ്ത്രീകർമ്മപരിനിഷ്ഠിതഃ
  അന്യത്ര ഭാർഗ്ഗവക്ഷേത്രാൽ സാധാരണ ഇതി സ്മൃതഃ
  ബാഹുജാംഘ്രിജയോർദ്ധർമ്മസ്ത്യാഗോ വൈകബ്യതോ വിനാ


  }
  പ്രാണാനാം ബ്രാഹ്മണസ്യാർത്ഥേ സാധാരണ ഉദാഹൃതഃ
  ഊരുജാംഘ്രിജയോർദുർവ്വാലവനം ക്ഷിതിവർദ്ധനം
  പ്രാണത്യാഗോ ഗവാർത്ഥേ ച ധർമ്മസ്സാധാരണസ്ത്രികം"


   (ശാങ്കരസ്മൃതി, അ.1, പാദം 1)
  വിശേ‌ഷിച്ചും മലയാളത്തിലേയ്ക്ക് പ്രത്യേകമായിട്ടുള്ള സ്മൃതി

പ്രമാണം ഇവിടെ നടപ്പാക്കിയിരിക്കുന്നതിനാൽ മുൻപറഞ്ഞ പ്രകാരം ശൂദ്രർ ഒരിക്കലും ബ്രഹ്മസ്വത്തെ അപഹരിച്ചിരിക്കയില്ല.

  സമാധാനം: അവർ ദുരാശയും ദ ഷ്ട്യൗവും നിമിത്തം

പ്രമാണത്തേയും ന്യായത്തേയും ലംഘിച്ച് അപ്രകാരം ചെയ്തു കളഞ്ഞു.


75


 പ്രാചീന മലയാളം
  നി‌ഷേധം: അങ്ങനെ ചെയ്തവർ ബ്രാഹ്മണശത്രുക്കളും

പരമദ്രാഹികളും മഹാദു ഷ്ടന്മാരുമായിരിക്കണം. ആ മട്ടിനു ബ്രാഹ്മണർക്ക്

അവരോടും

അവർക്ക്

ബ്രാഹ്മണരോടും വിശ്വാസവും അടുപ്പവും സ്നേഹവും ആദരവും ഒരുകാലത്തും ഉണ്ടായിരിക്കാനിടയില്ല.

  എന്നാൽ ഇവർ രണ്ടു വകക്കാരും ഈ മലയാളത്തിൽ

പാരമ്പര്യമായിട്ട് അന്യോന്യം ഏതുപ്രകാരമാണ് പെരുമാറി വരുന്നത്? ശൂദ്രസ്ത്രീകൾക്ക് ബ്രാഹ്മണർ സംബന്ധം ചെയ്യുന്നത് എത്രയും നല്ലതാണെന്ന് വിചാരിച്ച് മിക്ക ഭവനങ്ങളിലും അവരെക്കൊണ്ടു തന്നെ സംബന്ധം ചെയ്യിപ്പിച്ച് അങ്ങനെ നടന്നുവരുന്നു. ശൂദ്ര ഇടപ്രഭുക്കന്മാരുടെ (കയ്മൾ, പണിക്കർ മുതലായവരുടെ) ഭവനങ്ങളിൽ

  സമജാതിക്കാർ    പാടില്ല.

ഇന്നുവരെയും നടപ്പും അപ്രകാരം തന്നെയാണ്. എന്നാൽ ശൂദ്രസ്ത്രീയിൽ നമ്പൂതിരിക്കു ജനിച്ചുണ്ടാകുന്ന സന്തതിക്ക് ആ പിതാവിന്റെ സ്വത്തിൽ യാതൊന്നിനും അവകാശമില്ല. അഥവാ ആ പിതാവ് കുട്ടിക്ക് നാലുകാശിന് വല്ലതും തീർപ്പിച്ച് ഇട്ടുപോയാൽ

"അയ്യയ്യോ ബ്രഹ്മസ്വംവക

യാതൊന്നും

കുടുംബത്തിൽ കേറ്റരുതേ, തറവാടു മുടിഞ്ഞുപോകുമേ" എന്നു പെണ്ണുടയന്മാർ പറഞ്ഞ് ആയതിനെ മറ്റൊരു ബ്രാഹ്മണന് ദാനം ചെöകൂടി പതിവാണ്. പിന്നെ ഭർത്താവായ നമ്പൂരിവരുമ്പോൾ അയാളോടു കൂടി ചങ്ങാതിമാരായി രണ്ടുമൂന്നിൽ കുറയാതെ നമ്പൂരിമാരും അവർക്ക്

 ആളൊന്നിന്

ഓരോരുത്തർ വീതമെങ്കിലും വാല്യക്കാരും കൂടി വരും. പ്രത്യേകം മഠവും കിണറും കുളവും അടുക്കളയും ഇല്ലാത്ത തറവാടുകാർ മലയാളത്തു നായന്മാർക്കു ദുർല്ലഭമാണ്. വരുന്നവർക്കെല്ലാം എത്രകാലമെങ്കിലും താമസിക്കാവുന്നതാണ്. അക്കാലങ്ങളി!ൽ വെടിപ്പായിട്ട് സാപ്പാട്, തേച്ചുകുളി, മുണ്ട് എന്നുവേണ്ട സകല


76


   പ്രാചീന മലയാളം

ചെലവും കൊടുക്കും. പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം ഇവരെക്കൊണ്ട് കർമ്മം ചെയ്യിക്കുക, ഇവർക്ക് ദക്ഷിണ കൊടുക്കുക

 മുതലായവയുമുണ്ട്.    മലയാളകുടുംബത്തിലെ

ഗൃഹ¢ിദ്രം മുതൽ ന ഷ്ടം, അവമാനം, ദുർബുദ്ധികളായ സന്തതി കൾ മുതലായ ആഅപൽപാദങ്ങൾക്ക് ആദിബീജം മിക്കവാറും ബ്രാഹ്മണരുടെ പ്രവേശനമാണ്. ഇങ്ങനെ ഒരു മഹാസമ്പത്തുള്ള കുടുംബത്തിൽ എന്തിനായിട്ടെങ്കിലും ഇവരുടെ പ്രവേശനം ശാഖീനിബിഡവിപിനത്തിൽ 9 വേനൽക്കാലത്ത്

  കാട്ടുതീ

പിടിക്കു ന്നതുപോലെയും തളിർത്തുകൊഴുത്തുനിൽക്കുന്ന കˉവൃക്ഷ ത്തിൽ പ്രളയകാലത്ത് അതികഠിനമായ വജ്രപാതം ഉണ്ടാകു ന്നതുപോലെയുമാണ്. ഇപ്രകാരം മലയാളത്തുള്ള മിക്ക തറവാടുകളും നശിച്ചുകഴിഞ്ഞും നശിച്ചുകൊണ്ടും ഇരിക്കുന്നു. എന്നിട്ടും തറവാട്ടുടമസ്ഥരിൽ പ്രധാനികൾ ചില നിസ്സാരങ്ങളായ ദുരഭിമാനങ്ങൾ നിമിത്തം, അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആപത്തിൽനിന്നും രക്ഷപ്പെടുന്നതിനു

പ്രയøിക്കാതെയും

അതിനെക്കുറിച്ച് പറയുന്നവരോട് ശുദ്ധ അസംബന്ധങ്ങളായ സമാധാനങ്ങളെ

   നിർല്ല ́ം    വിളിച്ചെഴുന്നള്ളിച്ചുകൊണ്ടും

തറവാട്ടുജന്മശ്ശനികളായി ജീവിക്കുന്നു. ഇവർ സാധുക്കളേയും ഗുണദോ‌ഷിക്കുന്ന യോഗ്യന്മാരേയും അലക്ഷ്യമായിട്ടു വചാരി ക്കുന്നു

എങ്കിലും

ബ്രാഹ്മണരോടു

മര്യാദയുള്ളവരായി

ത്തന്നെയിരിക്കുന്നു. എങ്ങനെയുള്ള നടത്തക്കാരായാലും തര ക്കേടില്ലാ, അവരോടെല്ലാം ശൂദ്രപ്രഭുക്കന്മാർപോലും വിളിമൊഴി, തിരുമേനി, തിരുമനസ്സ്, കˉന, അരുളപ്പാട്, കരിക്കാടി, നെൽപതിര്, ചെമ്പുകാശ്, കല്ലരി, കുപ്പമാടം, പടന്നപ്പുഴി, പാണ്ടെഞട്ടെ്,

 ഇത്തിപ്പൊടി,    അടിതോൽ,

വിടകൊൾക, പഴമനസ്സ്, നിലംപൊത്തുക, ഇറാൻ, അടിയൻ ഇത്യാദി താഴ്മ 9

 മരങ്ങൾ തിങ്ങിനില്ക്കുന്ന വനത്തിൽ


  77


  പ്രാചീന മലയാളം

വാക്കുകൾ പറഞ്ഞും അതുപോലെ ആചരിച്ചും വരുന്നു. പിന്നെ ശൂദ്രർക്കു നമ്പൂരിമാരുടെ സന്തതികളാകുന്നു എന്നുള്ള ഔൽകൃ ഷ്ട്യനാട്യം അതങ്ങനെ; ബ്രാഹ്മണരെന്നുള്ള ഭയഭക്തി അതൊരുവക; അച്ഛന്മാരെന്ന ഭക്തി വേറൊരു വക; വിധി കർത്താക്കന്മാരെന്നും മറ്റൊരുവക എന്നുവേണ്ടാ ഒരു ജാതി ക്കാരെക്കുറിച്ച് മറ്റൊരു ജാതിക്കാർക്കും മലയാളബ്രാഹ്മണരെ ക്കുറിച്ച് മലയാളശൂദ്രർക്കുള്ളതുപോലെ യുള്ള ഭക്തിവിശ്വാസ മില്ലാ. ഇങ്ങനെയാകുന്നു പാരമ്പര്യമായി ഇവർ തമ്മിലുള്ള പെരുമാറ്റം. ചില പരി‌ഷ്കാരികൾ ഗുണദോ‌ഷങ്ങളെ പ്രത്യേകം കാണിച്ച് ഉപദേശിക്കുന്ന ഈ കാലത്ത് ഇത്രത്തോളം ആയപ്പോൾ "ബ്രാഹ്മണോ മമ ദൈവതം" 10 എന്നു മുറുകെ പ്പിടിച്ചിരുന്ന മുൻകാലത്ത് എത്രമാത്രമായിരിക്കും! ഇങ്ങനെ യുള്ളവർ ബ്രഹ്മസ്വം അപഹരിച്ചു എന്നു പറഞ്ഞാൽ അതു വലിയ അന്യായമായിത്തന്നെ ഇരിക്കും. 10

  ബ്രാഹ്മണൻ എന്റെ ദൈവം എന്നർത്ഥം


78


 പ്രാചീന മലയാളം


   അദ്ധ്യായം 5 - നായന്മാരുടെ
  സ്ഥാനമാനദാതാക്കൾ


  ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല
  ഇനി കഴിഞ്ഞ അദ്ധ്യായത്തിൽ കാണിച്ചവിധം ഭാർഗ്ഗവനോ

ബ്രാഹ്മണരോ ആണ് നായന്മാരുടെ സ്ഥാനമാനദാതാക്കന്മാരെ ന്നുള്ള കേരളമാഹാത്മ്യാദി സിദ്ധാന്തത്തെപ്പറ്റി ആലോചിക്കാം. കയ്മൾ, കർത്താ, പണിക്കർ, മേനോൻ, ഇല്ലം, സ്വരൂപം, പള്ളിച്ചാൻ തുടങ്ങിയുള്ള എല്ലാ നായന്മാരെയും പൊതുവെ ശൂദ്രരാക്കി ഗണിച്ച് അവരിൽ ഓരോരുത്തർക്കുമുള്ള സ്ഥാന മാനങ്ങളെ ഭാർഗ്ഗവൻ അല്ലെങ്കിൽ ബ്രാഹ്മണർ കൊടുത്തതായി ട്ടാണ് പറയുന്നത്. അതോടുചേർന്ന്,

  "സാമന്താനാം ദ്വിജാദീനാം നായകഃ പരിചാരകഃ"
   (കേ. മാ)
  അർത്ഥം: "നായർവർഗ്ഗം സാമന്തന്മാർക്കും ദ്വിജന്മാർക്കും

പരിചാരകന്മാരാകുന്നു" എന്നു നിയമവും ഉണ്ട്. സ്വാമിമാരായ പ്രഭുക്കൾ അടിമകളായ ദാസന്മാരിൽ ചിലർക്കോ പലർക്കുമോ ആകട്ടെ പെരുമയും സ്ഥാനമാനങ്ങളും കൊടുക്കുന്നതായി രുന്നാൽ ആയത് എന്തിനായിരിക്കും? ആ ദാസന്മാർ ആ പ്രഭുക്കന്മാരേക്കാൾ താഴ്ന്ന സ്ഥിതിയിൽ ഇരിക്കുന്നതിനോ അവരോട് തുല്യന്മാരാകുന്നതിനോ അവരെക്കാൾ വളരെ ഉന്നതസ്ഥിതിയിൽ ആകുന്നതിനോ?

  താഴ്ന്ന സ്ഥിതിയിൽത്തന്നെ ഇരിക്കാനാണെങ്കിൽ ആദ്യം

തുടങ്ങി അപ്രകാരം ഇരുന്നുവരുന്നതിനാൽ അതിലേയ്ക്കായിട്ടു വിശേ‌ഷിച്ചൊന്നും പ്രവർത്തിക്കണമെന്നില്ല.


79


  പ്രാചീന മലയാളം
  തുല്യാവസ്ഥയിലിരിക്കാനാണെങ്കിൽ
  അപ്രകാരമിരുന്നിട്ടു

യാതൊരു

പ്രയോജനവും ഉണ്ടാവാനില്ല. അല്ലാതെയും അതിന്മണ്ണം ചെയ്യുന്നത് ആ ദാസന്മാർ അപേക്ഷിച്ചിട്ടോ അപ്രകാരം ചെയ്തുകൊടുക്കാമെന്ന് പ്രഭുക്കന്മാരുടെ ഉള്ളിൽ തന്നെ തനിയെ തോന്നിയിട്ടോ? ഏതുവിധമായാലും അത് ലോകസാധാരണമല്ല. ഇങ്ങനെ സ്ഥാനമാനങ്ങളെ ദാസന്മാർ ബലാൽക്കാരമായിട്ട് എടുത്തുകൊണ്ടതാണെന്നു നിരൂപിക്കുന്ന പക്ഷം ആയത് ശരിയാകില്ലെന്നു മുന്നദ്ധ്യായത്തിൽ കാണിച്ചി ട്ടുണ്ട്.

  സമാധാനം:

ഓരോ മഹാജനം താഴ്ന്നനിലയിലുള്ള അനേകം പേർക്ക് സ്ഥാനമാനങ്ങൾ കൊടുത്തിട്ടുള്ളതായി കേൾവിയും അങ്ങനെ പുരാതനകാലം തുടങ്ങി നടപ്പും ഉണ്ട്.

  നി‌ഷേധം: 1. സ്ഥാനമാനസംഭാവനയും പ്രാപ്തിയും തൽ

സംബന്ധമായ ഒരുക്കങ്ങളും പ്രവൃത്തികളും പല പ്രകാരത്തി ലുമുണ്ട്. ഒരു രാജകുടുംബത്തിലേയ്ക്ക് ആ കുടുംബത്തിലുള്ളതോ അല്ലാത്തപക്ഷം വേറെ ഒരു കുടുംബത്തിലുള്ളതോ ആയ ഒരാളിനെ പട്ടം കെട്ടേണ്ടതായും മറ്റും വരുമ്പോൾ ആയതിലേയ്ക്കു വേണ്ടുന്നവയെല്ലാം പ്രവർത്തിച്ചു കാര്യം നിറവേറ്റുന്നതിന് ഏർപ്പെടുത്തപ്പെട്ട് ആദായം പറ്റി പാരമ്പര്യമായി വാണുവരുന്ന പുരോഹിതർ, ജനപ്രധാനികൾ മുതലായവർ ഒന്നുചേർന്ന് ആവക ക്രിയകൾ ക്രമപ്രകാരം നടത്തുക. അതാതു പ്രഭുക്കന്മാ രുടേയും അവരവരുടെ സ്ഥാനത്തിന്റെയും നാമം, ആചാരം, ഇത്യാദികൊണ്ട് ആ ആൾ ഇന്ന വർഗ്ഗക്കാരനെന്ന് അറിയുക.

  ഞ്ജ. ഒരു രാജ്യത്തിൽതന്നെ വൈദികവി‌ഷയത്തിലേയ്ക്കുള്ള

ക്ഷേത്രത്തിൽ നിദാനകൃത്യങ്ങളായ പൂജാദികളും വിശേ‌ഷകൃത്യ ങ്ങളായ ഉത്സവാദികളും നിടക്കുമ്പോൾ അവിടത്തെ കാര്യ


80


 പ്രാചീന മലയാളം

വിചാരത്തിനായി നിയമിക്കപ്പെട്ട് പതിവുള്ള ആദായം സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഊരാണ്മക്കാർ മുതലയവരും, അപ്രകാരം തന്നെ ലൗകികവി‌ഷയസംബന്ധമായി നിയമിക്കപ്പെട്ട കച്ചേരി മുതലായ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥന്മാരും, ആ രാജ്യ ത്തിലെ

പ്രധാനിയായ   പ്രഭുവിനും അപ്രധാനികളായ

തങ്ങൾക്കും

 തമ്മിലുള്ള    അവസ്ഥാതാരതമ്യം   നിമിത്തം

നടന്നുവരുന്നതും സേവ്യസേവകഭാവത്തെ സൂചിപ്പിക്കുന്നതും ആയ പല പ്രകാരത്തിലുള്ള കൃത്യങ്ങളെ വേണ്ടതായ സന്ദർഭങ്ങളിൽ നടത്തുകയും പ്രഭു സ്വീകരിക്കുകയും ചെയ്യുക.

  ന്ധ. പ്രഭുവായുള്ളവൻ യോഗ്യതയ്ക്കും സർവ്വീസിനും തക്ക

വണ്ണം ജനങ്ങളിൽ ചിലർക്കും ഉദ്യോഗസ്ഥന്മാർക്കും സ്ഥാന മാനങ്ങൾ കൊടുക്കുക.

  ഇതുകളിൽ ഒന്നും രണ്ടും സേവ്യസ്ഥാനത്തിലുള്ളവർക്ക്

അവരുടെ അധീനത്തിലും രക്ഷയിലും ഇരിക്കുന്ന സേവക സ്ഥാനത്തിലുള്ളവർ ചെയ്തുവരുന്ന കടമകളും മൂന്നാമതു പറയപ്പെട്ടത് സേവ്യന്മാർ സേവകർക്ക് കൊടുക്കുന്ന സ്ഥാന മാനവും ആകുന്നു. എങ്കിലും മുൻപറഞ്ഞ പ്രകാരം സ്ഥാനമാനം വാങ്ങുന്നവർ സാധാരണ ഉള്ളവരിൽനിന്ന് മേലായ ഒരു വിശേ‌ഷസ്ഥാനത്തിലായി എന്നലാതെ സ്ഥാനമാനം കൊടുത്ത


 }

ആളിനേക്കാൾ മേലായ പദവിയിൽ ഒരിക്കലും ആകുന്നില്ല.

  ഇനി ഈ മലയാളത്തിൽ ഭാർഗ്ഗവനല്ലെങ്കിൽ ബ്രാഹ്മണർ

കൊടുത്തതായി പറയപ്പെടുന്നവയും നായന്മാർക്കുള്ളവയുമായ ചില സ്ഥാനമാനങ്ങളെത്തന്നെ ഇവിടെ ചിന്തിച്ചുനോക്കാം.

  ക്ഷേത്രങ്ങളിൽ
 ഉത്സവാദി   അടിയന്തിരങ്ങൾക്ക്    ആ

സ്ഥലത്തെ നായർപ്രഭുവിനെ ബ്രാഹ്മണർ, കൂട്ടംകൂടി നിൽക്കു മ്പോൾ തണ്ടിലെടുത്തുകൊണ്ടുവരികയും ആ പ്രഭു ആ

   81


 പ്രാചീന മലയാളം

ബ്രാഹ്മണസദസ്സിലെ

  പ്രധാന
അഗ്രാസനത്തിലിരിക്കയും

ആടന്മ്യർ,

വൈദികർ മുതലായവരോട് യഥാക്രമമിരുന്നു കൊള്ളുവാൻ

ആജ്ഞാപിക്കയും
   അപ്രകാരമവരനുഷ്ഠിച്ചു

കൊള്ളുകയും ചെയ്യുക.

  ക്ഷേത്രങ്ങളിൽ കൊടിയേറുന്ന ദിവസം നായർ സ്ഥാനി

വാഹനാരൂടന്മനായി

 വന്നു
മാന്യസ്ഥാനത്തിലിരുന്നാൽ

അനന്തരം

 ബ്രാഹ്മണർ
 നിന്നുംകൊണ്ട്   പ്രഭുവിനോട്

അനുവാദത്തിനപേക്ഷിക്കുകയും

   ലഭിച്ചശേ‌ഷം   ഇരിക്കയും

ചെയ്യുക.

  ക്ഷേത്രത്തിൽ
 ഉത്സവത്തിന് ബ്രാഹ്മണർ
   സാധാരണ

ജനങ്ങളുടെ

 ശേഖരത്തിൽ
 നിൽക്കവേ
നായർപ്രഭു

തണ്ടിൽകയറി അവരുടെ മദ്ധ്യേകൂടി ക്ഷേത്രത്തിനകത്തു വന്നിറങ്ങുകയും ആദ്യം താൻ സോപാനത്തിൽ കയറി തൊഴുകയും അപ്പോൾ അകത്തുനിൽക്കുന്ന നമ്പി, ദേവന്റെ പീഠത്തിൽ മുൻകൂട്ടി വച്ചിരിക്കുന്ന വെറ്റില, പാക്ക്, പണം ഇതുകളെ എടുത്തു ദക്ഷിണപോലെ കൊടുക്കുകയും പ്രഭു ആയതിനെ വാങ്ങിക്കൊണ്ട് ഇനി ബ്രാഹ്മണർ മുതലായി എല്ലാ പേരും തൊഴുതുകൊള്ളട്ടെ എന്ന് ആജ്ഞാപിക്കുകയും അനന്തരം എല്ലാപേരും തൊഴുകയും ചെയ്യുക.

  ബ്രാഹ്മണരുടെ വിവാഹം മുതലായ അടിയന്തിരങ്ങൾക്ക് ആ

സ്ഥലത്തെ നായർസ്ഥാനിയുടെ ഭവനത്തിൽ അടിയന്തിരക്കാരൻ ബ്രാഹ്മണൻ വെറ്റിലക്കെട്ട് കൊണ്ടുവച്ച് "അടിയന്തിരസ്ഥലത്തു വന്ന് എല്ലാം ശട്ടംകെട്ടി നടത്തുന്നതിനു പിടാകക്കാർക്കും നടന്നുകൊള്ളുന്നതിന് ഞങ്ങൾക്കും അനുവാദമുണ്ടാകണം" എന്ന് അപേക്ഷിക്കുകയും അപ്രകാരം ചെയ്തതിനുശേ‌ഷം മാത്രം കാര്യം നടത്തുകയും ചെയ്യുക.


8ഞ്ജ


 പ്രാചീന മലയാളം
  ക്ഷേത്രത്തിൽ കൊടിയേറ്റുസമയത്ത് അവിടത്തെ നായർ

സ്ഥാനി വല്ല കാരനത്താലും വന്നെത്താതിരുന്നു പോയാൽ "ഇവിടത്തെ നാഥൻ വന്നുചേർന്നോ?" എന്ന് മറ്റുള്ള ക്ഷേത്രാധി കാരികൾ ആദരവോടുകൂടി ഉച്ചത്തിൽ വിളിച്ചുചോദിക്കുകയും വന്നതായറിഞ്ഞതിനുമേൽ മാത്രം കൊടിയേറ്റുകയും ചെയ്യുക.

  ബ്രാഹ്മണർ വേദം അഭ്യസിച്ചു പരീക്ഷകൊടുക്കാനായിട്ട്

ഹാജരായാൽ ക്ഷേത്ര ഉടമസ്ഥനായ നായർപ്രഭു പരീക്ഷകനാ യിരുന്നുകൊണ്ട് പരീക്ഷിക്കുകയും ജയിക്കുന്നപക്ഷം ആണ്ടു തോറും ആയിരപ്പറ നെല്ലും മറ്റ് ആദായങ്ങളും കൊടുത്ത് അയാളെ ആ ക്ഷേത്രത്തിലെ ഒരു ഊരാണ്മസ്ഥാനത്തിലാ ക്കുകയും തോറ്റുപോകുന്നെങ്കിൽ അപമാനിച്ച് ആറ്റിനക്കര കടത്തി ഓടിക്കുകയും ചെയ്യുക.

  ഈ ഉദാഹരണങ്ങളിൽ ബഹുമാനിക്കപ്പെടുന്നവരെല്ലാം

അതാതു ദേശങ്ങളിലെ പ്രഥമസ്ഥാനികളായ നായർപ്രഭുക്ക ന്മാരും ബഹുമാനിക്കുന്നവരെല്ലാം അതാതു സ്ഥലങ്ങളിലെ മുൻപറയപ്പെട്ട പ്രഥമസ്ഥാനികളുടെ അധീനത്തിലിരിക്കുന്നവ രായ മറ്റുള്ള പ്രഭുക്കന്മാരും ഊരാണ്മക്കാരായ ബ്രാഹ്മണരു മാകുന്നു.

  ഇപ്രകാരം   നായർ    ഇടപ്രഭുക്കന്മാരുടെ  സ്വന്തമായും

അവരുടെ രക്ഷയിലും ഇരുന്നിരുന്ന ഈ മലയാളനാട്ടിൽ ഓരോരോദേശങ്ങളിലും മേൽകാണിച്ചപ്രകാരം സേവ്യസേവക ഭാവത്തെ അറിയിക്കുന്നവരായ ഏർപ്പാടുകളും നടപടികളും സ്വˉഭേദഗതികളോടുകൂടിയവയായിട്ടുണ്ട്. മേൽപറഞ്ഞ ഉദാഹര ണങ്ങൾ ഏറെക്കുറെ സുപ്രസിദ്ധങ്ങളാകുന്നു. ഇങ്ങനെ ഇനിയും ഒട്ടുവളരെ പറവാനുണ്ട്; അവയെ അടുത്ത പുസ്തകത്തിൽ വിവരിച്ചുകൊള്ളാം.

   8ന്ധ


പ്രാചീന മലയാളം
അദ്ധ്യായം 6 - നായന്മാരുടെ ഔൽകൃ ഷ്ട്യവും


   മലയാളഭൂമിക്കുള്ള അവരുടെ
   ഉടമസ്ഥാവകാശവും
  ആദ്യം ബ്രാഹ്മണരുടെ ഔൽകൃ ഷ്ട്യത്തേയും ശൂദ്രരുടെ

നൈകൃ ഷ്ട്യത്തേയും കാണിക്കുന്നതായ അവരുടെ അന്യോന്യ പെരുമാറ്റങ്ങളെ പറഞ്ഞു. അനന്തരം ശൂദ്രരുടെ ഔൽകൃ ഷ്ട്യ ത്തേയും ബ്രാഹ്മണരുടെ നൈകൃ ഷ്ട്യുഅത്തേയും കാണിക്കുന്ന കൃത്യങ്ങളെ പറഞ്ഞു. ഇതുകളിൽ ബ്രാഹ്മണരുടെ പെരുമ യേയും (മേന്മയേയും) ശൂദ്രരുടെ താഴ്മയേയും കുറിച്ച് പറയുന്ന തിനെ എല്ലാം ബ്രാഹ്മണപരമായിരിക്കുന്ന കേരളോൽപത്തികൾ, കേരളമാഹാത്മ്യം

മുതലായവ

താങ്ങുന്നുണ്ട്.

 ശൂദ്രരുടെ

മേന്മയേയും ബ്രാഹ്മണരുടെ താഴ്മയെയും കുറിച്ച് പറയുന്ന സംഗതികളെ ഒക്കെയും എല്ലാപേരും സമ്മതിച്ചിരിക്കുന്ന ആധാരപ്രമാണങ്ങളും

 യുക്ത്യനുഭവങ്ങളും
 താങ്ങുന്നുണ്ട്.

ഇതുകളിൽ ആദ്യത്തെ ഭാഗം ശരിയാണെങ്കിൽ രണ്ടാമത്തെ (വിധവും) ഭാഗവും രണ്ടാമത്തെ ഭാഗം ശരിയായിരിക്കുന്ന പക്ഷം ആദ്യത്തെ (ഒന്നാമത്തെ) ഭാഗവും വാസ്തവമായി വരാൻ പാടില്ല.

  ഒന്നാമത്തെ

പക്ഷത്തിൽ

  ചേർന്ന

ഭാർഗ്ഗവബ്രാഹ്മണ കീർത്തനങ്ങളും

 തൽപ്രമാണങ്ങളും
 ശ്രുതിയുക്ത്യനുഭവ

ങ്ങൾക്കും ഒക്കാതെയും ഖണ്ഡിക്കപ്പെട്ടും പോയതുകൊണ്ട് ആധാരപ്രമാണങ്ങൾക്കും യുക്ത്യനുഭവങ്ങൾക്കും ശരിയിട്ടിരി ക്കുന്ന രണ്ടാംഭാഗത്തെത്തന്നെ വാസ്തവമായുള്ളതെന്നു നിശ്ചയി ക്കേണ്ടതായിരിക്കുന്നു. അപ്രകാരമാകുമ്പോൾ മലയാളഭൂമിയും സകല വസ്തുക്കളും നായന്മാർക്കു മാത്രമുള്ളതായിട്ടേ ഇരിക്കാൻ


84


പ്രാചീന മലയാളം

പാടുള്ളു. അപ്പോൾ മലയാളബ്രാഹ്മണരുടെ വസ്തുക്കളും സ്ഥാനമാനങ്ങളും സകലവും ശൂദ്രരുടെ വകയായിട്ടും അവർ ഈ ബ്രാഹ്മണർക്കു കൊടുത്തതായിട്ടും തന്നെയിരിക്കണം. അല്ലെങ്കിൽ ഈ ബ്രാഹ്മണരും ശൂദ്രർതന്നെയാകുന്നു എന്നും മറ്റൊരു പ്രകാരത്തിലുമാവാൻ പാടില്ലെന്നു വരും.

  എന്നാൽ ഇനി ബ്രാഹ്മണരുടെ വസ്തുക്കളും പദവികളും കൂടി

മേൽപറഞ്ഞപ്രകാരം

ശൂദ്രർക്കുള്ളതായിട്ടും

അവർ ഈ ബ്രാഹ്മണർക്കു

 കൊടുത്തതായിട്ടും

തന്നെയിരിക്കുന്നോ; അല്ലാത്തപക്ഷം മലയാളബ്രാഹ്മണർ എന്നു പറയപ്പെടുന്നവരും ശൂദ്രർതന്നെയാണെന്നു കലാശിക്കുന്നോ? രണ്ടുപ്രകാരത്തി ലേതാകുന്നു ശരി എന്നു നോക്കാ:

  മലയാളബ്രാഹ്മണർ എന്നാൽ മലയാളത്തിലെ ബ്രാഹ്മണർ

എന്ന് അർത്ഥമാകുന്നു. മലയാളത്തിലെ ബ്രാഹ്മണരെന്നതി ന്നർത്ഥം മലയാളത്തിൽ ജനിച്ചു വാഴുന്നവരെന്നോ അന്യദേശ ങ്ങളിൽനിന്നു വന്നു താമസിക്കുന്നവരെന്നോ? മലയാളഭൂമി യുണ്ടായശേ‌ഷം ആദ്യമായിട്ടു അവിടെ ബ്രാഹ്മണരെന്നൊരു വകക്കാരുണ്ടായിരുന്നില്ലെന്നു പ്രമാണസിദ്ധമാകയാൽ ജനിച്ചു വാഴുന്നവരെന്നു പറവാൻ പാടില്ല. പരദേശങ്ങളിൽനിന്നു വന്നു താമസിക്കുന്നവരെന്നാകുന്ന പക്ഷം ബ്രാഹ്മണജാതിയിലുള്ള അനേകവർഗ്ഗക്കാർ മലയാളത്തു വന്നു താമസിച്ചു വരുന്നുണ്ട്. അവരിലാർക്കും മലയാളശബ്ദം ചേരുകയോ ചേർക്കുകയോ ചെയ്തിട്ടില്ലാ. ഇവിടെനിന്നു ലഭിക്കുന്ന ആദായത്തിനോടു സ്നേഹമുണ്ടെങ്കിലും മലയാളശബ്ദത്തെ സ്വജാതിനാമത്തോടു ചേർക്കുന്ന കാര്യത്തിൽ പലർക്കും വെറുപ്പുതന്നെ. ശ്രവണ മാത്രത്തിൽപ്പോലും വെറുപ്പുതോന്നുന്ന വകക്കാർ ധാരാളമില്ലെ ന്നില്ല. പരദേശബ്രാഹ്മണരെല്ലാപേരും പലപ്പോഴയിട്ട് തനിയെ വന്നിട്ടുള്ളവരും യഥേ ഷ്ടം സ്വദേശത്തും മലയാളത്തുലുമായിട്ടു


85


പ്രാചീന മലയാളം

ഗതാതഗം ചെയ്തുകൊണ്ടിരിക്കുന്നവരുമാകയാൽ മലയാളരാകാ ത്തതാണ്. ആദ്യംവന്നവർ അപ്രകാരമുള്ളവരലാ. ഭാർഗ്ഗവൻ


 }

പോയി ക്ഷണിച്ചുകൊണ്ടുവന്നു ഭൂമിയും കൊടുത്തു സ്വദേശ മായ പരദേശത്ത് ഒരു നാളും പോകാൻ പാടില്ലാത്ത വിധത്തിലുള്ള ഏർപ്പാടുകളും ചെയ്തു ഇവിടെത്തന്നെ വാഴിക്ക യാൽ മലയാളരായിപ്പോയതാണു, എന്നിങ്ങനെ പറയാമെന്നു വച്ചാൽ ഭാർഗ്ഗവൻ കൊണ്ടുവന്നു എന്നും മറ്റുമുള്ള സകല സംഗതികളും ഇതിനു മുമ്പുതന്നെ ഖണ്ഡിക്കപ്പെട്ടു പോയിരി ക്കുന്നതിനാൽ ആയതിനും പാടില്ല.

  അല്ലാതെയും 'മലയാള'മെന്നും 'ബ്രാഹ്മണ'നെന്നും രണ്ടു

വാക്കുള്ളവയിൽ ആദ്യത്തേതു പന്ത്രണ്ടു തമിഴുനാടുകളിലൊ ന്നായ ഈ മലയാളഭൂമിയുടെ പേരാകയാൽ മലയാളഭാ‌ഷ യിലുള്ളുതും രണ്ടാമത്തേതു (ബ്രഹ്മാണശബ്ദം) മലയാളഭാ‌ഷ യോടു ചേർന്നതല്ലാത്തതും ബ്രഹ്മാവർത്തത്തിലുണ്ടായതും ആര്യാവർത്തം മുഴുവനും ധാരാളം നടപ്പുള്ളതുമാകയാൽ സംസ്കൃതഭാ‌ഷയിൽ ചേർന്നതുമാകുന്നു.

  ഇപ്രകാരം മലയാളനാടും ബ്രാഹ്മണശബ്ദവും അന്യോന്യം

വളരെ ദൂരത്തിലാകയാൽ ബ്രാഹ്മണശബ്ദത്തിന്റെ ദേശത്തു മലയാളനാടും മലയാളനാട്ടിൽ ബ്രാഹ്മണശബ്ദവും വരുവാൻ പാടില്ല. രണ്ടു ശബ്ദങ്ങളും ചേർന്നു, 'മലയാളബ്രാഹ്മണർ' എന്നൊരു വാക്കു ഉണ്ടായി ഈ നാട്ടിൽ വളരെക്കാലമായിട്ടു നടപ്പിൽ വന്നിരിക്കയാൽ ഇതിലേയ്ക്കു ഏതെങ്കിലും മാർഗ്ഗവും ആവശ്യവും കൂടാതെ കഴികയില്ലെന്നുള്ളതു നിശ്ചയംതന്നെ. എന്നാൽ അതിനെപ്പറ്റി അന്വേ‌ഷണം ചെയ്താൽ താഴെ കാണിക്കുന്നവയല്ലാതെ മറ്റു യാതൊരു മാർഗ്ഗവും ആവശ്യവും അതിനില്ലെന്നു തീർച്ചപ്പെടുന്നു.


86


പ്രാചീന മലയാളം
  ബ്രാഹ്മണർ ഇവിടെ വന്നുചേരുന്നതിനു മുമ്പേതന്നെ ഇവിടെ

(മലയാളത്തിൽ) സ്വന്തമായിട്ട് ഒരുവക ആളുകൾ ഉണ്ടായിരുന്നു എന്നും ആയവർ വളരെ ബലവന്മാരും സാമർത്ഥ്യശാലികളും സദാചാരധർമ്മതൽപരന്മാരും സൽഗുണസമ്പന്നരും ധൈര്യ ശാലികളും ആയിരുന്നുവെന്നും അവർതന്നെ ഈ ഭൂമിയെ പരിപാലിച്ചുവന്നു എന്നും അങ്ങനെയിരിക്കവേ ബ്രാഹ്മണർ ദാരിദ്രനിവൃത്തിയെ കരുതി പലപ്പൊഴും കൂട്ടംകൂട്ടമായിട്ട് ഇവിടെ



സ്വഭാവങ്ങളും

വന്നുചേരുകയും അവരുടെ

  നടപടികളും

പിടിക്കാöയാൽ അപ്പഴപ്പോൾ സ്വദേശികൽ (നായകന്മാർ) അവരെ തുരത്തി ഓടിക്കയും എന്തായിട്ടും വേറെ ഗതിയില്ലാö യാൽ അവർ പലരും പല സമ്പ്രദായങ്ങളും കൊണ്ടു സൂത്രത്തിൽ വന്നു പലരേയും പലപ്രകാരത്തിൽ പ്രീതിപ്പെടു ത്തുകയും ഇങ്ങനെ ക്രമേണ ഇവിടത്തെ താമസത്തിനു തരം സമ്പാദിക്കുകയും ചെയ്തു എന്നും സംസ്കൃതം, ഇംഗ}ി‌ഷ് മുതലായ ഭാ‌ഷകളിലെ നല്ല കവികളെക്കുറിച്ച് അഭിനവ കാളിദാസനെന്നും ഇൻഡ്യൻ

‌ഷേക്സ്പീയരെന്നും
മറ്റും

പരയുന്നതുപോലെ ആ കാലത്ത് ഈ മലയാളത്തുണ്ടാ യിരുന്നവരുടെ അവസ്ഥയോടു തുല്യാമായിട്ടോ അതിനെക്കാൾ ഉപരിയായിട്ടോ ഇരിക്കുന്നതിനെ കണ്ടും എങ്ങനെയും മേൽക്കു മേൽ പ്രീതിയെ സമ്പാദിക്കുന്നതിനുവേണ്ടിയും ബഹുമാന സൂചകമായിട്ട് ആ (വന്നിരുന്ന) ബ്രാഹ്മണർതന്നെ ഇപ്രകാരം 'മലയാളബ്രാഹ്മണർ' എന്നു വിളിച്ചുതുടങ്ങുകയും ഇവർ അതിനെ സ്വീകരിച്ചുപോരികയും ചെയ്തിട്ടുള്ളതാകുന്നു എന്നു മാണ് ഇതിന്റെ വാസ്തവം. മേൽപറഞ്ഞ സംഗതികളെ താഴെ കാണിക്കുന്ന പ്രമാണങ്ങൾ മുഴുവൻ സാധുകരിക്കുന്നു.

  'നാകാസ്സർവ്വേ സമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപേ,
  ചതു‌ഷ്‌ഷ ഷ്ടിതമാ നാകാ വയമേവ ന സംശയഃ


87


പ്രാചീന മലയാളം
  വരുണസ്തു പുരാസ്മാകം ദത്തവാൻ ദ്വിജസത്തമാഃ
  സമുദ്രാന്തേ ച യാ ഭൂമിർജാതാ ചേന്മമ ശാസനാൽ
  നാകേഭ്യശ്ച മയാദത്താ മദ്ദേഹസ്യ വി‌ഷോൽക്കരം
  നാകാനാം ശാസനാദേവ നിവാരയതു ദേഹജം.
  വി‌ഷഹീനശരീരോഭൂത്തൽക്കാലേ തേജസാ യുതഃ
  തസ്മാദസ്മാകമേവാശു കേരളം ഭൂമിമണ്ഡലം
  ന ദീയതേ ച യു‌ഷ്മാഭിർച്ഛർദ്ദയി‌ഷ്യാമഹേ വി‌ഷം
  ചതു‌ഷ്‌ഷ ഷ്ടിതമേ ഗ്രാമേ സർവ്വം രാജസു കുർമ്മഹേ,
  ഭാർഗ്ഗവം പ്രാഹ ഭഗവാൻ നാരദോ മുനിവലഭഃ


 }
  ചതുർണ്ണാം സ്ഥാനമതെവ ഏകഭാഗശ്ച ദീയതാം.
  നാരദസ്യ വചശ്ശ്രുത്വാ ഭാർഗ്ഗവോ ദത്തവാൻ ദ്വിജൈഃ
  യാവൽ ഗോകർണ്ണപര്യന്തം താവൽ കന്യാകുമാരികാ
  ഗ്രാമേ‌ഷു ക്ഷേത്രഗോ‌ഷ്ഠേ‌ഷു ഭവനേ‌ഷു മമാജ്ഞയാ
  ചതുർണ്ണാമേകഭാഗശ്ച നാകേഭ്യശ്ച പ്രയച്ഛതി"


   (കേ. മാ. അ. 88)
  അർത്ഥം: "നാകന്മാരെല്ലാവരും കൂടിച്ചേർന്നു ശ്രീമൂലസ്ഥാന

മണ്ഡപത്തിൽ പ്രവേശിച്ച് അല്ലയോ ദ്വിജസത്തമന്മാരേ! ഞങ്ങൾ ഗ്രാമക്കാരായ നാകന്മാരാകുന്നു; സംശയമില്ലാ (സംശയി ക്കേണ്ട). ഈ ഭൂമി വരുണൻ പണ്ടു ഞങ്ങൾക്കു തന്നതാകുന്നു (എങ്ങനെയെന്നാൽ) എന്റെ (വരുണന്റെ) ആജ്ഞനിമിത്തം സമുദ്രത്തിലുണ്ടായ

ഭൂമിയെ ഞാൻ നാകന്മാർക്കായിട്ടു കൊടുത്തിരിക്കുന്നു. എന്റെ ശരീരത്തിലുണ്ടായ ഭൂമിയെ ഞാൻ നാകന്മാർക്കായിട്ടു കൊടുത്തിരിക്കുന്നു. എന്റെ ശരീരത്തിലുണ്ടാ യിരിക്കുന്ന വി‌ഷവർദ്ധന ഈ നായകന്മാരുടെ ശാസന കൊണ്ടു തന്നെ ശമിക്കട്ടെ (ശമിക്കും); ഇപ്രകാരം കൊടുത്തപ്പോൾ വി‌ഷ ഹീനശരീരനായി തേജോമയനായിഭവിക്കയുംചെയ്തു. അതു കൊണ്ട് ഈ ഭൂമി ഞങ്ങൾക്കുള്ളതുതന്നെയാണ്. ഈ കേരള


88


 പ്രാചീന മലയാളം

ഭൂമണ്ഡലത്തെ തൽക്ഷണം ഇങ്ങോട്ടു വിട്ടുതന്നില്ലെന്നുവരികിൽ 64 ഗ്രാമങ്ങളിലും വി‌ഷത്തെ പുറപ്പെടുവിക്കുന്നുണ്ട്. ഇങ്ങനെ പറഞ്ഞപ്പോൾ ശരിയായിട്ടു നാലിലൊരുഭാഗം (ഗോകർണ്ണം മുതൽ കന്യാകുമാരിവരെ) അവർക്കു കൊടുക്കുന്നതാണ് നല്ലത് എന്നു ഭാർഗ്ഗവനോടു നാരദൻ പറഞ്ഞതുകേട്ട് ഭാർഗ്ഗവൻ എല്ലാ വസ്തുക്കളിൽനിന്നും നാലിലൊരു ഭാഗം ബ്രാഹ്മണരെക്കൊണ്ടു കൊടുപ്പിച്ചു.'

  “എങ്കിലോ പണ്ടു ബ്രാഹ്മണനരുളാൽ അലകടലടിച്ചു

കൊള്ളും, എണ്ണംകൊണ്ടടങ്ങാക്കൈകളെല്ലാം പൊലിവുവിട്ടു, പിൻവാങ്ങിക്കൊൾവുതാകവെ, സമുദ്രരാജനായിരിപ്പൊരു വരുണരാജൻ മകിഴ്വുറ്റു താനെ താൻ പെറ്റു കൊടുപ്പുതും ചെയ്തു.”

  ഏങ്കിലോ അക്കടലുടയ നാകത്താന്മാരല്ലോ ആകുന്നത്.

അവർക്കല്ലോ ആദികാലത്തേ വരുണൻ ഒരു നൂറ്റെട്ടു കാതം കൊണ്ട തറ മുഴുവതും കൊടുത്തു എന്നു ചൊല്ലിയതു.'

  "അപ്പെരും കോലുറ്റ നാകരോ
  ചീ  പടിയാക  മഹാദും

ബ്രാഹ്മണർക്കു വശമല്ലാഞ്ഞു;

  കാറിടിയൊത്തുച്ചീരിമിഴിക്ക, പ്പേടിമുഴുത്തു, ക്കൈകളൊ

തുക്കി, കുറചുരുക്കി, ത്തലയതു താഴ്ത്തി, ക്കാതം വിട്ടു ക്കണിയുംവിട്ടു പ്പാടുവിട്ടും, ത്താനംവിട്ടു, ഇരവിൽ താനെ മൂച്ചുവിടാതെപ്പാറപ്പറ്റപ്പലവഴി പോയാർ"


   (ഒരു പഴയ കേരാളോൽപത്തി)
  "സമ്പൂർണ്ണാദുദകാ ́ാതാ" (നിറഞ്ഞ ജലത്തിൽ നിന്നുണ്ടാ

യതു) (കേരളമാഹാത്മ്യം).


89


  പ്രാചീന മലയാളം
  കേരളം: യദ് (യാതൊന്നു) കേ (ജലേ) രളതി (രാജതി):
  യാതൊന്നു വെള്ളത്തിൽ ശോഭിക്കുന്നുവോ അതു കേരളം.

(കേരളവിലാസം).

  "സമുദ്രം ഒരുകാലത്തു ക്രമേണ മുന്നോട്ടുള്ള ഊക്കംവിട്ടു

പടിഞ്ഞാറോട്ടു മാറിയപ്പോൾ സമുദ്രരാജനായ വരുണരാജൻ താനേ താൻ പെറ്റതു" (സമുദ്രം നീങ്ങിയപ്പോൾ അവിടെ കാണപ്പെട്ടതു) (ഒരു പഴയ കേരളോൽപത്തി).

  "ഭാർഗ്ഗവൻ വരുണനെ സേവിച്ചു തപസ്സുചെയ്തു ഭൂമീ

ദേവിയെ വന്ദിച്ച് (സമുദ്രത്തിൽനിന്ന്) നൂറ്ററുപതുകാതം ഭൂമിയെ ഉണ്ടാക്കി" (വേറെ ഒരു കേരളോൽപത്തി).

  ഈ പ്രമാണങ്ങളാൽ ഈ ഭൂമി, സമുദ്രം കിടന്നിരുന്ന സ്ഥലം

അതായതു കടൽവൈപ്പ് ആകുന്നു എന്നു വിശദമാകുന്നു.

  "വരുണസ്തു പുരാസ്മാകം ദത്തവാന്മുനിസത്തമ"


  (കേരളമാഹാത്മ്യം)
  അർത്ഥം: വരുണനാകട്ടേ പണ്ടുപണ്ടേ ഞങ്ങൾക്കു തന്നു

പോയിട്ടുള്ളതാകുന്നു."

  "തസ്മാദസ്മാകമേവ" -   (കേരളമാഹാത്മ്യം)
  അർത്ഥം: "അതിനാൽ ഞങ്ങൾക്കുള്ളതുതന്നെയാണു" എന്നു

നാകന്മാരും; അതിനെ സമ്മതിച്ച്,

  "നാകേഭ്യശ്ച മയാ ദത്താ"(കേരളമാഹാത്മ്യം)
  അർത്ഥം: "നാകന്മാർക്കായിട്ടു ഞാൻകൊടുത്തിരിക്കുന്നു"

എന്നു വരുണനും പറഞ്ഞിരിക്കുന്നതിനാലും,


90


  പ്രാചീന മലയാളം
  "ഏങ്കിലോ അടക്കലുടയ നാകത്താന്മാരല്ലോ ആകുന്നത്;

അവർക്കെല്ലോ ആദികാലത്തെ വരുണൻ ഒരു നൂറ്ററുപതുകാതം കൊണ്ട തറ മുഴുവതും കൊടുത്തു എന്നു ചൊല്ലിയതു.

  എന്നു മുൻപറഞ്ഞ കേരളോൽപത്തിവാക്യം കൊണ്ടും

നാകന്മാർ കടൽവൈപ്പായ ഈ ഭൂമിയുടെ ആദ്യത്തെ ഉടയ ക്കാരും കൈവശക്കാരും ഈ കടൽവൈപ്പുണ്ടാകുന്നതിനു മുമ്പ് സമുദ്രത്തോടു തൊട്ടുകിടന്നിരുന്ന മലമ്പ്രദേശത്തിലെ പ്രഭു ക്കളും അവിടെ പാർപ്പുകാരും ആയിരുന്നു എന്നു സിദ്ധിക്കുന്നു.

  ഇനി

എല്ലാറ്റിലും നാലലൊരുഭാഗം നാകന്മാർക്കു കൊടുപ്പിച്ചു, എന്നതിന്റെ സാരം അടുത്തുവരുന്ന പ്രസംഗ ങ്ങളിൽനിന്നു താനേ വെളിപ്പടും. അതുകൊണ്ടു ഇവിടെ പ്രത്യേകം എടുത്തു വിവരിക്കുന്നില്ല.

  "അസിഹസ്തൈഃ രക്ഷിതത്വാൽ പ്രഭുബിർന്നാകാനാമകൈഃ"
   (മലയാദ്രിമാഹാത്മ്യം)
  അർത്ഥം: "കൈയിൽ വാളുള്ളവരും നാകന്മാർ എന്നു

പ്രസിദ്ധന്മാരും ആയ പ്രഭുക്കളാൽ രക്ഷിക്കപ്പെടുക നിമിത്തം"

  "നായകാഖ്യാ യത്ര ശൂദ്രരാജാനസ്സന്തി..."


 (സഹ്യാദ്രിഖണ്ഡം)
  അർത്ഥം: "നായകന്മാരെന്നു പേരുള്ള ശൂദ്രരാജാക്കളുള്ള

സ്ഥലം."

  ഈ പ്രമാണങ്ങളാൽ ഈ ഭൂമിയെ നാകന്മാർതന്നെ

കൈവശംവച്ചു രക്ഷിച്ചുവന്നിരുന്നു എന്നു തീർച്ചപ്പെടും.


91


   പ്രാചീന മലയാളം
  താഴെ കാണിക്കുന്ന പ്രമാണങ്ങളെക്കൊണ്ട് ഈ നാകന്മാർ

പണ്ട് ഏതെല്ലാം അവസ്ഥയിലിരുന്നിട്ടുള്ളവരാണെന്ന് അറിയാം:

  (1) "ഈശ്വരാരാധനേ രക്താ ഭക്താ യത്ര സുസാധവഃ
  ജനാ യത്ര ദാനശൂരാഃ സംഗ്രാമാങ്കണഭൈരവാഃ
  യോഗിനോ യദ് ഗുഹാന്തസ്തു പേടികാ രøദീപികാഃ
  നായകാഖ്യാ യത്ര ശൂദ്രരാജാനസ്സന്തി സർവദാ." 



(സഹ്യാദ്രിഖണ്ഡം)

  അർത്ഥം: "ഏവിടത്തുകാർ ഈശ്വരാരാധനത്തിങ്കൽ ഇച്ഛയും

ഭക്തിയുമുള്ള സാധുക്കളോ, യാതൊരിടത്തുള്ളവർ ദാനശൂരന്മാ രായും വിശി ഷ്ടയോദ്ധാക്കളായും ഇരിക്കുന്നോ, എവിടെയുള്ള ഗുഹകളിൽ പെട്ടികളിൽ രøദീപങ്ങളെന്നപോലെ യോഗികൾ ശോഭിക്കുന്നുവോ, സർവ്വസ്വവും ദാനംചെയ്യുന്നവരായ നായകർ എന്ന ശൂദ്രരാജാക്കൾ എവിടെയോ,

  (ഞ്ജ) "നെടുമീശൈ, വിരിമാറു, തിടമേനി, പടവാളു, നീറണി

നെറ്റി,

നേർന്തകോളരിമേത്തടം,

  പൊട്ടിച്ചിതറവമർത്തും

നെടുന്തിടക്കൈ, നെടുവില്ലങ്കർ, തടവില്ലങ്കർ, മേത്തടവില്ലങ്കർ, ഇരുത്തടവില്ലങ്കർ, മുത്തടവില്ലങ്കർ, മാവില്ലങ്കർ, വെട്ടത്തറവില്ലങ്കർ, മാന്തറ, നെടന്തറ, കൊടിക്കടയ്ക്കൽ, കോവള മരുത്തംകോട്ട്, ചെമ്പുലിക്കണ്ണ്,

  ആനയോട്ടിപ്പടവർ,
 കുതിരവെട്ടിപ്പടവർ,

ഉണ്ടതട്ടിപ്പടവർ, ഇട്ടിച്ചീരാട്ടിപ്പടവർ, നെടുമാത്തൻ കൊല്ലി, കരുമ്പാറക്കക്കൊലി, പൂത്തെലി, മാറപ്പാടിക്കാവറോട്, കണ്ണനാട്,


 }
  }

മുഴിക്കുളം, പറണ്ടത്തോള്, എട്ടുവില്ലിങ്കൽ ഒരു കുതിപ്പിൽ മേൽ കിളമ്പി ഈരെട്ടെണ്ണം മറിക്കരണംപോട്ട്, മുത്തറയ്ക്കപ്പാൽ ഉണ്ടതട്ടി, അമ്പുതട്ടി, കച്ചില്ലെറിതട്ടി, മാറ്റലർ കൊടുങ്കോളൊന്നു മേശാമൽ മുത്തറയ്ക്കപ്പാൽ മപ്പടിച്ചുക്കാലൂന്നി വട്ടക്കാൽവീശി, മാറ്റലർ കന്നം തെറിക്ക ക്കൊടും കാലടിക്കും, ആൾപടക്കാല


   9ഞ്ജ


 പ്രാചീന മലയാളം

മാടപ്പെഉന്തലൈവരയ്യായിരവും, കൊട്ടുലണിവേന്തർ, മേയ്ക്കയ്മ്മ, മുഴുക്കയ്മ, കോയിക്കയ്മ, കോയിക്കപ്പെരുങ്കയ്മ, കൈമ്മപ്പളു മെണ്ണൂറും, നമ്പുകൊണ്ടതാനി നാലായിരവും എമ്പുകൊണ്ട താനി എണ്ണായിരവും, നമ്പുകൊണ്ടതാനി, മലച്ചേരിപ്പിരാൻ, നാരങ്ങോളിപ്പിരാൻ, ചെങ്ങാലിവട്ടത്തറപ്പിരാൻ, മാമാത്തൻചേരി അരുമ്പിരാൻ മുപ്പത്തിരണ്ടും, മാമാത്തഞ്ചേരി പെരുമ്പിരാൻ നാൽപത്തെട്ടും, പരുവാവണിവട്ട്ം ഒരു കോവണിപ്പടക്കള ക്കണക്കു എണ്ണത്തിച്ചേർന്നോരതും കിരിയത്തുനാകർ, കുഴാ വൈച്ചും കണുറ്റച്ചേരരോ, എന്നാൽ എങ്കിലോ, അച്ചേരവേന്തർ തിടിനെഴുന്തു, ചെംകൈകുവിത്ത് പരത്തി,നീട്ടിയുശക്തി പേരുത വിക്കൂള്ളിരങ്കിയമ്പുറ്റു നേരാകമൊഴി ചെപ്പിനാർ, എന്നാൽ തിങ്കൾ പരിതി കതിത്തോങ്കി മണ്ണുവിണ്ണഞ്ചു പേരുതവിപ്പോരുളു കതിത്തോ കുനാളെല്ലാം ചെമ്മൈച്ചെൽവം, ചെഴുഞ്ചെൽവം ചേർന്തു വാഴും ശിവച്ചെൽവം ചെമൈച്ചെൽവം പെരുഞ്ചെൽവം പേശാവു മൈപ്പെരുഞ്ചെൽവമണികളുറ്റുവാഴ്വുതാക, വാഴ്വു താക, നെടുനാൾവാഴ്വുതാക, നീടൂഴിവാഴ്വുതാക, തലൈയോങ്കി വാഴ്വുതാക, പുകഴോങ്കിവാഴ്വുതാക, വൈനക്കൊക്കരിത്താർ, കൂവിനാർ." (ഒരു പഴയ വട്ടെഴുത്തുഗ്രന്ഥം)

  (ന്ധ)"പാളത്താറും പടൈവാളും, മീതിലുടുപ്പും, മിതിയടിയും,

മീശക്കൊമ്പും, വിരികുഴലും, വീരച്ചൊല്ലും, വിളൈയാട്ടും, നീറണിനെറ്റിത്തടവഴകും, നേരിശൈയോങ്കും നെറിനിലൈയും; നാകർക്കിരിയർ തുടിലിതേ, നാടിക്കുടിയർ വണങ്കുവതേ" (ടി. ഗ്രന്ഥം മറ്റൊരു ഭാഗം)

  (4)    "എങ്കൾകുഴാം   നല്ല്ലറ്വർകുഴാമെ,   ചൊല്ലുവോം

മെയ്ചൊൽതഴപ്പ്, എങ്കൾകുഴാം നല്ലറവർകുഴാമേ, കള്ളരുന്തിടു വതുമില്ലോം; എങ്കൾകുഴാം നല്ലറവർ കുഴാമേ, കെണ്ടപ്പറണവ യൊരുവകയുമുൺപതില്ലോം; എങ്കൾകുഴാം നല്ലറവർ കുഴാമേ,


9ന്ധ


  പ്രാചീന മലയാളം

ഊൻവകൈയുൾക്കൊളവില്ലോം; എങ്കൾ കുഴാംനല്ലറവർകുഴാമേ. പിറമനവിയരൈത്തവറുവിരുപ്പുറ

  നോക്കുവതില്ലോ;    എങ്കൾ

കുഴാം

നല്ലറവർകുഴാമേ,

ഈവതില്ലെന

മൊഴിന്താൽ പിറകിങ്കുയിർ വാഴ്വതില്ലോം" (മറ്റൊരു വട്ടെഴുത്ത് ഏട്).

  (5) "ഉൾത്തിടമേ യുരുവാന നാകത്താരെ
  കൈത്തിടമേ കരുവാന നാകത്താരെ
  വൈത്തിടമേ വിലവിരുക്കും നാകത്താരെ
  മെയ്ത്തിടമേ മേനിയാന നാകത്താരെ
  പൊയ്ത്തിടരെ പൊടിയാക്കും നാകത്താരെ
  കത്തിവാൾ കൈ ഏന്തും നാകത്താരെ
  എത്തിശൈയും പുകൾ കൊണ്ട നാകത്താരെ
  ചിത്തി, മുത്തി, കൈകണ്ട നാകത്തരെ
  വില്ലാളി വീരരാന നാകത്താരെ
  വിരുതുകെട്ടി പടവെല്ലും നാകത്താരെ
  പുല്ലനൈവെല്ലാം തുറക്കും നാകത്താരെ
  പുനിതരടി വണങ്കി വീഴും നാകത്താരെ
  അറന്താനെ യുരുവാന നാകത്താരെ
  അറന്താനെ കരുവിയാന നാകത്താരെ
  അറന്താനെ യുള്ളമാന നാകത്താരെ
  അറന്താനെ യുയിരാനനാകത്താരെ
  അറന്താനെ കടവുളാന നാകത്താരെ
  അറന്താനെ യുലകമാന നാകത്താരെ
  അറന്താനെ വയുമാന നാകത്താരെ
   (വേറൊരു വട്ടെഴുത്ത് ഏട്)
  ഇനി മേൽ പറഞ്ഞ പ്രമാണങ്ങളിൽനിന്നു ചില പ്രധാന

വാക്യങ്ങളെ എടുത്ത് ഒന്നുകൂടി വിവരിക്കാം.


  94


  പ്രാചീന മലയാളം
  "നെടുമീശ, നീറണിനെറ്റി, പാളത്താരും, മീതിലുടുപ്പും,

മിതിയടിയും, മീശക്കൊമ്പും, വിരിക്കുഴലും

(വളർത്തിയ തലമുടി), വീരച്ചൊൽ (ഗരൗവവാക്കു), നീറണിത്തടവഴകും" (നീറണിനെറ്റിയെന്നുള്ളത്

   ഇവരെക്കുറിച്ചു
പറയുന്നെട

ത്തൊക്കെ വിട്ടുപോകാതെ വിശേ‌ഷിച്ചെടുത്തു കാണിക്കുന്നു. അതുകൊണ്ട് അവരെല്ലാപേരും

  ശൈവർ
ശിവഭക്തന്മാരാ

ണെന്നു നിശ്ചയമാകുന്നുണ്ട്.) ഈ വാക്യങ്ങൾ ഈ നാക ന്മാരുടെ വേ‌ഷം ഇന്നപ്രകാരമാണെന്നുള്ളതിനെ കാണിക്കുന്നു.

  വിരിമാറ് വിസ്താരമായ മാറ് (നെഞ്ച്), തിടമേനി = ദൃടന്മ

ഗാത്രം, നേർത്ത = എതിർത്ത (മദിച്ചുവരുന്ന), കോളരി = സിംഹ (ത്തിന്റെ) മേത്തടം = മസ്തകം, പൊട്ടിച്ചിതറ = പിളർന്നു (രുധിരവും തലച്ചോറു ചിന്തുമാറ്), അമർത്തു = തിടിനെന്നു ഊക്കോടു കൂടി വെച്ചുഞരെിക്കുന്ന അതായത് മു ഷ്ടിചുരുട്ടി ഇടിക്കുന്ന, നെടുന്തിടക്കൈ = നീണ്ടും ദൃടന്മമായുമിരിക്കുന്ന കൈകൾ, കൈത്തിടമേമേനിയാന (നാകത്താരെ) ബാഹുബലം തന്നെ

സ്വരൂപമായുള്ള;

വാക്യങ്ങൾ

 അവരുടെ

ശരീരബലത്തെ

   കാണിക്കുന്നു.

"സംഗ്രാമാങ്കണഭൈരവാഃ" "കാറിടിയൊത്തുച്ചീറിമിഴിക്ക" ഈ വാക്യങ്ങളാൽ അവർ പടക്കള ത്തിൽ (ശത്രുക്കൾക്ക്) വലുതായ ഭയത്തെ ഉണ്ടാക്കുന്നവർ അതായത്

വിശി ഷ്ട    യോദ്ധാക്കളെന്നും,
 "പൊയ്ത്തിടരെ

പൊടിയാക്കും നാകത്താരെ" ഈ വാക്യം അവർ (നാകന്മാർ) അസത്യവാന്മാരെ (ദുർ ́നങ്ങളെ) നശിപ്പിക്കുന്നവരാണെന്നും തെളിയിക്കുന്നു.

  'നെടുവില്ലങ്കർ',

'തടവില്ലങ്കർ',

"മേത്തടവില്ലങ്കർ',

'ഇരുത്തടവില്ലങ്കർ', 'മുത്തടവില്ലങ്കർ', 'മാവില്ലങ്കർ', 'വേട്ടത്തറ വില്ലങ്കർ', മുതലായ വാക്യങ്ങൾ അവർ വില്ലുവിദ്യയിൽ അതി


 95


പ്രാചീന മലയാളം

സമർത്ഥന്മാരും

ശത്രുക്കളോട് മഹാവി‌ഷമക്കാരുമാണെന്നു കാണിക്കുന്നു.

  'അസിഹസ്തൈഃ' 'അസിപഞ്ജരിതത്വാച്ച' 'കത്തി വാൾ

കയ്യേന്തും നാകത്താരെ' (പടവാൾ കയ്യിലുള്ളവർ); ഈ വാക്യ ങ്ങൾ നാകന്മാർ എല്ലായ്പോഴും കയ്യിൽ വാളുള്ളവരും വാളഭ്യാസത്തിൽ അതിസമർത്ഥന്മാരും പ്രസിദ്ധി സമ്പാദിച്ചവരും ആകുന്നു എന്നും, (ഏഴാം അദ്ധ്യായം നോക്കുക) "ഉണ്ടതട്ടി പ്പടവർ" എന്നു കാണുന്നതിനാൽ തക്കവണ്ണം വിശേ‌ഷമായി എന്തോ

ഒരു വിദ്യയും സാമർത്ഥ്യവും ഉള്ളവരെന്നും കരുതേണ്ടിയിരിക്കുന്നു. ഇതിന്റെ വാസ്തവം ഏതുപ്രകാരമെന്ന് അറിവാൻ പാടില്ല. എന്നാൽ ഇവരുടെ പരിശയ്ക്ക് "ഉണ്ടതട്ടും പരിശ" എന്നാണ് നാമം (ഇതിലേയ്ക്കുള്ള ദിവ്യഔ‌ഷധത്തിന് ഒരു ലോഹവും ചില പച്ചിലകളും ചേരുമാനങ്ങളായിട്ടുണ്ട്. അതു കൂടാതേയും ഈവക പരിശ ഉപയോഗിക്കണമെന്നുള്ളപ്പൊ ഴൊക്കെ അതിലും പരിശക്കാരുടെ ശരീരം, ഉടുപ്പ്, മുതലായവ യിലും മേൽപറഞ്ഞ ഔ‌ഷധങ്ങളെ തേക്കുക പതിവാണ്).

  'അമ്പുതത്തി' 'കച്ചില്ലെറിതട്ടി' കൽ + ചില്ലു = കച്ചില്ലു =

കരിങ്കൽകÿം, ഈ വാക്കുകൾ എത്രയും ഊക്കത്തിൽ പാഞ്ഞുവരുന്ന അസ്ത്രങ്ങളെയും അതുകൂടാതെ കവിണു കൊണ്ടുള്ള കല്ലെറുകളേയും (പണ്ട് ഈ കവിണേറ് ധാരാള മുണ്ടായിരുന്നു. അത് ഒരു വെടിയുണ്ടയെയോ അമ്പിനെയോ പോലെ ഊക്കുള്ളതും, വളരെ ഉപദ്രവകരവുമായിരുന്നു). ഊക്കിൽ വരുന്ന വാളുകളേയും ലഘുവിൽ തടുത്തുകളയു ന്നതിന് സാമർത്ഥ്യമുള്ളവരെന്നും (വെട്ടും തടയും നാകന്മാർക്കു ബാലപാഠമായിരുന്നു.)


96


  പ്രാചീന മലയാളം
  "ഒരു കുതിപ്പിൽ മേൽകിളമ്പി ...' എന്നു തുടങ്ങിയ

വാക്യങ്ങൾ വിശേ‌ഷമായ ചാട്ടങ്ങൾ, മറിച്ചിലുകൾ, ഒരു ചാട്ടത്തിനിടയ്ക്കു അതിശയിക്കത്തക്കവയായ അനേകം അഭ്യാസ ങ്ങൾ ചെയ്യുന്നതിനു ഇവയെ ചെയ്യുന്നതിന് അവർ മഹാ സമർത്ഥന്മാരായിരുന്നു എന്നും,

  "കുതിരവെട്ടിപ്പടവർ" എന്നതു അവർ കുതിപ്പടയെ വെട്ടുന്ന

തിനു വിശേ‌ഷസാമർത്ഥ്യം ഉള്ളവരെന്നും (കാലിന്റെ മുട്ടിന്നു താഴെ പടംവരെ മുൻവശത്തു ഒരു മാതിരി മൂർച്ചയുള്ള ആയുധം വച്ചു മുറുക്കിക്കൊണ്ട് അതിവേഗത്തിൽ മേൽപോട്ടുള്ള ചാട്ട ത്തോടുകൂടി കുതിരയുടെ കഴുത്തിന്റെ മുൻവശത്തുനിന്നും മേൽപോട്ടു കാൽവീശി

 കഴുത്തിനെ മുറിക്കയും അതോടൊ

രുമിച്ചു കൈവാൾക്കൊണ്ട് കുതിരപ്പുറത്തിരിക്കുന്ന ആളിനെ ക്കൂടി വെട്ടുകയും ചെയ്യുക അവർക്കു സാധാരണമായ അഭ്യാസ മായിരുന്നു).

  "ആനയോട്ടിപ്പടവർ" എന്ന പദം അവർ ആനപ്പടയെ ഓടിക്കു

ന്നതിനു വിരുതുള്ളവരെന്നും, (ഇക്കാര്യത്തിലേയ്ക്കും അവർക്കു അനേകം ദിവ‌ഷൗധങ്ങളും പ്രത്യേകമായ അഭ്യാസചാതുര്യവും ഉണ്ടായിരുന്നുഃ 'മാതംഗലീല' (ഗജലക്ഷണശാസ്ത്രം) പോലെ "ആനൈക്കുറിചന്തം' 'പാകർനടൈ' മുതലായ ഗ്രന്ഥനിരകൾ അവരുടെ

ഭവനങ്ങളിൽ

എല്ലായിടത്തും

ഉണ്ടായിരുന്നു.



ഇതു നല്ലപോലെ സ്ത്രീജനങ്ങൾക്കുംകൂടി പരിചയമുണ്ടായിരുന്നതായി കാണുന്നു.)

  "ചൊല്ലുവോം മെയ്ച്ചൊൽതഴപ്പ്"; “പൊയ്വാർത്തെ മൊഴിന്ത

നവോ പിറകിതപ്പട കാണാതെ” (അസഭ്യവാക്കു പറഞ്ഞ നാക്കിനു അതുവരെ അതിരുന്ന വാണസ്ഥലത്തെ പിന്നീടു കാണുന്നതിനു കഴിയുകയില്ല. അതായത് അപ്പോൾത്തന്നെ ആ


 97


  പ്രാചീന മലയാളം

നാക്കിനെ എടുത്തു വെളിയിൽ കളയുമെന്ന് അർത്ഥം.) ഇതുകൾ അവർ സദാസത്യവാദികൾ ആയിരുന്നു എന്നും.

  'അറവർ' = ധർമ്മിഷ്ഠർ (സംസ്കൃതഭാ‌ഷയിൽ 'ധർമ്മ' മെന്നും

'അധർമ്മ' മെന്നും പറയുന്നതിനു തമിഴ് ഭാ‌ഷയിൽ 'അറം' എന്നും, 'മറം' എന്നും പറയും. ഇതുകളിൽ അറത്തോടു ചേർന്നവർ 'അറവരും' മറത്തോടു ചേർന്നവർ 'മറവരും" ആകുന്നു). തമിഴിൽ കുഴാം എന്ന വാക്കുന്നു 'സമൂഹം' എന്നർത്ഥം. അതിനാൽ, 'എങ്കൾകുഴാം നല്ലറവർകുഴാമേ" എന്ന വാക്യം ഞങ്ങളുടെ (നാകന്മാരുടെ) സമൂഹം ധർമ്മിഷ്ഠ സമൂഹമാകുന്നു എന്നും.

  "അറന്താനെ യുരു' വാന നാകത്താരെ, അറന്താനെ 'കരുവി'

യാന നാകത്താരെ, അറന്താനെ'യുള്ള'മാന നാകത്താരെ; അറന്താനെ 'യുയിരാ'ന നാകത്താരെ അറന്താനെ 'കടവു'ളാന നാകത്താരെ,

അറന്താനെ
  'കൽവി'യാന നാകത്താരെ,

അറന്താനെ 'യുലക' മാന നാകത്താരെ, അറന്താനെ 'യെവൈ' യുമാന നാകത്താരം" ഈ വാക്യങ്ങൾ നാകന്മാരുടെ (ഉരു) സ്വരൂപവും (കരുവി) പഞ്ചേന്ദ്രിയങ്ങളും (ഉള്ളം) അന്തഃ കരണവും (ഉയിർ) പ്രാണങ്ങളും, (കടവുൾ) ദൈവവും (കൽവി) വിദ്യയും, (ഉലകം) ലോകവും, എന്നുവേണ്ട, അവരുടെ (എവൈ സർവ്വവും ധർമ്മമയമായിരുന്നു എന്നും,

  "കള്ളരുന്തിടുവതില്ലോം" ഞങ്ങൾ മദ്യപാനം ചെയ്യുന്നില്ല;

"കൊണ്ടൈപ്പറണവ ഒരുവകൈയുമുൺപതില്ലോം" = മX്യാദി കൾ ഒന്നും ഭക്ഷിക്കുന്നില്ല; " ഊൻവകൈ യുൾക്കൊളവില്ലോം" = മാംസാദികൾ ഭക്ഷിക്കുന്നില്ല; 'പിറർമനവിയരെ ത്തവറു വിരുപ്പുറ നോക്കുവതില്ലോം" = പരസ്ത്രീകളെ തെറ്റായിട്ടുള്ള സ്നേഹം ജനിക്കുമാറു നോക്കുന്നില്ല. ഈ വാക്യങ്ങൾ


 98


   പ്രാചീന മലയാളം

നാകന്മാർ

 മദ്യപാനം;  മX്യം
തീറ്റി,  മാംസഭക്ഷണം,

പരസ്ത്രീവാഞ്ശ, ഇത്യാദി ദുർഗുണങ്ങൾ യാതൊന്നുമില്ലാത്ത പരിശുദ്ധരായിരുന്നു എന്നും,

  "ദാനശുരാഃ സർവ്വദാ" = എല്ലായ്പ്പൊഴും ദാനസ്വഭാവമുള്ള

വർ; “ഇല്ലാരൈക്കണ്ടങ്ങിശൈന്തുതവി ചെയ്യവേണ്ടും” ദരിദ്ര രായും സാധുക്കളായുമുള്ള ജനങ്ങളെ അന്വേ‌ഷിച്ചു സഹായി ക്കണം; ഈവതില്ലെന മൊഴിന്താൽ പിറകിംകുയിർ വാഴവ തില്ലോം; = ഇല്ലെന്നു പറഞ്ഞുപോയാൽ പിന്നെ ജീവനെ ധരിക്കു ന്നില്ല. ("ഇല്ല' എന്ന് ഒരു വാക്കു പുറപ്പെടുവിക്കാൻ ഇടയായി പ്പോയാൽ പിന്ന അവർ ജീവിച്ചിരിക്കയില്ല.) ഈ വാക്യങ്ങൾ അവർ മഹത്തായ ദാനശീലവും മനോഗുണവും ഉള്ളവരാ യിരുന്നു എന്നും,

  "ഈശ്വരാരാധനേ രക്താഃ ഭക്താഃ സുസാധവഃ" "പുനിതരടി

വണങ്കി വീഴും നാകത്താരെ" 'നലരെക്കണ്ടു നയന്തുവണങ്ക

   }

വേണും'

"നല്ലറിഞർപാർച്ചെൻറു    നല്ലടിമൈയാകവേണ്ടും"

"എല്ലാ വിനൈപ്പയനെൻറളികാതിക്കവേണ്ടും, "ഈ വാക്യങ്ങ ളാൽ നാകത്താന്മാർ ഈശ്വരാരാധനത്തിൽ താൽപര്യവും. മഹത്തുക്കളിൽ ഭക്തിയും, കൈങ്കര്യവും എങ്ങനെയുള്ള അനുഭവങ്ങൾവന്നാലും ഇളകാരിതിക്കത്തക്കതായ ക്ഷമയും ഉള്ളവരെന്നും തെളിയുന്നു.

  ഇനിയും
നാകന്മാരുടെ    കൂട്ടത്തിൽ
രാജയോഗികൾ,

സിദ്ധയോഗികൾ, ഹഠയോഗികൾ മുതലായ യോഗിവര്യന്മാരും ഉണ്ടായിരുന്നു എന്നുള്ളതിനു താഴെ പറയുന്നവ ദൃഷ്ടാന്ത ങ്ങളാകുന്നു.

  (1) "യോഗിനോ യൽ ഗുഹാന്തസ്തു പേടികാ രø ദീപികാ"

(ഞ്ജ) "ചിത്തി, മുത്തി, കൈകണ്ട നാകത്താരെ" (ന്ധ) ("കോയിക്ക


 99


പ്രാചീന മലയാളം

പ്പെറും കയ്മൾ" എന്നൊരു മഹാനായ നായർ പ്രഭുവിന്റെ കവിതകളിൽ നിന്നും).



കോളരിപ്പാട്ടു

 കോളരിയെ, കോളരിയെ, കോലമിറന്തൊരു, കോളരിയെ
 കണ്ടാരുൽവെളിക്കോളരിയെ കാണാതർക്കിരുൾ
 കോളരിയെ ഒൻപതുവായ്ക്കുണ്ടിന്മുകടുള്ളത്തുറ്റു വിളങ്ങിയ
 കോളരിയെ ആറും താണ്ടിച്ചെന്നാലക്കരെ യരൺമനൈ


 മേവിയ കോളരിയെ



കോനാർപാട്ടു


 "കോനാരെക്കൈകൊട്ടിപ്പാടുവീരൈ,


 കൊണ്ടാനടിച്ചു കൂത്താടുവീരെ,


 മാനമോനക്കോട്ടൈ പോടുവീരെ,


 മാലറ്റു മാവിൻപം കൂടുവീരെ,


 തീയും, പുനലും, വളി, വിശുമ്പും


 മണ്ണും കലർന്തു മടമ്പിക്കെട്ടി


 വീട്ടിലിരിക്കും നർപ്പേരനാരെ,


 പാടുവീർ പാടുവീർ പാവലരെ"


 (വേറൊരു നായർമഹാന്റെ കവിതകളിൽനിന്ന്)


  പെരുമ്പെട്ടിപ്പാട്ടു


 തിങ്കൾ പരിതി തിരിന്തൊടുങ്കും പെരുമ്പെട്ടി


 തേനുറിവന്തു തെളിനിതിരുക്കും പെരുമ്പെട്ടി


 മാനമറ്റ തുയർക്കു മാളാപ്പെരുമ്പെട്ടി


 മണ്ണുവിണ്ണു... ത്തുമടംകും പെരുമ്പെട്ടി


100


  പ്രാചീന മലയാളം
   മറ്റൊരു കവി


   വേണാട്ടുപ്പൊങ്കിലിയാർ വെടിവച്ചുക്കാട്ടാ


   കാണാമ നിന്റവരെ കൺപൊട്ടരെന്നാർ,


   മാണാക്കർ താമരപൈ മകിഴ്ന്തുപറ്റി പാരാട്ട്


   കോണാമൽ കാണാരെ കോളിലികളെന്നാർ


വേറോന്ന്

  പിളരി മുഴക്കിപ്പള്ളിയെഴുപ്പിപ്പേരിമ്പക്കടൽ പൊങ്കിവര
  കളരി തളുത്തു തുയിലയിട്ടുക്കാർമേനിപ്പൊരുചിന്തിയെഴ
  പുല്ലെനവെല്ലാം തുറക്കും നാകത്താരെ" - ഈ വാക്യം നാക

ന്മാരുടെ കൂട്ടത്തിൽ പെരിയ തുറവികളും (ത്യാതികൾ) ഉണ്ടായി രുന്നു എന്നു കാണിക്കുന്നു.

   (മാനാരിക്കോട്ടയിൽ കോമ്പിത്താൻ ശിവാങ്ങൾ)


   ചുട്ടറവെ വെട്ട വെളി തനിയായോങ്കി


   മട്ടറവെയടഞ്ഞ നില നിലതാനാകും


   അന്നില താനഴിയാതോററിവായോരു


   വിണ്ണിലൈയെന്നമതാശാൻ വിളമ്പിനാരൈ"


   "അകമറ്റു, പുറമറ്റങ്ങാകൈയറ്റു,


   മേലറ്റു, കീഴറ്റു, വെളിയുമറ്റു,


   കണ്ണറ്റു, ക്കാണലറ്റു, കാക്ഷിയറ്റു


   വിണ്ണിലൈയെന്നമതാശാൻ വിളമ്പിനാരെ"
  (മന്നാടി അച്ചൻ ശിവാങ്ങൾ)
  “ഓമെന്നെഴുത്തു
 താനുമൈയായി

നിന്നൂശിമുനയിലും നുണ്ണി താകി, തേഞ്ഞു ചിറുകി ശിവവിണ്ണാകി ഒറ്റുമേയറ്റു പിരിവറ്റാകും.


  101


പ്രാചീന മലയാളം
  എണ്ണാമയക്കാ കടന്തവാനം, ഏറ്റകുറവറ്റിരുക്കും വാനം,

കാഴചയ്ക്കും, കേൾവിക്കും എട്ടാവാനം, നാറ്റം ചുവൈ, പറ്റിറന്ത വാനം, വെചുടൻ മൂചറ്റിലകം വാനം, പേരിൻ പമാക


പ്പൊലിന്തവാനം, മത്തലും കൊത്തലുമാണ്ടവാനം, വന്നാട്ട മുന്നാട്ടം വിട്ടവാനം, ആശാനരുളാലെടൈന്തവാനം, വാനമെന്നു ള്ളതും പോന വാനം.”

  ഈ    വാക്യങ്ങൾ    നായന്മാരുടെ   കൂട്ടത്തിൽ   ബ്രഹ്മ

സാക്ഷാൽകാരമടഞ്ഞ ജ്ഞാനികൾ സാധരണമായുണ്ടായിരുന്നു എന്നു കാണിക്കുന്നു.

  മേൽകാണിച്ച സംഗതികളെക്കൊണ്ട് നാകന്മാർ ഏറ്റവും

ശരീരബലമുള്ളവരും, വിശി ഷ്ടയോദ്ധാക്കളും, ദുർ ́നങ്ങളെ ഉപേക്ഷിക്കുന്നവരും,

ശത്രുക്കൾക്കു

അതിഭയങ്കരന്മാരും,

വിലഭ്യാസം, വാളഭ്യാസം, കലേറഭ്യാസം, ഉണ്ടതട്ടുക, അമ്പു

   }


} തട്ടുക, കുതിരവെട്ടുക, ആനയോട്ടുക, വിശേ‌ഷമായ ചാട്ടം, മറിച്ചിൽ, മർമ്മവിദ്യ മുതലായവയിൽ മഹാസമർത്ഥന്മാരും, എന്തൊക്കെ ആയാലും അസത്യം പറയാത്തവരും, ദാനശണ്ഡൗ ന്മാരും ഈശ്വരാരാധനത്തിലും

മഹത്തുക്കളെക്കുറിച്ചും താൽപര്യവും ഭക്തിയും കൈങ്കര്യവും ഉള്ളവരും, അതി ധർമ്മിഷ്ഠന്മാരും, മദ്യപാനം, മX്യംതീറ്റി, മാംസഭക്ഷണം, ഇതുകളൊന്നുമില്ലാതവരും, പരസ്ത്രീഗമനത്തിലുള്ള

വാഞ്ച ചിന്തയിൽപോലും അങ്കുരിക്കാതെ സൂക്ഷിച്ചുകൊള്ളുന്നവരും, രാജയോഗികൾ മുതലായ യോഗീശ്വരന്മാർ, ബ്രഹ്മസാക്ഷാൽ കാരമടഞ്ഞ ജ്ഞാനികൾ മുതലായ സമുദായാംഗങ്ങളോടു കൂടിയവരും ആ വക സംഗതികളെക്കുറിച്ച് സാധാരണമായി നല്ലപോലെ അറിവും വിശ്വാസവും ഉള്ളവരും ആയിരുന്നു എന്നു സിദ്ധിക്കുന്നു.

  10ഞ്ജ


പ്രാചീന മലയാളം
  ബ്രാഹ്മണശബ്ദം ഈ മലയാളദേശത്തു സ്വന്തമായിട്ടുള്ള

തല്ലെന്നും, ആദ്യകാലംമുതൽ ബ്രാഹ്മണർ വന്നുകേറിയ കാലം വരെ (വളരെ കൂടുതൽ കാലത്തേയ്ക്കു) ഇതിവിടെ ഇല്ലാതിരുന്ന താണെന്നും, ഈ ശബ്ദം ഇവിടെ പലപ്രകാരത്തിലുള്ള ദോ‌ഷ ങ്ങൾക്കു ഹേതുവായി ഭവിച്ചിട്ടുണ്ട് എന്നും ഈ ശ ക്കൊണ്ടു നന്മ സിദ്ധിക്കേണ്ടതായിട്ട് ആദ്യകാലം മുതൽക്കിതുവരെ ഗണനീയമായ ഒരു സംഗതിയും ഉണ്ടായിരുന്നിട്ടില്ലെന്നും, മലയാളരിൽ

ആരെങ്കിലും

ഇവിടെയിരുന്നുകൊണ്ടാകട്ടെ അവിടെ ചെന്നാകട്ടെ ഈ ശബ്ദത്തെ ആവശ്യപ്പെടുകയോ, കൊണ്ടുവരികയോ, ചെയ്തിട്ടില്ലെന്നും, മുമ്പിൽ പറഞ്ഞപോലെ വിദേശത്തുനിന്നും വന്നവരായ ബ്രാഹ്മണർ അവരുടെ കാര്യലാഭ ത്തെക്കരുതി ഇവിടുത്തുകാരിലും ഈ ശബ്ദത്തെ സമർപ്പിക്ക യും, എങ്ങനെയോ തെറ്റിദ്ധരിച്ച് ഇവർ അതിനെ സ്വീകരിക്കയും ചെയ്തുപോയതാണെന്നും ഉള്ളതു മേˉറഞ്ഞ സംഗതികളിൽ നിന്നു നല്ലപോലെ തെളിഞ്ഞിരിക്കുന്നു. ആകയാൽ ഇടക്കാല ത്തു കൂട്ടിച്ചേർത്തതും അനാവശ്യകവുമായ ഈ ശബ്ദത്തെ ഇവരിൽനിന്നു തള്ളിക്കളയേണ്ടതാകുന്നു.

  അല്ലാത്തപക്ഷം

അതിനെ വിദേശിയന്മാരായ ചില വർഗ്ഗക്കാർക്കുള്ള പൊതു പ്പെരുകളെപ്പൊലെമാത്രം ഗണിച്ചു മലയാളബ്രാഹ്മണർ എന്ന് അഭിമാനം ഭാവിക്കുന്നവരുടെ സ്ഥാനവലിപ്പത്തെ ഗണ്യമാ ക്കാതെ ഇരിക്കേണ്ടതാകുന്നു. ഇപ്രകാരം മലയാളബ്രാഹ്മണ ശബ്ദത്തെ ഉപേക്ഷിച്ചുകഴിഞ്ഞാൽ പിന്നെ ആ ശബ്ദത്തോടു കലർന്നിരിക്കുന്ന എമ്പ്രാൻ, നമ്പൂരി, പോറ്റി എന്നീ സ്ഥാനങ്ങൾ മാത്രമാണ് പ്രധാനമായി ശേ‌ഷിക്കുന്നത്. ഇവയെപ്പറ്റിയും മറ്റും സവിസ്തരം അടുത്ത പുസ്തകത്തിൽ പ്രതിപാദിച്ചുകൊള്ളാം.

   10ന്ധ


പ്രാചീന മലയാളം


   അദ്ധ്യായം 7 - നായന്മാരെപ്പറ്റി


ചരിത്രകാലത്തിൽ


   വിദേശീയന്മാർക്കുണ്ടായിട്ടുള്ള


 അഭിപ്രായങ്ങൾ
  മുന്നദ്ധ്യായത്തിൽ കാണിച്ച പ്രമാണങ്ങൾ നായന്മാരുടെ

പുരാതനസ്ഥിതിയെ കുറിക്കുന്നു. കാലാന്തരത്തിൽ പ്രസ്തുത സ്ഥിതിക്കു

പല  കാരണങ്ങളാൽ

വളരെ ഭിന്നതകളും ന്യൂനതകളും സംഭവിക്കാനിടയായി. അങ്ങനെ കഴിഞ്ഞുവരവെ ദ്വീപാന്തരനിവാസികളായ വിദേശീയന്മാരിൽ പലരും തങ്ങൾക്കു ഇദംപ്രഥമയായി സിദ്ധിച്ച പരി‌ഷ്കാരദശയാൽ പ്രരിതന്മാരായി പല കാലങ്ങളിലും ഈ നാടിനെ സന്ദർശിക്കയും പ്രത്യക്ഷ മായിക്കണ്ട നായർസമുദായത്തെ യഥാസ്ഥിതി വർണ്ണിക്കയും ചെയ്തിട്ടുണ്ട്. അവയിൽ ചിലതിനെ താഴെ ചേർക്കുന്നു.

  (1) 'റോലൻഡ്സൺ' എന്ന സായ്പിനാൽ തർജ്ജിമ

ചെയ്യപ്പെട്ട് ലണ്ടണിൽ 18ന്ധന്ധൽ അച്ചടിക്കപ്പെട്ട 'ടഹഫറ്റുൾ മുജഹിഡിൻ' എന്ന മതസംബന്ധമായ പുരാതന ഗ്രന്ഥത്തിന്റെ കർത്താവായ '‌ഷൈക്ക് സിനുഡിൻ' എന്ന മുഹമ്മദീയൻ മലയാളികളുടെ സ്ഥിതിയെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നുഃ

  'ഒരു പ്രഭു കൊല്ലപ്പെട്ടാൽ, അയാളുടെ അനുചരന്മാർ

സംശപ്തകന്മാരായി എതിർത്തു പൊരുതി ശത്രുക്കളുടെ രാജ്യത്തെ പലവിധേന നശിപ്പിക്കയും അരിശം തീരുംവരെ ജനങ്ങളെ നിഗ്രഹിക്കയും ചെയ്യുന്നു.'

   104


  പ്രാചീന മലയാളം
   (ഞ്ജ) ക്രിസ്ത്വബ്ദം ഒമ്പതാം ശതവർ‌ഷത്തിൽ രണ്ടു മുഹമ്മദീയ

സഞ്ചാരികൾ 11 എഴുതിയതും 'റേനാട്ട്' എന്നയാൾ തർജ്ജിമ ചെയ്തു

17ന്ധന്ധൽ ലണ്ടണിൽ പ്രസിദ്ധംചെയ്തതും ആയ

പുസ്തകത്തിൽ താഴെ പറയുന്നപ്രകാരം കാണുന്നതും ഈ നടവടിയെ ഉദ്ദേശിച്ചായിരിക്കാം.

   'രാജാക്കന്മാർ സിംഹാസനാരോഹണം ചെയുമ്പോൾ താഴെ



{

പറയുന്ന മര്യാദയെ അവലംബിക്കാറുണ്ടു്; ഏതാനും ചോറ് രാജാവിന്റെ മുമ്പിൽ കൊണ്ടുനിരത്തും; ഉടൻ മുന്നുറോ നാനുറോ ആളുകൾ സ്വന്തമനസ്സാലെ രാജസന്നിധിയെ പ്രാപിച്ച് അദ്ദേഹം അˉം ഭക്ഷിച്ചതിനുശേ‌ഷം ഓരോപിടി ചോറ് അദ്ദേഹത്തിന്റെ കയിൽനിന്നും വാങ്ങും. ഇതിനെ ഭക്ഷിക്കുന്ന


തോടുകൂടി രാജാവു മരിക്കയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ദിവസത്തിൽ

   തങ്ങൾ
അùിപ്രവേശം
ചെയ്യുന്നതിനു

നിർബന്ധിതന്മാരാകയും അതിനെ ശരിയാകുംവണ്ണം അവർ അനുഷ്ഠിക്കയും ചെയ്യുന്നു; ഈമാതിരി ആളുകൾക്കു മലയാള പ്പേർ 'ചാവർ' (ചാകുവാൻ തയാറുള്ളവർ) എന്നാകുന്നു. മേൽ


പറഞ്ഞതിനു ‘ബർബോസാ’ ‘പർക്കാസ്’ എന്നീ പോർത്തുഗീസ് ഗ്രന്ഥകാരന്മാരും സാക്ഷ്യംവഹിക്കുന്നു. (ഇതിനെ അനുകരിച്ച് മാപ്പിളമാരും, വള്ളുവനാട്ടു രാജാവിന്റെ കീർത്തിക്കായിട്ട് നായന്മാരോട്ചേർന്നു തിരുനാവായിൽ 'മഹാമഖം (മാമാങ്കം) എന്ന ഉത്സവത്തിനു പരസ്പരം യുദ്ധംചെയ്ത് മരിപ്പാനൊ രുങ്ങുന്നു.)

   (ന്ധ) മദ്രാസ് സംസ്ഥാനം വക
  1891-ലെ സെൻസസ്സ്

റിപ്പോർട്ടിൽ മിƒർ എച്ച്. എ. ƒ്യുവർട്ട് എന്നയാൾ ഇപ്രകാരം എഴുതിയിരിക്കുന്നു: 'നായന്മാർ ഒരു ദ്രാവിഡവർഗ്ഗമാണ്; 11

  അൽതബരി, അഅദുൽ ബലാസരി എന്നിവർ


 105


 പ്രാചീന മലയാളം

അവരിൽ പലഭിന്നങ്ങളായ പിരിവുകളും ഓരോ പിരിവുകൾക്കു പ്രത്യേക തൊഴിലുകളും കാണുന്നു; പുരാതന നായന്മാർ നിസ്സംശയമായും

യുദ്ധോദ്യുക്തമായ ഒരു സംഘമായിട്ട് വിരുത്തിക്രമത്തിൽ വസ്തു അനുഭവിക്കയും വേണ്ടപ്പോൾ യുദ്ധം ചെയ്യുകയും ചെയ്തിരുന്നിരിക്കണം.

  (4) 'മലബാർ ജില്ലാ ഗസറ്റീയർ' എന്ന പുസ്തകത്തിൽ

ഇപ്രകാരം കാണുന്നു. 'ഉത്ഭവം നോക്കിയാൽ, നായന്മാർ ഒരുവേള ദ്രാവിഡന്മാരായ കുടിപാർപ്പുകാരും മലബാറിനെ ആദ്യ മായി ആക്രമിച്ചവരിൽ ചേർന്നവരും, ജേതാക്കളുടെ നിലയിൽ ഭരണകർത്താക്കളും ജന്മികളും ആയിത്തീർന്നവരും ആയിരി ക്കണം.; ആര്യരക്തസമ്മിശ്രതയും, ദേശ്യമായ പ്രകൃതിവിശേ‌ഷ ങ്ങളുംകൊണ്ട് ഇപ്പോഴത്തെ നായന്മാർക്കു മദ്രാസ് സംസ്ഥാന ത്തിലെ മറ്റുള്ള ദ്രാവിഡ വർഗ്ഗങ്ങളിൽനിന്ന് പ്രത്യക്ഷമായ വ്യതാസം കാണപ്പെടുന്നു.

  (5) ജാൺƒണിന്റെ 'ലോകത്തിൽ ഏറ്റവും പ്രസിദ്ധമായ

രാജ്യം' എന്ന പുസ്തകത്തിൽനിന്നും മി. ലോഗൻ താഴെ പറയുന്ന ഭാഗം ഉദ്ധരിക്കുന്നുഃ "ഈ നാട്ടിലെ യോദ്ധാവ് തന്റെ ആയുധ ത്തെ പ്രയോഗിക്കുന്നതിൽ അതിശയനീയമായ സാമർത്ഥ്യം കാണിക്കുന്നു. അവരൊക്കെ 'നായന്മാർ' എന്നു വിളിക്കപ്പെടുന്ന ഒരു മാതിരി പ്രഭുക്കന്മാരാണ്; ഏഴുവയസ്സു പ്രായമുള്ളപ്പോൾ 'കളരികളിൽ' അവരുടെ ആയുധാഭ്യാസം ആരംഭിക്കുന്നു. അവിടെ സമർത്ഥന്മാരായ 'ആശാന്മാർ' അവരുടെ ദേഹത്ത് എണ്ണയിട്ട് ഓരോ ചേർപ്പുകളെ മൃദുവാക്കുകയും പേശികളെ ഉടച്ചുചേർക്കുകയും ചെയ്യുന്നു. ഇതുനിമിത്തം അവർക്കു ഗാത്ര ലാഘവവും ചുറുചുറുപ്പും സിദ്ധിക്കുന്നു. ദേഹത്തെ പല മാതിരിയിൽ വളയ്ക്കുന്നതിനും, മുമ്പും പിമ്പും ഉയർന്നും താഴ്ന്നും വേണ്ടവിധത്തിൽ അതിനെ ഉപയോഗിക്കുന്നതിനും


106


 പ്രാചീന മലയാളം

അവർക്കും കഴിയും. അവരുടെ ഇമ്മാതിരി അഭ്യാസം അവർക്കു ചാരിതാർത്ഥ്യജനകവും അമിമാനഹേതുകവും ആണ്. ഈ വി‌ഷയത്തിൽ അവരെ ആരും അതിശയിക്കയില്ലെന്നു അവർ ഉറപ്പായി വിശ്വസിക്കുന്നു.

  (6) ബംഗാളിൽനിന്നും അയയ്ക്കപ്പെട്ട് (179ഞ്ജ-9ന്ധ) മലബാറിനെ

സന്ദർശിച്ച കമ്മീ‌ഷണറും പിന്നീട് ബോംബെ ഗവർണ്ണറുമായ ജോണാതൻ ഡെങ്കൻ എന്നയാൾ മിക്കിൾ എന്ന ഗ്രന്ഥകാരന്റെ 'കമോയൻസ്' ഏഴാം പുസ്തകത്തിൽനിന്നും താഴെ കാണിക്കുന്ന ഭാഗത്തെ ഉദ്ധരിക്കുന്നു. (തർജ്ജിമ)

  "കീഴ്ജാതികൽ വേലക്കാർക്കവിടെ പുലയരെന്നുപേർ
  വാഴ്ചയ്ക്കു പ്രഭുക്കന്മാരഭിമാനികൾ നായകർ;
  കരകശൗലവും പിന്നെക്കർ‌ഷകപ്പണിയാദിയിൽ
  അതിപുച്ഛമവർക്കേറും വിരുതും പൊരുതുന്നതിൽ,
  തെളിയും കരവാളത്തെച്ചുഴറ്റീട്ടു വലത്തിലും
  എരിയും പരിശച്ചക്രമമർത്തീട്ടുപരത്തിലും.'
  ഈ ഭാഗത്തെപ്പറ്റി പ്രസ്തുത ഡെങ്കൻ വീണ്ടും ഇങ്ങനെ

വിമർശിക്കുന്നു: 'മേൽപറഞ്ഞ ശ്ലോകപാദങ്ങൾ വിശി‌ഷ്യ ഒടുവി ലത്തെ രണ്ടു പാദങ്ങൾ നായരുടെ ഒരു നല്ല വർണ്ണനയാണ്. അന്യരാജ്യങ്ങളിൽ വഴിയാത്രക്കാർ ഒരു വടിയോ പിരമ്പോ വഹിച്ചു നടക്കാറുള്ളതുപോലെ അത്ര സാധാരണമായും സകൗര്യമായും നായന്മാർ വാളിനെ ഏന്തി എങ്ങു സഞ്ചരി ക്കുന്നു. ഇവരിൽ ചിലർ വാൾപിടിയേ മുതുകിൽ തിരുകുന്നു. പിടി ഉടുപ്പിനടിയിൽ അരക്കെട്ടിൽ താഴ്ത്തിയിരിക്കും. മുന മേൽപോട്ട്യുർന്നു ഉരുഭുജങ്ങളിലും ഇടയ്ക്കിടെ തട്ടി തെളുതെളെ തെളിഞ്ഞു കാണപ്പെടും."


107


  പ്രാചീന മലയാളം
  (7) സർ ഹെക്ടർ മൺറോ എന്ന ബ്രിട്ടി‌ഷ് സേനാധിപൻ

നായർയോദ്ധാക്കളെപ്പറ്റി ഇപ്രകാരം എഴുതുന്നു:"യുദ്ധകാല ങ്ങളിൽ പകൽസമയത്തു അവരെ പൊടിപോലും കാണുകയില്ല. അവർ മണൽക്കുന്നുകളുടേയും കുറ്റിച്ചെടികളുടേയും ഇടയിൽ പതുങ്ങിയിരുന്നുകളയും. ഞങ്ങൾ കോട്ടയെ ആക്രമിക്കാൻ പുറ പ്പെടുമ്പോൾമാത്രം അവർ കൂടിളകിയ തേനീച്ചകൾ പോലെ കാണപ്പെടും. അവർ തങ്ങളുടെ തോക്കുകളെ ശരിയാകും വണ്ണം പിടിക്കുകയും നല്ലപോലെ ലാക്കുനോക്കി വെടിവെയ്ക്കുകയും ചെയ്യുന്നു." (ഈ ഭാഗം തലശ്ശേരിപ്പണ്ടികശാലയിലെ 1761- ാമാണ്ടു വക ഡയറിയിൽ ഉൾപ്പെട്ടതാകുന്നു).

  ഫ്രഞ്ചുഗവർണ്ണറായിരുന്ന എം. മാഹിഡിലാബോർഡനായി

യും നായന്മാരുടെ

യുദ്ധസാമർത്ഥ്യത്തെപ്പറ്റി

പലതും പ്രശംസിച്ചു പറഞ്ഞിരിക്കുന്നു.

  (8) മദ്രാസ് മ്യൂദിയംസൂപ്രണ്ടായ മിƒർ ഈ. തഴ്ƒൺ

'ദക്ഷിണ ഇന്ത്യയിലെ ജാതികളും വർഗ്ഗങ്ങളും' എന്ന ഗ്രന്ഥ ത്തിൽ നായന്മാരെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു.

  "അവർ പരന്നു പൊരുതുന്നതിന് ഏറ്റവും സമർത്ഥന്മാരായ

യോദ്ധാക്കളായിരുന്നിരിക്കണം. എന്നാൽ ഓരോ പ്രത്യേക വിഭാഗങ്ങളായിട്ട് പ്രത്യേക ഉദ്ദേശ്യങ്ങളോടുകൂടി പിരിഞ്ഞിരിക്കു കയാൽ വിദേശീയന്മാരുടെ ആക്രമണങ്ങളെ തടുക്കുന്നതിനു അവർക്ക് നിവൃത്തിയില്ലാതെ തീർന്നിരുന്നു."

  (9) ഒന്നാമത്തെ കുലോത്തുംഗ പാണ്ഡ്യമഹാരാജാവിന്റെ

(ക്രിസ്ത്വബ്ദം 108ന്ധ-84) ഒരു ശിലാലേഖനത്തിൽനിന്നും അദ്ദേഹം കുടമലനാട് (പടിഞ്ഞാറെ മലമ്പ്രദേശം) ആക്രമിച്ചു ജയിച്ചു എന്നും അവിടെത്തെ യോദ്ധാക്കളായ ഇപ്പോഴത്തെ നായന്മാ


108


  പ്രാചീന മലയാളം

രുടെ പൂർവ്വികന്മാർ തങ്ങളുടെ സ്വതന്ത്യ്രരക്ഷയ്ക്കായി ചെയ്ത സമരത്തിൽ ഒട്ടൊഴിയാതെ മരിച്ചു എന്നും കാണുന്നു.

  (10) 'ഡുവാർട്ടു ബർബോസാ' എന്ന പാശ്ചാത്യനാൽ എഴുത

പ്പെട്ടതും 1866ൽ ഹാക്ലിയുട്ട് സംഘത്താൽ തർജ്ജിമ ചെയ്യപ്പെ ട്ടതും ആയ 'കിഴക്കേ ആഫ്രിക്കയുടേയും മലബാറിന്റേയും സമുദ്രതീരവർണനം' എന്ന ഗ്രന്ഥത്തിൽ 16-ാം ശതവർ‌ഷാരംഭ ത്തിലെ നായന്മാരുടെ സ്ഥിതിയെക്കുറിച്ച് താഴെപ്പറയുന്ന വിവരം കാണുന്നു; നായന്മാർ നാട്ടിലെ പ്രഭുക്കന്മാ രാകുന്നു; അവർക്കു യുദ്ധംചെയ്യുകമാത്രമേ തൊഴിൽ ഉള്ളു. അവർ വാൾ, വില്ല്, അമ്പ്, പരിശ, കുന്തം എന്നീ ആയുധങ്ങളെ പലപ്പോഴും ധരിച്ചു സഞ്ചരിക്കുന്നു. അവർ സമർത്ഥന്മാരും തങ്ങളുടെ പ്രഭാവത്തെ ക്കുറിച്ച് വളരെ അഭിമാനിക്കുന്നവരും ആകുന്നു; ഈ നായന്മാർ എല്ലാവരും

ഉൽകൃ ഷ്ടകുലജാതന്മാർ ആയിരിക്കണമെന്നു മാത്രമല്ല, തങ്ങൾ ഒരുമിച്ചു താമസിക്കുന്ന രാജാവിനാലോ പ്രഭുവിനാലോ ആയുധം കൊടുക്കപ്പെട്ടും ഇരിക്കണം. അതിനു ശേ‌ഷമേ ആയുധം ധരിക്കുന്നതിനും നായർസ്ഥാനത്തിനും അവർ അർഹന്മാരായി ഭവിക്കയുള്ളു. ശരിയായ ആയുധ പ്രയോഗത്തിനുതകുന്നതായ പലമാതിരി അടവുകളും മുറകളും പഠിക്കുന്നതിനു സാധാരണയായി ഏഴുവയസ്സ് പ്രായമാകു മ്പോൾ അവർ വിദ്യാലയത്തിൽ അയയ്ക്കപ്പെടുന്നു; ഒന്നാമതായി നൃത്തം ചെയ്യുന്നതിനും പിന്നീട് ഒരോവിധത്തിൽ മറിയുന്ന തിനും അവർ പഠിക്കുന്നു; അതിനായിട്ടു ബാല്യത്തിലെ അവരുടെ അവയവങ്ങളെ എപ്രകാരമെങ്കിലും വളയ്ക്കത്തക്കവണ്ണം അവർ സ്വാധീനമാക്കിത്തീർക്കുന്നു. ഈ നായന്മാർ പട്ടണ ത്തിനു വെളിയിലായി മറ്റു ജനസാമാന്യത്തിൽനിന്നും പിരിഞ്ഞ് വേണ്ടുന്ന ബന്തൊബസ്തുകളോടുകൂടിയ തങ്ങളുടെ വസ്തുക്കളിൽ പാർക്കുന്നു; എവിടെയെങ്കിലും പോകുമ്പോൾ മാർഗ്ഗം ഒഴിഞ്ഞു


109


  പ്രാചീന മലയാളം

കൊടുക്കുന്നതിൻ അവർ കർ‌ഷകന്മാരോട് ഉച്ചത്തിൽ വിളിച്ചു പറയുന്നു;

 അപ്രകാരംതന്നെ
അനുസരിക്കപ്പെടുകയും

ചെയ്യുന്നു. അതല്ലെങ്കിൽ യാതൊരു ചോദ്യവും കൂടാതെ അവരെ നായന്മാർക്കു കൊല്ലാവുന്നതാകുന്നു. ഒരു കർ‌ഷകൻ നിർഭാവ്യവശാൽ ഒരു നായർസ്ത്രീയെ തൊട്ടുപോയാൽ അവളുടെ ബന്ധുക്കൾ ഉടൻതന്നെ അവളെ കൊല്ലുന്നു; അപ്രകാരം തന്നെ അവളെ

 തൊട്ടവനും   അവന്റെ    അഖില

ബന്ധുക്കളും കൊലചെയ്യപ്പെടുന്നു;

ഇതു    കർ‌ഷകന്മാരുടെ
രക്തം

നായന്മാരിൽ

 കലർന്നുപോകാതിരിപ്പാനാണെന്നു

അവവർ പറയുന്നു. ഈ നായർസ്ത്രീകൾ വളരെ വൃത്തിയുള്ളവരും വേണ്ടും വണ്ണം വസ്ത്രധാരണമുള്ളവരും ആകുന്നു.'

  (11) 18-ാം ശതവർ‌ഷത്തിൽ എഴുതപ്പെട്ട 'പരൗസ്ത്യഹിന്ദു

ദേശങ്ങളുടെ നവീനചരിത്രം' എന്ന ഗ്രന്ഥത്തിൽ ഹാമിൽടൺ ഇങ്ങനെ പറയുന്നു. 'പുരാതനകാലങ്ങളിൽ സാമുതിരി 1ഞ്ജ വർ‌ഷക്കാലമേ രാജ്യം ഭരിക്കാറു പതിവുള്ളു. ആ കാലവധിക്കു മുമ്പിൽ മരണം പ്രാപിക്കയാണെങ്കിൽ പരസ്യമായി അയാൾക്കു ആത്മഹത്തി ചെയ്യേണ്ടിവരികയില്ല. അതിനിടയായില്ലെങ്കിൽ ഒന്നാമതായി അയാൾ തന്റെ എല്ലാ പ്രഭുക്കന്മാരേയും ഇടപ്രഭു ക്കന്മാരേയും ക്ഷണിച്ചുവരുത്തി ഒരു സദ്യകൊടുക്കുകയും പിന്നീട് ഭക്ഷണത്തിനുശേ‌ഷം അവരെ അഭിവാദ്യം ചെയ്തിട്ടു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള തൂക്കുമരത്തിലേറി സകലരും കാൺകെ എത്രയും കൃത്യമായ വിധത്തിൽ തന്റെ ശിരച്ഛദേം ചെയ്യുകയും ചെയ്യണം; അˉം കഴിഞ്ഞ് ശവശരീരത്തെ എത്രയും

 ആഘോ‌ഷത്തോടും
 ബഹുമാനത്തോടുകൂടി

സൽക്കരിക്കയും

  പ്രഭുക്കന്മാരും   മറ്റുംകൂടി  ഒരൂപുതിയ

സാമൂതിരിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. "(ഇത് പുരാതന നടപടി മാത്രം).


110


   പ്രാചീന മലയാളം
   (1ഞ്ജ) '1774-ലേയും, 1781-ലേയും വെƒിൻഡ്യൻ കപ്പൽ

യാത്രകൾ' എന്ന ഗ്രന്ഥത്തിൽ 'സൊണ്ണറാറ്റ് ഇപ്രകാരം എഴുതുന്നു: നായന്മാർ യോദ്ധാക്കളാകുന്നു. ആയുധം ധരിച്ചു നടക്കുന്നതുകൊണ്ട് അവരെ മറ്റുവർഗ്ഗങ്ങളിൽനിന്നും തിരിച്ചറി യാവുന്നതാണ്. അവർ എത്രയും അഹംഭാവമുള്ളവരാണ്; അവരുടെ അടുത്തു ചേരുന്ന ചില പ്രത്യേക വർഗ്ഗങ്ങളെ കൊന്നുകളയുന്നതിനു അവർക്ക് അവകാശം ഉണ്ട്. അതിനെപ്പറ്റി പരാതിയും ഇല്ല.

   (1ന്ധ) ‘മലബാർനിയമവും നടവടിയും’ എന്ന ഗ്രന്ഥത്തിൽ

മിƒർ എൽ. മുർ ഇപ്രകാരം പറയുന്നു: ആംഗല ഇന്ത്യൻ നിഘണ്ടുക്കളിൽ നിന്നും നായക്ക്, നായകൻ, നായർ ഇവ ഒരു ധാതുവിൽ നിന്നും ഉണ്ടായിട്ടുള്ളതാനെന്നു അറിയാം.

   (14) വിജയനഗരത്തിലെ നായക്കന്മാരോടും വിട്ടുകൊടുക്ക

പ്പെട്ട ദേശങ്ങളിലെ 'നായക്കൻ' എന്നഭിധാനമുള്ള 'പോളിഗാർ' പ്രഭുക്കന്മാരോടും പശ്ചിമതീരത്തിലെ നായന്മാർക്കും സംബന്ധ മുള്ളതായി സ്യുവൽ, സർ താമസ് മൺറോ ഇവർ അഭി പ്രായപ്പെടുന്നു. ആണറബിൾ ജാൺലിൻഡ്സേയും ഇതിനെ പിൻതാങ്ങി എഴുതുന്നു (178ന്ധ).

   (15) തിരുവിതാംകൂർ സെൻസസ്സ് റിപ്പോർട്ടിൽ മിƒർ എൻ.

സുബ്രഹ്മണ്യയ്യർ ഇപ്രകാരം പറയുന്നു: "മധുരയിലെ ചില നാടു വാഴികൾ 'കർത്താ' എന്ന സ്ഥാനപ്പേർ മുൻപിൽ വഹിച്ചിരുന്നു. മധുരയിലേയും തഞ്ചാവൂരിലേയും നായക്ക് രാജാക്കന്മാരുടെ അനതരാവകാശികൾ എന്നു ഗണിച്ചുവരുന്ന 'ബാലിജ'ന്മാർ 1901-ലെ ജനസംഖ്യ കണക്കിൽ ഈ സ്ഥാനം ഉപയോഗി ച്ചിരിക്കുന്നു."


  111


  പ്രാചീന മലയാളം
  (16) 1901-ൽ പ്രസിദ്ധം ചെയ്യപ്പെട്ട ഇൻഡ്യൻസെൻസസ്സ്

റിപ്പോർട്ടിനെക്കുറിച്ചുള്ള ഒരു ഗുണദോ‌ഷനിരൂപണത്തിൽ 'നയന്റീൻത് സെഞ്ച്വറി' എന്ന സഞ്ചികയിൽ മിƒർ ജെ. ഡി. റീഡ് (ഇപ്പോൾ സർ ജോൺ) 1904-ൽ ഇപ്രകാരം എഴുതി യിരിക്കുന്നു: "സെൻസസ്സ് കമ്മീ‌ഷണർക്കു നായന്മാരുടെ ഇട യിൽ താമസിക്കുന്നതിനു അവസരം ലഭിച്ചിരുന്നു എങ്കിൽ, അദ്ദേഹം അവരുടെ കൂട്ടത്തിലുള്ള സ്ത്രീബാഹുല്യത്തെക്കുറിച്ച് കുറ്റം പറകയില്ലായിരുന്നു. ഇൻഡ്യയിലെ ഏറ്റവും സുന്ദരികളായ സ്ത്രീവർഗ്ഗം എത്ര ധാരാളമാണെങ്കിലും ക്രമത്തിലധികമാകാൻ തരമില്ലല്ലോ." ബുക്കാനൻവീണ്ടും

ഇപ്രകാരം   പറയുന്നു:

"മലയാളത്തിലെ

ഉയർന്ന
വർഗ്ഗക്കാർക്കു

വസ്ത്രധാരണം കുറഞ്ഞരീതിയിലാണ്; പക്ഷേ, അവർ അതിശയനീയമാകും വണ്ണം ശുചിയുള്ളവരാകുന്നു. നായർസ്ത്രീകൾ തങ്ങളുടെ ദേഹ ങ്ങളും മുടികളും ഓരോ സുഗന്ധവസ്തുക്കൾ തേച്ച് ശുചിയായി വയ്ക്കുന്നതിൽ

 എത്രയും   ജാഗ്രതയുള്ളവരാകുന്നു.

അവർ അഴുക്കു വസ്ത്രം ധരിക്കാറില്ല."

  (17) മിƒർ എഫ്. ഡബ}ിയു. എല്ലിസ് ഇപ്രകാരം പറയുന്നു.:

ആദികാലം മുതൽ 18-ാം ശതവർ‌ഷത്തിന്റെ അവസാനകാലം വരെ, 'തറ' 'നാടു' ഈ ഏർപ്പാടുകൾ മൂലമായിട്ട് നായർ പ്രഭുക്കന്മാർ

മലയാളദേശത്തെ
 സ്വതന്ത്രരാജാക്കന്മാരുടെ

ദുർഭരണത്തിൽനിന്നും രക്ഷിച്ചിരുന്നതിനാലാണ്, കോഴിക്കോട്, മുതലായ നഗരങ്ങൾ യൂറോപ്പീയാഗനമത്തോടുകൂടി വലിയ കച്ചവടസ്ഥലങ്ങളായി തീർന്നത്; നായന്മാർക്ക് പൊതുവേ ഓവർസീയറന്മാരുടേയും, ജമീന്ദാരികളുടേയും സ്ഥാനം ഉണ്ടാ യിരുന്നു."

  (18) മിƒർ ലോഗൻ താഴെ കാണുന്നവിധം എഴുതുന്നു:

"മലബാറിൽ' നാട്' ഏർപ്പടുണ്ടായിരുന്നു; അതിൻപ്രകാരം ജന


11ഞ്ജ


  പ്രാചീന മലയാളം

രക്ഷകസ്ഥാനം നായന്മാർക്കു സിദ്ധമായിരുന്നു. (ബ്രിട്ടീ‌ഷ് പ്രവേശനം വരെ) സംഘങ്ങളിൽ '600' പേർ വീതമുള്ള 'നാടു'കളും ഓരോ നാട്ടിലും '150' വീതം 'തറ'കളും ഓരോ തറയ്ക്കും '4' ൽ കുറയാതെ കുടുംബങ്ങളും ഉണ്ടായിരുന്നു; ഇത്രയും വിഭാഗങ്ങൾഅടങ്ങിയ ദേശത്തിന്റെ രക്ഷാധികാരി സ്ഥാനം തന്നാട്ടുപ്രഭുവും അറുനൂറ്റിനധിപനും ആയ നായർക്കാ യിരുന്നു."

  (19)

കോഴിക്കോട്ടുനഗരത്തിലെ

   ബഹുമാനപ്പെട്ട

ഈƒിൻഡ്യാകമ്പനി വക കാര്യസ്ഥൻ, 1746 മേമാസം ഞ്ജ8-ാം തീയതി തലശ്ശേരിപ്പണ്ടികശാല വക ഡയറിയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു; "ഈ നായന്മാർ കോഴിക്കോട്ടു ജനസംഘ ത്തിന്റെ നായകന്മാരാകയാൽ ഇവർ ഇംഗ}ണ്ടിലെ പാർലമേണ്ടു സാമാജികന്മാരുടെ നിലയിലാണു; ഇവർ രാജകˉനയെ എല്ലാ കാര്യത്തിലും അനുസരിക്കുന്നില്ല. രാജാവിന്റെ മന്ത്രിമാർ അന്യായകൃത്യങ്ങളിൽ പ്രവേശിക്കുമ്പോൾ ഇവർ നിർഭയം അവരെ ശിക്ഷിക്കുന്നു." ഈ പാർലമേണ്ടു സഭ 'കൂട്ടം' എന്നു പേരായ സഭ ആയിരിക്കണം. ദക്ഷിണകർണ്ണാടകത്തിലെ 'കൂട്ടം' 18ന്ധഞ്ജ-ന്ധന്ധ-ൽ ബ്രിട്ടി‌ഷുദ്യോഗസ്ഥന്മാർക്ക് എത്രയും ഉപദ്രവകര മായി തീർന്നിരുന്നു.

  (ഞ്ജ0)മലയാളദേശത്തെപ്പറ്റി
 നല്ലപരിചയം    സിദ്ധിച്ചിരുന്ന

അഞ്ചരക്കണ്ടിയിലെ മിƒർ മർഡാക്ക് ബ്രൺ ൗഎന്നയാൾക്ക യച്ച എഴുത്തിൽ രാജശക്തിയെക്കുറിക്കുന്നതായി ഫ്രാൻസിലും മറ്റും നടപ്പുണ്ടായിരുന്ന ഫ്യൂഡൽസിƒത്തിന്റെ രീതിയിലായി രുന്നു മലബാറിലെ നടപടി (ബ്രിട്ടീ‌ഷ് പ്രവേശനംവരെ) എന്നു പറഞ്ഞിരിക്കുന്നു.


11ന്ധ


 പ്രാചീന മലയാളം
  നായന്മാരുടെ ഇടയിൽനടപ്പുണ്ടായിരുന്ന ഫ്യുഡൽ സിƒ

ത്തിന് തിരുവിതാംകൂർ സെൻസസ്സ് കമ്മി‌ഷണർ എൻ. സുബ്രഹ്മണ്യയ്യർ അവർകളും സാക്ഷ്യം വഹിക്കുന്നു. ക്രിസ്ത്വബ്ദം 9ഞ്ജ5-ൽ എഴുതപ്പെട്ട

രണ്ടാമത്തെ

സിരിയൻ ക്രിസ്ത്യൻ പ്രമാണത്തിൽ മേൽപറഞ്ഞ 'അറുനൂറുകളെ'പ്പറ്റി രണ്ടിടത്തു പറഞ്ഞിരിക്കുന്നു. കൊല്ലം ന്ധഞ്ജ1-ലെ ഒരു ശിലാലേഖനത്തിൽ ഒരു വേണാട്ടറുനൂറിനെ 'ക്ഷേത്രാധികാരി'കളുടെ നിലയിൽ പറഞ്ഞിരിക്കുന്നു. വേണാട്ടിൽ ആകെ 18 അറുനൂറുണ്ടായിരു ന്നിരിക്കണം.

  (ഞ്ജ1) 'കർക്കടമാസത്തിൽ (ദേഹം തണുത്തിരിക്കുമ്പോൾ)

ആണു നായർ യുവാക്കൾ കായികാഭ്യാസം പ്രത്യേകമായി ചെയ്യുന്നത്.

  'പയോളിയിൽവച്ച് ഒരു കളരിയിൽ കുറുപ്പു പഠിപ്പിക്കുന്നതും

ശി‌ഷ്യന്മാർ ചാട്ടം, മറിച്ചിൽ, തട മുതലായവ പഠിക്കുന്നതും കണ്ട് ഞാൻഎത്രയും അതിശയിച്ചു. ' എന്നു മിƒർ ഫാƒ് പ്രസ്താവിക്കുന്നു. (1845).

  (ഞ്ജഞ്ജ) നായന്മാരുടെ മതാനുæാനത്തെപ്പറ്റി മിƒർ ഫാƒ്

വീണ്ടും ഇപ്രകാരം പറയുന്നു. 'ഗവർമേണ്ട് ജീവനം നിമിത്തം അസകൗര്യമുള്ളവർ ഒഴിച്ച് ഒരു നായരും കുളിച്ചു മുണ്ടുമാറാതെ ഭക്ഷണം കഴിക്കയില്ല. കുളിച്ചതിന്റെ ശേ‌ഷം ദിനംപ്രതി ഒരുനേരം അമ്പലത്തിൽ തൊഴണമെന്നുള്ളതും ഒരു കണിശ മായ നിയമമാണ്'.

  'പലപ്പോഴും കുളി രണ്ടുതവണ ആയിരിക്കും. മുൻകാല

ങ്ങളിൽ അടുത്തുവരുന്ന (തീണ്ടുന്ന) പുലയനേയും മറ്റും വെട്ടിക്കളയുകയും ഇപ്പോൾ കാലഭേദം നിമിത്തം മാറി


114


 പ്രാചീന മലയാളം

പൊയ്ക്കൊള്ളുന്നതിനായി വഴിയാട്ടുകയും പതിവാണ് എന്ന് ബുക്കാനൻ അഭിപ്രായപ്പെടുന്നു.

  (ഞ്ജന്ധ) മുൻപ്രസ്താവിച്ച സംഗതിയെ അടിസ്ഥാനപ്പെടുത്തിയും

മറ്റും നായന്മാരെപ്പറ്റി മിƒർ ഫാƒ് വീണ്ടും ഇപ്രകാരം പറയുന്നു:

  പാലക്കാട്ടിനടുത്തുള്ള പ്രദേശങ്ങളിൽ ഒരുമാതിരി മല്ലയുദ്ധം

നടപ്പുണ്ട്. അതു റോമാക്കരുടെ ഇടയിലുണ്ടായിരുന്ന രീതിക്കു സദൃശമായിരിക്കുന്നു. റോമാങ്കാർക്കു ബി.സി. ന്ധ0 മുതൽ മലബാറുമായിട്ടു സംബന്ധമുണ്ടായിരുന്നു. 'അലാറിക്' എന്ന ഉത്തരദേശിയൻ

 റോമിലെ

രോധം മതിയാക്കുന്നതിന് ആവശ്യപ്പെട്ട

സംഗതികളിൽഒന്ന്
 ന്ധ000  റാത്തൽ    നല്ല

മുളകായിരുന്നു. (5-ാം ശതകവർ‌ഷം) ഇത് മലബാറിൽ നിന്നു തന്നെ റോമങ്കാർക്കു കിട്ടിയിരിക്കണം.

  പുരതാനഗ്രീക്കുക്കരുടേയും
റോമങ്കാരുടേയും  ഇടയിൽ

ഉണ്ടായിരുന്ന പല കളികളും കായികാഭ്യാസങ്ങളും നായന്മാ രുടെ ഇടയിൽ അങ്ങുമിങ്ങും അവശി ഷ്ടങ്ങളായിട്ട് അദ്യാപി കാണുന്നുണ്ട്.

ഓണത്തിനു നായന്മാർ രണ്ടു കക്ഷികളായി നിന്നു മുനമടങ്ങിയ അസ്ത്രങ്ങൾ വർ‌ഷിച്ചു പലരും മുറിപ്പെട്ടു വീഴുന്നതിനേയും ഒരു പൊതുവായ ലക്ഷ്യത്തിൽ സാമർത്ഥ്യം പരീക്ഷിക്കുന്നതിനേയും മറ്റും പറ്റി പാളിനസ് പ്രസ്താവിക്കുന്നു.


115


 പ്രാചീന മലയാളം
 അദ്ധ്യായം 8 - ശൂദ്രശബ്ദം
  മലയാളബ്രാഹ്മണശബ്ദവും മലയാളശൂദ്രശബ്ദവും ആണ്

ഇവിടുള്ള കുഴപ്പങ്ങൾക്കു പ്രധാന ഹേതുക്കൾ. ഇവയിൽ ഒന്നാമത്തേതിനെ ഒഴിക്കേണ്ടതാണെന്നു ആറാമദ്ധ്യായത്തിൽ സകാരണം വിവരിചു. ശേ‌ഷിച്ചിരിക്കുന്ന (മലയാള) ശുദ്രശബ്ദ


ത്തെപ്പറ്റി ഇവിടെ ചിന്തിക്കാം.

  ബ്രാഹ്മണർ മലയാളി നായന്മാരെ "ശൂദ്രർ" എന്നു പറഞ്ഞു

വരുന്നു. ഇത് വെറും വ്യവഹാരത്തിൽ മാത്രമല്ല. നായന്മാരെപ്പറ്റി അവർ എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളിലും കാണുന്നുണ്ട്. ആഗമ വിസ്മൃതികൊണ്ടോ, അജ്ഞത്വംകൊണ്ടോ ഇവർ അതിനെ മനഃ പൂർവ്വം സമ്മതിക്കുകയും ചെയ്യുന്നു. ഈ വ്യവഹാരം ഇങ്ങനെ വർദ്ധിചുവർദ്ധിച്ച് സഹജമായി ഇപ്പോൾ നായന്മാർ തമ്മിലുള്ള


സംഭാ‌ഷണങ്ങളിലും

 രേഖാപ്രമാണങ്ങളിലുംകൂടി ആവിധം

പ്രയോഗിക്കുന്ന നടപ്പ് സ്ഥിരപ്രതിഷ്ഠതമായി തീർന്നിരിക്കുന്നു. ഈ അവസരത്തിൽ നായന്മാരുടെ ആഗമത്തെപ്പറ്റി "കേരള മാഹാത്മ്യം", "കേരളോൽപത്തി" മുതലായ പ്രമാണങ്ങളെ അനുസരിച്ചുള്ള ഒരു നിരൂപണം നി‌ഷ്പ്രയോജനമായി ഭവിക്ക യില്ലെന്ന് വിശ്വസിക്കുന്നു.

  ഒന്നാമതായി നായന്മാർക്കു ഉണ്ടായിട്ടുള്ള ഈ ശൂദ്രശബ്ദം

ആദ്യമേ ഉണ്ടായിരുന്നതോ ഇടക്കാലത്തു വന്നുകൂടിയതോ എന്നു നമക്കു ആലോചിച്ചുനോക്കാം. "കേരളമാഹാത്മ്യ' ത്തിൽ ഇതിനെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു. 'ബ്രാഹ്മണർക്കു അനുഭവിപ്പാൻ ദേവസ്ത്രീകളെ തരണം' എന്നു ഭാർഗ്ഗവൻ സ്വർഗ്ഗത്തുചെന്ന് ദേവേന്ദ്രനോടു ചോദിച്ചു. അദ്ദേഹം ജയന്തന്റെ പുത്രി 'സുഭഗ'യേയും ഗന്ധർവ്വന്റെ പുത്രി 'ശുഭ'യേയും ഒരു


116


പ്രാചീന മലയാളം

രാക്ഷസസ്തീയേയും ആറാറു കന്യകമാരോടുകൂടി കൊടുത്തു. അനന്തരം അദ്ദേഹം ദാസികളേയും ദാസന്മാരേയും (വിദേശത്തു നിന്നും) കൊണ്ടുവന്നു.

  ഈ സംഗതിയെ പ്രത്യേകം സംബന്ധിക്കുന്ന പ്രമാണങ്ങളെ

അടിയിൽ വിവരിക്കുന്നു.

   പ്രമാണം.
 അർത്ഥം.
1  ദേവനാര്യശ്ച ദാതവ്യാഃ
 ദേവസ്ത്രീകളെത്തരണം.
ഞ്ജ ജയന്തസ്യ സുതാം    ജയന്തന്റെ പുത്രി സുഭഗ
   കാഞ്ചിൽ സുഭഗനാമ യെന്ന സ്ത്രീയേയും ആറു
   സുന്ദരീം ‌ഷട്ക്കന്യാ-
  കന്യകമാരേയും
   സഹിതാം നാരീം  (കൊടുത്തു).
ന്ധ ദേവനാര്യഃ കില   (ഇവർ) ദേവസ്ത്രീകളാകുന്നു


   പോലും.
4 പുനഃ കാഞ്ചിച്ച നാരീന്തു
പിന്നെ ഗന്ധർവന്റെ പുത്രി
   ഗന്ധർവസ്യ സുതാം ശുഭാം

ശുഭയെന്ന സ്ത്രീയേയും

   ‌ഷട്ക്കന്യാസഹിതാം നാരീം    ആറു കന്യകമാരേയും


   (കൊടുത്തു).
5 പുനശ്ച രാക്ഷസീം തന്വീം
 അനന്തരം (ഒരു) രാക്ഷസ
   ‌ഷട്ക്കന്യാസഹിതാം തദാ
സ്ത്രീയേയും ആറുകന്യകമാ


   രേയും (കൊടുത്തു).
  മേൽ    കാണിച്ച   പ്രമാണങ്ങളിൽ
 ഒന്നിലും   തന്നെ

ശൂദ്രസംജ്ഞ പ്രയോഗിച്ചുകാണുന്നില്ല. അതിനാൽ പരശുരാമൻ കൊണ്ടുവന്ന സ്ത്രീകൾക്കു മുമ്പിൽ ഈ നാമം ഇല്ലായിരുന്നു എന്നു തെളിയുന്നു. കേരളത്തിൽ കൊണ്ടുവന്ന് ഇരുത്തുന്ന സമയം ആ മൂന്നു വക സ്ത്രീകളെപ്പറ്റിയും മേൽപറഞ്ഞവിധം


117


 പ്രാചീന മലയാളം

(ശൂദ്രശബ്ദം കൂടാതെ തന്നെ) ആവർത്തിച്ചു പറഞ്ഞിരിക്കുന്ന തിനാൽ വഴിമദ്ധ്യേവച്ചും അവരിൽ ശൂദ്രശബ്ദം ചേർന്നില്ലെന്നു ള്ളതും നിശ്ചയം തന്നെ. ഇനിയും.

  "ദാസീദാസാൻ കുടുംബകാൻ"
  അർത്ഥം: ദാസികളേയും ദാസന്മാരേയും (വിദേശത്തിൽ

നിന്നും) കൊണ്ടുവന്നു, എന്ന് "കേരളമാഹാത്മ്യ'ത്തിലും "ഭാർഗ്ഗവൻ പരദേശത്തുനിന്നു കാരയ്ക്കാട്ടു വെള്ളാളരെക്കൊണ്ടു വന്നു താമസിപ്പിച്ചു. അവരാണ് കിരിയത്തു നായന്മാർ' എന്നു

 കാണുന്നു.
ഇപ്രകാരമാണെങ്കിൽ

'കേരളോˉത്തി'യിലും കാരയ്ക്കാടു മുതൽ മലയാളംവരെ (ഉൽപ്പെടെ) യുള്ള ദേശങ്ങൾ തമിഴ്നാടാകയാൽ 'വെള്ളാംപിള്ള' മുതലായ തമിഴ് പേരുകള ല്ലാതെ തമിഴിനോട് അˉവും അടുപ്പമില്ലാത്തതും അന്യഭാ‌ഷ യിലുള്ളതുമായ ശൂദ്രശബ്ദം അവിടെയാകട്ടേ ഇവിടെയാകട്ടെ തനതായിട്ടുണ്ടായിരിപ്പനിടയില്ല.

  ഇനി ചിന്തിക്കേണ്ടതു ഈ നാമം ഇവിടെ വന്നശേ‌ഷം ഉടൻ

തന്നെ ഉണ്ടായി പാരമ്പര്യമായി നടന്നുവരുന്നതോ അതല്ലാ അടുത്ത കാലങ്ങളിൽ ഉണ്ടായിട്ടുള്ളതോ എന്നാണ്.

  മലയാളദേശത്തുള്ള എഴുത്തുകുത്തുകളിലാകട്ടെ ആധാര

പ്രമാണങ്ങളിലാകട്ടെ യാതൊന്നിലുംതന്നെ ഈ ശുദ്രസംജ്ഞ കാണുന്നില്ല. മലയാംപട്ടാളത്തിനെ 'നായർപട്ടാളം' എന്നല്ലാതെ "ശൂദ്രപ്പട്ടാളം' എന്നു പറയുന്നില്ല. ഒരു സ്ത്രീയോട് നിന്റെ 'നായർ "എന്നല്ലതെ "ശൂദ്രൻ" എന്നു പറയുന്നില്ല. 'പടനായർകുളങ്ങര' "നായർകുളം' 'ഇരൈ നായർകുളം' (ഇരണാകുളം) 'നായർവക പ്പടി' ഇപ്രകാരം മലയാളത്തുള്ള പ്രദേശങ്ങൾ, വസ്തുക്കളുടെ ഇനം ഇതുകൽക്കെല്ലാം (ഉള്ളതിനൊക്കെ) നായർസംജ്ഞ കളല്ലാതെ ശൂദ്രസംജ്ഞ ഒന്നിലും ഒരിടത്തും കാണുന്നില്ല.

   118


  പ്രാചീന മലയാളം
  എന്നാൽ ഉദ്ദേശം 50 കൊല്ലങ്ങൾക്കകം നടപ്പായിട്ടുള്ള

രജിസ്തർ ആധാരങ്ങളിൽ (അതും തിരുവിതാംകൂറിൽ മാത്രം) ഈ നാമം കാണുന്നുണ്ട്. അതിനാൽ ശൂദ്രശബ്ദം ഈ മലയാള ത്തിൽ മുൻകാലങ്ങളിൽ ഇല്ലായിരുന്നു എന്നും അടുത്തകാല ത്തു തുടങ്ങിയ താണെന്നും ഉള്ളതിനു സംശയമില. ഇവിടുത്തെ ഭാ‌ഷകൊണ്ടു നോക്കിയാലും ഈ നാമം ഇവിടെ ഉള്ളതല്ലെന്നു സ്പ ഷ്ടമാകുന്നു. (വിവരണം വഴിയെ) കിരിയം മുതൽ താഴോട്ടുള്ള വകക്കാരെ ശൂദ്രരെന്നു കുറെക്കാലത്തിനിപ്പുറം പറഞ്ഞുവരിക യും അവർ സാധരണയായി അതിനെ വിസമ്മതിക്കതിരിക്കയും ചെയ്തുപോരുന്നതുകൊണ്ടുമാത്രം ഈ ശബ്ദം അവരുടെ സ്വന്ത മാണെന്നു പറവാൻ പാടില്ല (സ്വന്തമാണെന്നു വരുന്നതല്ല). ഒരു വർഗ്ഗക്കരെക്കുറിച്ച് മറ്റൊരു വർഗ്ഗക്കാർ സ്വേ¢ാനുസരണം പല പേരും പറയുന്നതു നടപ്പില്ലാത്തതല്ല. ആയത് ഇപ്പോഴത്തെ നമ്പൂരിമാർ മുതലായവരെക്കുറിച്ചും ഇല്ലെന്നില്ല. അപ്രകാരമുള്ള എല്ല പേരുകളും വകയിൽ ചേർത്തു ഗണിക്കുന്നത് കേവലം ഭോ‌ഷത്വമെന്നേ പറവാനുള്ളു.

  വിശേ‌ഷിച്ചും 'നമ്പൂരി ഇങ്ങോട്ടു വരൂ' 'പട്ടരേ വരൂ" 'പോറ്റി

വരൂ' എന്നു പറയുന്നതുപോലെ "ശ്രൂദ്രാ വാ' എന്നു ഒരു നായരെ നോക്കി പറയുന്നില്ല. പറയുന്നതായാലും നമ്പൂരി, പട്ടർ ഇത്യാദി ഉപനാമം (വർഗ്ഗപ്പേർ അല്ലെങ്കിൽ സ്ഥാനപ്പേർ) പോലെ ആ സ്ഥാനത്തെയ്ക്കു നായർ, പിള്ള, കർത്താ, കയ്മൾ, മേനവൻ മുതലായ സംജ്ഞകളെ മാത്രമേ ഉപയോഗിക്കുന്നുള്ളു. മുൻ വിവരിച്ച സംഗതികളുടെ സാരംശത്തെപ്പറ്റി അˉംപോലും ചിന്തിക്കാതെ

രജിƒറാധാരത്തിൽ
  ഒരുവനെഴുതി, രണ്ടു

പേരെഴുതി, മൂന്ന്, നാല്, പത്തു, നൂര്, എന്നിങ്ങനെ തെരുതെരെ


119


   പ്രാചീന മലയാളം

അങ്ങോട്ട് 'ഗèലികപ്രവാഹന്യായം' 1ഞ്ജ പോലെ ഇത് സംഭവിച്ചു എന്നേ ഉള്ളു.

   ഏകസ്യ കർമ്മ സംവീക്ഷ്യ കരോത്യന്യോപി ഗർഹിതം
   ഗതാനുഗതികോ ലോകോ ന ലോകഃ പാരമാർത്ഥികഃ
   അർത്ഥം: 'ഒരുത്തന്റെ നിന്ദ്യമായ പ്രവൃത്തി കണ്ടിട്ട്

അന്യനും അതുപോലെ ചെയ്തുപോകുന്നു. ഇതു മുൻപിൽ പോകുന്നവന്റെ പിന്നാലെ പലരും പോകുന്നതുപോലെയാണ്. ഒരുവനും പരമാർത്ഥമറിഞ്ഞു പ്രവർത്തിക്കുന്നില്ല."

   ഇനി ശൂദ്രശബ്ദം, ഏതുഭാ‌ഷയിലുള്ളതാണെന്നു നോക്കാം:

"ബ്രഹ്മക്ഷത്രിയവിട്ശൂദ്രാശ്ചാതുർവർണ്യമിതി സ്മൃതം"


 (മനുസ്മൃതി)
   അർത്ഥം: ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രൻ ചാതുർ

വർണ്യമാകുന്നു എന്നു സ്മരിക്കപ്പെട്ടു.

   "ഹാ ഹാരേ ത്വാ ശൂദ്ര'



(Cാന്ദോഗ്യോപനി‌ഷത്ത്)

   അർത്ഥം.: ക ഷ്ടം ക ഷ്ടം എടാ! ശൂദ്രാ നിന്റെ .."
   'ശദ്രം വർണ്ണമസൃജത'
 (ബൃഹദാരണ്യോപനി‌ഷത്ത്)
   അർത്ഥം:"ശൂദ്രജാതിയെ സൃ ഷ്ടിച്ചു."

1ഞ്ജ

  ഗè^ിക (ഗèരിക) - ആട്ടിൻനിര; ആടുകൾ ഒന്നിനു പുറകെ മറ്റൊന്നായി

പുഴയിൽ ഒഴുകിപ്പോകുന്നതിനെ അടിസ്ഥാനമാക്കിയുള്ള ന്യായമാണ് ഗèലികാ പ്രവാഹന്യായം. (മൂടന്മന്മാരൊന്നിചാൽ അവരിൽ മുൻഗാമിയെ പിൻഗാമികൾ


{

കണ്ണുമടച്ച് അനുസരിക്കുന്നതിനെ ഇത് കുറിക്കുന്നു).


  1ഞ്ജ0


പ്രാചീന മലയാളം

   "ഹാ രേ ത്വാ ശൂദ്ര' - (സൂത്രഭാ‌ഷ്യം)
   അർത്ഥം: ക ഷ്ടം! ക ഷ്ടം! ക ഷ്ടം: എടാ ശൂദ്രാ! നിന്റെ ..."
   "ശൂദ്രാശ്ചാവരവർണ്ണാശ്ച വൃ‌ഷലാശ്ച ജഘന്യജാ'


   (അമരകോശം)
   അർത്ഥം. 'ശൂദ്രൻ, അവരവർണ്ണൻ, വൃ‌ഷലൻ, ജഘന്യജൻ

ഇവ ശൂദ്രശബ്ദത്തിന്റെ പര്യായങ്ങൾ (ആകുന്നു);

   മേൾകാണിച്ച പ്രമാണങ്ങളും പര്യായങ്ങളും സംസ്കൃതഭാ‌ഷ

യിൽ കാണപ്പെടുന്നു. 'മലയാളം' തുടങ്ങി പന്ത്രണ്ടു പിരിവു കളുള്ള 1ന്ധ 'തമിഴു' ഭാ‌ഷയിലെ ഇലക്കണാദി ഗ്രന്ഥങ്ങളിൽ 'അവരവരുണൻ' 'വിരുഴലൻ' 'ചകന്നിയചൻ എന്നിങ്ങനെ തമിഴ് വാക്കുകളെല്ലന്നു കാണിച്ച് 'ചിതൈച്ചൊല്ലായിട്ട്' ഉപയോഗിച്ചിരി ക്കുന്നതിനാൽ ശൂദ്രശബ്ദം

   സംസ്കൃതഭാ‌ഷയിലുള്ളതുതന്നെ

എന്നു നിർണ്ണയിക്കാം.

   (തമിഴ് ഭാ‌ഷയിൽ 'പെയർച്ചൊല്ല്" (നാമശബ്ദം)" 'വിനൈ

ച്ചൊല്ല്) (ക്രിയശബ്ദം), 'ഇടൈച്ചൊല്ല്' (ഏകദേശം അവ്യയം), 'തിശൈച്ചൊല്ല്' (ദേശീയനാമം), 'വടൈച്ചൊല്ല്' (ഇതരദേശഭാ‌ഷ, അതായത് സംസ്കൃതം), "ചിതൈചൊല്ല് (ന്യുനനാമം) എന്നി


{ ങ്ങനെ പദങ്ങളെ പിരിച്ചിട്ടുണ്ട്. ഇതിൽ വടൈച്ചൊല്ലെന്നതു തമിഴക്ഷരങ്ങൾകൊണ്ട്

  സംസ്കൃതത്തിലിരുന്നതുപോലെതന്നെ

എഴുതാവുന്ന കരം, മരം ഇത്യാദി പദങ്ങളും, ചിതൈ ച്ചൊല്ലെന്നത്, തമിഴക്ഷരങ്ങൾകൊണ്ടു ശരിയായിട്ടുച്ചരിക്കാൻ പാടില്ലാതെ 'ചിതച്ചു' (ന്യുനപ്പെടുത്തി) ഉച്ചരിക്കുന്ന ഉട്ടണം (ഉÿം)

  പിരുങ്കം
 (ഭൃംഗം)

ഇത്യാദി

  പദങ്ങളുമാകുന്നു.

1ന്ധ

  തമിഴ്, മലയാളം, തെലുങ്ക്, കന്നടം, തുളു, കുർഗ്, തുദ, കോത, ഗോണ്ഡ്, കൊണ്ട്,

രാജ്മഹൽ, ഒറാവൊൺ എന്നിവയാണിവ.


1ഞ്ജ1


പ്രാചീന മലയാളം

ശ്രൂദ്രാദിപദങ്ങൾ തമിഴ് ഭാ‌ഷയിൽ ചിതൈച്ചൊല്ലായിരിക്കു ന്നതിനാൽ സംസ്കൃതഭാ‌ഷയിലുള്ളവതന്നെ എന്നു തെളിയുന്നു).

   ഇനി ശൂദ്രശബ്ദം ഏതു ഭാ‌ഷയിൽ എന്തിനായിട്ടുപയോഗി

ച്ചിരിക്കുന്നു എന്നു നോക്കുന്നപക്ഷം മുൻകാണിച്ചിരിക്കുന്ന പ്രമാണംകൊണ്ട് അതു ചാതുർവർണ്ണ്യവ്യവസ്ഥയിൽ നാലാ മത്തെ വർണ്ണത്തിനു സംജ്ഞയാണെന്നു തെളിയുന്നു. ഈ വർണ്ണത്തിന്റെ

ലക്ഷണാദികളെ    പ്രത്യേകം  സ്പ ഷ്ടമാക്കി

കാണിക്കുന്നതിനു പൊതുവായ ചാതുർവർണ്ണ്യത്തിന്റെ ഒരു വിവരണം അത്യാവശ്യമായി തോന്നുകയാൽ അടുത്ത അദ്ധ്യായ ത്തിൽ അതിനൊരുമ്പെടുന്നു.

  1ഞ്ജഞ്ജ



പ്രാചീന മലയാളം


   അദ്ധ്യായം 9 - ചാതുർവർണ്യം
   'ചാതുർവർണ്യം എന്നതു മുൻപറഞ്ഞ ബ്രാഹ്മണാദി നാലു

ശബ്ദങ്ങൾക്കും ഒന്നായിട്ടുള്ള പേരാകുന്നു. ചതുർവർണ്ണം എന്നതു തന്നെ ചാതുർവർണ്യം 'സ്വാർത്ഥിക‌ഷ്യഞ്' 14 എന്നുള്ള പ്രത്യയം കൊണ്ട് രൂപഭേദം സിദ്ധിച്ചതല്ലാതെ അതിനു വിശേ‌ഷിച്ച് അർത്ഥഭേദം ഇല്ല

   ചാതുർവർണ്യത്തിനെ രണ്ടായി പിരിക്കാം. അവയിൽ ഒന്ന്

ഗുണകർമ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയും മറ്റേതു കുക്ഷി പൂരണമതത്തെ അടിസ്ഥാനപ്പെടുത്തിയും ഇരിക്കുന്നു. എന്നാൽ യഥാർത്ഥമായ വർണ്ണവിഭാഗം

 ശരിയില്ലാത്തതാണെന്നോ

അതിൻപ്രകാരം

   ഇഹപരസുഖങ്ങൾ സാധിക്കയില്ലെന്നോ

യാതൊരു

 വർഗ്ഗത്തിനൂ
ഇതുമാതിരിയുള്ള
ഏർപ്പാടിൽ

പ്രതിബിംബഭാവത്തിൽ എങ്കിലും അകപ്പെടാതെ ലോകത്തു ജീവിപ്പാൻ കഴിയുമെന്നോ പറവാൻ പാടില്ല; പറയുന്നുമില്ല. ഇപ്പോൾ ഇവിടെ നടപ്പിലിരിക്കുന്ന ചാതുർവർണ്യനിയമം.

   ഒന്നാമതായി
  പറഞ്ഞ
  ഗുണകർമ്മവിഭാഗപ്രധാനമായ

നിയമത്തിലുള്ളതല്ല. വിധിപ്രകാരമുള്ള ബ്രാഹ്മണക്ഷത്രിയാദി നാമങ്ങളെ മാത്രം വച്ചുംകൊണ്ട് ആ നിയമത്തിന്റെ ഉദ്ദേശത്തിനു വിപരീതമായും അതിന്റെ ശരിയായ സ്വരൂപത്തിന് മറവായും നാശകരമായും ഉള്ള രണ്ടാമത്തെ പിരിവിനെയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ആദ്യം മഹാന്മാരാൽ അനുഷ്ഠിക്കപ്പെട്ട ചാതുർവർണ്യനിയമമല്ല എന്നു നിശ്ചയംതന്നെ. ഇതിനെ പാ‌ഷണ്ഡമതലോകായതമതമിശ്രമായ ദുർവ്യവസ്ഥ 14

  വർണ്ണം എന്ന പദത്തിനോട് സ്വാർത്ഥത്തെക്കുറിക്കുന്ന "‌ഷ്യഞ്" എന്ന പ്രത്യയം

ചേരുമ്പോഴാണ് "ചാതുർവർണ്യ"ത്തിലെ വർണ്ണ്യം എന്ന പദം ഉണ്ടാകുന്നത്.


   1ഞ്ജന്ധ


 പ്രാചീന മലയാളം

യെന്നോ ക ഷ്ടിപി ഷ്ടി ചാതുർവർണ്യാഭാസമെന്നോ മറ്റോ വേണം പറവാൻ. പൂർവനിയമം അമൃതം; ഇതു വി‌ഷം. അതിനെ ആചരി

ക്കുന്നത് മാതാവിന്റെ മുലയിൽ നിന്നും പാലുകുടിക്കുന്നതു പോലെ. ഇതിനെ ആചരിക്കുന്നത് മുല ശദേിച്ച് രക്തപാനം ചെയ്യുന്നതുപോലെ. ഈ വാസ്തവത്തെക്കുറിച്ചുള്ള അജ്ഞത്വം നിമിത്തം ഇതു മഹാന്മാരുടെ നിയമമാകയാൽ ത്യാജ്യ മല്ലെന്നുള്ള അന്ധവിശ്വാസജാഡ്യത്തിൽ നമ്മുടെ ആളുകൾ അകപ്പെട്ടിരിക്കയാണ്.

  ഈ ചതുർവിധ വിഭാഗത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്

മലയാളിനായർ വർഗ്ഗത്തിൽ ശൂദ്രശബ്ദാരോപണം ചെയ്തിട്ടു ള്ളത്. ഈ ആരോപണം അവർക്കു വലുതായ നാശത്തെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇതു കാരണം ജനസമൂഹത്തിന് അതിമൂടന്മത, ധനനാശം, അലസത, ദാരിദ്യ്രം, മിത്രദ്രാഹം, കുടുംബകലഹം, സ്വജനദ്വേ‌ഷം, അപമര്യാദ, ദുരാചാരം, ഭൃത്യ വൃത്തി, ധർമ്മഭൃംശം, കർമ്മലോപം, അനാസ്തിക്യം ഇതുകൾ വർദ്ധിച്ചു നിലനിന്ന് ആകപ്പാടെ ഇവർ ദുരിതരൂപികളായി പരജനപരിഹാസത്തിനും ഇഹലോകപരലോകങ്ങളിൽ നരകാനു ഭൂതിക്കും പാത്രീഭവിച്ചുകൊണ്ടിരിക്കുന്നു. ഈ ആപത്തിൽ ഇന്നും രക്ഷപ്പെടണമെങ്കിൽ ഉന്നാമതായിട്ടു സകലദോ‌ഷങ്ങ ൾക്കും ബീജമായ ഈ ദുർവ്യവസ്ഥയിൽ ഇന്ന് ഒഴിയണം. അപ്രകാരം ഒഴിയണമെങ്കിൽ ജനസമൂഹത്തിൽ വളരെക്കാല മായി വേരുറച്ചുകിടക്കുന്ന തെറ്റിദ്ധാരണ നിശ്ശേ‌ഷം നശിക്കണം. അങ്ങനെ നശിക്കണമെങ്കിൽ ഋ‌ഷീശ്വരന്മാരാൽ സ്മൃതിമൂലം ഏർപ്പെടുത്തപ്പെട്ട ശരിയായ ചാതുർവർണ്ണ്യനിയമരീതികളേയും കെടുതലിനെ വർദ്ധിപ്പിച്ചു മയക്കിക്കൊണ്ടിരിക്കുന്ന ദുർവ്യവ സ്ഥാരീതികളേയും തൽക്കർത്താക്കന്മാരുടെ യോഗ്യതകളേയും ശരിയായിത്തന്നെ മുഴുവനും അറിയണം. ആയതു കഴിച്ചെങ്കിലേ

   1ഞ്ജ4


പ്രാചീന മലയാളം മറ്റുള്ള ഔ‌ഷധങ്ങൾ ഫലിക്കൂ. അതുകൊണ്ട് മുൻപറഞ്ഞ രണ്ടുവക വ്യവസ്ഥകളേയും സംബന്ധിച്ച വേണ്ട വിവരങ്ങൾ പ്രമാണയുക്ത്യനുഭവസഹിതം കാണിക്കാൻ തുടങ്ങുന്നു.

  ആദ്യമായി ഗുണകർമ്മവിഭാഗപ്രധാനമായ മതത്തെ പറയാം.

അതിലേയ്ക്ക് അനുക്രമമായി താഴെ പറയുന്ന സംഗതികളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.

  1. അതിന്റെ സാമാന്യനാമം ഞ്ജ. അതിന്റെ പ്രത്യേകനാമം ന്ധ.

അതിന്റെ കർത്താവ് 4. അതിന്റെ ജനനകാലം 5. അതിന്റെ പ്രയോജനം 6. അതിന്റെ അടിസ്ഥാനം 7. അതിന്റെ അധികാരി 8. അതിന്റെ നടപ്പുമുറ 9. അതിന്റെ താരതമ്യം 10. അതിന്റെ വ്യാപ്തി


 1. സാമാന്യനാമം
  സന്തതിഗോത്രജനനകുലാന്യഭിജനാന്വയ
  വംശോന്വവായസ്സന്താനോവർണ്ണാഃ സ്യുർബ്രാഹ്മണാദയഃ


  അമരകോശം
  അർത്ഥം: "സന്തതി, ഗോത്രം, ജനനം, കുലം, അഭിജനം,

അന്വയം, വംശം, അന്വവായം, സന്താനം ഈ ഒമ്പതു ശബ്ദ ങ്ങളും ബ്രാഹ്മണക്ഷത്രിയാദി വർണ്ണങ്ങൾക്ക് സർവ്വ സാധാരണ മായിട്ടുള്ള നാമങ്ങളാകുന്നു. ഇതുകളിൽ വർണ്ണമെന്ന ശബ്ദം ബ്രാഹ്മണക്ഷത്രിയ വൈശ്യ ശൂദ്രജാതികൾക്ക് പൊതുവായിട്ടു ള്ളതാകുന്നു.

  വർണ്ണസ്തുത (വൗർണ്ണ
  എന്ന    ധാതു സ്തുതി  എന്ന

അർത്ഥത്തിൽ വരും).

   1ഞ്ജ5


 പ്രാചീന മലയാളം
  വർണ്ണ്യന്തേ

"കപിലാരുണപീതകൃഷ്ണവർണ്ണൈഃ നിരൂപ്യന്ത ഇതി"

  അർത്ഥം: കപിലനിറം (ഗോരോചനയുടെ നിറം പോലെ

യുള്ള നിറം) അരുണം (പ്രകാശമില്ലാത്ത ചുവപ്പുനിറം) പീതം (മഞ്ഞൾ നിറം) കൃÿം (കറുപ്പുനിറം) ഈ വർണ്ണങ്ങൾ കൊണ്ട് സ്തോത്രം ചെയ്യപ്പെടുന്നത്.

  "കപിലാശ്ചാരുണാഃ പീതാഃ കൃÿാശ്ചതേി പൃഥക് പൃഥക്
  ബ്രാഹ്മണാഃ ക്ഷത്രിയാ വൈശ്യാ ശൂദ്രാശ്ചതേി വിവക്ഷിതാഃ


 (വിഷ്ണുപുരാണം)
  കപിലാഃ  ബ്രാഹ്മണൻ; അരുണാഃ
 ക്ഷത്രിയൻ; പീതാഃ

വൈശ്യർ; കൃÿാഃ ശൂദ്രർ.

  കപിലാരുണപീതകൃഷ്ണവർണ്ണങ്ങൾക്ക് പ്രത്യേകം പ്രത്യേകം

ബ്രാഹ്മണൻ, വൈശ്യൻ, ശൂദ്രൻ എന്നു പറയ പ്പെടുന്നു.


   ഞ്ജ. പ്രത്യേകനാമം
  "ബ്രഹ്മക്ഷത്രിയവിട്ശൂദ്രാ" സ്മൃതി
  അർത്ഥം: ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രർ
  "ബ്രാഹ്മണം ക്ഷത്രിയം വൈശ്യം ശൂദ്രഞ്ച" സ്മൃതി
  അർത്ഥം: ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും.
  "ബ്രഹ്മവാ ഇദമഗ്ര ആസീത്" ബൃഹ. ഉപനി‌ഷത്ത്
  അർത്ഥം: ആദ്യം ബ്രഹ്മമെന്ന ഒരു ജാതി തന്നെ ഭവിച്ചു.
  "അസൃജത ക്ഷത്രം"
ബൃഹ. ഉപനി‌ഷത്ത്


1ഞ്ജ6


പ്രാചീന മലയാളം
 അർത്ഥം: ക്ഷത്രത്തെ (ക്ഷത്രിയനെ സൃ ഷ്ടിച്ചു).
 "വിശമസൃജത്" - ബൃഹ. ഉപനി‌ഷത്ത്
 അർത്ഥം: വൈശനെ സൃ ഷ്ടിച്ചു.
 “ശദ്രം വർണ്ണമസൃജത്” - ബൃഹ. ഉപനി‌ഷത്ത്
 അർത്ഥം: ശൂദ്രജാതിയെ സൃ ഷ്ടിച്ചു.
 ഈ    പ്രമാണങ്ങളെക്കൊണ്ട്
  ഇതിലടങ്ങിയ   പ്രത്യേക

നാമങ്ങൾ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നതുകളാകുന്നു എന്നു സിദ്ധിക്കുന്നു.



ന്ധ. ജന്മഭൂമി

 "സരസ്വതീദൃ‌ഷദ്വത്യോർദ്ദേവനദ്യോര്യദന്തരം
 തം ദേവനിർമ്മിതം ദേശം ബ്രഹ്മാവർത്തം പ്രവക്ഷ്യതേ."



മനുസ്മൃതി
 അർത്ഥം: സരസ്വതിയെന്നും, ദൃ‌ഷദ്വതിയെന്നും പറയപ്പെടു

ന്ന ദേവനദികളുടെ മദ്ധ്യദേശം ദേവന്മാരാലേർപ്പെടുത്തപ്പെട്ട ബ്രഹ്മാവർത്തമെന്നു പറയപ്പെടുന്നു.

 "തസ്മിൻ ദേശേ യ ആചാരഃ പാരമ്പര്യക്രമാഗതഃ
 വർണ്ണാനാം സാന്തരാത്മാനാം സ സദാചാരഃ ഉച്യതേ"



മനുസ്മൃതി
 അർത്ഥം: ആ ദേശത്തിൽ എപ്പോഴും മഹാന്മാർ വസിക്കു

ന്നതിനാൽ ബ്രാഹ്മണാദിവർണ്ണങ്ങൾക്കും സങ്കരജാതികൾക്കും ശിഷ്ടാചാരം അനാദിയായി അവിടത്തിൽ നിന്നും ഉണ്ടാകുന്നു.


1ഞ്ജ7


പ്രാചീന മലയാളം
 ഈ പ്രമാണം കൊണ്ട് ചാതുർവർണ്ണ്യം  ഉണ്ടായത്

ബ്രഹ്മാവർത്തത്തിൽ നിന്നാണെന്ന് സിദ്ധിച്ചു.



4. കർത്താവ്

 "കൃതവാൻ പ്രഭുഃ" - ഗായത്രിതന്ത്രം
 അർത്ഥം: പ്രഭുവിനാൽ ചെയ്യപ്പെട്ടു.
 "ചാതുർവർണ്യം മയാ സൃ ഷ്ടം" - ഭഗവൽ ഗീത
 അർത്ഥം: ചാതുർവർണ്ണ്യം എന്നാൽ സൃ ഷ്ടിക്കപ്പെട്ടു.
 ഇതുകൾ കൊണ്ട് ചാതുർവർണ്യനിയമത്തെ സൃ ഷ്ടിച്ചത്

സചിദാത്മാവായ ഭഗവാനാണെന്ന് സിദ്ധമായി.


   5. ജനനകാലം
 "വർണ്ണശ്രമവിഭാഗശ്ച ത്രതായാം കൃതവാൻ"


   ഗായത്രിതന്ത്രം
 അർത്ഥം: വർണ്ണശ്രമവിഭാഗത്തെ ത്രതായുഗത്തിൽ ചെയ്തു

എന്നതുകൊണ്ട് ഇതിന്റെ ജനനകാലം ത്രതായുഗത്തില ാണെന്നു സിദ്ധിച്ചു.


   6. പ്രയോജനം
 "ലോകാനാന്തു വിവൃദ്ധ്യർത്ഥം" - മനുസ്മൃതി
 അർത്ഥം: ലോകങ്ങളുടെ വർദ്ധനയ്ക്കുവേണ്ടി, എന്നതുകൊണ്ട്

ഇതിന്റെ പ്രയോജനം ലോകവർദ്ധന(രക്ഷ)യാണെന്നു തെളി യുന്നു.


1ഞ്ജ8


പ്രാചീന മലയാളം
  ഹിന്ദുമതാനുസാരികൾക്ക് ആദരണീയങ്ങളെന്നു സമ്മത

മുള്ള പ്രമാണങ്ങളിൽ കാണുന്നവിധം മേˉറഞ്ഞ മൂന്നു മുതൽ ആറ് വരെ കാര്യങ്ങളിൽനിന്നു പ്രഭുവായിരുന്ന ഭഗവാൻ ഈ വർണ്ണാശ്രമവിഭാഗത്തെ ബ്രഹ്മാവർത്തത്തിൽവച്ചു ലോകങ്ങളുടെ വർദ്ധനയ്ക്കുവേണ്ടി ഉണ്ടാക്കി എന്നു സ്പ ഷ്ടമായി.

  ഈ നിയമം ലോകവർദ്ധനയ്ക്കായിട്ടിരിക്കുന്ന സ്ഥിതിക്ക്

ത്രതായുഗത്തിനുമുമ്പ് കൃതയുഗത്തിലും

വർദ്ധന അവശ്യം വേണ്ടതായിരിക്കാനേ തരമുള്ളൂ.

  "ആദ കൗൃതയുഗേ വർണ്ണോ നൃണാം ഹംസ ഇതി സ്മൃതഃ"


ഭാഗവതം

  അർത്ഥം: ആദിയിൽ കൃതയുഗത്ത് മനു‌ഷ്യർ എല്ലാവരും

ഹംസന്മാർ എന്നു പറയപ്പെടുന്ന ഒരു വർണ്ണം മാത്രമായിരുന്നു.

  "ന വിശേ‌ഷോ ̧സ്തി വർണ്ണാനാം സർവ്വം ബ്രഹ്മമിദം ജഗദ്"


 ഭാരതം
  അർത്ഥം: ഹേ യുധിഷ്ഠിര! പണ്ടു ലോകം വർണ്ണഭേദം

കൂടാതെ ഒരേ ജാതിയായിരുന്നു.

  "ഏകവർണ്ണമിദം പൂർവ്വം വിശ്വമാസീദ്യുധിഷ്ഠിര" - ഭാരതം
  അർത്ഥം: ഹേ യുധിഷ്ഠിര! പണ്ടു ലോകം വർണ്ണഭേദം

കൂടാതെ ഒരേ ജാതിയായിരുന്നു.

  "ബ്രഹ്മ വാ ഇദമഗ്ര ആസീദേകമേവ" ബൃഹ. ഉപനി‌ഷത്ത്
  ഈ പ്രമാണങ്ങളെല്ലാം "ത്രതായം കൃതവാൻ പ്രഭുഃ"

എന്നതിനാലും കൃതയുഗത്തിൽ ഈ വിഭാഗം ഉണ്ടായിരുന്നി ല്ലെന്നു കാണുന്നു. കൃതയുഗത്തിലും ലോകവൃത്തി ആവശ്യ

   1ഞ്ജ9


 പ്രാചീന മലയാളം

മുള്ളതായിരുന്നിട്ടും ആ കാലത്ത് ഏർപ്പെടുത്താതിരിപ്പാനും ത്രതവരെ താമസിപ്പാനും കാരണമെന്ത്?

  "കൃതകൃത്യാഃ പ്രജാ ജാത്യാ തസ്മാൽ കൃതയുഗം വിദുഃ"
   ഭാഗവതം
  അർത്ഥം: പ്രജകൾ ജനനാൽ തന്നെ കൃതകൃത്യന്മാരായിരി

ക്കയാൽ കൃതയുഗമെന്നു പറയപ്പെട്ടു.

  "ചതു‌ഷ്പാത്സകലോ ധർമ്മഃ സത്യം ചൈവ കൃതേ യുഗേ
  നാധർമ്മേണാഗമഃ കശ്ചിന്മനു‌ഷ്യാൻ പ്രതിവർത്തതേ."



മനുസ്മൃതി
  അർത്ഥം: കൃതയുഗത്തിൽ ധർമ്മവും സത്യവും നാലു

പാദമായിരുന്നു. അതിൽ മനു‌ഷ്യരെ അധർമ്മത്തിനാലുണ്ടാകുന്ന ദുഃഖം പീഡിപ്പിക്കുന്നില്ല.

  ഈ പ്രമാണങ്ങളാൽ കൃതയുഗത്തിൽ ധർമ്മം തികഞ്ഞു

സംപൂർണ്ണമാകുംവണ്ണമുണ്ടായിരുന്നെന്നും, അതിനാൽ ജനങ്ങൾ വർണ്ണഭേദം കൂടാതെ ഒരേ ജാതിയിൽ നി‌ഷ്കളങ്കഹൃദയരും ഉപാസകരും ധർമ്മിഷ്ഠരുമായിരുന്നെന്നും, അതിനാൽ അവർക്ക് യാതൊരൂപദ്രവങ്ങളും നേരിട്ടിട്ടില്ലായിരുന്നു എന്നും, വേണ്ടുന്ന കാര്യങ്ങളെ അവരവർതന്നെ നിർബാധ്മായി പ്രയøം ചെയ്തു നിവർത്തിച്ചുപോന്നു എന്നും, ആയതുകൊണ്ട് അക്കാലത്ത് ഈ വിഭാഗം ആവശ്യപ്പെട്ടിരുന്നില്ലെന്നും വെളിവാക്കുന്നു. എന്നാൽ.

  "ത്രതായുഗേ ഭിന്നധിയോ" - ഭാഗവതം
  അർത്ഥം: ത്രതായുഗത്തിൽ (മനു‌ഷ്യർ) വിപരീതബുദ്ധിക

ളായി ഭവിച്ചു.

  ഇതരേ‌ഷ്വാഗമാദ്ധർമ്മഃ പാദശസ്ത്വവരോപിതഃ


1ന്ധ0


 പ്രാചീന മലയാളം
  ചരൗികാനൃതമായാഭിർദ്ധർമ്മശ്ചാപൈതി പാദശഃ


മനുസ്മൃതി അ 1

  അർത്ഥം: മറ്റു യുഗങ്ങളിൽ (ത്രതായുഗം മുതലായ)

മോ‌ഷണം, അസത്യം, വഞ്ചന ഈ കൃത്യങ്ങളെക്കൊണ്ട് ധനം, വിദ്യ മുതലായവ സമ്പാദിക്കനിമിത്തം ധർമ്മം, സത്യം ഇവ ഓരോ പാദമായി കുറയുന്നു.

  ഈ പ്രമാണങ്ങളാൽ ത്രതായുഗം മുതൽക്ക് ധർമ്മം

ക്രമേണ കുറഞ്ഞും അധർമ്മം വർദ്ധിച്ചും വന്നിരുന്നു എന്നും, ജനങ്ങളും അധർമ്മിഷ്ഠരായി ഭവിച്ചു എന്നും കാണുന്നു. അതുകൊണ്ട് ആ കാലം (ത്രതായുഗം) മുതൽക്ക് ഈ വിഭാഗം ആവശ്യപ്പെട്ടുവന്നു. ഇതാകുന്നു കൃതയുഗത്തിലേർപ്പെടാതിരി പ്പാനും ത്രതവരെ താമസിപ്പാനും കാരണം.



7. അടിസ്ഥാനം

  "ചാതുർവർണ്യം മയാ സൃ ഷ്ടം ഗുണകർമ്മ വിഭാഗശഃ"


   ഭഗവൽഗീത
  അർത്ഥം: ഗുണകർമ്മവിഭാഗത്തെ അടിസ്ഥാനപ്പെടുത്തി

ചാതുർവർണ്യം എന്നാൽ സൃ ഷ്ടിക്കപ്പെട്ടു.

  "ബ്രഹ്മണാ പൂർവ്വസൃ ഷ്ടം ഹി കർമ്മഭിർവർണ്ണതാം ഗതം"
   ഭാരതം
  അർത്ഥം: ബ്രഹ്മാവിനാൽ പണ്ട് (എലാ മനു‌ഷ്യരും) സൃ ഷ്ടി
  }

ക്കപ്പെട്ടു. കർമ്മം കൊണ്ട് (പല) വർണ്ണങ്ങളെ പ്രാപിച്ചു.

  "കർമ്മക്രിയാവിശേ‌ഷേണ ചാതുർവർണ്യം പ്രതിഷ്ഠിതം"


ഗായത്രീതന്ത്രം


1ന്ധ1


 പ്രാചീന മലയാളം
   അർത്ഥം: കർമ്മങ്ങളുടെ ഭേദഗതികൊണ്ട് ചാതുർവർണ്യം

പ്രതിഷ്ഠിക്കപ്പെട്ടു.

ഇതിൽനിന്നു    ചാതുർവർണ്യത്തിന്റെ

അടിസ്ഥാനം വൃത്തിഭേദത്തെ

ആശ്രയിച്ചാണെന്ന്

വ്യക്തമാകുന്നു.

 8. ഇന്നിന്ന ഗുണകർമ്മങ്ങളുള്ളവനെ


ഇന്ന വിഭാഗത്തിൽവച്ചു എന്ന്

   ബ്രഹ്മ വാ ഇദമഗ്ര ആസീദേകമേവ തദേകം സന്നപ്യഭവത

്ശ്രയോ രൂപമത്യസൃജത ക്ഷത്രം യാന്യേതാനി ദേവക്ഷത്രാ ണീന്ദ്രാവരുണഃ സോമോ രുദ്രഃ പർ ́ന്യോ യമോ മൃത്യുരീ ശാന ഇതി. തസ്മാൽ ക്ഷത്രാൽ പരം നാസ്തി തസ്മാൽ ബ്രാഹ്മണഃ ക്ഷത്രിയമധസ്താദുപാസ്തേ രാജസൂയേ ക്ഷത്ര ഏവ തദ്യശോ ദധാതി സൈ‌ഷാ ക്ഷത്രസ്യ യോനിര്യദ് ബ്രഹ്മ തസ്മാദ്യദ്യപി രാജാ പരമതാം ഗച്ഛതി ബ്രഅൈവാന്തത ഉപനിശ്രയതി സ്വാം യോനിം യ ഉ ഏനം ഹിനസ്തി സ്വാം സ യോനിമൃച്ഛതി സ പാപീയാൻ ഭവതി യഥാ ശ്രയാംസം ഹിംസിത്വാ. (ബൃഹദാരണ്യകോപനി‌ഷത്ത്)

   അർത്ഥം: "ആത്മൈവേദമഗ്ര ആസീൽ" എന്നുള്ളെടത്ത്

ആത്മശബ്ദം കൊണ്ട് വിവക്ഷിതമായിരിക്കുന്ന സ്ര ഷ്ടൃബ്രഅം യാതൊന്നോ (അùിയെ സൃ ഷ്ടിച്ചു) ബ്രാഹ്മണജാത്യഭിമാനമുള്ള ആദ്ധ്യാത്മകമായിരിക്കുന്ന അത് ഏകമാത്രമായിരുന്നു. പരിപാല നാദി ചെയ്യുന്നതിനുള്ള "ക്ഷേത്ര"ത്തോടുകൂടാതെ കർമ്മത്തി നായിക്കൊണ്ടു മതിയായില്ല. അതുകൊണ്ട് ആ ബ്രഹ്മകർത്തൃത്വ വിഭൂതിക്കായിട്ട് പ്രശസ്തരൂപമൊന്നു വിശേ‌ഷമായി സൃ ഷ്ടിച്ചു. അതായത് "ക്ഷത്രം" ഇന്ദ്രൻ, വരുണൻ, യമൻ, മൃത്യുരീശാനനെ ന്നിങ്ങനെ യാവചിലരുണ്ടോ അവർ ദേവ(ന്മാരിൽ) ക്ഷത്രിയ ന്മാർ.


1ന്ധഞ്ജ


  പ്രാചീന മലയാളം
  "സ നൈവപ്യഭവത്സവിശമസൃജതിയാന്യേതാനി ദേവജാതാ

നി ഗണശഃ ആഖ്യായന്തേ വസവോ രുദ്രാ ആദിത്യാവിശ്വേദേവാ മരുത ഇതി." (ബൃഹദാരണ്യകോപനി‌ഷത്ത്)

  അർത്ഥം: ബ്രാഹ്മണജാത്യഭിമാനമുള്ള ആ അùിപുരു‌ഷൻ

(മുൻപോൽ) ദ്രവ്യസമ്പാദ്യക്കാരനോടുകൂടാതെ കർമ്മത്തിനായി ക്കൊണ്ട് മതിയാകാതെ (പോയി) വൈശ്യജാതിയെ സൃ ഷ്ടിച്ചു. ആ ദേവവൈശ്യന്മാർ ഏവരെന്നാൽ വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാർ, വിശ്വേദേവന്മാർ, മരുത്തുക്കൾ എന്നിങ്ങനെ വർഗ്ഗം വർഗ്ഗമായി പറയപ്പെടുന്നവർ തന്നെ.

  "സ നൈവപ്യഭവത്സശദ്രം വർണ്ണമസൃജത. പു‌ഷണമിയം

വൈ പു‌ഷേയം ഹീദം സർവ്വം പു‌ഷ്യതി യദിദം കിഞ്ച"


   ബൃഹദാരണ്യകോപനി‌ഷത്ത്
  അർത്ഥം: പിന്നീട് ഇവൻ (ആ അùിപുരു‌ഷൻ) പരിചാരക

നില്ലാöയാൽ കർമ്മത്തിന് ആകാതിരുന്ന് ശൂദ്രവർണ്ണം (ജാതി) സൃ ഷ്ടിച്ചു. പൂ‌ഷാവ് ഈ ശൂദ്രവർണ്ണത്തിൽ ചേർന്നവനാകുന്നു. ഈ പൃഥിവിയാകട്ടെ പൂ‌ഷാവായിട്ടു ഭവിക്കുന്നു. എന്തെന്നാൽ ഈയുള്ള (ഭൂതജാലം) എല്ലാം പോ‌ഷിപ്പിക്കുന്നു.

  "കാമഭോഗപ്രിയാസ്തീക്ഷ്ണാഃ ക്രാധനാഃ പ്രിയസാഹസാഃ
  ത്യക്തസ്വധർമ്മരക്താംഗാഃ തേ ദ്വിജാഃ ക്ഷത്രതാം ഗതാഃ"
  അർത്ഥം:
വി‌ഷയസുഖത്തിൽ
ഇച്ഛയോടുകൂടിയവരും

സാഹസത്തിൽ

  പ്രിയമുള്ളവരും  കോപിഷ്ഠന്മാരും   ആയി

സ്വധർമ്മങ്ങളെ വിട്ടു രജോഗുണത്തോടിരുന്ന ബ്രാഹ്മണർ ക്ഷത്രിയന്മാരായി ഭവിച്ചു.


1ന്ധന്ധ


 പ്രാചീന മലയാളം
  ഗോ‌ഷു വൃത്തിം സമാധായ പീതാഃ കൃ‌ഷ്യുപജീവിനഃ
  സ്വധർമ്മാന്നനുതിഷ്ഠന്തി തേ ദ്വിജാ വൈശ്യതാം ഗതാഃ
  അർത്ഥം: പശുപാലനവും ഉഴവും തന്റെ വൃത്തിയായിട്ടു

വചുകൊണ്ടു രജോഗുണവും തമോഗുണവും ഉള്ളവരായി

സ്വധർമ്മത്തെ ത്യജിച്ചവരായ ബ്രാഹ്മണർ വൈശ്യരായി ഭവിച്ചു.

  ഹിംസാനൃത പ്രിയാ ലുçാഃ സർവ്വകർമോപജീവിനഃ
  കൃÿാഃ ശചൗപരിഭ്രഷ്ടാസ്തേ ദ്വിജാഃ ശൂദ്രതാം ഗതാഃ
  അർത്ഥം:

കൊലയും

കളവും പ്രവർത്തിക്കുന്നവരും ലോഭികളും ഉപജീവനത്തിന് എന്ത് കർമ്മത്തേയും അനുഷ്ഠി ക്കുവാൻ മടിയില്ലാത്തവരും തമോഗുണശീലരും ശചൗമില്ലാത്ത വരും പരിഭ്ര ഷ്ടന്മാരുമായ ബ്രാഹ്മണർ ശൂദ്രരായി ഭവിചു.{

 9. നടപ്പുമുറ
  ന വിശേ‌ഷോ?സ്തി വർണ്ണാനാം സർവ്വം ബ്രഹ്മമിദം ജഗത്
  ബ്രഹ്മണാ പൂർവസൃ ഷ്ടം ഹി കർമ്മണാ വർണ്ണതാം ഗതം ഭാരതം


{

  അർത്ഥം: വർണ്ണഭേദമില്ല. ലോകം മുഴുവനും ബ്രഹ്മ

സംബന്ധമായത് ആകുന്നു. ബ്രഹ്മാവിനാൽ പൂർവ്വം സൃ ഷ്ടിക്ക പ്പെട്ടു. അവനവന്റെ കർമ്മം നിമിത്തം വർണ്ണങ്ങളെ സമ്പാദിച്ചു.

  ശൂദ്രാ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചതൈി ശൂദ്രതാം
  ക്ഷത്രിയാ ́ാതമേവന്തു വിദ്യാദ്വൈശ്യാത്തഥൈവ ച
   മനുസ്മൃതി
  അർത്ഥം: ശൂദ്രരും ബ്രാഹ്മണരാകുന്നു. ബ്രാഹ്മണരും

ശൂദ്രരാകുന്നു. ക്ഷത്രിയരും വൈശ്യപുത്രരും ഇപ്രകാരം തന്നെ ആകുന്നു എന്ന് അറിയണം.


1ന്ധ4


  പ്രാചീന മലയാളം
  ഈ വി‌ഷയം ഭാരതത്തിലെ  അനുശാസനപർവത്തിൽ{

വിസ്താരമായി കാണിച്ചിരിക്കുന്നു:

  ഏഭിസ്തു കർമ്മഭിർദ്ദേവി ശുഭൈരാചരിതൈസ്തഥാ
  ശൂദ്രാ ബ്രാഹ്മണതാം യാതി വൈശ്യഃ ക്ഷത്രിയതാം വ്രജേൽ
  അർത്ഥം:അല്ലയോ ദേവി! ഈ (മുൻചൊന്ന) കർമ്മങ്ങളാലും

സദാചാരത്തിനാലും ശൂദ്രൻ ബ്രാഹ്മണനാകുന്നു. വൈശ്യൻ ശൂദ്രനാകുന്നു.

  ഏതൈഃ കർമ്മഫലൈർദ്ദേവി ന്യൂനജാതികുലോത്ഭവഃ
  ശൂദ്രാപ്യാഗമസമ്പന്നോ ദ്വിജോ ഭവതി സംസ്കൃതഃ
  അർത്ഥം: അല്ലയോ ദേവി! താഴ്ന്ന ജാതിയിൽ താഴ്ന്ന

കുലത്തിൽ ജനിച്ച ശൂദ്രനെന്നുവരികിലും അവൻ ഈ കർമ്മങ്ങളുടെ

   ഫലത്തിനാൽ
   ശാസ്ത്രജ്ഞാനമുണ്ടായി

പരിശുദ്ധനായി ദ്വിജനായി ഭവിക്കുന്നു.

  ബ്രാഹ്മണോ വാപ്യസദ്വൃത്തിസ്സർവസങ്കരഭോജനഃ
 
  ബ്രാഹ്മണ്യം സമനുൽസൃജ്യ ശൂദ്രാ ഭവതി താദൃശഃ
  അർത്ഥം:
   അപ്രകാരം
ബ്രാഹ്മണനായിരുന്നാലും

ദുർമാർഗ്ഗിയായും സങ്കരഭോജിയായും ആകുന്നു എങ്കിൽ ബ്രാഹ്മണത്വത്തോടു വേർപ്പെട്ട് ശൂദ്രനയി ഭവിക്കുന്നു.

  കർമ്മഭിഃ ശുചിഭിർദ്ദേവി! ശുദ്ധാത്മാ വിജിതേന്ദ്രിയഃ
  ശൂദ്രാ ̧പി ദ്വിജവൽസേവ്യഃ ഇതി ബ്രഹ്മാനുശാസനം
  അർത്ഥം: അല്ലയോ ദേവി! കർമ്മത്തിനാലും പരിശുദ്ധത

യാലും പരിശുദ്ധാത്മാവായി ഇന്ദ്രിയങ്ങളെ ജയിച്ചവൻ ശൂദ്രനാ


1ന്ധ5


  പ്രാചീന മലയാളം

യിരുന്നാലും ദ്വിജനെന്നപോലെ സേവിക്കപ്പെടത്തക്കവനാകുന്നു എന്ന് ദൈവനിയമം.

   സ്വഭാവം കർമ്മ ച ശുഭം യത്ര ശൂദ്രാപി തിഷ്ഠതി
   വിശി ഷ്ടഃ സ ദ്വിജാതേർ വൈ വിജ്ഞേയ ഇതി മേ മതിഃ
   അർത്ഥം: യാതൊരു ശൂദ്രന്റെ സ്വഭാവവും പ്രവൃത്തിയും

പരിശുദ്ധങ്ങളായിരിക്കുന്നു. ആ ശൂദ്രൻ ദ്വിജനേക്കാളും ഉത്തമൻ (വിശേ‌ഷവാൻ); ഇത് എന്റെ അഭിപ്രായമാകുന്നു.

   ന യോനിർന്നാപി സംസ്കാരോ ന ശ്രുതം ന ച സന്തതിഃ
   കാരണാനി ദ്വിജത്വസ്യ വൃത്തമേവ തു കാരണം
   അർത്ഥം: ജനനം, മതാനുæാനം, ശാസ്ത്രപ്രയøം, കുലം ഇവ

ദ്വിജത്വം സിദ്ധിക്കുന്നതിനു കാരണമാകയില്ല. അതിലേയ്ക്ക് ആചാരമേ കാരണം.

   സർവേ‌ഷാം ബ്രാഹ്മണോ ലോകേ വൃത്തേന ച വിധീയതേ
   വൃത്തേ സ്ഥിതസ്തു ശൂദ്രാപി ബ്രാഹ്മണത്വം നിയച്ഛതി
   അർത്ഥം: ലോകവാസികളായ എല്ലാവരും ആചാരം കൊണ്ടു

തന്നെ ബ്രാഹ്മണരാകാം. സദ്വൃത്തിയിലിരിക്കുന്ന ശൂദ്രനും ബ്രാഹ്മണത്വം സിദ്ധിക്കുന്നു.

   ബ്രഹ്മസ്വാഭാവഃ കല്യാണി! സമഃ സർവ്വത്ര മേ മതിഃ
   നിർഗുണം നിർമ്മലം ബ്രഹ്മ യത്ര തിഷ്ഠതി സ ദ്വിജഃ
   അർത്ഥം: അല്ലയോ കല്യാണി! ബ്രഹ്മത്തിന്റെ സ്വഭാവം

എല്ലായിടത്തും ഒന്നുപോലെതന്നെ ഇരിക്കുന്നു. നിർഗ്ഗുണവും നിർമ്മലവുമായ ബ്രഅം ഏവനിലുണ്ടോ അവനേ ബ്രാഹ്മണൻ.


1ന്ധ6


പ്രാചീന മലയാളം
 ഏതത്തേ ഗുഹ്യമാഖ്യാതം യഥാ ശൂദ്രാ ഭവേദ്വിജഃ
 ബ്രാഹ്മണോ വാ ച്യുതോ ധർമ്മാൽ യഥാ ശൂദ്രത്വമാപ്നുതേ
 അർത്ഥം: ശൂദ്രന് എപ്രകാരം ബ്രാഹ്മണനാകാൻ കഴിയുമോ,

ബ്രാഹ്മണൻ ധർമ്മനാശംകൊണ്ട് എപ്രകാരം ശൂദ്രനാകുന്നോ അതിന്റെ രഹസ്യവി‌ഷയങ്ങൾ നിനക്കായി പറയപ്പെട്ടു.

 ഇതുപോലെ ഭാരത്തിൽ
ഇനിയും പല   സ്ഥലങ്ങളിലും

കാണാവുന്നതാണ്.

 സത്യം ദാനം ക്ഷമാശീലം അനൃശംസ്യം തപോ ഘൃണാ
 ദൃശ്യതേ യത്ര നാഗേന്ദ്ര! സ ബ്രാഹ്മണ ഇതി സ്മൃതഃ
 അർത്ഥം: സത്യം, ദാനം, ക്ഷമ, സദാചാരം, ശാന്തത, തപസ്സ്,

കരുണ ഇതുകൾ ആരിലിരിക്കുന്നോ അല്ലയോ നാഗേന്ദ്ര! അവൻ തന്നെ ബ്രാഹ്മണൻ.

 ജിതേന്ദ്രിയോ ധർമ്മപരഃ സ്വാധ്യായനിരതഃ ശുചിഃ
 കാമക്രാധ വൗശേ യസ്യ തം ദേവാ ബ്രാഹ്മണം വിദുഃ
 അർത്ഥം: ഏവൻ ഇന്ദ്രിയങ്ങളെ ജയിച്ചവനോ, ധർമ്മങ്ങളെ

അനുഷ്ഠിക്കുന്നുവോ, വേദാധ്യയനത്തിൽ

ഇച്ഛയുള്ളവനോ, പരിശുദ്ധനോ, ഏവന് കാമക്രാധങ്ങൾ വശത്തായിരിക്കു ന്നുവോ അവനെത്തന്നെ

  ദേവതകൾ    ബ്രാഹ്മണനെന്ന്

അറിയുന്നു.

 യസ്യ ചാത്മസമോ ലോകോ ധർമ്മജ്ഞസ്യ സമന്വിതഃ
 സർവ്വധർമ്മേ‌ഷു ചരതസ്തം ദേവാ ബ്രാഹ്മണോ വിദുഃ
 അർത്ഥം: ഏവൻ ലോകരെ തന്നെപ്പോലെ നിരൂപിക്കുന്നോ,

ധർമ്മത്തിൽ ജ്ഞാനവും പ്രശസ്തചിത്തവും ഉള്ളവനോ, മേലും

   1ന്ധ7


 പ്രാചീന മലയാളം

ഏവൻ ധർമ്മാനുæാനങ്ങളിൽ ഇച്ഛയുള്ളവനായിരിക്കുന്നുവോ അവനെത്തന്നെ ദേവതകൾ ബ്രാഹ്മണനെന്ന് അറിയുന്നു.

  ഭാരതം ആരണ്യകപർവ്വം യക്ഷയുധിഷ്ഠിരസംവാദം എന്ന

ഘട്ടത്തിൽ ഇനിയും ഈ കാര്യത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.

  യക്ഷ ഉവാച
  രാജൻ! കുലേന വൃത്തേന സ്വാധ്യായന ശ്രുതേന വാ
  ബ്രാഹ്മണ്യം കേന ഭവതി പ്രബ്രൂഹ്യേതൽ സുനിശ്ചിതം
  അർത്ഥം: അല്ലയോ രാജാവേ! ബ്രാഹ്മണത്വം, കുലത്തി

നാലോ, നടത്തയാലോ, വേദശാസ്ത്രപഠനത്തിനലോ ഏതിനാൽ ഉണ്ടാകുന്നു? ഈ നിശ്ചയത്തെ നല്ലപോലെ പറഞ്ഞാലും.

  യുധിഷ്ഠിര ഉവാച
  ശൃണു യക്ഷ! കുലം താത! ന സ്വാധ്യായോ ന ച ശ്രുതം
  കാരണം ഹി ദ്വിജത്വേ ച വൃത്തമേവ ന സംശയഃ
  അർത്ഥം: അല്ലയോ യക്ഷ! അങ്ങു കേട്ടാലും, ബ്രാഹ്മണ്യ

ത്തിനു കുലം വേദശാസ്ത്രപഠനം ഇതുകൾ കാരണങ്ങളാകയില്ല. സദാചാരം തന്നെയാകുന്നു ദ്വിജത്വകാരണം സംശയമില്ല.

  ഇതുവരെ എടുത്തുകാണിച്ച പദ്യങ്ങളാൽ ഒരു പ്രവൃത്തി

ചെയ്യുന്ന പിതാമാതൃക്കളിൽ ജനിച്ച ഒരുവനാകട്ടെ തന്നത്താനെ ഒരു പ്രവൃത്തി ചെയ്യുന്നവനാകട്ടെ മറ്റൊരു പ്രവൃത്തിയാൽ വേറെ ജാതിയിലാകാമെന്നും ഇതിനാൽ താഴ്ന്ന ജാതിക്കാരൻ ഉയർന്ന ജാതിയിലും ഉയർന്നവൻ താഴ്ന്ന ജാതിയിലും വരുമെ ന്നുള്ളതുകൊണ്ട് ഇന്ന ജാതി എന്നു നിശ്ചയിക്കുന്നതിലേയ്ക്കു പ്രവൃത്തിയും ഗുണവും തന്നെ മുഖ്യങ്ങളെന്നു തെളിയുന്നു.


1ന്ധ8


   പ്രാചീന മലയാളം


10. താരതമ്യം (സ്ഥാനം) അതായത് ഉˉത്തി
  "..................,മുഖബാഹൂരൂപാദതഃ" - മനുസ്മൃതി
  അർത്ഥം: മുഖം, കൈ, തുട, പാദം ഈ സ്ഥാനങ്ങളിൽ

നിന്ന്.

  ബ്രാഹ്മണോസ്യ മുഖമാസീൽ. ബാഹു രാജന്യഃ കൃതഃ.
  ഊരൂ തദസ്യ യദ്വൈശ്യഃ. പദ്ഭ്യാം ശൂദ്രാ അജായത



  പുരു‌ഷസൂക്തം
  അർത്ഥം: ബ്രാഹ്മണൻ ഇവന്റെ മുഖമാകുന്നു. രാജാവ് കൈ

ആകുന്നു. വൈശ്യൻ തുടയാകുന്നു. പാദങ്ങളിൽ നിന്നു ശൂദ്രൻ ജനിച്ചു.

  ഈ പ്രമാണങ്ങൾ കൊണ്ട് ഒരു ശരീരത്തിൽ മുഖബാഹൂരൂ

പാദങ്ങളുടെ മുഖ്യാമുഖ്യതകൾ പോലെ ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്രരായ നാലു വർണ്ണങ്ങൾക്കും ഏറ്റക്കുറച്ചിൽ ഉണ്ടെ ന്നു സിദ്ധിക്കുന്നു.

  സർവ്വവർണ്ണേ‌ഷു തുല്യാസു പøീ‌ഷ്വക്ഷതയോനി‌ഷു
  ആനുലോമ്യേന സംഭൂതാ ജാത്യാ ജ്ഞെയാസ്തയൈവ തേ


  മനു. 10.5
  അർത്ഥം:നാലു വർണ്ണങ്ങളിലും തന്റെ ജാതികളായും

വ്യഭിചാരദോ‌ഷമില്ലാത്തവളായും ഇരിക്കുന്ന ധർമ്മപøിയെ വിവാഹം ചെയ്ത വരന്റെ ബീജംകൊണ്ട് ആ ധർമ്മപøി പ്രസവിക്കുന്ന

   പുത്രന്മാർ    അനുലോമ്യമായി

അതാതു ജാതികളെന്ന് അറിയേണ്ടതാകുന്നു.


 1ന്ധ9


പ്രാചീന മലയാളം
  അനാര്യമാര്യകർമ്മാണമാര്യഞ്ചാനാര്യകർമ്മിണം
  ന പ്രധാര്യാബ്രവീദ്ധാതാ ന സമ നൗാസമാവിതി
   മനു 10.7ഞ്ജ
  അർത്ഥം: ബ്രാഹ്മണന്റെ തൊഴിലിനെ ചെയ്താലും ശൂദ്രൻ

ബ്രാഹ്മണജാതിയായി ഭവിക്കുന്നതല്ല എന്തെന്നാൽ അവനു ബ്രാഹ്മണജാതി തൊഴിലിൽ അധികാരമില്ലല്ലോ. ശൂദ്രകൃത്യത്തെ ചെയ്താലും ബ്രാഹ്മണൻ ശൂദ്രനായി ഭവിക്കയില്ല. എന്തെന്നാൽ അവൻ ഹീനകർമ്മത്തെ ചെയ്താലും അവന്റെ ജാതി ഉയർന്നത ല്ലയോ. ഇപ്രകാരംതന്നെ ഈ വി‌ഷയങ്ങളെ ബ്രഹ്മാവും നിശ്ചയം ചെയ്തിരിക്കുന്നു.

  ഇത്യാദി പ്രമാണങ്ങളാല് ഈ ബ്രാഅാണാദി നാലു

ശബ്ദങ്ങളും രൂടന്മങ്ങളാണെന്നും ഗുണകർമ്മങ്ങൾ ആർക്ക് എങ്ങനെയിരുന്നാലും

ബ്രാഹ്മണത്വാദികൾക്ക്
 അതുകൾ

സംബന്ധമായി യാതൊരു ന്യൂനതയും വരികയില്ലെന്നും ആണ് ഇദാനീന്തനന്മാരുടെ (ബ്രാഹ്മണരുടെ) വാദം. എന്നാൽ ഇവരുടെ ഈ വാദത്തിന് ഈ രൂടന്മമെന്നത് അടിസ്ഥാനമാകയാൽ ഈ രൂടന്മത്തെയും ഇതിനടുത്തവയും അത്യാവശ്യങ്ങളും ആയ യോഗരൂടന്മാദികളെയും പറ്റി ഒരു വിവരണം

ഇവിടെ കാണിക്കാതിരുന്നാൽ

ഇതിലുള്ള

സംഗതി    മുഴുവനും

എല്ലാവർക്കും ധരിക്കുന്നതിന് എളുപ്പമില്ലാത്തതിനാൽ അതിലേ ക്കൊരുങ്ങുന്നു.

  സംസ്കൃതഭാ‌ഷയിൽ വാക്കുകൾ, നാമം, ആഖ്യാതം, ഉപ

സർഗ്ഗം, നിപാതം എന്നിങ്ങനെ നാലു പ്രകാരത്തിലുണ്ട്. ഇവ യിൽ നാമം എന്നതു ജാതിശബ്ദം, ഗുണശബ്ദം, ക്രിയാശബ്ദം, സംജ്ഞാശബ്ദം എന്നു നാലു പ്രകാരമുണ്ട്. ഇതുകൂടാതെ ശക്തം, ലക്ഷകം, വ്യഞ്ജകം എന്നു വേറെ മൂന്നു വിധത്തിലുണ്ട്.

   140


പ്രാചീന മലയാളം

ഇതുകളിൽ ശക്തമെന്നതിനെ വിവരിച്ചു കാണിക്കുന്നതിനു വേണ്ടി ശബ്ദശക്തിയുടെ ലക്ഷണത്തെ താഴെ കാണിക്കുന്നു.

  അസ്മാച്ഛബ്ദാദയമർത്ഥോ ബോദ്ധവ്യ
  ഇതീശ്വരസങ്കേതശ്ശക്തിഃ
  അർത്ഥം: "ഇന്ന ശബ്ദത്തിൽ നിന്ന് ഇന്ന അർത്ഥത്തെ

ബോധിക്കേണ്ടതാകുന്നു എന്ന ഈശ്വരസങ്കേതം (നിയമം) ആകുന്നു ശക്തി" എന്നു ചിലരും

  അർത്ഥസ്മൃത്യനുകൂലപദപദാർത്ഥസംബന്ധശ്ശക്തിഃ
  അർത്ഥം: "ഒരു ശബ്ദത്തെ കേൾക്കുമ്പോൾ അതിനുള്ള

അർത്ഥം ഓർമ്മയിൽ വരുന്നതിനുകാരണമായ പദപദാർത്ഥ ങ്ങളുടെ തമ്മിലുള്ള സംബന്ധമാകുന്നു ശക്തി" എന്നു വേറെ ചിലരും പറയുന്നു.

  ഈ ശക്തിയാകട്ടെ സമുദായശക്തിയെന്നും അവയവശക്തി

യെന്നും രണ്ടുവിധം പറയപ്പെടുന്നു. ഇതുകളിൽ സമുദായ ശക്തിയെ രൂടന്മി എന്നും അവയവശക്തിയെ യോഗം എന്നും പറയുന്നു. ഇങ്ങനെ ഏതെങ്കിലും അർത്ഥത്തെ ബോധിപ്പിക്കു ന്നതിനുള്ള ശക്തിയെ വഹിച്ച ശബ്ദവിശേ‌ഷമാകുന്നു മുൻ പറഞ്ഞ ശക്തം. ഈ ശക്തമാകട്ടെ രൂടന്മം, യോഗരൂടന്മം, യഗൗികം, യഗൗികരൂടന്മം എന്നിങ്ങനെ നാലു വിധം.

  രൂടൈന്മ്യവ അർത്ഥബോധകഃ രൂടന്മഃ
  അർത്ഥം: രൂടന്മികൊണ്ട് അർത്ഥത്തെ ബോധിപ്പിക്കുന്നതു

രൂടന്മം.

  141


 പ്രാചീന മലയാളം
  രൂടന്മലക്ഷണം: അവയവശക്തിനൈരപേക്ഷ്യേണ സമുദായ

ശക്തിമാത്രണ ബുദ്ധ്യതേ തദ്രൂടന്മം.

  അർത്ഥം: യാതൊന്നിൽ അവയവശക്തിയെ അപേക്ഷി

ക്കാതെ സമുദായശക്തിയെ മാത്രം ബോധിപ്പിക്കുന്നുവോ ആ പദം രൂടന്മം. ഉദാഹരണം: പൃഥിവി, ജലം മുതലായവ.

  യോഗരൂടന്മലക്ഷണം: യത്ര തു അവയവശക്തി വി‌ഷയേ

സമുദായശക്തിരപ്യസ്തി തദ്യോഗരൂടന്മം

  അർത്ഥം:

യാതൊരു ശബ്ദത്തിൽ

അവയവശക്തിക്കു

വി‌ഷയമായ പൊരുളിൽ സമുദായശക്തിയുമിരിക്കുന്നുവോ അതു യോഗരൂടന്മം. ഉദാഹരണം 1. പങ്കജം എന്ന പദം. പങ്കത്തിൽ (ചേറിൽ) നിന്നു ജനിച്ചതെന്നുള്ള

അവയവശക്തിക്കു വി‌ഷയമായ അർത്ഥത്തെ സമുദായശക്തികൊണ്ട് "താമരപ്പൂ" എന്നു ബോധിപ്പിക്കുന്നു. ഞ്ജ. ‌ഷട്പദം എന്ന പദം. ‌ഷട് ആറ്, പദം പാദങ്ങൾ. ആറുകാലുള്ളത് എന്ന് അവയവാർത്ഥം. വണ്ട് എന്ന് സമുദായാർത്ഥം.

  യഗൗികലക്ഷണം: യത്ര അവയവാർത്ഥ ഏവ ബുദ്ധ്യതേ

തദ്യഗൗികം.

  അർത്ഥം: യാതൊരു ശബ്ദത്തിൽ നിന്ന് അവയവാർത്ഥം

മാത്രം അറിയപ്പെടുന്നുവോ അതു യഗൗികം. ഉദാഹരണം: പാചകഃ എന്ന പദം തനത് ഒരു അവയവമായ പച് എന്ന ധാതുവിന്റെ അർത്ഥമായ പാകം ചെöൽ എന്നതിനേയും അക് എന്ന പ്രത്യയത്തിന്റെ അർത്ഥമായ കർത്താവിനേയും ചേർത്തു പാകംചെയ്യുന്നവൻ എന്ന അർത്ഥത്തെ ബോധിപ്പിക്കുന്നത ല്ലാതെ ഈ പദം മറ്റു യാതൊരു അർത്ഥത്തേയും ബോധിപ്പി ക്കുന്നില്ല.


14ഞ്ജ


 പ്രാചീന മലയാളം
  യഗൗികരൂടന്മലക്ഷണം: യത്ര തു യഗൗികാർത്ഥരൂടന്മ്യർഥ

യോസ്സ്വാതന്ത്യ്രബോധകസ്തദ്യഗൗികരൂടന്മം.

  അർത്ഥം:
  യാതൊന്നിൽ
 യഗൗികാർത്ഥത്തിനും

രൂടന്മ്യർത്ഥത്തിനും പരസ്പരസ്വാതന്ത്യ്രം (ഒന്നിനൊന്നു സഹായം കൂടാതെ) ബോധിപ്പിക്കുന്നുവോ അതു യഗൗികരൂടന്മം. ഉദാഹരണം: ഉത്ഭിദ് എന്ന പദം. ഉത്ഭേദിച്ചു (പിളർന്നു) കൊണ്ട് മേല്പോട്ട് പുറപ്പെട്ടുവരുന്ന വൃക്ഷലതാദികളേയും അതിന്റെ സഹായം കൂടാതെ ഒരു യാഗത്തിനേയും ബോധിപ്പിക്കുന്നു. ഇതാണ് രൂടന്മ്യാദിവിവരണം.

  ബ്രാഹ്മണക്ഷത്രിയാദി ശബ്ദങ്ങൾ ഒന്നാമതായി പറയപ്പെട്ട

രൂടന്മവകുപ്പിൽ ചേർന്നവയാകുന്നു എന്നും അവയവാർത്ഥം ചിന്തിച്ചിട്ടു കാര്യമില്ലെന്നും ഗജതുരഗാദിശബ്ദങ്ങൾ പലവിധ മൃഗജാതികളെ ബോധിപ്പിക്കുന്ന നാമങ്ങളാകുന്നതുപോലെ ബ്രാഹ്മണാദി ശബ്ദങ്ങളും പലവിധ മനു‌ഷ്യജാതികളെ ബോധി പ്പിക്കുന്ന നാമങ്ങളാകുന്നു എന്നും ഈ മനു‌ഷ്യജാതിയിലുള്ള വകഭേദങ്ങളെ സ്രഷ്ടാവായ ഈശ്വരനും പരോക്ഷജ്ഞാന ശക്തരായ മഹർ‌ഷികൾക്കും മാത്രമേ അറിവാൻ കഴിയൂ എന്നും അതിനാൽ ഉത്തമഗുണങ്ങളെ ലഭിച്ചതുകൊണ്ട് അധമവകുപ്പു കാർ ഉത്തമവകുപ്പിലും, അധമഗുണങ്ങൾ ഹേതുവായിട്ട് ഉത്തമ വകുപ്പുകാർ അധമവകുപ്പിലും ആകയില്ലെന്നും, അതാതു ജാതി യിലുള്ളവരുടെ പുത്രപത്രപരമ്പരകൾ മാത്രമേ അതാതു ജാതി യാകയുള്ളൂ എന്നും ആണ് ഇദാനീന്തനബ്രാഹ്മണരുടെ വാദം.

  ഇവരുടെ

ഈ സിദ്ധാന്തവും

ഇതിന്നനുകൂലമായ സകലപ്രമാണങ്ങളും സർവ്വാബദ്ധമെന്ന് താഴെ കാണിക്കുന്നു.

  പതഞ്ജലിയുടെ മഹാഭാ‌ഷ്യം രണ്ടാം ആ×ികത്തിൽ

നവീനങ്ങളായേർപ്പെടുത്തുന്ന ശബ്ദങ്ങളെ ന്യായാനുസരണം


14ന്ധ


പ്രാചീന മലയാളം

കˉിക്കണമെന്നു പറയുന്നു. മാഹേശ്വരസൂത്രം രണ്ടാം നിരുക്ത ത്തിലും ശാകടായനവ്യാകരണത്തിലും "നാമങ്ങളെല്ലാം ധാതുക്ക ളിൽ നിന്നുണ്ടായവ"യെന്നു പറഞ്ഞിരിക്കുന്നു. അല്ലാതെയും, ധാതു, പ്രത്യയം ഇതുകളെക്കൊണ്ടു നാമങ്ങളെ ഉണ്ടാക്കുന്ന ആൾ, ആ ധാതുവിന്റെയും പ്രത്യയത്തിന്റെയും അർത്ഥത്തെ ത്യജിചിട്ട് ശബ്ദമാത്രം കൊണ്ട് യാതൊരു കാരണവും കൂടാതെ


{

നാമങ്ങളെ ഏർപ്പെടുത്തി എന്നു പറയുന്നത് അസംബന്ധമാ കുന്നു. ഇക്കാലത്തും നിഘണ്ട്വാദികളുടെ വ്യാഖ്യാതാക്കന്മാരായ ഭാനുദീക്ഷിതർ മുതലായവർ ഒരു ശബ്ദത്തെ എങ്കിലും അവയവാ ർത്ഥം കൂടാതെ വിട്ടുകളയുന്നില്ല. അതിനാൽ അസ്പ ഷ്ടകാരണക ങ്ങൾ അല്ലെങ്കിൽ അജ്ഞാതകാരണകങ്ങൾ ആയ നാമങ്ങളെ രൂടന്മങ്ങളെന്നും ജ്ഞാതകാരണകങ്ങളെ യോഗരൂടന്മങ്ങളെന്നും പറയുന്നതു തന്നെ യുക്തമായിരിക്കും. ആയതിനാൽ അവയ വാർത്ഥമില്ലാതെ യാതൊരു ശബ്ദവുമില്ല. കാലാധിക്യം ഹേതുവാ യിട്ട് ചില ശബ്ദങ്ങളുടെ കാരണം അറിയാതെവന്നതിനാൽ അവയവാർത്ഥം സ്പ ഷ്ടമാകാതെ ഇരുന്നതുകൊണ്ടു മാത്രം അതു കളെ രൂടന്മങ്ങളെന്നു പറയുന്നു. അങ്ങനെ രൂടന്മങ്ങൾ അജ്ഞാത കാരണകങ്ങൾ എന്നല്ലാതെ അഭാവകാരണകങ്ങൽ (അവയ വാർത്ഥമില്ലാത്തവ) ആണെന്ന് ഒരിക്കലും സിദ്ധിക്കുന്നില്ല.

  ഇനി ഈ ബ്രാഹ്മണരുടെ സിദ്ധാന്തപ്രകാരം ബ്രാഹ്മണാദി

ശബ്ദങ്ങൾ രൂടന്മവകുപ്പിൽ ചേർന്നവയല്ലെന്നു കാണിക്കുന്നു.

  ബ്രാഹ്മണൻ: ബ്രഹ്മാവിന്റെ ഉത്തമാംഗത്തിൽനിന്നും ജനി

ച്ചതുകൊണ്ടും ആദ്യമായുണ്ടായതുകൊണ്ടും

 ബ്രഹ്മത്തെ

(വേദത്തെ) ധരിച്ചതുകൊണ്ടും "ബ്രാഹ്മണൻ" - മനുസ്മൃതി.

  144


പ്രാചീന മലയാളം
  ബ്രഹ്മാവിന്റെ പുത്രനായതുകൊണ്ടും ബ്രഹ്മത്തെ (വേദത്തെ)

പഠിക്കുന്നവനല്ലെങ്കിൽ അറിയുന്നവനാകകൊണ്ടും ബ്രാഹ്മണൻ’ - പാണിനീസൂത്രം 6.4.171.

  ക്ഷത്രിയൻ: ക്ഷത്രത്തിങ്കൽ (ആപത്തിങ്കൽ, മുറിവിൽ)

നിന്നും ത്രാണനം ചെയുന്നവൻ (രക്ഷിക്കുന്നവൻ) "ക്ഷത്രം".


{ ക്ഷത്രത്തിന്റെ സന്തതി "ക്ഷത്രിയൻ" പാണിനീസൂത്രം 41ഞ്ജന്ധ8. ഇനിയും ക്ഷത്രം എന്ന വാക്കിന്റെ പര്യായനാമമായ രാജ എന്ന വാക്കിന് ദു ഷ്ടന്മാരുടെ ഉപദ്രവത്തിൽനിന്നു നീക്കി രഞ്ജിപ്പിക്കു ന്നവൻ എന്നു മഹാഭാരതത്തിൽ അർത്ഥം കാണുന്നു. ഇതു കൂടാതെയും രാജസൻ, രാജപുത്രൻ, ക്ഷത്രിയൻ, ക്ഷത്രപുത്രൻ ഈ നാമങ്ങൾ സർവ്വാർത്ഥനാമങ്ങളായിട്ടുതന്നെയിരിക്കുന്നു. അതിനാൽ ക്ഷത്രശബ്ദം സ്പ ഷ്ടകാരണകം തന്നെയെന്നും രൂടന്മ വകുപ്പിൽ ചേർന്നതല്ലെന്നും സിദ്ധിക്കുന്നു.

  വൈശ്യൻ: വൈശ്യൻ എന്ന വാക്ക് "വിശ്" എന്ന ധാതുവിൽ

നിന്ന് ഉണ്ടായതും തൊഴിലുകളിൽ പ്രവേശിച്ചവൻ എന്ന് അർത്ഥമുള്ളതായ "വിശ" എന്നൊരു നാമം (രൂപം) കൂടിയു ള്ളതും ആകുന്നു.

  നിഘണ്ടുവ്യാഖ്യാനം: പിന്നെയും ഇതിന്റെ പര്യായങ്ങൾ

എല്ലാം ധനികൻ എന്നോ കച്ചവടക്കാരൻ എന്നോ ഉള്ള അർത്ഥത്തെ ബോധിപ്പിക്കുന്നതുകൊണ്ട് ഇവയും സ്പ ഷ്ടകാരണ കങ്ങൾതന്നെയെന്നു തെളിയുന്നു.

  ശൂദ്രൻ: ഈ പദം "ശുച് ശോകേ" എന്ന ധാതുവിൽ ഇന്നു

ണ്ടായതും ശോകിക്കുന്ന(ദുഃഖിക്കുന്ന)വൻ എന്നർത്ഥമുള്ളതും ആകുന്നു. (വ്യാസരുടെ വേദാന്തസൂത്രം). ഇതിനെ ശങ്കരാചാര്യ രുടെ ടി സൂത്രഭാ‌ഷ്യവും നിഘണ്ടുവ്യാഖ്യാനവും താങ്ങിപ്പറ യുന്നു. ഇതിൽനിന്നും ശൂദ്രൻ മറ്റു മൂന്നുവകുപ്പുകാരുടെ


 145


 പ്രാചീന മലയാളം

(ബ്രാഹ്മണക്ഷത്രിയവൈശ്യരുടെ) ക്രിയകളെ ചെയ്യുന്നതിനുള്ള ബുദ്ധിയെ ലഭിക്കാത്തതുകൊണ്ടുശോകിക്കുന്നവൻ അല്ലെങ്കിൽ ശോകിക്കുന്നവിധമുള്ള താഴ്മയോടുകൂടിയവൻ ആണെന്നു കാരണം കൊണ്ടുവന്നതിനാൽ ഈ ശബ്ദവും സ്പ ഷ്ടകാരണകം തന്നെ. അതുകൊണ്ട് ഈ ശബ്ദങ്ങൾ ഒന്നും തന്നെ അവയവാർത്ഥം ഇല്ലാതുള്ളവയല്ലെന്നും തന്നിമിത്തം രൂടന്മങ്ങള ല്ലെന്നും സിദ്ധിക്കുന്നു.

 11. ഈ നിയമത്തിൽപ്പെട്ട ഭൂമികൾ
  സരസ്വതീദൃ‌ഷദ്വത്യോർദ്ദേവനദ്യോര്യദന്തരം
  തം ദേവനിർമ്മിതം ദേശം ബ്രഹ്മാവർത്തം പ്രചക്ഷതേ


  മനുസ്മൃതി ഞ്ജ.17
  അർത്ഥം: സരസ്വതിയെന്നും ദൃ‌ഷദ്വതിയെന്നും പറയപ്പെടുന്ന

ദേവനദികളുടെ മദ്ധ്യപ്രദേശം ദേവന്മാരാൽ ഏർപ്പെടുത്തപ്പെട്ട ബ്രഹ്മാവർത്തമെന്നു പറയപ്പെടുന്നു.

  കുരുക്ഷേത്രഞ്ച മX്യാശ്ച പാഞ്ചാലാഃ ശൂരസേനകാഃ
  ഏ‌ഷ ബ്രഹ്മർ‌ഷിദേശോ വൈ ബ്രഹ്മാവർത്താദനന്തരം


  മനുസ്മൃതി ഞ്ജ.19
  അർത്ഥം: കുരുക്ഷേത്രം, മത്സ്യദേശം, പാഞ്ചാലദേശം,

ഉത്തരമധുര ഈ ദേശങ്ങൾ ബ്രഹ്മർ‌ഷികൾ വസിക്കുന്ന ദേശങ്ങളാകുന്നു. ഈ സ്ഥലങ്ങൾ ബ്രഹ്മാവർത്തദേശങ്ങളോളം ശ}ാഘ്യങ്ങളല്ല.

  ഹിമവദ്വിന്ധ്യയോർമ്മദ്ധ്യം യൽ പ്രാഗ്വിനശനാദപി
  പ്രത്യഗേവ പ്രയോഗാച്ച മധ്യദേശഃ പ്രകീർത്തിതഃ


  മനുസ്മൃതി ഞ്ജ.ഞ്ജ1


146


പ്രാചീന മലയാളം
   അർത്ഥം: ഹിമവാൻ പർവ്വതത്തിനും വിന്ധ്യപർവതത്തിനും
 

മധ്യമായി സരസ്വതി മറഞ്ഞ വിജനദേശത്തിനു കിഴക്കായും പ്രയാഗയ്ക്കു പടിഞ്ഞാറായും ഇരിക്കുന്ന പ്രദേശം മധ്യദേശമെന്നു പറയപ്പെടുന്നു.

   ആസമുദ്രാത്തു വൈ പൂർവ്വാദാസമുദ്രാത്തു പശ്ചിമാൽ
   തയോരേവാന്തരം ഗിര്യോരാര്യവർത്തം വിദുർബുധാഃ


  മനുസ്മൃതി ഞ്ജ.ഞ്ജഞ്ജ
   അർത്ഥം: കിഴക്കേ സമുദ്രം തുടങ്ങി പടിഞ്ഞാറേ സമുദ്രം

വരെയുള്ള മുൻപറഞ്ഞ പർവ്വതങ്ങളുടെ മധ്യപ്രദേശം മഹാന്മാർ അധിവസിക്കുന്ന ആര്യാവർത്തമെന്നു പറയപ്പെടുന്നു.

   കൃഷ്ണസാരസ്തു ചരതി മൃഗോ യത്ര സ്വഭാവതഃ
  സജ്ഞേയോ യജ്ഞിയോ ദേശോ മേച്ഛദേശസ്തതഃ പരഃ
   }


മനു. ഞ്ജ.ഞ്ജന്ധ
  അർത്ഥം: കൃഷ്ണസാരമെന്ന മാനാകട്ടെ ഏതു സ്ഥലത്തിൽ

സ്വാഭാവികമായി സഞ്ചരിക്കുന്നോ ആ ദേശംതന്നെയാണ് യാഗം ചെയ്യുന്നതിനു യോഗ്യമായത് മറ്റു ദേശങ്ങൾ അശുദ്ധങ്ങളായ മേ}ച്ഛദേശങ്ങളെന്നു പറയപ്പെടുന്നു.

  ഈ പ്രമാണങ്ങളാൽ ചാതുർവർണ്ണ്യവ്യവസ്ഥയുടെ ജനന

ഭൂമിയായ ബ്രഹ്മാവർത്തത്തിൽ

  ജനങ്ങളുടെ    അഭിവൃദ്ധി

നിമിത്തം അവിടം തപോനുæാനങ്ങൾക്കു മതിയാകാöയാൽ ആ ഋ‌ഷികൾ അടുത്തുള്ള വിജനപ്രദേശങ്ങളിൽ വന്നു ഹിതമാകുംവണ്ണം താമസിച്ചു. അതുകൊണ്ട് ആ പ്രദേശത്തിനു ബ്രഹ്മർ‌ഷിദേശമെന്ന സംജ്ഞ സിദ്ധിച്ചു. ഈ സ്ഥലം ബ്രഹ്മാ വർത്തത്തിന്റെ അടുത്തു തെക്കുകിഴക്കായിട്ടാകുന്നു. ഇതിന്റെ വടക്കേഅറ്റം ബ്രഹ്മാവർത്തത്തിന്റെ അടുത്ത പൂർവ്വദക്ഷിണഭാഗ


147


   പ്രാചീന മലയാളം

ത്തുള്ള ഹസ്തിനപുരം മുതലായതിനെ ഒരു കാലത്ത് അന്തർഭവി പ്പിച്ചുകൊണ്ടിരുന്ന കുരുക്ഷേത്രവും മധ്യത്തിൽ പാഞ്ചാലദേശ വും ശൂരസേനകവും (അതായതു മധുര അല്ലെങ്കിൽ മുട്രായും) ദക്ഷിണത്തിൽ മത്സ്യദേശവും ആകുന്നു. ദാർലാപ്പൂരിന്റെ പടിഞ്ഞാറും ജെയിപ്പൂരിന് 40 മൈൽ വടക്കുമുള്ള വിരാടം (ബൈരട്) എന്ന

 പ്രദേശം    ഒരു   കാലത്ത്

ഇതിന്റെ പ്രധാനസ്ഥാനമായിരുന്നു. ഈ സ്ഥലവും ജനനിബിഡമായ പ്പോൾ ഋ‌ഷികൾ കോസലം മുതലായ മധ്യദേശങ്ങളിൽ വന്നു താമസിച്ചു. ഏകദേശം മധ്യകാലത്തുണ്ടായതുകൊണ്ടും പൂർവ്വ പശ്ചിമസമുദ്രങ്ങളുടെ ഇടയിലുള്ള ഭൂമിയുടെ ഏകദേശം മധ്യാന്തരത്തിലാകകൊണ്ടും അടുത്തു പറയപ്പെട്ട ബ്രഹ്മർ‌ഷി ദേശം ഉൾപ്പെടെ കോസലം മുതലായവയ്ക്കു മധ്യദേശം എന്നു സംജ്ഞ

 ലഭിച്ചിരിക്കണം.

ഇതിന്റെ പശ്ചിമാവധി

  (58)

കുരുക്ഷേത്രവും, പൂർവാവധി പ്രയാഗയും, ദക്ഷിണോത്തരാവധി

കൾ വിന്ധ്യാഹിമാലയ പർവ്വതങ്ങളുമാകുന്നു. ഇവിടെയും ഗംഗാനദിയുടെ ഉത്തരതീരത്തിൽ ആദ്യം ഋ‌ഷികൾ വന്നു താമസിച്ചതിന്റെ

ശേ‌ഷമാണ്
മറ്റുള്ളവരും    അവിടെവന്നു

നിറഞ്ഞതെന്നും അതിനാൽ

  ഋ‌ഷികൾ
ഗംഗയുടെ

ദക്ഷിണതീരത്തിൽ വസിപ്പാനാരംഭിച്ചു എന്നും, ഋ‌ഷികൾ താന്താങ്ങൾതന്നെ ധ്യാനാദികൾക്കു

വിജനപ്രദേശങ്ങളെ

അന്വേ‌ഷിക്കുന്നവരാകകൊണ്ടും വാല്മീകിരാമായണത്തിൽ (ബാലകാണ്ഡം)

   വിശ്വാമിത്രൻ

മുതലായ ഋ‌ഷികളുടെ ആശ്രമങ്ങൾ

 ദക്ഷിണതീരത്തിലും അയോദ്ധ്യ    മുതലായ

സ്ഥലങ്ങൾ

  ഉത്തരതീരത്തിലും
   വർണ്ണിക്കപ്പെട്ടതുകൊണ്ടും

ഊഹിക്കാവുന്നതാണ്. ഇങ്ങനെ കാലക്രമേണ പൂർവപശ്ചിമ { സമുദ്രങ്ങളുടേയും ഹിമാലയവിന്ധ്യപർവ്വതങ്ങളുടെയും അന്ത രാളഭൂമി ആസകലം ജനങ്ങളുടെ വാസസ്ഥലമായിട്ടു ഭവിച്ചു. ഈ സ്ഥലത്തു മുഴുവനും വർണ്ണാശ്രമധർമ്മങ്ങൾ ഉണ്ടായിരുന്നു.


  148


പ്രാചീന മലയാളം

വർണ്ണാശ്രമധർമ്മങ്ങളുടെ അവധിലുൾപ്പെട്ടവർക്ക് ആര്യന്മാരെ ന്നും മറ്റുള്ളവർക്ക് മേ}ച്ഛന്മാരെന്നും പേരിട്ടു വ്യവഹരിച്ചുവരുന്നു. ആര്യൻ എന്ന വാക്കിന് (ഋഗത ഗൗത്യർത്ഥാനാം ജ്ഞാനാ ർത്ഥാനാം) അറിവുള്ളവൻ എന്നും മേച്ഛശബ്ദത്തിന് (മേ}¢്

   }

അപശബ്ദേ) നല്ലവണ്ണം സംഭാ‌ഷണം ചെയ്വാനറിയാത്തവൻ എന്നും അർത്ഥമാകുന്നു. ആര്യന്മാർ വർത്തിച്ചതുകൊണ്ട് ഈ സ്ഥലത്തിന് ആര്യാവർത്തമെന്നും മറ്റുള്ള സ്ഥലങ്ങൾക്ക് മേ}ച്ഛദേശങ്ങൾ എന്നും പേർ കിട്ടി.

   ഇതിൽ നിന്നു ചാതുർവർണ്ണ്യനിയമത്തിന്റെ അവധിയിലുൾ

പ്പെട്ട ഭൂമികൾ, പൂർവ്വപശ്ചിമസമുദ്രങ്ങൾക്കും വിന്ധ്യഹിമാലയ പർവ്വതങ്ങൾക്കും അന്തരാളഭൂമിയായ ആര്യാവർത്തമാണെന്നു സിദ്ധിച്ചു.

   മേൽപറഞ്ഞ പ്രമാണങ്ങളാൽ ജഗന്നിയന്താവായിരിക്കുന്ന

ഭഗവാൻ ബ്രഹ്മാവർത്തത്തിലിരുന്നു ത്രതായുഗത്തിൽ ലോക ത്തിന്റെ വർദ്ധനയ്ക്കായിട്ട് ഗുണകർമ്മവിഭാഗങ്ങളെ അടിസ്ഥാന പ്പെടുത്തി ഒരു ശരീരത്തിൽ മുഖം, ബാഹു, ഊരു, പാദം ഇതുകളുടെ താരതമ്യക്രമത്തിനു വർണ്ണമെന്നു സാമാന്യനാമ ത്തോടും ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരെന്ന പ്രത്യേകനാമ ത്തോടുംകൂടിയ ചാതുർവർണ്ണ്യവ്യവസ്ഥാപനയെ ബ്രഹ്മാവർത്തം തുടങ്ങി ആര്യാവർത്തം മുഴുവനിലേയ്ക്കുമുള്ള നിയമമായിട്ട് ഏർപ്പെടുത്തി എന്നു വ്യക്തമായി.

  ഈ മലയാളദേശമാകട്ടെ ബ്രഹ്മാവർത്തത്തിന്റെയും ആര്യാ

വർത്തത്തിന്റെയും അതിർത്തിയിലുൾപ്പെട്ടതല്ലെന്നും അതിനാൽ ഇവിടെ ചാതുർവർണ്ണ്യനിയമം ആ കാലങ്ങളിൽ നടപ്പിലായിരു ന്നില്ലെന്നും ഇതിൽനിന്നും

വ്യക്തമാകുന്നു. മേˉറഞ്ഞ അതിർത്തിക്കുപുറമേയുള്ള എല്ലാ സ്ഥലങ്ങളേയും മേ}ച്ഛദേശ

  149


  പ്രാചീന മലയാളം

ങ്ങളെന്നും എല്ലാ ആളുകളെയും മേ}ച്ഛന്മാരെന്നും ഒരുപോലെ കരുതിപ്പോന്നിരുന്ന ആര്യന്മാർ തങ്ങളുടെ ചില ഗ്രന്ഥങ്ങളിൽ മലയാളിനായന്മാരെ മേ}ച്ഛസ്ഥാനത്തിലുപരിയായി കˉിച്ചിരിക്കു ന്നതുതന്നെ അക്കാലത്തെ നായന്മാരുടെ ബഹുമാന്യതയ്ക്ക് ഒരു മതിയായ തെളിവാകുന്നു. ഇങ്ങനെയിരിക്കവേ ഈ മലയാളി നായന്മാരിൽ

ശൂദ്രശബ്ദാരോപണം ചെയ്വാൻ, പ്രമാണ യുക്ത്യനുഭവങ്ങളാൽ ത്യാജ്യമായി തള്ളിയ പരമ്പരാവകാശം കൊണ്ടുപോലും ആർക്കും അർഹതയില്ലെന്നു തെളിഞ്ഞി രിക്കുന്നു.

  ഇനിയും വർണ്ണവ്യത്യാസം പ്രകൃത്യനുസരണമായിരിക്കുന്ന

തിനാൽ യാതൊരു സമുദായത്തിനും മറ്റൊന്നിന്റെ മേൽ ജാതിശ്രഷ്ഠത ഭാഅവിക്കുവാൻ അർഹതയില്ലെന്നുള്ളതിനു മേൽകാണിച്ചവ

കൂടാതെ താഴെപ്പറയുന്ന സംഗതികളും ഗണനീയങ്ങളാകുന്നു.

  "ഋഗ്ഭ്യോ ജാതം വൈശ്യവർണ്ണതാമാഹുഃ, യജുർവ്വേദം

ക്ഷത്രിയസ്യാഹുർ യോനിം; സാമവേദോ ബ്രാഹ്മണാനാം പ്രസൂതിഃ" - തൈത്തിരീയബ്രാഹ്മണം

  അർത്ഥം: ബ്രാഹ്മണന്റെ ജന്മം സാമവേദത്തിൽ നിന്നും,

ക്ഷത്രിയന്റെ ജന്മം യജുർവ്വേദത്തിൽനിന്നും, വൈശ്യന്റെ ജന്മം ഋഗ്വേദത്തിൽ നിന്നും ആകുന്നു. ശൈവശാസ്ത്രത്തിൽ ശിവന്റെ അവയവങ്ങളിൽനിന്നും

   ചാതുർവർണ്യമുണ്ടായി    എന്നും

വൈഷ്ണവശാസ്ത്രത്തിൽ വിഷ്ണുവിന്റെ അവയവങ്ങളിൽ നിന്നാ ണെന്നും ശാക്തേയത്തിൽ ശക്തി(ദേവി)യുടെ അവയവങ്ങളിൽ നിന്നാണെന്നും കാണുന്നു; ആകപ്പാടെ നോക്കിയാൽ വർണ്ണ വ്യത്യാസത്തിനുള്ള കാരണം ലോകവൃദ്ധി മാത്രമാകുന്നു. അതനുസരിച്ച് എല്ലായിടത്തും എക്കാലത്തും പലമാതിരി


150


   പ്രാചീന മലയാളം

സ്ഥിതിഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്ക്കുന്നു. (ബൃഹദാരണ്യ കോപനി‌ഷത്തിൽനിന്നും മുമ്പിൽ ചേർത്തിരിക്കുന്ന ഭാഗം നോക്കുക). പുരോഹിതപ്പെരുമയുടെ ദോ‌ഷഫലങ്ങളെ ഒഴിച്ചു നോക്കുകയാണെങ്കിൽ

നമ്മുടെ കർമ്മഭൂമിയിൽത്തന്നെയും പുരാതനകാലം മുതല്ക്കേ ഇതിന്റെ പരമാർത്ഥം ശരിയായി അറിയപ്പെട്ടിരുന്നു എന്നു വെളിവാകുന്നതാണ്. ഉദാഹരണമായി താഴെപ്പറയുന്ന ബ്രാഹ്മണലക്ഷണം നോക്കുക.

  "അùിഹോത്രവ്രതപരാൻ സ്വാധ്യായനിരതാൻ ശുചീൻ
  ഉപവാസരതാൻ ദാന്താംസ്താൻ ദേവാ ബ്രാഹ്മണാൻ വിദുഃ
  ക്ഷാന്തം ദാന്തം മിതക്രാധം ജിതാത്മാനം ജിതേന്ദ്രിയം
  തമേവ ബ്രാഹ്മണം മന്യേ ശേ‌ഷാ ശൂദ്രാ ഇതി സ്മൃതാഃ
  .........................................
  ന ജാതിഃ പൂജ്യതെ രാജൻ ഗുണാഃ കല്യാണകാരകാഃ
  ചണ്ഡാലമപി വൃത്തസ്ഥം തം ദേവാ ബ്രാഹ്മണം വിദുഃ



  ഗതൗമസംഹിത
  ഇനിയും,


ബ്രാഹ്മണവർണ്ണം മനു‌ഷ്യരിൽ മാത്രമല്ലാ ദേവന്മാരിലും ഉണ്ടെന്നുള്ളതിനു മുൻകാണിച്ച ബൃഹദാരണ്യ കോപനി‌ഷദ് ഭാ‌ഷ്യം തെളിവായിരിക്കുന്നു എന്നുതന്നെയുമല്ല, ഓരോ ജന്തുക്കളേയും സാധനങ്ങളേയും പറ്റി പറയുന്നിട ത്തൊക്കെ ഈ മാതിരി വർണ്ണവ്യത്യാസം പണ്ടുപണ്ടേ വ്യവസ്ഥാപിതവും ആകുന്നു. ഉദാഹരണമായി ആന, സർപ്പം മുതലായ ജന്തുക്കളിലും, രാഗം, സ്വരം മുതലായവയിലും ചാതുർവർണ്യം യോജിപ്പിചുകാണുന്നുണ്ട്. ഗ്രന്ഥവിസ്തരഭയ


ത്താലും ഈവക സംഗതികൾ വായനക്കാർക്ക് ദു‌ഷ്പ്രാപ മല്ലാöയാലും ഇവിടെ പ്രത്യേകം വിവരിക്കുന്നില്ല.



151


പ്രാചീന മലയാളം
  ഇപ്രകാരം ചാതുർവർണ്യത്തിന്റെ നിലനിˉ് അതിന്റെ

അടിസ്ഥാനമായ

 ഗുണകർമ്മവിഭാഗം    കാരണമാകയാൽ

അതിലിരിക്കുന്നതിന് അതാതുവർണ്ണങ്ങളിലേയ്ക്ക് നിശ്ചയിക്ക പ്പെട്ടിട്ടുള്ള ഗുണകർമ്മങ്ങളുള്ളവൻ മാത്രമേ യോഗ്യനാവൂ എന്നും അല്ലാത്തവൻ വർണ്ണത്തിലെ പിതൃമാതൃക്കളിൽനിന്ന് ജനിച്ചവനായാലും ആ വർണ്ണങ്ങളിലിരിക്കാൻ യോഗ്യനാക യില്ലെന്നും ഏതെങ്കിലും ഒരു വർണ്ണത്തിൽ ജനിച്ചവനിൽ ആ വർണ്ണത്തിലേയ്ക്കു വേണ്ടതായ ഗുണകർമ്മങ്ങളില്ലാതിരിക്കയും മറ്റുവർണ്ണങ്ങളിലേയ്ക്കു

തക്കതായ   ഗുണകർമ്മങ്ങളുണ്ടായിരി

ക്കയും ചെയ്താൽ യഥായോഗ്യം മാറ്റിവയ്ക്കാമെന്നും അപ്രകാരം ഇന്നുവരെ ചെയ്തുവരുന്നുണ്ടെന്നും ഇങ്ങനെ ഗുണകർമ്മങ്ങളെ ആശ്രയിച്ചല്ലാതെ മറ്റേതുവിധമായാലും ഈ നിയമത്തിന് അടിസ്ഥാനമില്ലാതായിപ്പോകുമെന്നതുകൊണ്ട് കാലാന്തരത്തിൽ മുൻപറഞ്ഞ സകല ഏർപ്പാടുകളും നശിച്ചു വർണ്ണസാംകര്യം സംഭവിച്ചുപോകുമെന്നും

ചാതുർവർണ്യനിയമത്തിനുമുമ്പ് എങ്ങനെ ഇരുന്നുവോ അപ്രകാരം തന്നെ (കാലഭേദമൊഴിച്ച്) ആയിത്തീരുമെന്നും സിദ്ധിക്കുന്നു.

  എന്നാൽ ഇപ്പോഴത്തെ നടപ്പുമുറ ഇതിന് അനുകൂലമാ

യിട്ടാകുന്നു. അതിനെയാകുന്നു (മുമ്പിൽ പറയപ്പെട്ട) രണ്ടാ മത്തെ പിരിവായ കുക്ഷിപൂരണമതമെന്നു പറയുന്നത്. അതിന്റെ സ്വഭാവാദികളെ അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നു.

  15ഞ്ജ


 പ്രാചീന മലയാളം
  അദ്ധ്യായം 10 - ചാതുർവർണ്യാഭാസവും


ബ്രാഹ്മണമതവും
  ശൂദ്രായാം ബ്രാഹ്മണാ ́ാതഃ ശ്രയസാ ചേൽ പ്രജായതേ
  അശ്രയാംച്ഛയ്രസീം ജാതിം ഗച്ഛത്യാസപ്തമാദ്യുഗാൽ
  അർത്ഥം: ബ്രാഹ്മണൻ വിവാഹം ചെയ്ത ശൂദ്രസ്ത്രീയിൽ

ജനിച്ച കന്യക ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തിട്ട് അവൾക്കും പുത്രികൾ ജനിച്ച് അവരും അപ്രകാരം തന്നെ ഏഴു തലമുറവരെ ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തുകൊണ്ടു വന്നാൽ ഏഴാമതു തലമുറയിൽ ജനിചവർ ബ്രാഹ്മണജാതി

യായിത്തീരുന്നു.

  ശൂദ്രാ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചതൈി ശൂദ്രതാം
  ക്ഷത്രിയാ ́ാതമേവന്തു വിദ്യാ ദ്ദ്വൈശ്യാത്തഥൈവ ച



മനുസ്മൃതി

  അർത്ഥം: മേൽപറഞ്ഞ പ്രകാരം സ്ത്രീസന്തതി വഴിയിൽ ശൂദ്ര

കുലത്തിൽ ഏഴാമത്തെ തലമുറയിൽ ബ്രാഹ്മണനു ജനിച്ചവൻ ബ്രാഹ്മണനാകുന്നു. ആ ശൂദ്രസ്ത്രീയിൽതന്നെ ബ്രാഹ്മണനു ജനിച്ച പുരു‌ഷസന്തതി ശൂദ്രത്വത്തെ പ്രാപിക്കും. ക്ഷത്രിയനു ശൂദ്രസ്ത്രീയിൽ ജനിച്ച സ്ത്രീസന്തതി ക്ഷത്രിയനെ തന്നെ തുടർന്ന് വിവാഹം ചെയ്തുകൊണ്ടുവന്നാൽ അഞ്ചാമതു തലമുറയിൽ ക്ഷത്രിയത്വത്തെ പ്രാപിക്കുന്നു. വൈശ്യനു ശൂദ്രസ്ത്രീയിൽ ജനിച്ച സ്ത്രീസന്തതി മൂന്നു തലമുറവരെ വൈശ്യനെത്തന്നെ വിവാഹം ചെയ്തുകൊണ്ടു വന്നാൽ വൈശ്യത്വത്തേയും പ്രാപിക്കും.

  ബ്രാഹ്മണജാതിയിൽ ഉള്ള സ്ത്രീപുരു‌ഷന്മാർ വിധിപ്രകാരം

വിവാഹം ചെയ്ത് അവരിൽനിന്ന് ജനിച്ച പുത്രപത്രപരമ്പര

   15ന്ധ


  പ്രാചീന മലയാളം

കളായി വരുന്നവർ മാത്രമാണ് ബ്രാഹ്മണജാതികൾ എന്നു കാണുന്നു. ഈ അഭിപ്രായപ്രകാരം, വർഗ്ഗവർദ്ധനയ്ക്കു ജാതി ഇന്നതെന്നു കണ്ടുപിടിക്കേണ്ടതത്യാവശ്യമാകയാൽ അതിലേയ്ക്കു ള്ള മാർഗ്ഗമെന്തെന്നു നോക്കാം. മനു‌ഷ്യരിലുള്ള ഗുണകർമ്മ വിഭാഗങ്ങളെക്കൊണ്ടു കണ്ടുപിടിക്കാമെന്നുവച്ചാൽ, ബ്രാഹ്മണ ന്റെ തൊഴിലിനെ ചെയ്താൽ ശൂദ്രൻ ബ്രാഹ്മണനാവുകയോ ശൂദ്രന്റെ തൊഴിലിനെ ചെയ്താൽ ബ്രാഹ്മണൻ ശൂദ്രനാവുകയോ ചെöയില്ലെന്നു കാണുന്നസ്ഥിതിക്കും ഏതുജാതിയിലും ഏതു കർമ്മവും വ്യവസ്ഥ കൂടാതെ കാണാമെന്നുള്ളതിനാലും അതിനെ ജാതിലക്ഷണമായി സ്വീകരിച്ചുകൂടാ. ഗുണകർമ്മ വിഭാഗങ്ങളെ ഒഴിച്ചാൽ ജാതി കണ്ടുപിടിക്കുന്നതിന് ഉപകരിക്കു ന്നതായി പറയുന്നത് രൂടന്മ(വാദ)ത്തെയാണ്. ഇത് തീരെ അടിസ്ഥാനമില്ലാത്തതാണെന്ന് മുമ്പിൽ തന്നെ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി, "കപിലാരുണപീതകൃÿാ"ദികളായ വർണ്ണങ്ങളെക്കൊണ്ടു ജാതിനിർണ്ണയം ചെയ്യാം എന്നു വിചാരി ക്കുന്നപക്ഷം അവ പരസ്പരവിരുദ്ധമായും വ്യവസ്ഥയില്ലാതെയും കാണുന്നതുകൊണ്ട് അതിലേയ്ക്ക് തീരെ ഉപകരിക്കുന്നില്ല. പിന്നെ ജാതി അനുസരിച്ചു ദമ്പതികളെ തിരഞ്ഞെടുക്കുന്നതിനു മറ്റൊരു മാർഗ്ഗവും ഉള്ളതായി തോന്നുന്നില്ല.

  ഗുണകർമ്മങ്ങളെ ഒഴിച്ച് മറ്റു യാതൊന്നും ജാതിവിഭാഗത്തിന്

അടിസ്ഥാനമായി

  വന്നുകൂടാ   എന്നും   പാരമ്പര്യത്തിന്ര്

അതിലേയ്ക്ക് അടിസ്ഥാനമാക്കി കˉിക്കുന്നതു ശരിയല്ലെന്നും ഉള്ളതിലേയ്ക്ക് ചില പ്രമാണങ്ങളെ താഴെ ചേർക്കുന്നു.

   1. ഭാരതം അനുശാസനപർവം{
  അതോ ബ്രാഹ്മണതാം യാതോ വിശ്വാമിത്രാ മഹാതപാഃ
  ക്ഷത്രിയഃ സോപ്യഥ തഥാ ബ്രഹ്മവംശസ്യ കാരകഃ


154


   പ്രാചീന മലയാളം
   അർത്ഥം: മഹാതപസ്വിയായ വിശ്വാമിത്രൻ ക്ഷത്രിയനായിരു

ന്നിട്ടും പിന്നീട് ബ്രാഹ്മണനായി. അല്ലാതെയും ബ്രാഹ്മണവംശ ത്തിനു കാരണമായി.


   ഞ്ജ. വിഷ്ണുപുരാണം 4.10
   പ്രതിരഥാൽ കണ്വസ്തസ്യാപി മേധാതിഥിർയ്യതഃ കണ്വായന

ദ്വിജാഃ ബഭൂവുഃ

   അർത്ഥം: ക്ഷത്രിയനായ പ്രതിരഥന്റെ പുത്രൻ കണ്വൻ. കണ്വ

ന്റെ പുത്രൻ മേധാതിഥി. മേധാതിഥിയിൽനിന്ന് കണ്വായന ബ്രാഹ്മണർ സകലരും ഉണ്ടായി.

   പുത്രഃ പ്രതിരഥസ്യാസീൽ കണ്വഃ സമഭവന്നൃപഃ
   മേധാതിഥിഃ സുതസ്തസ്യ യസ്മാൽ കണ്വോഭവദ്ദ്വിജഃ
   അർത്ഥം: കണ്വൻ പ്രതിരഥന്റെ പുത്രൻ. മേധാതിഥി അവന്റെ

പുത്രൻ. അവനിൽ നിന്ന് കാണ്വായനബ്രാഹ്മണർ ഭവിചു.

   മഹാവീര്യാദുരുക്ഷയോ നാമ പുത്രാഭൂൽ. തസ്യ ത്രയ്യാരുണ

പു‌ഷ്കരിണ കൗപിശ്ച പുത്രത്രയമഭൂൽ തച്ച ത്രിതയമപി പശ്ചാൽ വിപ്രതാമുപജഗാമ.

   അർത്ഥം: മഹാവീര്യനെന്ന ക്ഷത്രിയന് ഉരുക്ഷയനെന്ന

പുത്രൻ ഭവിചു. അവനു ത്രയാരുണൻ, പു‌ഷ്കരൻ, കപി


{


ഇങ്ങനെ മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. ഈ മൂന്നുപേരും പിന്നീട് ബ്രാഹ്മണരായി ഭവിചു.

  ന്ധ. ഭാരതം ഹരിവംശം അദ്ധ്യായം ന്ധഞ്ജ
   ദിവദൗാസസ്യ ദായാദ ബ്രഹ്മർ‌ഷിർമ്മിത്രയുർന്നൃപഃ


   155


  പ്രാചീന മലയാളം
  മൈത്രായണസ്തതസ്സോമമെത്രയാസ്തു തതഃ സ്മൃതാഃ
  അർത്ഥം: ദിവദൗാസനെന്നവന്റെ പുത്രൻ മിത്രയു എന്ന

രാജാവ് ബ്രഹ്മർ‌ഷിയായി. അദ്ദേഹത്തിന്റെ പുത്രൻ മൈത്രായ ണൻ. മൈത്രായണന്റെ പുത്രൻ സോമൻ. സോമനിൽ നിന്ന് മൈത്രയബ്രാഹ്മണരുമുണ്ടായി.

  കേവലം ക്ഷത്രിയർ മാത്രമേ ബ്രാഹ്മണരായിട്ടുള്ളൂ എന്നു

പറവാൻ പാടിലാ. താഴ്ന്ന ജാതിക്കാരും ബ്രാഹ്മണരായിട്ടുണ്ട്.


} സ്കാന്ദപുരാണത്തിൽ ചേർന്ന സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധ ത്തിൽ താഴെ പറയുന്നവിധം കാണുന്നു:

  അബ്രാഹ്മണ്യേ തദാ ദേശേ കൈവർത്താൻ പ്രക്ഷ്യ ഭാർഗ്ഗവഃ
  Cിത്വാ തദ്ബളിശം കണ്ഠേ യജ്ഞസൂത്രമകˉയത്
  അർത്ഥം: ബ്രാഹ്മണരഹിതരായ ആ ദേശത്തിൽ ഭാർഗ്ഗവൻ

മുക്കുവന്മാരെ കണ്ട്, അവരുടെ ചൂണ്ടയെ ഖണ്ഡിച്ചുകളഞ്ഞിട്ട് കയറിനെ പൂണുനൂലായി ധരിപ്പിച്ചു.

  മേലും ഇപ്രകാരം ഒരു ജാതിയിൽനിന്നു വേറൊരു ജാതി

കർമ്മം നിമിത്തം ഉണ്ടാകുന്നതുകൂടാതെ ഒരു വംശത്തിൽതന്നെ കർമ്മകാരണത്താൽ ബ്രാഹ്മണാദിയായ നാലു ജാതികളും ഉണ്ടാകുന്നു എന്നു കാണുന്നു. ഇതിനും അനേകപ്രമാണങ്ങൾ ഭാരതം, വിഷ്ണുപുരാണം മുതലായ ഗ്രന്ഥങ്ങളിൽ ഉണ്ട്.


   4. വിഷ്ണുപുരാണം, അംശം 4, അദ്ധ്യായം 1
  കുരു‌ഷാൽ കാരു‌ഷാ ക്ഷത്രിയാ ബഭൂവുഃ


156


  പ്രാചീന മലയാളം
  അർത്ഥം: (ബ്രാഹ്മണനായ വൈവസ്വതമനുവിന്റെ പുത്രന്മാ

രിൽ ഒരുവനായ) കരു‌ഷനിൽ നിന്ന് ഏറ്റവും ബലമുള്ള കാരു‌ഷ ന്മാരെന്ന ക്ഷത്രിയരുണ്ടായി.

  നാഭാഗോ നേദി ഷ്ടപുത്രസ്തു വൈശ്യതാമഗാത്
  അർത്ഥം: ആ വൈവസ്വതമനുവിന്റെ മറ്റൊരു പുത്രൻ

നേദി ഷ്ടൻ. അവന്റെ പുത്രനായ നാഭാഗൻ വൈശ്യനായി ഭവിച്ചു.

  പൃ‌ഷഡ്രസ്തു ഗുരുഗോവധാൽ ശൂദ്രതാമഗമൽ
  അർത്ഥം: ആ വൈവസ്വതമനുവിന്റെ വേറൊരു പുത്രനയ

പൃ‌ഷഡ്രൻ എന്നവൻ ഗുരുവിന്റെ പശുവിനെ കൊന്നതിനാൽ ശൂദ്രനായി ഭവിച്ചു.


   5. വിഷ്ണുപുരാണം അംശം 4, അദ്ധ്യായം 8
  ശകാലേശഗൃത്സമദാസ്ത്രയോസ്യാഭവൻ
  ഗൃത്സമദസ്യ ശനൗകശ്ചാതുർവർണ്യപ്രവർത്തയിതാ
  അർത്ഥം: (സുനഹോത്രനു) കാശൻ, ലേശൻ, ഗൃസ്തമദൻ

ഇങ്ങനെ മൂന്നു പുത്രന്മാർ. ഗൃത്സമദന്റെ പുത്രനായ ശനൗക നിൽ നിന്ന് നാലു ജാതികളുണ്ടായി.

  ഹരിവംശത്തിൽ ഈ ലേശൻ എന്നുള്ള നാമത്തെ ശലൻ

എന്നും ശനൗകൻ എന്ന നാമത്തെ ശുനകൻ എന്നും എഴുതി യിരിക്കുന്നു.

  സുനഹോത്രസ്യ ദായാദസ്ത്രയഃ പരമധാർമ്മികാഃ
  കാശഃ ശലശ്ച ദ്വാവേത തൗഥാ ഗൃത്സമദഃ പ്രഭുഃ


157


  പ്രാചീന മലയാളം
  അർത്ഥം: സുനഹോത്രനു കാശൻ, ശലൻ, ഗൃത്സമദൻ എന്നു

മഹാധർമ്മിഷ്ഠന്മാരായ മൂന്നു പുത്രരുണ്ടായിരുന്നു.

  പുത്രാ ഗൃത്സമദസ്യാപി ശുനകോ യസ്യ ശനൗകാഃ
  ബ്രാഹ്മണാഃ ക്ഷത്രിയാശ്ചവൈ വൈശ്യാഃ ശൂദ്രാസ്തഥൈവ ച
  അർത്ഥം: ഗൃത്സമദന്റെ പുത്രൻ ശുനകൻ. അവന്റെ പുത്ര

ന്മാരായ ശനൗകന്മാർ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ആയിട്ടു ഭവിച്ചു.

  ഭാർഗ്ഗസ്യ ഭാർഗ്ഗഭൂമിരതശ്ചാതുർവർണ്യപ്രവൃത്തിഃ
  അർത്ഥം: ഭാർഗ്ഗന്റെ പുത്രൻ ഭാർഗ്ഗഭൂമിഃ. ഭാർഗ്ഗഭൂമിയിൽനിന്നു

നാലു വർണ്ണങ്ങളുമുണ്ടായി.

 6. ഭാരതം ഹരിവംശം അദ്ധ്യായം ന്ധഞ്ജ
  ഏതേ‌ഷ്വംഗിരസഃ പുത്രാ ജാതാ വംശേഥ ഭാർഗ്ഗവേ
  ബ്രാഹ്മണാഃ ക്ഷത്രിയാഃ വൈശ്യാഃ ശൂദ്രാശ്ച ഭരതർ‌ഷഭ
  അർത്ഥം: ഭൃഗുവംശത്തോടുചേർന്ന അംഗിരസ്സിന്റെ പുത്ര

ന്മാർ ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരായി ഭവിച്ചു.

 7. ഭാരതം ഹരിവംശം, അദ്ധ്യായം 11
  നാഭാഗാരി ഷ്ടപുത്ര വൈശ്യ ബ്രാഹ്മണതാം ഗത
  അർത്ഥം: നാഭാഗാരി ഷ്ടപുത്രന്മാരായ രണ്ടു വൈശ്യന്മാർക്കു

ബ്രാഹ്മണ്യം സിദ്ധിച്ചു.

  വൈവസ്വതമനുവിന്റെ പത്രനായിരുന്ന് വൈശ്യനായിഭവിച്ച

നാഭാഗൻ എന്നവൻ ഹരിവംശമെന്ന പ്രമാണത്തിൽ നാഭാഗാ രി ഷ്ടൻ എന്ന സംജ്ഞയാൽ പറയ്പ്പെടുന്നു. നേദി ഷ്ടന്റെ പുത്ര


158


 പ്രാചീന മലയാളം

നായ ഈ നാഭാഗൻ അലെങ്കിൽ നാഭാഗാരി ഷ്ടൻ എന്നവൻ നീച

  }

കർമ്മത്താൽ വൈശ്യനായി ഭവിച്ചതുപോലെതന്നെ വൈശ്യന്മാ രായി ഭവിച്ചു. ഇതിനാൽ ഒരു വംശക്കാർ ഒരു കാലത്തു നീച കർമ്മത്താൽ നീചജാതികളായി ഭവിച്ചു എങ്കിലും മറുപടിയും ആ വംശക്കാർ തന്നെ ഉത്തമകർമ്മത്താൽ ഉയർന്ന ജാതിക്കാരാ കാമെന്നു സിദ്ധിക്കുന്നു. ഇതുവരെ എടുത്തുകാണിച്ച ശാബ്ദ പ്രമാണങ്ങളാൽ പൂർവികന്മാർ നിയമിച്ച ജാതിക്കു കാരണം



{ കർമ്മമല്ലാതെ ജന്മമെന്നു വരുന്നില്ല എന്നുള്ളതു നി‌ഷ്പക്ഷ പാതികളായ എല്ലാപേർക്കും നിശ്ചയമാകുമെന്നു വിചാരിക്കുന്നു.

   ഇനി ഇതിലേയ്ക്ക് വേദത്തിൽനിന്നും ചില പ്രമാണങ്ങളെ

ഉദ്ധരിക്കുന്നു.


8. ക‌ഷൗീതകിബ്രാഹ്മണം
   മാദ്ധ്യമാഃ സരസ്വത്യാം സത്രമാസത. തദ്ധാപി കവ‌ഷോ

മദ്ധ്യേ നി‌ഷസാദ. തം ഹേമ ഉപോദുർദ്ദാസ്യാ വൈ ത്വം പുത്രാസി. ന വയം ത്വയാ സഹ ഭക്ഷയി‌ഷ്യാമ ഇതി. സ ഹ ക്രൂദ്ധഃ പ്രദവത്സരസ്വതീമേതേന സൂക്തേന തുഷ്ടാവ. തം ഹേമമന്വേയായ ത ഉഹേ മേ നിരാഗാ ഇവ മേനിരേ തം ഹാന്വാവൃത്യോചുഃ. ഋ‌ഷേ! നമസ്തേ അസ്തു. മാനോ ഹിംസീസ്ത്വം. വൈ നഃ ശ്ര‌ഷ്ഠോസി യം ത്വേയമന്വേതീതി. തം ഹ യജ്ഞപയാംചക്രുസ്തസ്യ ഹ ക്രാധം വിനിന്യുഃ. (സ ഏ‌ഷ കവ‌ഷസ്യൈ‌ഷ മഹിമാ സൂക്തസ്യ ചാനുവേദിതാ)" (ക. ബ്രാ. 1ഞ്ജ.ന്ധ)

   അർത്ഥം: നടുവ(മദ്ധ്യമ)രെന്നു വിളിക്കപ്പെടുന്ന (ആശ്വലാ

യനസൂക്തം ഞ്ജ.4) ഗൃത്സമദ, വിശ്വാമിത്ര, വാമദേവ, അത്രി, ഭരദ്വാജ, വസിഷ്ഠ മഹർ‌ഷിമാർ സരസ്വതീതീരത്ത് (ഒരിക്കൽ) ഒരു സത്രം നടത്തി. അവരുടെ ഇടയിൽ അപ്പോൾ കവ‌ഷൻ


159


  പ്രാചീന മലയാളം

കയറി ഇരുന്നു. അദ്ദേഹത്തെ ഇവർ "നീ അടിമപ്പെൺപിള്ള (ദാസീപുത്രൻ) ആകുന്നു" എന്നിങ്ങനെ ശകാരിച്ചു. അദ്ദേഹം കോപിച്ചു സരസ്വതിയെ മേൽപറഞ്ഞ (പ്രദേവത്രതി) സൂക്തം കൊണ്ടു സ്തുതിച്ചു. അപ്പോൾ ദേവി അദ്ദേഹത്തെ ചൂഴ്ന്നു (കൂടി) വരികയാൽ

അവർ,

അദ്ദേഹം നി‌ഷ്കന്മ‌ഷനെന്നുവച്ച് അടുത്തുചെന്ന് "അല്ലയോ ഋ‌ഷേ! മന്ത്രദൃഷ്ടാവേ! അങ്ങേയ്ക്കു നമസ്കാരം. ഞങ്ങൾക്കു ദ്രാഹം ചെയ്യരുതേ! യാതൊരു അങ്ങെ ഈ ദേവി അനുഗ്രഹിചുവന്നുവോ അതിനാൽ അങ്ങു

ഞങ്ങളിൽ ശ്രഷ്ഠനാകുന്നു" എന്നിങ്ങനെ പറഞ്ഞ് അവർ അദ്ദേഹത്തിന്റെ കോപമടക്കി. (ഈ സൂക്തത്തെ ഉണ്ടാക്കിയ (കണ്ടുപിടിച്ച) ആളെന്നതാണ്

ഇദ്ദേഹത്തിന്റെ
മഹിമ).

ക‌ഷൗീതകീബ്രാഹ്മണത്തിൽ കാണിച്ചതുപോലെ ഐതരേയ ബ്രാഹ്മണത്തിലും ദാസീപുത്രനായ ഈ കവ‌ഷന്റെ കഥയുണ്ട്.

9. ക‌ഷൗീതകീ ബ്രാഹ്മണം ദ്വിതീയ പഞ്ചികാ, തൃതീയാദ്ധ്യായഃ
   "ഋ‌ഷയോ വൈ സതസ്വത്യാം സത്രമാസത്. തേ കവ‌ഷമൈ

ലു‌ഷം സോദാദനയൻദാസ്യാഃ പുത്രഃ കിതവോ അബ്രാഹ്മണഃ കഥം നോ മധ്യേ അദീക്ഷി ഷ്ടേതി. തം ബഹിർദ്ധന്വോദവഹന്ന ത്രനം പിപാസാ ഹന്തു, സരസ്വത്യാ ഉദകം മാ പാദിതി. സ ബഹൂർദ്ധന്യോ ദുഹ്ളഃ പിപാസയാ വിത്ത ഏതദപോ നപ്ത്രിയമപശ്യത്, പ്രദേവത്രാ ബ്രഹ്മണേ ഗാതുരേത്വിതി."

   അർത്ഥം: (പ്രസിദ്ധിപെറ്റ) ഋ‌ഷിമാർ സരസ്വതീതീരത്തുള്ള

ഒരു സത്രം ആരംഭിച്ചതിൽ നിന്നും ഇലൂ‌ഷപുത്രനായ കവ‌ഷനെ ദാസീപുത്രനും ധൂർത്തനും അബ്രാഹ്മണനു(ശൂദ്രനു)മായ ഇവൻ എങ്ങനെ നമ്മുടെ ഇടയിൽ ഇരുന്ന് യജ്ഞകൃത്യമർഹിക്കും" എന്നുപറഞ്ഞു പുറംതള്ളി, അദ്ദേഹത്തെ ഒരു ഊ‌ഷരഭൂമി യിലാക്കി സരസ്വതിയിലെ വെള്ളം കൂടിക്കാതെ (ദാഹം ഇവനെ


160



പ്രാചീന മലയാളം കൊല്ലട്ടെ) മരിക്കണമെന്നു നിശ്ചയിച്ചു. അദ്ദേഹം ഇങ്ങനെ (നിർ ́ല) മരുഭൂമിയിലാക്കപ്പെട്ട് ദാഹംകൊണ്ട് വലഞ്ഞപ്പോൾ "ആപോനപ്ത്രിയം" എന്ന മന്ത്രത്തെ ദർശിച്ച് (കണ്ടുപിടിച്ചു).


 10. വേദത്തിൽ 'കക്ഷീവാൻ' എന്നു ബഹുമാന്യനായ


ശുദ്രസ്ത്രീപുത്രന്റെ കഥപറയുന്നുണ്ട്.

  "സോമപാസ്സ്വരണം കൃണുഹി ബ്രഹ്മണസ്പതേ കക്ഷീവന്തം

യ ഔശിജഃ"

  അർത്ഥം: അല്ലയോ ബ്രാഹ്മണസ്പതേ !ഈ സോമപാനം

എന്നെ യാവനൊരുത്തനോ "ഉശിക്" എന്നവളുടെ പുത്രൻ ആ കക്ഷീവാനെപ്പോലെ പ്രകാശമുള്ളവനാക്കിചെയ്താലും.

  ശുദ്രനു വിദ്യക്കും വേദാദ്ധ്യയനം മുതലായവയ്ക്കും അധികാര

മിലെന്നാണ് ബ്രാഹ്മണരുടെ വാദം. ഇതിലെയ്ക്കായിട്ട് വേദ


} വേദാംഗങ്ങളിലുള്ള പല പ്രമാണങ്ങൾക്കും അവർ പൂർവ്വപക്ഷം ചെയ്തു കൃത്രിമാർത്ഥങ്ങൾ കˉിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ വി‌ഷയത്തിൽ അവർക്കു ഒട്ടുവളരെ ബുദ്ധിമുട്ടിന് ഇടയാക്കിട്ടു ള്ളതും ഇപ്പോഴും മുഴുവൻ സ്ഥിരപ്പെടാതെ കിടക്കുന്നതും ആയ ഒരു വി‌ഷയമാണ് Cാന്ദോഗ്യോപനി‌ഷത്തിലെ ജാനശ്രുത്യു പാഖ്യാനം. അതിന്റെ സംഗതിസാരം താഴെ ചേർക്കുന്നു.

  'ജാനശ്രുതി' അല്ലെങ്കിൽ "പത്രായണൻ' എന്ന പ്രഭു തന്റെ

മാളികയിൽ ഉറങ്ങിക്കിടന്നിരുന്നു. അപ്പോൾ മുന്നു ഹംസങ്ങൾ അവിടെ പറന്നുപറ്റി. അതിൽ ഒരുവൻ 'ഈ ജാനശ്രുതി തന്നെ മഹാകേമൻ' എന്നിങ്ങനെ പറഞ്ഞു. അതുകേട്ട് മറ്റൊരുവൻ 'ഹെ! എന്തു പറഞ്ഞു! വിദ്യാവിഹീനനായ ഇവനാണോ കേമൻ? വണ്ടിയോടുകുടിയ 'രയിക്വ'നെ കേമനെന്നു പറയണം' എന്ന് അപഹസിച്ചു. ഈ അനാദരവാക്യം കേട്ട് ജാനശ്രുതി തന്റെ


  161


  പ്രാചീന മലയാളം

കുറവുതീർപ്പാൻ ഏതാനും സ്വർണ്ണവും പശുക്കളും മറ്റുംകൊണ്ട് രയിക്വന്റെ അടുക്കൽ ചെന്ന് തനിക്കു ബ്രഹ്മവിദ്യ ഉപദേശിക്കണ മെന്നു അപേക്ഷിച്ചു. 'ക ഷ്ടം" ക ഷ്ടം! എടാ! ശൂദ്രാ! നിന്റെ പശുക്കൾ നിനക്കുതന്നെ ഇരിക്കട്ടെ' എന്നു അദ്ദേഹം നിരസിച്ചു. ജാനശ്രുതി തിരിച്ചുവന്നു തന്റെ പുത്രിയും സുന്ദരി യും ആയ ഒരു കന്യകയേയും ആയിരം പശുക്കളേയും ഏതാനും രഥത്തേയും മറ്റുംകൊണ്ട് രയിക്വന്റെ അടുക്കൽ വീണ്ടും ചെന്നു. അവയെ സ്വീകരിച്ചുകൊണ്ട് അദ്ദേഹം ജാനശ്രുതിക്കു ബ്രഹ്മവിദ്യയേ ഉപദേശിച്ചു.' ഇതിന്റെ മൂലം താഴെ ചേർക്കുന്നു:

   11. സാമവേദം Cാന്ദോഗ്യ ഉപനി‌ഷത്തു് (4-ാം പ്രപാഠം,
 സംവർഗ്ഗവിദ്യ, ജാനശ്രുത്യപൗാഖ്യാനം)
  1. തദുഹ ജാനശ്രുതിഃ പത്രായണഃ ‌ഷട്ശതാനി ഗവാം

നി‌ഷ്കമശ്വതരീരഥം തദാദയ പ്രതിചക്രമേ തംഹാഭ്യുവാദ.

  ഞ്ജ. രയിക്വേമാനി ‌ഷട്ശതാനി ഗവാമയം നി‌ഷ്കോയമശ്വതരീ

രഥോനുമ ഏതാം ഭഗവോ ദേവതാംശാധിയാം ദേവതാമുപാസ്മ ഇതി.

  ന്ധ. തമുഹപരഃ പ്രഗ്യുവാചാഹ ഹാരേ ത്വാ ശുദ്ര തവൈവ

സഹ ഗോഭിരസ്ത്വിതി തദുഹ പുനരേവ ജാനശ്രുതിഃ പത്രാ യണഃ സഹസ്രം ഗവാം നി‌ഷ്കമശ്വതരീരഥം ദുഹിതരം തദാദയ പ്രതിചക്രമേ.

  4. തം ഹാഭ്യുവാദ രയിക്വേദം സഹസ്രം ഗവാമയം

നി‌ഷ്കോയമശ്വതരീ രഥ ഇയം ജായായം ഗ്രമോ യസ്മിന്നാ സ്സേന്ന്വേവമാഭഗവഃ ശാധീതി.


16ഞ്ജ



പ്രാചീന മലയാളം

   5. തസ്യാ ഹ മുഖമപോദ്ഗൃഹ്ണന്നുവാചാജഹാരേമാഃ

ശൂദ്രാനേനൈവ മുഖോ നാലാപയി‌ഷ്യഥാ ഇതി തേ ഹൈതേ രയിക്വ

പർണ്ണാനാമമഹാവൃക്ഷേ‌ഷു

  യത്രാസ്മാ

ഉവാസ തസ്മൈ ഹോവാച.

  1ഞ്ജ. ബ്രഹ്മസൂത്രവും ശാങ്കരഭാ‌ഷ്യവും.
   മേൽ

കാണിച്ച

വേദഭാഗത്തിലെ
ശുദ്രശബ്ദത്തിന്

കൃതിമാർത്ഥം ചെയ്ത സൂത്രങ്ങളും അവയുടെ ഭാ‌ഷ്യങ്ങളുടെ അർത്ഥങ്ങളും അടിയിൽ ചേർക്കുന്നു.

(ഭാ‌ഷ്യങ്ങൾക്കു, അനുബന്ധം ഞ്ജ നോക്കുക).

   സൂത്രം:
ശുഗസ്യ

തദനാദരശ്രവണാത്തദാദ്രവണാൽ സൂച്യതേ ഹി. ന്ധ4.

   ഭാ‌ഷ്യാർത്ഥം:
  മനു‌ഷ്യർക്കു

വിദ്യാധികാരമുണ്ടെന്നു സിദ്ധാന്തിച്ചും വച്ച് ഏതുപ്രകാരം ദേവന്മാർക്കും വിധിക്കപ്പെ ട്ടുവോ അപ്രകാരം ശൂദ്രനും വിധ്യാധികാരമുണ്ടെന്നു ശങ്കയെ നിവൃത്തിക്കാനാണ് ഈ അധികരണം ആരംഭിക്കപ്പെടുന്നത്.

   ശൂദ്രനു    വിദ്യയിലധികാരമുണ്ട്.   ശൂദ്രനു    യാഗത്തിൽ

അധികാരമില്ലെന്നു

 നി‌ഷേധിക്കപ്പെട്ടതുപോലെ
 വിദ്യയിലും

നി‌ഷേധിക്കപ്പെട്ടതായി കേൾക്കുന്നില്ല. ശൂദ്രന് (അനùിത്വം) യാഗാùിയുടെ ഇല്ലായ്മയുണ്ട്'. ഈ 'അനùിത്വം' തനിക്കു കർമ്മങ്ങളിൽ അധികാരമില്ലെന്നുള്ളതിനു കാരണമാകുമെന്ന ലാതെ അത് വിദ്യാധികാരനി‌ഷേധത്തിനും കാരണമാകുന്നില്ല.

 }

ആവഹനീയാദിയായ യാഗാùിയില്ലാത്തവനു വിദ്യയെ ഗ്രഹി പ്പാൻ കഴിയുന്നതല്ലെന്നുമില്ല. വിദ്യയിൽ ശൂദ്രാധികാരത്തെ പ്രബലീകരിക്കുന്നതിന് സംവർഗ്ഗവിദ്യയിൽ ജാനശ്രുതിയായി രിക്കുന്ന പത്രായണൻ. വേദശ്രവണത്തിനു ഇ¢ിചപ്പോൾ


  16ന്ധ



പ്രാചീന മലയാളം രയിക്വന്റെ സംബോധനവാക്യത്തിൽ പ്രയോഗിക്കപ്പെട്ട ശുദ്ര ശബ്ദം പരാമർശകമായിരിക്കുന്നു. അതായത് 'ക ഷ്ടം ക ഷ്ടം ക ഷ്ടം എടാ ശൂദ്രാ. നിന്റെ പശുക്കൾ നിനക്കുതന്നെ ഭവിക്കട്ടെ' എന്നാണ്. വിദുരാദികൾ ശൂദ്രയോനിയിൽ ജനിച്ചവരായി രുന്നിട്ടും വിശി ഷ്ടവിജ്ഞാനസമത്തിയുള്ളവരായിരുന്നു എന്നു സ്മരിച്ചിട്ടുമുണ്ട്. ഈ കാരണങ്ങളാൽ ശൂദ്രനു വിദ്യാധികാരമു ണ്ടെങ്കിൽ നാമിപ്രകാരം പറയുന്നു. എങ്ങനെയെന്നാൽ ശൂദ്രന് വേദാധികാരമില്ലാത്തതിനാൽ വിദ്യയിലുമധികാരമില്ല. വേദം പഠിചവനു


{

 മാത്രമേ    വേദാർത്ഥങ്ങളിലുമധികാരമുണ്ടാവും.

ശൂദ്രനു വേദാദ്ധ്യയനമില്ലല്ലോ. എന്തെന്നാൽ വേദാദ്ധ്യയന ത്തിനു ഉപനയനസംസ്കാരം കഴിഞ്ഞാലെ വിധിയുള്ളു. ഉപനയന മോ (ദ്വിജാദികൾ) ബ്രഹ്മക്ഷത്രവൈശ്യന്മാർക്കു മാത്രമേ വിധിച്ചിട്ടുള്ളു. (സാമർത്ഥ്യം) ശക്തിയില്ലാതിരിക്കുമ്പോൾ വിദ്യ യിൽ അപേക്ഷയുണ്ടെന്നുള്ളതുമാത്രം അധികാരകാരണമായി തീരുന്നില്ല.

ശാസ്ത്രീയകാര്യത്തിൽ

ശാസ്ത്രീയകാര്യത്തിൽ ശാസ്ത്രീയമായിരിക്കുന്ന സാമർത്ഥ്യം വിദ്യാധികാരത്തിനു മതി യാവുന്നുമില്ല

ശൂദ്രനു വേദാദ്ധ്യയനം നി‌ഷിദ്ധമാകയാൽ തXംബന്ധിനിയായ ശക്തിയും നിരാകരിക്കപ്പെട്ടിരിക്കയാ ണല്ലോ? ന്യായത്തിനു സാധാരണത്വമുള്ളതാകയാൽ ഏതു ന്യായത്താൽ ശൂദ്രനു യാഗത്തിലുമധികാരമില്ലയോ? അതുതന്നെ വിദ്യയ്ക്കുമധികാരമില്ലെന്നുള്ളതിനെ സൂചിപ്പിക്കുന്നു.

  സംവർഗ്ഗവിദ്യയിൽ ശൂദ്രശബ്ദം കേൾക്കപ്പെടുകയാൽ ശൂദ്ര

നും വിദ്യാധികാരമുണ്ടെന്നു വിചാരിക്കയാണെങ്കിൽ ന്യായ വിരുദ്ധമാകയാൽ അതും കാരണമാകുന്നില്ല. എന്തെന്നാൽ ന്യായവചനത്തിനു ലിംഗദർശനം ദ്യോതകമാകുന്നു. ഇവിടെ ന്യായമുണ്ടാകുന്നുമില്ല. ഈ ശൂദ്രശബ്ദം സംവർഗ്ഗവിദ്യയിൽ ഇരിക്ക യാൽ ആ വിദ്യയൊന്നിൽ ഇരിക്കുന്ന ശൂദ്രനെ മാത്രമേ


 164


  പ്രാചീന മലയാളം

അധികരിക്കുന്നുള്ളു. 'സംവർഗ്ഗവിദ്യ' അർത്ഥവാദഘട്ടത്തിലാക യാൽ ഈ ശൂദ്രശബ്ദം തനിക്കു മറ്റുള്ള വിദ്യകളിൽ ഒരിടത്തും അധികാരമുണ്ടാകുന്നതിനു ശ്രമിക്കുന്നില്ല. ഈ ശൂദ്രശബ്ദം അധികാരവി‌ഷയത്തിൽ മാത്രമേ ഉപയോഗിക്കു എന്നുള്ള തെങ്ങനെയാണെന്നുണ്ടെങ്കിൽ പറയാം: 'എടാ, വിദ്യാഹീനനാ യിരുന്നിട്ടും (ഒരുത്തനെ) ഈ ജാനശ്രുതിയെ വണ്ടിയോടു കൂടിയിരിക്കുന്ന രൈക്വനോടു സദൃശനാക്കിപ്പറയുന്നോ" എന്ന ഹംസവാക്യത്താൽ തന്റെ അനാദരത്തെ ശ്രുതാവനായിരിക്കുന്ന അജാനശ്രുതിയെന്ന പത്രായണനു ദുഃഖമുണ്ടായി. ഇതിനെ ഋ‌ഷിയായിരിക്കുന്ന രൈക്വൻ ശുദ്രശബ്ദംകൊണ്ട് സൂചിപ്പിച്ചത്. ജാതിശൂദ്രന് വിദ്യാധികാരമില്ലാകയാൽ തന്റെ

പരോക്ഷ ജ്ഞാനത്തെ അറിയിക്കുന്നതിനായിട്ടാണെന്നു തോന്നുന്നു. തനിക്ക് (ശുക)ശോകമുണ്ടായെന്നു ശൂദ്രശബ്ദംകൊണ്ട് സൂചിക്ക പ്പെടുന്നത്

(എങ്ങനെയെന്നാൽ)

  ശുക്കിന്റെ    ആദ്രവണം

ഹേതുവായിട്ടം,

ശുക്കിനെ

അഭിദ്രവിക്കയാലും,ശുക്കിനാൽ അഭിദ്രവിക്കപ്പെട്ടെന്ന്, ശുക്കോടൊകൂടി രൈക്വനെ അഭിദ്രവി ച്ചെന്നും, ശുദ്രശബ്ദത്തിനു

  അവയവാർത്ഥമുള്ളതാകയാലും

രൂടന്മാർത്ഥമില്ലാഴികയാലുമാകുന്നു. എന്നാൽ ഈ അർത്ഥം ഈ ജാനശ്രുത്യുപാഖ്യാനത്തിൽ കാണപ്പെടുന്നുമുണ്ട്. സൂത്രം: ക്ഷത്രിയത്വഗതേശ്വോരത്ര ചൈത്രതഥേന ലിംഗാൽ. ന്ധ5.

  ഭാ‌ഷാർത്ഥം:
  ഇതുഹേതുവായിട്ടും
  ജാനശ്രുത്രി

ജാതിശൂദ്രനല്ല. യാതൊന്നിന്റെ

കാരണം   പ്രകരണത്തെ

നിരൂപിക്കയാൽ

സ്പടമാകുന്നു
എങ്ങനെയെന്നാൽ

ജാനശ്രുതിക്ക്

സംവർഗ്ഗ

വിദ്യയുടെ  ഉത്തരഭാഗത്തിൽ

ചൈത്രരഥനായി അഭിപ്രതാരിയായിരിക്കുന്ന ഭത്രിയനോടുള്ള മസഭിവ്യവഹാരം (കൂട്ടിച്ചേർത്തു പറക) എന്നതു ഹേതുവാൽ ക്ഷത്രിയത്വം ബോദ്ധ്യപ്പെടുന്നു. സംവർഗ്ഗവിദ്യാവാക്യശേ‌ഷ


165


 പ്രാചീന മലയാളം

ത്തിലാണു

ചൈത്രരഥിയായിരിക്കുന്ന
അഭിപ്രതാരിയെന്ന

ക്ഷത്രിയൻ കീർത്തിക്കപ്പെടുന്നത്. അതായത് അനന്തരം സുതനാൽ പരിവി‌ഷ്യമാണന്മാരായി (വിളംബരപ്പെടുന്നവരായി) ശനൗകനായിരിക്കുന്ന

   കാക്ഷസേനിയേയും
 ബ്രഹ്മചാരി

ഭിക്ഷിച്ചു എന്നാണ്. അഭിപ്രതാരി തനിക്കു കാപേയയോഗം ഹേതുവായിട്ട് (ചെത്രരഥിത്വ) ചിത്രരഥന്റെ വംശത്തിലുള്ളവനാ ണെന്നുള്ളുതും സ്പ ഷ്ടമാകുന്നു. എന്തെന്നാൽ "ഇതുകൊണ്ടാണ് ചൈത്രരഥനു 'ഇതുകൊണ്ടാണ് ചൈത്രരഥനെ കാപേയന്മാർ യജിപ്പിചത്." എന്ന വേദവാക്യത്താൽ ചെത്രരഥനു കാപേയ


യോഗമുണ്ടെന്നും അറിയപ്പെട്ടു. തുല്യവംശന്മാർക്കു മിക്കവാറും തുല്യവംശന്മാർ

മാത്രമേ യാജകന്മാരാകുന്നുള്ളു. അതു ഹേതുവായിട്ട്, ചൈത്രരഥിയെന്നു പ്രസിദ്ധനായ ഒരു ക്ഷത്രപതി യുണ്ടായി എന്നും വേദവാക്യത്തിൽ ക്ഷത്രപതിയെന്നു ബോധി ക്കയാൽ ചൈത്രരഥിക്കു ക്ഷത്രിയത്വമുണ്ടെന്നും സ്പ ഷ്ടമാകുന്നു. ക്ഷത്രിയനായിരിക്കുന്ന ആ അഭിപ്രാതാരിയോടുകൂടി ജാനശ്രുതി ക്കു തുല്യയായിരിക്കുന്ന വിദ്യവി‌ഷയത്തിൽ സങ്കീർത്തനം ഭവിക്കയാൽ തനിക്കും ക്ഷത്രിയത്വമുണ്ടെന്നു സൂചിക്കുന്നു. തുല്യന്മാരെ മാത്രമേ മിക്കവാറുംകൂട്ടിച്ചേർത്തു പറകയുള്ളു. സൂതനെ അയയ്ക്കുക മുതലായ ഐശ്വരയോഗമിരിക്കയാലും ജാനശ്രുതിക്കും ക്ഷത്രിയത്വമുണ്ടെന്നു വെളിവാകുന്നു. ഇതു ഹേതുവായിട്ടും ജാതിശൂദ്രന്ന് വിദ്യാധികാരമില്ല.


സൂത്രം: സംസ്കാരപരാമർശാത്തദഭാവാഭിലാപാച.{ ന്ധ6.

  ഭാ‌ഷ്യാർത്ഥം.   ഇതു    ഹേതുവായിട്ടും   ശൂദ്രനു വിദ്യയ്ക്കു

അധികാരമില്ല.

  എന്തെന്നാൽ വിദ്യാപ്രദേശങ്ങളിൽ ഉപനയനാദിയാരി ക്കുന്ന

സംസ്കാരങ്ങൾ പരാമർശിക്കപ്പെടുന്നു. 'അവനെ ഉപനയിപ്പിച്ചു


166


  പ്രാചീന മലയാളം

ഭഗവാനെ!" പഠിപ്പിക്കേണേ” എന്നു പറഞ്ഞും കൊണ്ടു ഉപസാദിച്ചു എന്നും വേദപാരഗന്മാരായും സുഗുണബ്രഹ്മ നിഷ്ഠന്മാരായുമുള്ള ഭരദ്വജാദികൾ ബ്രഹ്മത്തെ തിരിഞ്ഞ് ഈ പിപ്പ്ലാദൻ എല്ലാം പറയുമെന്നു നിശ്ചയിച്ച് അവർ കയ്യിൽ ചമതയും വച്ചുകൊണ്ട് ഭഗവാനായിരിക്കുന്ന പിപ്പലാദനെ പ്രാപിച്ചു എന്നും "അവരെ ഉപനയിപ്പിക്കാതെ" എന്നും കേൾക്ക യാൽ വേദാദ്ധ്യയനത്തിനു ഉപനയനപ്രാപ്തി കാണിക്കുകയാൽ വേദാദ്ധ്യയനത്തിനു ഉപനയനപ്രാപ്തി കാണിക്കപ്പെട്ടതായി ത്തന്നെയിരിക്കുന്നു.

  "ശൂദ്രൻ നാലമാത്തെ വർണ്ണവും ഏക

ജാതിയും" എന്ന് സമരിച്ചിരിക്കയാലും ശൂദ്രങ്കൽ പാപം അˉവും ഇല്ലാത്തതിനാൽ അവനു സംസ്കാരം ആവശ്യമില്ലെന്നു പറക യാലും ശൂദ്രനു സംസ്കാരമില്ലെന്നു പറയപ്പെടുന്നു.


 സൂത്രം: തദ്ഭാവനിർദ്ധാരണേ ച പ്രവൃത്തേഃ ന്ധ7.
  ഭാ‌ഷ്യാർത്ഥം: ഇതു ഹേതുവായിട്ടും ശൂദ്രനു വിദ്യയിലധി

കാരമില്ല. എന്തെന്നാൽ സത്യവചനത്താൽ താൻ ശുദ്രനല്ലെന്നു ഉറപ്പാക്കിയതിന്റെ ശേ‌ഷമേ ജാബാലനെ ഗതൗമൻ ഉപനയി പ്പിക്കുന്നതിനും അഭ്യസിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുള്ളു. ഇതിനെ വിവേചിചു പറയുന്നതിനു ബ്രാഹ്മണനല്ലാത്തവൻ യോഗ്യനാകു


ന്നില്ല. അല്ലയോ സമ്യൗ! നീ ചെന്ന് ചമതയെക്കൊണ്ടുവാ, നിന്നെ ഉപനയിപ്പിക്കാം. നീ സത്യത്തിൽ തെറ്റിയില്ല എന്ന വേദ വാക്യം (ലിംഗ) കാരണമാകുന്നു.

 സൂത്രം.: ശ്രവണാദ്ധ്യയനാർത്ഥപ്രതി‌ഷേധാൽ സ്മൃതേശ്ച. ന്ധ8
  ഭാ‌ഷ്യാർത്ഥം. ഇതു ഹേതുവായിട്ടും ശൂദ്രന്നു വിദ്യയിൽ

അധികാരമില്ല. എന്തെന്നാൽ സ്മൃതിപ്രമാണത്താൽ ശൂദ്രന്ന് ശ്രവണത്തിനും അദ്ധ്യയനത്തിനും പ്രതി‌ഷേധം കാണുകയാൽ, വേദശ്രവണപ്രതി‌ഷേധവും വേദാദ്ധ്യയനപ്രതി‌ഷേധവും സ്മരി


  167


  പ്രാചീന മലയാളം

ക്കപ്പെടുന്നു. ശ്രവണപ്രതി‌ഷേധം പ്രയപ്പെട്ടത് എങ്ങനെയെ ന്നാൽ, "ഇവൻ വേദത്തെ കേൾക്കുകയാൽ ഈയവും മെഴുകുമുരുക്കിയൊഴിച്ച് ഇവന്റെ ചെവികളെ നിറയ്ക്കുക" എന്നും “പദ്യു ഹവേത്യാദി” വാക്യത്താൽ ശൂദ്രസമീപത്തിൽവച്ചു അദ്ധ്യയനം ചെയ്യരുതെന്നു കേൾക്കുകയാൽ സമീപത്തിൽവച്ചു പോലും വിധിയല്ലാത്ത വേദാദ്ധ്യയനം തനിക്ക് അശേ‌ഷം പാടി ല്ലെന്നും സ്പ‌ഷ്ടമാകുന്നു. 'അത്രയുമല്ലാ ശൂദ്രൻ വേദമുച്ചരിച്ചാൽ നാക്കു കണ്ടിക്കണമെന്നും, ധരിച്ചാൽ ശരീരത്തെ വെട്ടിപ്പിളർക്ക ണമെന്നുമിരിക്കയാൽ, വേദാർത്ഥജ്ഞാനത്തിനും തദനുæാന ത്തിനും പാടില്ലെന്നു സിദ്ധമാകുന്നു. "ശൂദ്രനു ജ്ഞാനത്തെ കൊടുക്കരുതെന്നും" അദ്ധ്യയനം, യാഗം, ദാനം, ഇതുകൾ ദ്വിജാദികൾക്കാണെന്നും വേദപ്രമാണവും കാണുന്നു. പൂർവ്വ ജന്മത്തിൽ ചെയ്യപ്പെട്ട സംസ്കാരപ്രാപ്തിയാൽ വിദുരൻ, ധർമ്മ വ്യാധൻ തുടങ്ങിയ ശൂദ്ര!ക്കു ജ്ഞാനോˉത്തിയുണ്ടായിരുന്നു വെങ്കിലും ജ്ഞാനത്തിനു ഐകാന്തികഫലത്വമുള്ളതിനാലും ഇതിഹാസപുരാണങ്ങളെ ചാതുർവർണ്ണങ്ങളെ ശ്രവിപ്പിക്കണ മെന്ന ഹേതുവാലും അവർക്കു ഫലപ്രാപ്തിയെ പ്രതിബന്ധി പ്പിക്കാൻ കഴിയുന്നതല്ല. ആകയാൽ വേദപൂർവ്വകമായിരിക്കുന്ന വിദ്യാധികാരം ശൂദ്രന് വിഹിതമല്ലെന്നിരിക്കുന്നു."

   ജാനശ്രുതി രയിക്വന്റെ അടുക്കൽചെന്ന് ഉപദേശം വേണ

മെന്ന് അപേക്ഷിക്കുകയും രയിക്വൻ "ക ഷ്ടം! ക ഷ്ടം! ശൂദ്രനായ നിനക്കു പറഞ്ഞുതരികയില്ലാ; നിന്റെ ദ്രവ്യം നീതന്നെ എടുത്തോ" എന്നു ഉപേക്ഷിച്ചു പറയുകയും ചെയ്തു. ശൂദ്രനു വിദ്യാധികാരമില്ല, അവനെ യാതൊന്നു പഠിപ്പിച്ചുപോകരുത് എന്നുള്ള നിയമം പ്രബലമായി നടന്നുവരുന്ന കാലത്താകയാൽ, ഈ വാക്കുകേട്ടുകൂടുമ്പോൾ," ഓഹോ എന്നെ രയിക്വൻ ശൂദ്രനെന്നു തെറ്റിദ്ധരിച്ചുപോയി. അതുകൊണ്ടാണ് ഇപ്രകരം


168


പ്രാചീന മലയാളം

പറഞ്ഞു നി‌ഷേധിച്ചത്. എന്നു ജാനശൃതിക്കു നല്ലതിൻവണ്ണം മനസ്സിലായിരിക്കും. താൻ ശുദ്രനല്ലയിരുന്നു എങ്കിൽ (പെട്ടെന്നു) "അയ്യോ ഞാൻശൂദ്രനലെ,} ഇന്ന ജാതിക്കാരനാണെ" എന്നു ഉടൻ പറയുമായിരുന്നു. അപ്രകാരം യാതൊന്നു ചെയ്യാത്തതു കൊണ്ടു ജാനശ്രുതി ജാതിശൂദ്രനാണെന്നും തന്നിമിത്തം ശൂദ്രശബ്ദത്തിനു അവയവാർത്ഥമില്ലെന്നും വരുന്നു.

  അല്ലാതെയും    ഈ

ജാനശ്രുത്യുപാഖ്യാനം കേട്ടാൽ സാധാരണ വിദ്വാന്മാർപോലും ഈ ശൂദ്രശബ്ദത്തിനു ജാതി ശൂദ്രതയെത്തന്നെ അർത്ഥമായി ഗ്രഹിപ്പാനെ ഇടയുള്ളു. അങ്ങനെതന്നെ ധരിച്ചുമിരിക്കുമെന്നു കരുതിയാണ് സൂത്രഭാ‌ഷ്യ കാരന്മാർ ആയതിനെ മറയ്ക്കുന്നതിനു മനഃപൂർവ്വം പൂർവ്വപക്ഷം ചെയ്തു നി‌ഷേധിച്ചും വച്ചു വേറെ പ്രകാരത്തിൽ സിദ്ധാന്തിച്ചു വളരെ ഒക്കെ ബദ്ധപ്പെട്ടു പരാക്രമങ്ങളെ കാണിച്ചിരിക്കുന്നത്; ഇതിനെ ആലോചിക്കുമ്പോൾ ഇപ്രകാരം ഒരു സിദ്ധാന്തം ചെയ്തില്ലെങ്കിൽ ജാനശ്രുതിക്കു എല്ലാപേരും ജാതിശൂദ്രതയെ ത്തന്നെ നിശ്ചയിച്ചുകളയുമെന്നു ഭാ‌ഷ്യകർത്താവും നിരൂപിച്ചിട്ടു ള്ളതായി തെളിയുന്നു; ജാനശ്രുതി രയിക്വന്റെ വാക്കു കേട്ടു കൂടുമ്പോൾ അതിന്റെ സാധരണ അർത്ഥമായ ജാതിശൂദ്രതയെ ത്തന്നെയാണ് മനസ്സിലാക്കിയതു എന്നും ഇതുകൊണ്ടും നിശ്ചയിക്കാവുന്നതാണ്.

  അതല്ല, രയിക്വൻ ആന്തരമായിക്കരുതിയ അവയവാർത്ഥത്തെ

താൻ അറിഞ്ഞതുകൊണ്ടായിരുന്നു മിണ്ടാതെ പോയതെങ്കിൽ "വിദ്യാവിഹീനനായ ഒരുവനെ" എന്നു

പറഞ്ഞതികേട്ടു വ്യസനിചു അതിനെ പരിഹരിപ്പാൻ നോക്കിയ ജാനശ്രുതിക്കു


രയിക്വന്റെ മനോഗതത്തേയും ശുദ്രശബ്ദത്തിന് അസാദാരണ മായി കൊണ്ടുവന്ന അവയവാർത്ഥത്തേയും അറിയുന്നതിനു തക്കതായ പരോക്ഷജ്ഞാനവും ശബ്ദാർത്ഥ ശാസ്ത്രപാണ്ഡിത്യ


169


 പ്രാചീന മലയാളം

വും ഉണ്ടായിരിപ്പാനും ഇടയില്ല. ആയതിനാൽ അതും ചേരുകയില്ല. ഈ ന്യായങ്ങളാൽ ജാനശ്രുതി ജാതിശൂദ്രനെന്നും അവയവാർത്ഥം വ്യഥാകˉിതമെന്നും തെളിയുന്നു.

  പിന്നെയും,
അവയവാർത്ഥം
 സ്വീകരിക്കുന്നപക്ഷം

ജാനശ്രുതി ജാതിശൂദ്രനല്ല ക്ഷത്രിയനാണെന്നും, അപ്പോൾ വേദാദ്ധ്യയനത്തിനു അനർഹനലെന്നും വരണം. ആ സ്ഥിതിക്ക്


  }

നേരെ ഉപദേശിചുകൊടുക്കാതെ "ക ഷ്ടം ക ഷ്ടം" എന്നു പറഞ്ഞു


{ നി‌ഷേധിചത് ഉചിതമായോ? അതിശ്രദ്ധയോടുകൂടി വ്യസനിചു



വരുന്നവനു ഉപദേശിക്കരുതെന്നു വല്ല നി‌ഷേധവുമുണ്ടായി രുന്നിട്ടാണെങ്കിൽ അതു പ്രമാണവിരുദ്ധമാകുന്നു. ഉപദേശിക്ക പ്പെട്ടാലല്ലാതെ വിട്ടുപോകാത്തതും ആദ്യം ഉപദേശിക്കാതെ ഉപേക്ഷിപ്പാൻ കാരണമെന്നു കാണപ്പെടുന്നതുമായ വ്യസന ത്തോടുകൂടി ഇരിക്കവേതന്നെ രണ്ടാമതു ഉപദേശിച്ചുമിരിക്കുന്നു; ഇപ്രകാരം വരുന്നവൻ ആകുന്നു ഉപദേശിക്കപ്പെടാൻ പാത്ര മെന്നുള്ളത്, 'വിദ്യായാം വ്യസനം' മുതലായ പ്രമാണങ്ങൾക്കും യുക്ത്യനുഭവങ്ങൾക്കും അനുസരണമായുമിരിക്കുന്നു.

  ജാനശ്രുതിയുടെ പരിപാകതയെ പരീക്ഷിപ്പാനായിരുന്നു

എങ്കിൽ മുമ്പിൽക്കൂട്ടി പരോക്ഷജ്ഞാനംകൊണ്ട് അറിഞ്ഞി രിക്കുന്ന രയിക്വനു പരീക്ഷ വേണ്ടല്ലോ. വേണമെന്നു

  വരുന്നപക്ഷത്തിൽ അദ്ദേഹം പരോക്ഷജ്ഞാനംകൊണ്ട്

അറിയുന്ന ആളല്ലെന്നും അപ്പോൾ ശുദ്രശബദം അവയവാർത്ഥ മല്ലെന്നും വരും.



ഉണ്ടായിരുന്ന ഭക്തിശ്രദ്ധ

  ജാനശ്രുതിക്ക്    അപ്പോൾ

മതിയാകാöയാൽ ആയതിനെ വർദ്ധിപ്പിക്കാനായിരുന്നു എങ്കിൽ വളരെക്കാലം താമസിപ്പിക്കയും ശുശ്രൂ‌ഷിപ്പിക്കയുംമറ്റുംചെയ്തു സൂക്ഷിച്ചു കണ്ടറിഞ്ഞ്

പറഞ്ഞുകൊടുക്കേണ്ടതായിരുന്നു.

   170


  പ്രാചീന മലയാളം

പരീക്ഷിക്കാനാണെങ്കിലും അപ്രകാരംതന്നെ "ദ്വാദശാബ്ദന്തു ശുശ്രൂ‌ഷാം" എന്നല്ലയോ പ്രമാണം പറയുന്നത്. ഇവിടെ അതും അനുഷ്ഠിക്കപ്പെട്ടില്ല. നേരെ മറിച്ച് 'ഇയം ജായാ അയം ഗ്രാമോ' എന്നിരിക്കയാൽ

   "ഗുരുവോ ബഹവസ്സന്തി ശി‌ഷ്യവിത്താ
 15

പഹാരകാഃ " എന്നപോലെ പരീക്ഷിപ്പാൻ നോക്കിയത് കൂടുതൽ ദക്ഷിണയെക്കരുതിയാണെന്നു തോന്നുന്നു.

വേറെവിധം

പറയുന്നതിനു യാതൊരു മാർഗ്ഗവും കാണുന്നില്ല.


താൻ ആദ്യം ഉപേക്ഷിച്ചാൽ രണ്ടാമതു ഉപദേശിക്കേ ണ്ടതായി വരും. അപ്പോൾ അടുത്ത ഭവി‌ഷ്യത്തിനെപ്പോലും അറിയുന്നതിനുള്ള പരോക്ഷജ്ഞാനം തനിക്ക് ഇല്ലെന്നു വന്നുപോകും; ആയതു ശരിയുമല്ല എന്നോർത്തു ക്ഷമിച്ചു കളയാതെ ഉപേക്ഷിച്ചതിനെ നോക്കുമ്പോൾ എലാപേരേയും

} പോലെ മാസദൃ ഷ്ടികൊണ്ട് പുറമേ അപ്പോൾ കണ്ടപ്രകാരം അറിഞ്ഞിരിക്കുമെന്നല്ലാതെ രയിക്വൻ തന്റെ പരോക്ഷജ്ഞാനം കൊണ്ട് അറിയുകയോ ആയതിനെ വെളിക്കു സൂചിപ്പിക്കണ മെന്നു കരുതുകയോ ചെയ്തിട്ടില്ലെന്നും ആദ്യം ഉപേക്ഷിച്ചിട്ട് രണ്ടാമതു ഉപദേശിക്കയും വേണ്ടെന്നു തള്ളിയേചു കൂടുതലായി


{ കിട്ടിയപ്പോൾ

മടങ്ങി

സ്വീകരിക്കയും

ചെയ്തതിനാൽ

എന്തായാലും ദ്രവ്യലാഭത്തിനുതക്കപോലെ പ്രവർത്തിക്കണ മെന്നലാതെ തന്റെ വാക്കിനും പ്രവൃത്തിക്കും വ്യവസ്ഥകേടു


  }

സംഭവിക്കരുതെന്നുള്ള വിചാരത്തിനു മൂലവും ന്യായവുമായ ഒരഭിമാനം രയിക്വനു ഉണ്ടായിരുന്നില്ലെന്നു കാണുന്നതിനാൽ ഈ ശൂദ്രശബ്ദം അവയവാർത്ഥമല്ലെന്നും ജാനശ്രുതി ജാതി ശൂദ്രൻ തന്നെ എന്നും സിദ്ധിക്കുന്നു. 15

  ശി‌ഷ്യന്റെ ധനത്തെ അപഹരിക്കുന്ന ഗുരുക്കന്മാർ അനേകം പേരുണ്ട് എന്നർത്ഥം.


 171


 പ്രാചീന മലയാളം
   മേൽകാണിച്ച സൂത്രഭാ‌ഷ്യത്തിൽ ഒരുദാഹരണമായി സ്വീകരി

ച്ചിരിക്കുന്നതും ജാനശ്രുത്യുപാഖ്യാനംപോലെ ഈ വി‌ഷയ ത്തിൽ ഒരു പ്രമാണമായി പറയപ്പെടുന്നതും ആയ ജാബാലന്റെ കഥയെപ്പറ്റി സ്വˉം ചിന്തിക്കാം:

   ജാബാലകഥാസാരം.: 'ജാബാലൻ ഗതൗമന്റെ അടുത്ത്

അധ്യയനത്തിനു

 ചെന്നു.    ഗതൗമൻ   അവന്റെ    പേരിൽ

ശൂദ്രശങ്കയുണ്ടായി. ജാബാലനെക്കൊണ്ട് താൻ ശൂദ്രനല്ലെന്നു സത്യംചെയ്യിച്ച ശേ‌ഷമേ പഠിപ്പിച്ചുകൊടുത്തുള്ളു'.

   ഇതിനെയും ശൂദ്രൻ വിദ്യയ്ക്കു പണ്ടുപണ്ടേ അനർഹനാണെ

ന്നുള്ളതിന് ഒരു ദൃഷ്ടാന്തമായി ബ്രാഹ്മണർ പറയുന്നുണ്ട്.

   ശൂദ്രൻ വിദ്യയ്ക്കു അനർഹനെന്നും അതിനാൽ അവനെ

യാതൊന്നും പഠിപ്പിച്ചുപോകരുതെന്നും മുമ്പിനാലെ നി‌ഷേധിക്ക പ്പെട്ടിട്ടുണ്ട് ജാബാലൻ ചെന്നത് അഭ്യസിപ്പാനുമായിരുന്നു. അപ്പോൾ ഗതൗമൻ ജാബാലനെക്കൊണ്ട്, ശൂദ്രനല്ലെന്നു സത്യം ചെയ്യിച്ചതിനാൽ ഗതൗമൻ ജാബാലനെക്കുറിച്ച് ശൂദ്രശങ്കയുണ്ടാ യിരുന്നെന്നും തന്നിമിത്തം ഇവൻ നമ്മെ കബളിപ്പിച്ച് വിദ്യാ മോ‌ഷണത്തിനായി വന്നിരിക്കയാണെന്നുള്ള സംശയം അദ്ദേഹ ത്തിന്റെ ഉള്ളിൽ ജനിച്ചിരുന്നു എന്നും നിശ്ചയംതന്നെ: പിന്നെ ശൂദ്രൻ അനൃതവാക്കാണേന്നു പ്രമാണവും ഉണ്ട്. ഇങ്ങനെ അവിശ്വാസിയെന്നു

തെളിയുന്ന    ജാബാലന്റെ   വാക്കിനെ

ഗതൗമൻ വിശ്വസിക്കയും സന്ദേഹത്തിൽനിന്നു വേർപെടുകയും ചെöയില്ല. ഗതൗമൻ ജാബാലന്റെ ജാതിനിർണ്ണയം ചെയ്തേ കഴിയൂ എന്നു നിർബന്ധമുണ്ടായിരുന്നെങ്കിൽ ജാബാലനെ നല്ലപരിചയമുള്ളവരായ

 ബ്രാഹ്മണരോട്   ആരോടെങ്കിലും

അദ്ദേഹം പരമാർത്ഥം ചോദിച്ചറിയുമായിരിന്നു. അപ്രകാരം ചെയ്തതായി കാണുന്നുമില്ല. ഉപനയിപ്പിക്കയും പഠിപ്പിക്കയും


17ഞ്ജ


 പ്രാചീന മലയാളം

ചെയ്തിട്ടുമുണ്ട്. ഇതെല്ലാംകൊണ്ട് ഗതൗമൻ മനഃപൂർവ്വമായിട്ടു ശൂദ്രനെ പഠിപ്പിച്ചുകൂടെന്നോ പഠിപ്പിച്ചാൽ തനിക്കും പഠിച്ചാൽ അവനും ദോ‌ഷമുണ്ടെന്നോ ശൂദ്രനല്ലെന്ന് വരികിലേ പഠിപ്പി ക്കാവു എന്നോ ഉള്ള അഭിപ്രായം ഉണ്ടായിരുന്നില്ലെന്നും ആരാ യാലും എന്തു ജാതിയായാലും ശരി, ശ്രദ്ധയുള്ളവരെ പഠിപ്പിക്ക ണമെന്നുള്ള അഭിപ്രായമേ ഉണ്ടായിരുന്നുള്ളു എന്നു സ്പ ഷ്ടമാ കുന്നു.

  സമാധാനം: എന്നാൽ സത്യം ചെയ്യിച്ചതെന്തിന്?
  നി‌ഷേധം: അതുപറയാം ശൂദ്രനു ബ്രാഹ്മണശുശ്രൂ‌ഷ ഒഴിച്ച്

മറ്റൊരു നന്മയ്ക്കും അധികാരമില്ലെന്നും, ആരും ഒന്നും പഠിപ്പിച്ചു പോകരുതെന്നും, അവനവന്റെ ഇച്ഛപോലെ ചില സങ്കേതങ്ങൾ ഏർപ്പെടുത്തി അവയെ അനാദിപ്രമാണാനുസരണം നടത്തുന്ന തിനു ശ്രദ്ധാലുക്കളായിരുന്ന അക്കാലത്തെ പ്രബലന്മാരോട്, ഞാൻസത്യം ചെയ്യിച്ചതിൽപിന്നീടെ പറഞ്ഞുകൊടുത്തുള്ളു എന്നുള്ള

 സമാധാനം

പറഞ്ഞ്

സമ്മതപ്പെടുത്തുന്നതി ലേയ്ക്കായിട്ടുമാത്രമായിരുന്നു.

  ഇനി മേൽക്കാണിച്ച ഭാഗങ്ങളെത്തുടർന്നു, ഉപനയനാദി

കൊണ്ട് ബ്രഹ്മവിധ്യയ്ക്കു അർഹത സിദ്ധിക്കയിലെന്നും, സാധന



} ചതു ഷ്ടയസമ്പന്നനാണ് അതിലെയ്ക്കു അർഹനെന്നുമുള്ളതിനു ശ്രീവേദാന്തസൂത്രഭാ‌ഷ്യം ഒന്നാം അദ്ധ്യായം, ഒന്നാം പാദം, ഒന്നാം അധികരണം, ഒന്നാം സൂത്രഭാഗത്തെ താഴെ ചേർക്കുന്നു.

  "അഥാതോ ബ്രഹ്മജിജ്ഞാസാ" ഇതി സൂത്രം. ഭാ‌ഷ്യം തത്ര

അഥ ശബ്ദ ആനന്താര്യാർത്ഥഃ പരിഗൃഹ്യതേ നാധികാരാർത്ഥഃ ബ്രഹ്മജിജ്ഞാസായാ

   അനധികാര്യത്വാൽ    മംഗളസ്യ    ച

വാക്യാർത്ഥേ സമന്വയഭാവാൽ അർത്ഥാന്തരപ്രയുക്ത ഏവ ഹി അഥ ശബ്ദഃ ശ്രൂത്യാ മംഗളപ്രയോജനോ ഭവതി. പൂർവപ്രകൃതാ


17ന്ധ


 പ്രാചീന മലയാളം

പേക്ഷായാശ്ച ഫലതഃ ആനന്തര്യാ വ്യതിരേകാൽ. സതി ച ആനന്തര്യാർത്ഥത്വേ യഥാ ധർമ്മജിജ്ഞാസാ പൂർവ്വവൃത്തം വേദാദ്ധ്യയനം നിയമേനാപേക്ഷതേ ഏവം ബ്രഹ്മജിജ്ഞാസാപി യൽ

പൂർവവൃത്തം


  നിയമേനാപേക്ഷതേ

തദ്വക്തവ്യം. സ്വാദ്ധ്യായാനന്തര്യന്തു സമാനം. നന്ന്വിഹ കർമ്മാവബോധാന ന്തര്യം വിശേ‌ഷഃ ന ധർമ്മജിജ്ഞാസായഃ പ്രാഗപ്യധീത വേദാനന്തര്യം

ബ്രഹ്മജിജ്ഞാസോപപത്തേഃ.

 യഥാ   ച

ഹൃദയാദ്യവദാനാനാമാനന്തര്യനിയമഃ ക്രമസ്യ വിവക്ഷിതത്വാൽ ന തഥേ ഹക്രമോ വിവക്ഷിതഃ ശേ‌ഷശേ‌ഷിത്വേ അധികൃതാ ധികാരേ വാ പ്രമാണാഭാവാൽ ധർമ്മബ്രഹ്മജിജ്ഞാസയോഃ ഫലജിജ്ഞാസാഭേദാച്ച. അഭ്യുദയഫലം ധർമ്മജ്ഞാനം തച്ചാനു æാനാപേക്ഷം നിശ്രയസഫലന്തു ബ്രഹ്മവിജ്ഞാനം, ന ചാനുæാനാന്തരാപേക്ഷം. ഭവ്യശ്ച ധർമ്മോ ജിജ്ഞാസ്യോ ന ജ്ഞാനകലേസ്തി പുരു‌ഷവ്യാപാര തന്ത്രത്വാൽ ഇഹ തു ഭൂതം ബ്രഹ്മജിജ്ഞാസ്യം നിത്യനിർവൃത്തത്വാൽ ന പുരു‌ഷ വ്യാപാര തന്ത്രം. ചോദനാപ്രവൃത്തി ഭേദാച.{ യാഹി ചോദനാ ധർമ്മസ്യ ലക്ഷണം സാ സ്വവി‌ഷയേ നിയുഞ്ജാനൈവ പുരു‌ഷമവ ബോധയതി. ബ്രഹ്മചോദനാതു പുരു‌ഷമവബോധ യത്യേവ കേവലം അവബോധസ്യചോദനാജന്യത്വാൽ ന പുരു‌ഷോവ ബോധേ നിയൂജ്യതേ യഥാ ക്ഷാർഥ സന്നികർ‌ഷേണാർത്ഥാവ ബോധേ തദ്വൽ, തസ്മാൽ കിമപി വക്തവ്യം യദനന്തരം ബ്രഹ്മജിജ്ഞാസോപദിശ്യത ഇതി, ഉച്യതേ, നിത്യാനിത്യവസ്തു വിവേകഃ ഇഹാമുത്രാർത്ഥഭോഗ വിരാഗഃ ശമദമാദി സാധന സമ്പൽ മുമുക്ഷുത്വഞ്ച. തേ‌ഷു, ഹി സXു പ്രാഗപി ധർമ്മ ജിജ്ഞാസായാ ഊർദ്ധ്വഞ്ച ശക്യതേ ബ്രഹ്മ ജിജ്ഞാസിതും ജ്ഞാതുഞ്ച. തസ്മാദഥശബ്ദേന യഥോക്ത സാധനസമ്പത്യാന ന്തര്യമുപദിശ്യതേ.

   174


പ്രാചീന മലയാളം
  ഗുണകർമ്മങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമേ വർണ്ണ

വ്യത്യാസം ഉണ്ടായിരിക്കാൻ പാടുള്ളൂ എന്നും അതിലേയ്ക്കു പാരമ്പര്യത്തെ അടിസ്ഥാനമാക്കിപ്പറയുന്നതു പിശകാണെന്നും ആദ്യകാലം മുതൽക്കു പാരമ്പര്യഭിന്നമായും അനുലോമ പ്രതി ലോമഗതികളായും വർണ്ണഭേദങ്ങളുണ്ടായിട്ടുണ്ടെന്നും മുമ്പിൽ പ്രസ്താവിച്ചു. ഇതിലേയ്ക്കു വേറൊരുദാഹരണമായി ബ്രാഹ്മണ വർഗ്ഗത്തിന്റെ ഒരു പൊതു വിവരണവും പുത്രപത്രപരമ്പരയാ ബ്രാഹ്മണരെന്നഭിമാനിച്ച് പരി‌ഷ്കാര പ്രാപ്തിക്കു ബാധകളായി ത്തീർന്നിരിക്കുന്നവരിൽ ചിലരുടെ ഉൽപത്തികളും ഇവിടെ ചേർക്കുന്നു. ഇവർക്കു വർണ്ണവ്യത്യാസം സംബന്ധിച്ചും വർഗ്ഗ സാധാരണമായും എന്തുമാത്രം ബഹുമാന്യത സാമുദായിക മായി സംഭവിക്കാമെന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തി ക്കൊള്ളട്ടെ.

   സ്കാന്ദപുരാണാന്തർഗ്ഗത സാഹ്യാദ്രിഖണ്ഡോത്തരാർദ്ധം
   ഒന്നാം അദ്ധ്യായത്തിന്റെ സാരം:

ചിത്പാവനബ്രാഹ്മണോˉത്തി (സ്കന്ദമഹാദേവസംവാദം) ബ്രാഹ്മ ണർ പ്രധാനമായി രണ്ടുവിധമുണ്ട്. (1) പഞ്ചദ്രാവിഡർ (ഞ്ജ) പഞ്ചഗഡൗർ.

  പഞ്ചദ്രാവിഡർ: (1) ദ്രാവിഡന്മാർ (ഞ്ജ) തൈലാംഗന്മാർ (ന്ധ)

കർന്നാടർ (4) മദ്ധ്യദേശഗന്മാർ 5) ഗുർജരന്മാർ.

  പഞ്ചഗഡൗന്മാർ: (1) ഗഡൗർ, (ഞ്ജ) സാരസ്വതർ, (ന്ധ) കാന്യ

കുബ്ജർ (4) ഉൽകലർ (5) മൈഥിലർ; അഥവാ (1) ത്രിഹോത്ര ന്മാർ (ഞ്ജ) അùിവൈശ്യന്മാർ, (ന്ധ) കാന്യകുബ്ജർ (4) കനോ ജയർ (5) മൈത്രായണർ.

ബ്രാഹ്മണരുടെ പൊതു അവകാശങ്ങൾ:


175



പ്രാചീന മലയാളം

   1) ബ്രഹ്മഗായത്രി, (ഞ്ജ) വേദകർമ്മം. (ന്ധ) അദ്ധ്യയനാദ്ധ്യാ

പനാദി ഷ്ടകർമ്മം (4) ഭുംജ്യത്വം (5) ഭോജനീയത്വം (6) വിവാഹം (ശാഖയ്ക്കും ഗോത്രത്തിനും ഒത്ത്).


   ബ്രാഹ്മണരുടെ ആചാരങ്ങൾ (ദേശദോ‌ഷങ്ങൾ)
   1. ഗുർജരദേശത്ത് തോലിൽ ആക്കിയ വെള്ളം (ചർമ്മാംബു)

സ്വീകരിക്കുക (ഉപയോഗിക്കുക) (ഞ്ജ) ദക്ഷിണദേശത്ത് ദാസീ ഗമനം (ന്ധ) കർണാടദേശത്ത് പലുതേˉിലായ്മ (4) കാശ്മീര


  }    }

ദേശത്ത് അലക്കുജോലി ചെയുക (5) തൈലംഗദേശത്ത്


{

ഗോവാഹനം (6) ദ്രാവിഡദേശത്ത് പഴഞ്ചോറു ഭക്ഷണം; ഗുർജര സ്ത്രീകൾ മേൽക്കചയിലാത്തവരും (കച്ഛഹീനാ) വിധവകൾ


} റക്കൗയുള്ളവരും ആകുന്നു; ത്രിഹോത്രന്മാരും കനോജയന്മാരും മത്സ്യമാംസം തിന്നുന്നവരും കാന്യകുബ്ജർ ഭ്രാതൃഗാമികളും ആകുന്നു."

   അനന്തരം ചിത്പാവനബ്രാഹ്മണോˉത്തിയാകുന്നു. ഇതിനെ

പ്പറ്റിയുള്ള പ്രധാനവിവരങ്ങൾ അവതാരികയിലും മറ്റും വിവരി ച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ചേർക്കുന്നില്ല.


1ന്ധ. സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം


രണ്ടാം അദ്ധ്യായത്തിന്റെ സാരം:
   കരാ ഷ്ട്രബ്രാഹ്മണോൽപത്തി: കരാ ഷ്ട്രദേശം 16 , വേദവതിക്കു

വടക്കും, കോയനാസംഗമത്തിനു തെക്കുമായി ദശയോജന വിസ്താരത്തിൽ കിടക്കുന്നു.

   ബ്രാഹ്മണരുടെ സ്ഥിതി:

16

  ഇതിന്റെ തലസ്ഥാനമായിരുന്ന കരാടകം ഇന്ന് പശ്ചിമ മഹാരാ ഷ്ട്രയിലെ

കോലാപ്പൂരിൽ നിന്ന് 50 കി. മീ. അകലെയുള്ള കരാഡ് എന്നറിയപ്പെടുന്ന സ്ഥല മാണ്.



176


   പ്രാചീന മലയാളം
  ഖരസ്യാവ്യസ്ഥിയോഗേന രേത ക്ഷിപ്തം വിഭാവകം
  തേന തേ‌ഷാം സമുത്പത്തിർജാതാവൈപാപ കർമ്മിണാം."
  കരാ ഷ്ട്രബ്രാഹ്മണരുടെ മാതൃകാദേവിക്കു വർ‌ഷംതോറും

ലക്ഷണമൊത്ത ബ്രാഹ്മണപുരു‌ഷനെ ബലി കൊടുക്കാറുണ്ട് (ഇപ്രകാരം) ബ്രഹ്മഹത്തികൊണ്ട് ഇവർ നശിക്കുന്നു. ഇവരെ തൊട്ടാൽ കുളിക്കണം. ഇവരുള്ളേടം തൊട്ട് മുന്നൂ യോജനദൂരം വായു ദു‌ഷിച്ചുപോകുന്നു; ഇവർ സർവ്വകർമ്മധർമ്മബഹി‌ഷ്കൃത ന്മാരാകുന്നു. ഇതിൽ ചിലർ ഇരുപദനാമധാരകന്മാരാകുന്നു.

  കൊങ്കണദേശം: സഹ്യന്റെ മുകളിൽ നാലും നൂറും യോജന

വിസ്താരത്തിൽ ഈ ദേശം കിടക്കുന്നു. കൊങ്കണത്തിലുള്ളവർ പാദമാത്രഗായത്രിയുള്ളവരാണ്. കൊങ്കണബ്രാഹ്മണർ (പദ്യ യോഃ ബ്രാഹ്മണാ ഖലു) പാദപാരഗനാമധാരകന്മാർ ആകുന്നു. ഇവരെ സകല കർമ്മങ്ങളിലും വർജ്ജിക്കണം.

   14. ടിയിൽ അഞ്ചാം അദ്ധ്യായം.:
  ഗഡൗന്മാർ: ഇവരിൽ ഗോവിന്ദപുരവാസികളായ ബ്രാഹ്മണർ

മദ്യമാസം അശിക്കുന്നവരാകുന്നു. കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രതീരവാസികളായ സാരസ്വതന്മാർ മX്യം ഭക്ഷിക്കുന്ന വരാണ്. ഇവർ പത്തുവിധം: 1) ശുദ്ധർ ഞ്ജ) അശുദ്ധർ ന്ധ) സിദ്ധർ 4) കാപൺഡ്രർ 5) ഭീതചാരി 6) ശ്രണി 7) കശൗികർ 8) നർവ്വർ 9) ബഡികർ 10) ല ́കർ. വാരാഹത്തിൽ ബ്രാഹ്മണർ ഗജഭക്ഷകരായിരുന്നു. ജഗന്നാഥത്തുള്ളവർ മദ്യമാംസങ്ങൾ ഉപയോഗിക്കും. ഉത്തരഭാഗത്തും മാംസഭക്ഷണമുണ്ട്. നർമ്മദയ്ക്കു തെക്കുള്ളവർ മരുമകളെ വിവാഹംചെയ്യും. (സ്കാന്ദത്തിൽ നാഗരഖണ്ഡവും, ലിംഗപുരാണവും നോക്കുക.


177


പ്രാചീന മലയാളം
  ഈ വിവരണം വിസ്തരഭയത്താൽ തൽക്കാലം നിറുത്തി

വയ്ക്കുന്നു. കേരളത്തിൽ മേൽപറഞ്ഞ തരത്തിലുള്ള ബ്രാഹ്മണ രുടെ പ്രവേശനവും മറ്റും അടുത്ത പുസ്തകത്തിൽ കാണിച്ചു കൊള്ളാം.

  കേരളാചാരങ്ങളെ കുറിക്കുന്നതായും കേരളവാസികൾക്കു

സർവ്വോപരിയായ ഒരു പ്രമാണമായും നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമാണ് കേരളമാഹാത്മ്യം. ഇതിൽ കേരളീയർക്കായി ഉണ്ടാക്കിവച്ചിട്ടുള്ള മതവും ആചാരങ്ങളും അത്യന്തം പാപ ഗർഭവും ല ́ാവഹവുമാണെന്നു വ്യസനസമേതം പറയേണ്ടി യിരിക്കുന്നു. ഇതിനെ അറിവാനി¢ിക്കുന്ന വായനക്കാർ ന്ധ-ാം അനുബന്ധം നോക്കി കാര്യം ഗ്രഹിച്ചുകൊള്ളട്ടെ. (അവിടെയും അതിനെ വ്യാഖ്യാനിക്കാൻ ശ്രമിചിട്ടില്ല )


  ഈ കേരളത്തിൽ വളരെ പുരാതനകാലം മുതൽക്കേ നടപ്പു

ണ്ടായിരുന്ന സദാചാരങ്ങളെക്കുറിച്ചും സത്യതˉരതയെക്കുറിച്ചും മറ്റും ഈ ഗ്രന്ഥത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ശാങ്കര സ്മൃതി, സഹ്യാദ്രിഖണ്ഡം മുതലായ സംസ്കൃതപ്രമാണങ്ങൾ ഇവയെ വേണ്ടവിധം സാധൂകരിക്കയും ചെയ്യുന്നു. അങ്ങനെ യുള്ള ജനസമുദായത്തിനു ഇത്ര കഠിനമായ ഒരു പതിത്വം എങ്ങനെ സംഭവിച്ചു. ഇതിനെ അവർ സ്വയം വരുത്തി ക്കൊണ്ടതോ അതോ വിദേശീയന്മാർ അവർക്കായി ചമച്ചു വച്ചതോ? എന്നിങ്ങനെ നിരൂപിക്കാംപക്ഷത്തിൽ ഈ ഗ്രന്ഥ ത്തിൽ ഇതിനുമുൻപിൻ അനേകം തവണ പ്രസ്താവിചവിധം സ്വദേശബഹി‌ഷ്കൃതന്മാരും പാ‌ഷണ്ഡമതഗാമികളും ആയ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ ആഗമനം നിമിത്തമാണ് കേരളീയ രായ സാധുക്കൾക്കു ഈ നരകാനുഭൂതിക്കിടവന്നതെന്നു വിചാരിക്കേണ്ടിവരുന്നു. പാരമ്പര്യമായ ധർമ്മതൽപരതയുള്ള ഒരു സമുദായത്തിലോ സ്ഥാപനത്തിലോ സംസർഗ്ഗദോ‌ഷം

   178


   പ്രാചീന മലയാളം

കൊണ്ടും കാലഭേദത്താലും ഓരോ ദുരാചാരങ്ങൾ വന്നു കൂടുന്നതിനു ലോകചരിത്രത്തിൽ വേണ്ടുവോളം ഉദാഹരണങ്ങ ളുണ്ട്. മേലും പുരാണകാലത്തിനു മുമ്പുതന്നെ ആര്യന്മാരായ ബ്രാഹ്മണരുടെ കൂട്ടത്തിൽ ദുരിതരൂപികളായ വംശക്കാർ ധാരാള മുണ്ടായിരുന്നതായി മേൽക്കാണിച്ച പുരാണഭാഗങ്ങളിൽ കാണു ന്നു. ഈ കേരളത്തിൽ വന്നുകൂടിയ ബ്രാഹ്മണർ ഇപ്രകാര മുള്ള പാപികളോ അതോ അവർ മദ്ധ്യപ്രദേശ ങ്ങളിലും മറ്റുമുള്ള ചില സൽബ്രാഹ്മണരോ

   എന്നു

ഇനി തീരുമാനിക്കേണ്ടതായി രിക്കുന്നു. ഇതിലേക്കായി അന്യവർഗ്ഗക്കാരായ മലയാളികളുടെ സദാചാരധർമ്മതൽപരതയ്ക്കു സാക്ഷ്യം വഹിക്കുന്നതും ആര്യന്മ ാരാൽ സംസ്കൃതഭാ‌ഷയിൽ എഴുതപ്പെട്ട തും ആയ സഹ്യാദ്രി ഖണ്ഡം മുതലായവയും നാരദവ്യാസ വചനങ്ങളും ഉദാഹരണ ങ്ങളാകുന്നു. (സഹ്യാദ്രിഖണ്ഡഭാഗത്തിനു 4-ാം അനുബന്ധം നോക്കുക). ആര്യഭടീയസംഹിത 11-ാം അദ്ധ്യായത്തിലും മേൽ പറഞ്ഞ വചനങ്ങളിലും ഇതിനെക്കുറിചുള്ള വിവരങ്ങൾ താഴെചേർത്തു കൊള്ളുന്നു.

  ശനൗകഃ-
  "ശൃണു വിപ്ര! ദ്വിജശ്രæാ ഭ്രഷ്ടാസ്തേ പര്യടൻ ഭുവി
  ആക്ഷിപ്താ(അലബ്ധാ)ഹാരനിലയാ



ജ‡ുസ്തേ ദക്ഷിണാം ദിശം.

  യാത്രാസ്തേ ഭഗവാൻ സാക്ഷാൽ കുംഭയോനിർമ്മുനീശ്വരഃ
  യത്ര ദക്ഷിണകന്യാഖ്യം കുമാരീക്ഷേത്ര (തീർത്ഥ)മുത്തമം.
  യത്രാഖിലഗുണാടന്മ്യാ ഭൂസ്ത്രിവേണീവ വിരാജതേ
  പശ്ചിമാബ്ധിതടാത്സഹ്യപര്യന്തം ദ്വിജപുംഗവ!
  ഈശ്വരരാധനേ രക്താ ഭക്താ യത്ര സുസാധവഃ
  ജനാ യത്ര ദാനശൂരാഃ സംഗ്രാമാങ്കണഭൈരവാഃ
  യോഗിനോ യൽ ഗുഹാന്തസ്തു പേടികാ രøദീപികാഃ


179


 പ്രാചീന മലയാളം
  നായാകാഖ്യാ യത്ര ശൂദ്ര(ാ)രാജാനഃ സന്തി സർവദാ
  തത്രാഗത്യ ശലാദ്വാസം ചക്രൂഃ ക്വചന കേചന
  സേവാരതാഃ കേചിദന്യേ പ്രഭുലçാേപജീവികാഃ (നഃ)
  കൃത്വാഭിചാരമപരേ ജഗൃഹുർദ്ധനസമ്പദഃ
  മിഥഃ കലഹമുൽക്ഷിപ്യ തത്ര പൂജ്യാഃ പരേഭവൻ
  രാജ്ഞോപവരകേ സ്ഥിത്വാപ്യന്യേ ധനമുപാദദുഃ
  ശ്വാവൃത്യാപ്യുപജീവന്തി ഭാസുരാ അപി ഭൂസുരാഃ
  കിം ന കുർവന്തി വിഭ്രഷ്ടാ രാമശാപഹതാശ്ച തേ."


   (ആര്യഭടീയസംഹിത അ. 11)
  അർത്ഥം: ഭ്ര ഷ്ടന്മാരായ ബ്രാഹ്മണർ ഭക്ഷണവും ഇരിപ്പിടവു

മില്ലാത്തവരായിട്ട് അലഞ്ഞുതിരിഞ്ഞ് ഒടുവിൽ യാതൊരിടത്തു പടിഞ്ഞാറെ സമുദ്രംമുതൽ സഹ്യൻവരെ ഗുണാടന്മ്യയായിരി ക്കുന്ന ഭൂമി ത്രിവേണിയെന്നപോലെ ശോഭിക്കുന്നോ, യാതൊരു ദിക്കിൽ അഗസ്ത്യഭഗവാൻ വസിക്കുന്നോ, എവിടെ ദക്ഷിണകന്യാ കുമാരീക്ഷേത്രമിരിക്കുന്നോ, എവിടത്തുകാർ ഭക്തിയുള്ള സാധു ക്കളോ, യാതൊരിടത്തുള്ളവർ ദാനശൂരന്മാരായും വിശി ഷ്ട യോദ്ധാക്കളായും ഇരിക്കുന്നോ, എവിടെയുളള ഗുഹകളിൽ പെട്ടികളിൽ രøദീപങ്ങളെന്നപോലെ യോഗികൾ ശോഭി ക്കുന്നോ, സർവസ്വവും ദാനംചെയ്യുന്ന നായകരെന്ന ശൂദ്രരാജാ ക്കളെവിടെയോ (അങ്ങനെ ഇരിക്കുന്ന) ആ ദക്ഷിണ ദിക്കിനെ നോക്കിത്തിരിച്ചു. അവരിൽ ചിലർ ചിലടത്തു സൂത്രത്തിൽ (കേറി) പാർത്തു പ്രഭുവിങ്കൽനിന്നു കിട്ടിയതുകൊണ്ടുപജീവനം കഴിച്ചു. ചിലർ സേവിച്ചുനിന്നു. ക്ഷുദ്രംചെയ്തു ചിലർ ധനസമ്പത്തുക്കളുണ്ടാക്കി. ചിലർ തമ്മിൽതല്ലിച്ചു ധനം കൈ ക്കലാക്കി. അടുക്കളവേല ചെയ്തു ചിലർ ധനം നേടി. ഹീന വൃത്തിയെടുത്തും ചില ബ്രാഹ്മണർ കാലംകഴിക്കുന്നു. രാമശാപ മേറ്റു കെട്ടവരെന്തു ചെöയില്ലതന്നെ.


180


 പ്രാചീന മലയാളം
  (ശതാനീകൻ ചോദിച്ചതിനു ഉത്തരമായിട്ടു മേൽപറഞ്ഞവ

സ്കന്ദൻ പറഞ്ഞതാകുന്നു.)

  നാരദവചനം:
  "ശ്രുതിസ്മൃതിപഥഭ്രഷ്ടാശ്ശിഷ്ടാചാരപരാq്മുഖാഃ
  തേമീ പാ‌ഷണ്ഡിനസ്സാക്ഷാൽ ശിശ്നോദരപരായണാഃ
  വ്യാസവചനം:
  "സന്ധ്യാത്രയവിഹീനാശ്ച ഗായത്രീഭക്തവർജ്ജിതാഃ
  ദൈവഭക്തിവിഹീനാശ്ച പാ‌ഷണ്ഡമതഗാമിനഃ
  അùിഹോത്രാദി സൽകർമ്മസ്വധാസ്വാഹാവിവർജ്ജിതാഃ
  മൂലപ്രകൃതിരവ്യക്താം നൈവ ജാനന്തി കർഹിചിൽ
  തപ്തമുദ്രാജിതാഃ കേചിൽ കാമാചാരരതാഃ പരേ
  കാപാലികാഃ കളൗികാശ്ച ബദ്ധൗാജൈനാസ്തഥാപരേ
  പണ്ഡിതാ അപി തേ സർവേ ദുരാചാരപ്രവർത്തകാഃ
  കുംഭീപാകം പുനസ്സർവേ യാസ്യന്തി നിജകർമ്മഭിഃ
  ഇങ്ങനെയുള്ള പ്രമാണങ്ങൾ നി‌ഷേധിക്കപ്പെടുകയാണെങ്കിൽ

ഉണ്ടാകുന്ന സ്ഥിതിയെപ്പറ്റി മുമ്പു പ്രസ്താവിചിട്ടുണ്ട്. ഇവയിൽ


വിവരിക്കുന്നവിധമുള്ള മനു‌ഷ്യർ കേരളമാഹാത്മ്യാദികളിലെ നിന്ദ്യമായ മതം നിർമ്മിച്ചതിൽ അതിശയിപ്പാനില്ല.

 അതു

നിമിത്തമുള്ള

 ക ഷ്ടന ഷ്ടങ്ങൾ
  അനുഭവിച്ചുപോയവർക്കു

തങ്ങളുടെ ബുദ്ധിമോശത്തിനെ ഓർത്തു പശ്ചാത്തപിക്കയേ ഇനി നിവൃത്തിയുള്ളു. മേലാൽ തങ്ങളുടെ കർത്തവ്യങ്ങളെ ശരിയാ യനുഷ്ഠിക്കുന്നപക്ഷം ഈ ദുര്യശസ്സ് ഒടുങ്ങുകയും പൂർവമഹിമ പ്രകാശിക്കയും ചെയ്യുമെന്ന് സമാശ്വസിക്കാം.


181

   പ്രാചീന മലയാളം


അനുബന്ധം 1 "കൃÿാതീരേ തു ഗത്വാഥ ചചാര ഭൃഗുനന്ദനഃ തത്രാസ്തേ ബ്രാഹ്മണഃ കശ്ചിൽ വേദവിൽഭിരലംകൃതഃ ‌ഷട്ക്കർമ്മനിരതോ നിത്യമാചാര്യസ്തൽ പുരേ സുധീഃ അതിദാരിദ്യ്രസംയുക്തോ ̧തിദാക്ഷിണ്യവാൻ ദ്വിജഃ, ബ്രാഹ്മണാനാം കുലശ്ര‌ഷ്ഠോ യോഗാഭ്യാസവിശാരദഃ തസ്യ ദാരാ പതിവൃതാ ഭർത്തൃശുശ്രൂ‌ഷണേ രതാ തയോര ഷ്ടസുപുത്രാശ്ച ചതുരാ ബ്രഹ്മചാരിണഃ വേദാദ്ധ്യയനസമ്പന്നാഃ നിത്യാവേദപരായണാഃ തേ‌ഷാം ജ്യേഷ്ഠസുതശ്രæഃ സത്യസന്ധോ ജിതേന്ദ്രിയഃ ബ്രഹ്മചര്യാശ്രമം ധൃത്വാ ബ്രഹ്മതേജോബലാധികഃ ചതുർവേദവിദാം നിത്യം കˉയാമാസ കർമ്മഠഃ കാശ്യപസ്യ ഗൃഹേ രമ്യേ യോഗ്യസ്യ ശുഭമന്ദിരേ ഗത്വാശു സുമഹാത്മാനം ബ്രാഹ്മണം ബ്രഹ്മവർചസം

{

സാ ഷ്ടാംഗം സംപ്രണമ്യാഥ അഭിവാദ്യ സ്ഥിതഃ പ്രഭുഃ ആഗതം നരശാർദൂലം ദൃ ഷ്ട്വാ ദ്വിജവരോത്തമഃ ഉത്ഥായ ശ്രീഘ്രമാദായ അർഘ്യപാദ്യാദികം തതഃ യഥാവൽ പൂജയാമാസ രാജാനം വാക്യമബ്രവീൽ മഹാരാജ മഹാപ്രാജ്ഞ അത്രാഗമനകാരണം ദരിദ്രാഹം മഹാഭാഗ മദ്ഗൃഹാഗമനം വൃഥാ മഹാദാരിദ്യ്രസംയുക്തേ പീഡിതസ്സകുടുംബകൈഃ അസ്മിൻഗൃഹേ കിമർത്ഥം ത്വമാഗതോസി വദ പ്രഭോ ഗച്ഛ ശ്രീഘ്രം യഥാപൂർവ്വം ദരിദ്രഃ കിം കരോമ്യഹം മദ്ഗൃഹാന്മനസാവാചാ ന സ്മരത്വം ജനേശ്വര ഇത്യുക്തോ ഭാർഗ്ഗവോ വിപ്രമുവാച ദിജസത്തമം മദ്വാക്യം ശൃണ്വതാം ബ്രഹ്മൻ മധുസൂദനപൂജക മമരാജ്യേ സമാഗത്യ സ്ഥീയതാം ദേവതാദിഭിഃ

  18ഞ്ജ


പ്രാചീന മലയാളം

നാശയി‌ഷ്യാമി ദാരിദ്രം ദദാമ്യൈശ്വര്യകേരകം ബ്രഹ്മപീഠേഭി‌ഷേക്ഷ്യാമി ബ്രാഹ്മണാനം വിധായക ബ്രഹ്മചര്യാശ്രമം ഗത്വാ തവ പുത്രസ്തു കേരളേ അഖിലാനാം ദ്വിജാതീനാം ക്ഷേത്രാണം ഗുരുരേവ സഃ മമാപി മദ്വിധേയാനാം യോഗാചാര്യോ ന സംശയഃ യോഗപട്ടഞ്ച ദാസ്യാമി യോഗപീഠേ നിവേശ്യതാം യോഗമുദ്രാം ദദാമ്യസ്യ സത്യമേവ വദാമ്യഹം ഭാർഗ്ഗവേണൈവമുക്തസ്തു ദ്വിജാതീനാം ഗുരുസ്തദാ അ ഷ്ടപുതെസ്സദാരൈശ്ച പ്രയാണമകരോദ്ദ്വിജഃ ആഗതാ കേരളേ സംജ്ഞേ വൃ‌ഷാദ്രീപുരസംജ്ഞികേ തേ‌ഷാം ജ്യേഷ്ഠസുതസ്തസ്മിൻ ശ്രീമൂലസ്ഥാനമണ്ഡപേ യോഗപീഠേ നിവേശ്യാഥ യോഗപട്ടഞ്ച ദത്തവാൻ സർവേ‌ഷാം ബ്രാഹ്മണാനാഞ്ച ഗുരുഭൂതോസ്തു തത്ത്വതഃ ബ്രഹ്മചര്യാശ്രമം നിത്യം സർവേ‌ഷാം വിധിരേവ ഹി മന്ത്രാണാഞ്ച തു തന്ത്രാണാം യോഗാചാര്യോ ന സംശയഃ"




(കേ.മാ. അ. 11)

"മദ്ധ്യാർ ́ുന മഹാവിപ്രാ ബ്രാഹ്മണാനാം ഗുരുസ്തദാ ഋദ്വേദാനാമുപാദ്ധ്യായോ ...................................... തം ബ്രാഹ്മണം സമാനീയ പ്രതിæാമകരോൽ പ്രഭുഃ യജുർവേദായ വിപ്രം തം പ്രതിæാപ്യ ഗൃഹേ ശുഭേ


സാമവേദായ വിപ്രം തം നിവേശ്യ ച ശുഭേ ഗൃഹേ ............................................പുനർഗ്ഗച്ഛൻ യഥാ പുരാ ശതാധിക്യാംശ്ച വിപ്രാംശ്ച ആനയാമാസ ഭാർഗ്ഗവഃ ............................................................................................. കാശ്യപസ്യ തു ഗോത്രാംശ്ച ഭരദ്വജസ്യ ഗോത്രകാ ദ്വിജോത്തമാൻ .............................................. ........................... ഭാർഗ്ഗവഃ പുനർഗ്ഗത്വാ യഥാ പുരാ


 18ന്ധ


പ്രാചീന മലയാളം

ശാലീവാഹപുരേ കേചിൽ ബ്രാഹ്മണാസ്സകുടുംബിനഃ ...........................................................നിത്യം വേദപരായണാഃ നിത്യോപവാസിനഃ കേചിൽ ആനയാമാസ താൻ ദ്വിജാൻ




(കേ.മാ. അ. 1ഞ്ജ) .................................................................പുനശ്ച മധുരാപുരീം പ്രവേശ്യ കാശ്യപാൻ ഗോത്രാൻ തദ്വിജാനീയ ഭാർഗ്ഗവഃ .......................................................................................... ...................................................... ബ്രാഹ്മണാനാമധീശ്വരാഃ ഗോദാവരീം പുനർഗ്ഗത്വാ വായുമാർഗ്ഗേണ ഭാർഗ്ഗവഃ ധനുർവേദവിദാൻ വിപ്രാൻ ഗദാഭ്യാസം ദദർശ ഹ പഞ്ചവിപ്രാൻ സമാനീയ കുടുംബൈശ്ച സമന്വിതാൻ പുനർ ദ്വിജോത്തമാൻ ശ്രæാനാനയാമാസ ഭാർഗ്ഗവഃ ....................................................................................................... ചതുഃ‌ഷ ഷ്ടിതമാൻ ഗ്രാമാൻ പ്രതിæാപ്യ ദ്വിജോത്തമാൻ.




(കേ.മാ.അ. 14).


 184


 പ്രാചീന മലയാളം


  അനുബന്ധം ഞ്ജ
  സൂത്രം ന്ധ4
  ഭാ‌ഷ്യം: യഥാ മനു‌ഷ്യാധികാര നിയമമപോദ്യ ദേവാദീനാമപി

വിദ്യാസ്വധികാര ഉക്തസ്തഥൈവ

 ദ്വിജാത്യധികാരനിയമാപ

വാദേന ശൂദ്രസ്യാപ്യധികാരസ്സ്യാദിത്യേതാമാശങ്കാം നിവർത്ത യിതുമിദമധികരണമാരഭ്യതേ.

  തത്ര ശൂദ്രസ്യാപ്യധികാരഃ സ്യാദിതി താവൽ പ്രാപ്തം

അർത്ഥിത്വസാമർത്ഥ്യയോസ്സംഭവാൽ 'തസ്മാ¢ൂദ്രാ യജ്ഞേ നാവകപ്ത' ഇതിവൽ; ശൂദ്രാ വിദ്യായാമനവകപ്ത ഇതി ച


}    }

നി‌ഷേധാശ്രവണാൽ.

  യച്ച,    കർമ്മസ്വനധികാരകാരണം

ശൂദ്രസ്യാനùിത്വം, ന തദ്വിദ്യാസ്വധികാരസ്യാപവാദകം ലിംഗം. നഹ്യാവഹനീയദിരഹിതേന വിദ്യാ വേദിതും ന ശക്യതേ. ഭവതി ച ലിംഗം ശൂദ്രാധികാരസ്യോപോദ്ബലകം, സംവർഗ്ഗവിദ്യായാം ഹി ജാനശ്രുതിം പത്രായണം ശുശ്രൂ‌ഷും ശൂദ്രശബ്ദേന പരാമൃശതി.

  “ഹ ഹ ഹ! രേ! ത്വാ ശൂദ്ര! തവൈവ സഹഗോഭിരസ്തു” ഇതി.

വിദുരപ്രഭൃതയശ്ച ശൂദ്രയോനിപ്രഭവാ അപി വിശി ഷ്ടവിജ്ഞാന സംപന്നാഃ സ്മര്യന്തേ തസ്മാദധിക്രിയന്തേ ശൂദ്രാ വിദ്യാസ്വി- ത്യേവം പ്രാപ്തേ ബ്രൂമഃ,

  ന ശൂദ്രസ്യാധികാരോ വേദാദ്ധ്യയനാഭാവാൽ. അധീതവേദോ

ഹി വിദിതവേദാർത്ഥോ വേദാർത്ഥേ‌ഷ്വധിക്രിയതേ. ന ച ശൂദ്രസ്യ വേദാദ്ധ്യയനമസ്തി ഉപനയനപൂർവ്വകത്വാൽ വേദദ്ധ്യയ നസ്യ ഉപനയനസ്യ ച വർണ്ണത്രയവി‌ഷയത്വാൽ, യത്ത്വർത്ഥിത്വം ന തദസതി സാമർത്ഥ്യേധികാരകാരണം ഭവതി, സാമർത്ഥ്യമപി


185


   പ്രാചീന മലയാളം

ലൗകികം
കേവലം

അധികാരകാരണം

ഭവതി.

ശാസ്ത്രീയേർത്ഥേ ശാസ്ത്രീയസ്യ സാമർത്ഥ്യ സാപേക്ഷിതത്വാൽ, ശാസ്ത്രീയസ്യ

സാമർത്ഥ്യസ്യാദ്ധ്യയനനിരാകരണേന നിരാകൃതത്വാൽ, യച്ചേദം ശൂദ്രാ യജ്ഞേനവക്ലപ്ത ഇതി തന്ന്യായപൂർവ്വകത്വാദ്വിദ്യായമപ്യനവക്ലപ്തത്വം

  ദ്യോതയതി;

ന്യായസ്യ സാധാരണത്വാൽ; യൽ പുനസ്സംവർഗ്ഗവിദ്യായാം ശൂദ്ര ശബ്ദശ്രവണം ലിംഗം മന്യസേ ന തല്ലിംഗം ന്യായഭാവാൽ, ന്യായോക്തേർ ഹി ലിംഗദർശനം ദ്യോതകം ഭവതി, ന ചാത്ര ന്യായോസ്തി,

കാമഞ്ചായം
 ശൂദ്രശബ്ദസ്സംവർഗ്ഗവിദ്യായാമേ

വൈകസ്യാം ശൂദ്രമധികുര്യാൽ, തദ്വി‌ഷയത്വാൽ, ന സർവാസു വിദ്യാസു, അർത്ഥവാദസ്ഥത്വാൽ, നതു ക്വചിദപ്യയം ശൂദ്രമധി കർത്തുമുത്സഹതേ, ശക്യതേ ചായം ശൂദ്രശബ്ദോധികൃത വി‌ഷയേ യോജയിതും കഥമിത്യുച്യതേ കംവര ഏനമേതത്സന്തം സയുഗ്മാനമിവ രൈക്വമാത്ഥേത്യസ്മാദ്ധംസവാക്യാദാത്മനോ- നാദരം

ശ്രുതവതോ
ജാനശ്രുതേഃ

പത്രായണസ്യ ശുഗുത്പേദേ, താമൃ‌ഷീരൈകഃ ശൂദ്രശബ്ദേനാനേന സൂചയാം ബഭുവാത്മനഃ പരോക്ഷജ്ഞാനസ്യ ഖ്യാപനായേതി ഗമ്യതേ. ജാതിശൂദ്രസ്യാനധികാരാൽ.

 കഥം    പുനഃ   ശൂദ്രശബ്ദേന

ശുഗുത്പന്നാ

സൂച്യത    ഇത്യുച്യതേ?    തദാ    ദ്രവണാദ്

ശുചമഭിദുദ്രാവ; ശുചാവാഭിദുദ്രുവേ, ശൂചാവാ രൈക്വമഭി ദ്രുദ്രാവേതി ശൂദ്രാവയവാർത്ഥസംഭവാൽ,

  രൂടന്മാർത്ഥസ്യ

അസംഭവാൽ. ദൃശ്യതേ ചായമർത്ഥോസ്യാമാഖ്യായി കായാം.

   ഭാ‌ഷ്യം: ഇതശ്ച ന ജാതിശൂദ്രാ ജാനശ്രുതി യൽകാരണം

പ്രകരണനിരൂപണേന, ക്ഷത്രിയത്വമസ്യോത്തരത്ര ചൈത്രരഥേ നാഭിപ്രതാരിണാ ക്ഷത്രിയേണ സമഭിവ്യാഹാരാൽ ലിംഗാൽ ഗമ്യതേ. ഉത്തരത്ര ഹി സംവർഗ്ഗവിദ്യാവാക്യശേ‌ഷേ, ചൈത്ര രഥിരഭിപ്രതാരീ ക്ഷത്രിയസ്സംകീർത്ത്യതേ. "അഥ ഹ ശനൗകശ്ച


 186


 പ്രാചീന മലയാളം

കാപേയമഭിപ്രതാരിണഞ്ച കാക്ഷസേനിം സുതേന പരിവി‌ഷ്യ മാണ ബ്രഹ്മചാരീബിഭിക്ഷേ ഇതി. ചൈത്രരഥിത്വഞ്ചാഭി പ്രതാരിണഃ കാപേയയോഗാദവഗന്തവ്യം. കാപേയയോഗോ ഹി ചൈത്രരഥസ്യാവഗതഃ ഏതേനവൈ ചൈത്രരഥം കാപേയാ അയാജയൻ,

 ഇതി.

സമാനാന്വയാനാഞ്ച

   പ്രായേണ

സമാനാന്വയാ യാജകാ ഭവന്തി. 'തസ്മാച്ചൈത്രരഥിർന്നാമൈക ക്ഷത്രപതിരജായത" ഇതി ച ക്ഷത്രയേണാഭിപ്രതാരിണാ സഹ സമാനായാം

വിദ്യായാം സങ്കീർത്തനം

ജാനശ്രൂതേരപി

ക്ഷത്രിയത്വം സൂചയതി. സമാനാനാമേവ ഹി പ്രായേണ സമഭിവ്യാഹാരാഭവന്തി, ക്ഷത്തൃപ്രക്ഷണാദൈശ്വര്യയോഗാച്ച ജാനശ്രുതേഃ ക്ഷത്രിയതാവഗതിഃ

അതോ

ജാതി ശൂദ്രസ്യാധികാരഃ

  സൂത്രം ന്ധ6
  ഭാ‌ഷ്യം:   ഇതശ്ച
ന    ശൂദ്രസ്യാധികാരോ,

യദ്വിദ്യാ പ്രദേശേ‌ഷൂപനയനാദയഃ സംസ്കാരാഃ പരാമൃശ്യന്തേ. "തം ഹോപനിന്യേ", "അധീഹി ഭഗവ ഇതി ഹോപസസാദ", "ബ്രഹ്മപരാ ബ്രഹ്മനിæാപരം ബ്രഹ്മാന്വേ‌ഷമാണാ ഏ‌ഷ ഹ വൈ തത്സർവ്വം വക്ഷ്യതീ"തി. "തേഹ സമിത്പാണയോ ഭഗവന്തം പിപ്പലാദമുപസന്നാഃ ഇതി ച. "താൻ ഹാനുപന യൈവേ"ത്യപി

  പ്രദർശിതൈവോപനയനപ്രാപ്തിർഭവതി.

ശൂദ്രസ്യ ച സംസ്കാരാഭാവോഭിലപ്യതേ "ശൂദ്രശ്ച തൂർത്ഥോ വർണ്ണ ഏകജാതി" രിത്യേകജാതിത്വസ്മരണാൽ. "ന ശൂദ്ര പാതകം കിഞ്ചന ച സംസ്കാരമർഹതീ"ത്യാദിഭിശ്ച.

  സൂത്രം ന്ധ7
  ഭാ‌ഷ്യം. ഇതശ്ച ന ശൂദ്രസ്യാധികാരോ യത്സത്യവചനേന

ശൂദ്രത്വാഭാവേ നിർദ്ധാരിതേ ജാബാലം ഗതൗമ ഉപനേതുമനു


187



പ്രാചീന മലയാളം ശാസിതും ച പ്രവവൃതേ.

"നൈതദബ്രാഹ്മണോ വിവക്തു മർഹതി

  “സമിധം സോമ്യാഹരോപത്വാനേ‌ഷ്യേ ന സത്യാദഗാഃ” ഇതി

ശ്രുതിലിംഗാൽ.

  സൂത്രം ന്ധ8
  ഭാ‌ഷ്യം: ഇതശ്ച ന ശൂദ്രസ്യാധികാരോ യദസ്യ സ്മൃതേഃ

ശ്രവണാദ്ധ്യയനാർത്ഥപ്രതി‌ഷേധോ ഭവതി. വേദശ്രവണ പ്രതി‌ഷേധോ വേദാധ്യയനപ്രതി‌ഷേധഃ തദർത്ഥജ്ഞാനാനു æാനയോശ്ച പ്രതി‌ഷേധഃ ശൂദ്രസ്യ സ്മര്യതേ, ശ്രവണ പ്രതി‌ഷേധസ്താവൽ. "അഥാസ്യ വേദമുപശൃണ്വതസ്ത്രപൂജതുഭ്യാം ശ്രാത്രപ്രതിപുരണം" ഇതി "പദ്യുഹവാ ഏതൽ ശ്മശാനം യ¢ുദ്രസ്തസ്മാച്ഛദ്രസമീപേനാദ്ധ്യേതവ്യ"മിതിച. അത ഏവാദ്ധ്യ യനപ്രതി‌ഷേധോ യസ്യ ഹി സമീപേപി നാദ്ധ്യേതവ്യം ഭവതി സ കഥമ ശ്രൂതമധീയീത, ഭവതി, ച വേദോച്ചാരണെ ജിഹ്വാച്ഛദോ ധാരണേ ശരീരഭേദ ഇത. അത ഏവ ച തദർത്ഥജ്ഞാനാനുæാനയോഃ പ്രതി‌ഷേധോ ഭവതി "ന ശൂദ്രായ മതിം ദദ്യാ"ദിതി. "ദ്വിജാതീനാമദ്ധ്യയനമിജ്യാദാന"മിതിച. യേ‌ഷാം പുനഃ പൂർവ്വകൃതസംസ്കാരവശാദ്വിദുരധർമ്മവ്യാധപ്രഭൃ തീനാം ജ്ഞാനോത്പത്തിസ്തേ‌ഷാം ന ശക്യതേ ഫലപ്രാപ്തിഃ പ്രതിബദ്ധും ജ്ഞാനസ്യൈകാന്തികഫലത്വാൽ. "ശ്രാവയേച്ച തുരോ വർണ്ണാനി"തി ചേതിഹാസപുരാണാധിഗമേ ചാതുർ വർണ്ണ്യാധികാര സ്മരണാൽ. വേദപൂർവകസ്തു നാസ്ത്യധികാരഃ


ശൂദ്രാണാമിതി സ്ഥിതം.


   188


പ്രാചീന മലയാളം


 അനുബന്ധം ന്ധ

"അഥ രാമോ മഹാതേജാഃ ശ്രീമുലസ്ഥാനമാഗതഃ ചതുഃ‌ഷഷ്ഠിതമാൻ ഗ്രാമാൻ ബ്രാഹ്മണാന്ന്വക്യമബ്രവീൽ ഇന്ദ്രലോകേ ച ഗത്വാഹമാഗ¢ാമി ദ്വിജോത്തമാഃ അനുജ്ഞാപ്യ ദ്വിജാൻ സർവ്വാനിന്ദ്രലോകം ജഗാമ ഹ ഭാർഗ്ഗവാഗമനം ദൃ ഷ്ട്വാ ദേവേന്ദ്രസ്ത്വരിതോത്ഥിതഃ അർഘ്യപാദ്യം സമാദായ പൂജയിത്വാഥ ഭാർഗ്ഗവം അനർഘ്യമാസനം ദത്വാ മന്ദംമന്ദമുവാച ഹ ഭൃഗുനന്ദന തതത്വജ്ഞ കിമാഗമനകാരണം. വക്തുമർഹസി രാജർ‌ഷേ മികപേക്ഷാസ്തി ഭാർഗ്ഗവ ദേവേന്ദ്രണൈവമുക്തസ്തു ഭാർഗ്ഗവോ വാക്യമബ്രവീൽ ശൃണു ദേവപതേ തത്വം മൽകാര്യഞ്ച വദാമ്യഹം മൽഭൂമ നൗിത്യവാസീനാം ബ്രാഹ്മണാനാം തപസ്വിനാം രത്യർത്ഥം ദേവനാര്യശ്ച ദാതവ്യാ ദേവവലഭ } ഭാർഗ്ഗവേണൈവമുക്തശ്ച ദേവേന്ദ്രഃ പ്രദദ തൗദാ ബ്രാഹ്മണാനാം ച രത്യർത്ഥം ഭാർഗ്ഗവായ സുകന്യകാഃ ശശാങ്കവദനാ നാര്യസ്ത്രയഃ കന്യാസ്സുശോഭനാഃ നവയവൗനസമ്പന്നാ രതിശാസ്ത്രവിചക്ഷണാഃ ജയന്തസ്യ സുതാം കാഞ്ചിൽ സുഭഗാ നാമ സുന്ദരീം ‌ഷട്കന്യാസഹിതാന്നാരീം ഭാർഗ്ഗവായ ദദ തൗദാ പുനഃ കാഞ്ചിച്ച നാരീം തു ഗന്ധർവ്വസ്യ സുതാം ശുഭാം ‌ഷട്ക്കന്യാസഹിതം തന്വീം ദേവേന്ദ്രാ ഭാർഗ്ഗവായ ച പുനശ്ച രാക്ഷസീം തന്വീം ‌ഷട്ക്കന്യാസഹിതാം തദാ ഭാർഗ്ഗവപ്രതിഗൃഹ്യാഥ പ്രഹൃ ഷ്ടോഭൂദ്വിശാമ്പതേഃ അഷ്ടാദശാഭിഃ കന്യാഭിഃ സഹനാരീസ്ത്രയശ്ശുഭാഃ പ്രതിഗൃഹ്യ തദാ രാമഃ പ്രയാണമകരോത്തദാ

   189
   പ്രാചീന മലയാളം

പ്രസ്ഥാനമകരോത്തത്ര ഭാർഗ്ഗവോ ഹ്യ‌ഷ്ടമാനസഃ താശ്ച സർവാസ്സമാനീയ സ്വസ്ഥാനം ഗതവാൻ നൃപഃ വൃ‌ഷാദ്രീപുരമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപേ സംസ്ഥിതാൻ ബ്രാഹ്മണാൻ സർവ്വാനഭിവാദ്യാഥ ഭാർഗ്ഗവഃ ഉവാച വാക്യം വാക്യജ്ഞഃ യോഗാചാര്യം ഗുരുഞ്ച വൈ സർവേ‌ഷാം ബ്രാഹ്മണാനാഞ്ച മയാ നീതാ ദിവിസ്ഥിതാഃ യവൗനാടന്മ്യാശ്ച സുന്ദര്യോ രത്യർത്ഥം നിത്യമേവ ച ഗൃഹസ്ഥാനാം ദേവതാഭിഃ സുന്ദരീഭിർദ്വിജോത്തമാഃ രത്യർത്ഥഞ്ച ശയി‌ഷ്യന്തു സന്തത്യർത്ഥഞ്ച നിത്യശഃ ‌ഷട്ക്കന്യാസഹിതാം രാമോ ദേവനാരീന്നിവേശ്യ ച വൃ‌ഷാദ്രീപുരമദ്ധ്യേ ച ക്രീഡാർത്ഥം ‌ഷട്ഗൃഹാൻ തഥാ കˉയിത്വാഥ രാമശ്ച ബ്രാഹ്മണാനം സുഖായ ച ജ്യേഷ്ഠപുത്രം വിനാ സർവ്വേ ബ്രാഹ്മണാ ദ്വിജസത്തമാഃ സുഭഗാഭിശ്ച കന്യാഭീരതിം കുർവന്തു നിത്യശഃ മമദേശേ ച ശൂദ്രശ്ച മാസ്തു ദൃഷ്ടാശ്ച സന്തതം ക്രീഡയന്തു സുരാസ്സർവ്വേ ദിവി ദേവാ യഥാ തഥാ തയാ സാകം ദ്വിജാ നിത്യം ചത്വാരോ വാത്രയശ്ച വാ ബ്രാഹ്മണാനാഞ്ച സർവേ‌ഷാം സംഗദോ‌ഷോ ന വിദ്യതേ. ദേവനാര്യഃ കില ത്വസ്മാൽ ക്രീഡാഹശ്ച ദിനേദിനേ പരസ്ത്രീസംഗദോ‌ഷാനി മമദേശേ ന കിഞ്ചന ദ്വിജസ്ത്രീയോജനാസ്സർവ്വേ ക്രീഡായാമ ദ്വിജോത്തമാഃ ഉപരിക്രീഡാസുരതാനാചരന്തു സ്ത്രിയസ്സദാ നാരീണാഞ്ച തു സർവ്വാസാം സ്തനവസ്ത്രാണി മാസ്ത്വിഹ യഥേ ഷ്ടൈശ്ച ദ്വിജൈസ്സാകം കീഡയദ്ധ്വം ദിനേ ദിനേ തിഷ്ഠന്തു ദേവനാര്യശ്ച മൽഭൂമ കേരളേ സദാ അംഗീകൃത്യ ദ്വിജാസ്സർവ്വേ താഭിസ്സാകം സുഖം സ്ഥിതാഃ ................................................................................................ ‌ഷട്ക്കന്യാസഹിതാം നാരീം ഗന്ധർവസ്യ കുലോത്ഭവാം




   190
   പ്രാചീന മലയാളം

ലക്ഷ്മീപുര്യാം നിവേശ്യാഥ തത്ര തത്ര ച ഭാർഗ്ഗവഃ ക്രീഡാർത്ഥം ബ്രാഹ്മണാസ്സർവ്വേ അംഗീകുർവന്തു നിത്യശഃ താഭിസ്സുന്ദരനാരീഭീഃ ക്രീഡയന്തു ദ്വിജോത്തമാഃ സമാന്താനാം ദ്വിജാതീനാമന്യദേശേ നിവാസിനാം ബ്രാഹ്മണാനാം തു വാ നാര്യസ്തിഷ്ഠന്തു ച സുഖായ വൈ താസ്തു ഗന്ധർവ്വലോകേ തു ആചരന്തു യഥാ തഥാ ഏകസ്യാശ്ചവൈ ഏകോസ്തു മദ്ധ്യദേശേ നിവാസിനാം ഗന്ധർവ്വകുലനാരീഭിർമ്മാനയുക്താഭിരന്വഹം ബ്രാഹ്മണാശ്ചവൈ സാമന്താഃ ക്രീഡയന്തു ദിനേ ദിനേ കശ്ചിദ്ദേവതയാ സാകമുപരിക്രീഡമംഗളം രതിം കൃത്വാ ദിജാസ്സർവേ തിഷ്ഠന്തു ച യഥാസുഖം പുനശ്ച രാക്ഷസീം തന്വീം ‌ഷട്ക്കന്യാസഹിതാം തദാ അംബികായാം പുരേ രാമോ നിവേശ്യോന്മത്തയവൗനാം ബ്രാഹ്മണാനാഞ്ച രത്യർത്ഥം തിഷ്ഠന്തു ച ദിനേ ദിനേ യഥാ രക്ഷസലോകേ ച കർത്തവ്യം കന്യകാസ്തഥാ ബ്രാഹ്മണൈശ്ച സദാ യൂയം രതിക്രീഡനമംഗളം സർവ്വേ ................................ രമയന്തു ദ്വിജോത്തമാഃ"



(കേ. മാ. 40-ഉം 50-ഉം അദ്ധ്യായങ്ങൾ).


 191


  പ്രാചീന മലയാളം


   അനുബന്ധം 4

ഈശാലയാപി നഃ കേചിൽ കേചിദ്ധർമ്മപലായിനഃ സാമഭിസ്തു തപാഃ കേചിദേവം മിഥ്യാഭിമാനിനഃ ദോ‌ഷൈകനിരതാഃ കേചദ്വിശതാദാത്മ്യമാനിനഃ സ്ത്രീത്വം പുംസ്ത്വം ദ്വയോർ ജാതിരിതരാഃ ഭ്രാന്തിമൂലകാഃ വേദാഃ പ്രമാഃഅം നേച്ഛന്തി ഹ്യാഗമം നൈവ ചാപരേ സത്യക്ഷമേ കൃതേ ചേതി ലോകായതമതാനുഗീ ശക്തിരേവ സവിത്രീതി മതം ജùിഹിരേ പരേ ഭൈരവീതന്ത്രമാലംബ്യ ജാതിസങ്കരകാരിണഃ ജനനീജനകാൻ ജന്യാൻ ധർമ്മപøീഃ ദ്വി‌ഷന്തി ച ദേവാൻ ദ്വിജാൻ ഗുരൂൻ പ്രാജ്ഞാൻ ധർമ്മമാർഗ്ഗാനുവർത്തിനഃ അവമാന്യ മഹത്ത്വം തു വിവിധാ ധി‌ഷണാഃ പരേ ഈശോഹം ബലഭദ്രാഹം സിദ്ധോഹം ബലവാനഹം ആടേന്മ്യാസ്മി ബലവാനസ്മി കോദ്യമേ ഇതി വാദിനഃ ഭൂതാഭിചാരതോ ഭക്ഷാ സർവഭക്ഷാ വിഭക്ഷകാഃ ഹരേരനർപ്പിതാഹാരാഃ അന്യദേവാർപ്പിതാശനാഃ പുത്രാദീൻ നൈവ പുഷ്ണന്തി ശിശ്നോദരരതാഃ പരേ പരസ്ത്രീനിരതാസ്സർവേ സല്ലികാദˉധർമ്മിണഃ സ്വസ്മിൻ ഗുണിത്വമന്താരോ ദേവദ്വിജാനുനിന്ദിനഃ മാംസാഹാര മദ്യപാശ്ച സ്വദാരാ¢ിദ്രവാദിനഃ ‌ഷണ്ഡാമേകൈകലിംഗൈശ്ച പാ‌ഷണ്ഡശകുനൈസ്തഥാ ഏതദുക്തമനുæായ ജനാസ്സർവേപി സന്തി ഹി ഏകജന്യാ ജനാഃ കേചിന്നൈകജന്യാ ജനാഃ പരേ സങ്കീർണ്ണബുദ്ധയഃ കേചിദ്യോനിസങ്കരകാരിണഃ ദോ‌ഷാനൈവ വിചിന്വന്തി കാരണം ഹ്യത്ര കാരണം ഗരദാ ബ്രാഹ്മണാഃ കേചിദ്വിവാഹസ്യ ച കണ്ടകാഃ വൃത്തിച്ഛദേകരാഃ കേചിൽ പരദോ‌ഷാവമർശിനഃ


19ഞ്ജ


  പ്രാചീന മലയാളം

ഏവം ജനാഃ ബഹുവിധാഃ ദോ‌ഷവാർത്തൈകലോലുപാഃ ഏകകൃ¢്റാദ്വികൃ¢്റാശ്ച ത്രിചതുഃകൃ¢്റകാ പരേ ഏകകൂർച്ചാദ്വികൂർച്ചാശ്ച ബഹുകൂർച്ചാതികൂർച്ചകാഃ മന്ത്രവാദരതാഃ കേചില്ലോകോപകൃതിഹേതവേ നാമഭിർ ജിനസമ്പന്നാ ശ്രുതിശാസ്ത്രവിവർജിതാഃ ലോകാൻ ദ്വി‌ഷന്തി ധർമ്മജ്ഞാൻ ഗരദാ ലോകഗർഹിതാഃ കൂടസാക്ഷിപ്രവക്താരഃ സസ്നേഹാസ്താദൃശേ‌ഷു ച പാപക്ഷിപകല ലോകാൻ സദോ‌ഷാ ദോ‌ഷവാദിനഃ നതൈസ്സഹ വസേദ്ധീമാൻ നാവമന്യേത കർഹിചിൽ അനന്താഗണശോ ദോ‌ഷാ ഉദാഹർത്തും ന ച ക്ഷമാഃ കൃ¢്റേശാനാഞ്ച വേദാനാം കാ തത്ര പരിദേവനാ ഗ്രാമേ ഗ്രാമേ ദുരാചാരാ ലോകാസ്സന്തി ഹ്യനേകശഃ ഏവം മഹാന്തമാലോകം ഗ്രാമമാശ്രയതേ ജനാഃ ഏവം കുലേ‌ഷു സർവ്വേ‌ഷു ദോ‌ഷജാത്യമനന്തകം സദ്വംശജാ അയോഗ്യാശ്ച നിന്ദ്യാ ഏവ ന സംശയഃ ധനുർവംശോ വിശുദ്ധോപി നിർഗ്ഗുണഃ കിം കരി‌ഷ്യതി യോഗ്യോ ദുർവംശജാതോപി ശസ്യതേ സർവസ ́നൈഃ സ്കാന്ദേ നാഗരഖണ്ഡേപി പ്രാക്തം ലൈംഗേപി ചോദിതഃ ജാതീനാം നിർണ്ണയഃ സമ്യഗുദാഹരണപൂർവ്വകം.


 (സഹ്യാദ്രിഖണ്ഡം)


19ന്ധ