ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

പ്പാൻ വനത്തിൽ പോയി. ശി
വനും പാൎവ്വതിയും ഇവന്റെ ത
പോബലം കണ്ടു പ്രസാദിച്ചിട്ടു
പുത്രസന്താനവരം കൊടുത്തു.
“നിണക്കു പതിനാറായിരം ഭാ
ൎയ്യമാരുണ്ടാകട്ടെ” എന്നു പാൎവ്വ
തിയും വരം കൊടുത്തു. അ
തിൽപിന്നെ കൃഷ്ണന്നു പ്രദ്യുമ്നനൻ
എന്ന ഒരു മകൻ ജനിച്ചു. അ
വനെ സംബരൻ എന്ന ഒരു
ദൈത്യൻ കട്ടുകൊണ്ടു പോയി സ
മുദ്രത്തിൽ ഇട്ടുകളഞ്ഞു. അവി
ടെ വെച്ചു അവനെ ഒരു മത്സ്യം
പിടിച്ചു വിഴുങ്ങി. ആ മത്സ്യ
ത്തെ ഒരു മുക്കുവൻ പിടിച്ചു
സംബരന്റെ ഭാൎയ്യയുടെ വക്കൽ
കൊടുത്തു. അതിന്റെ വയ
റ്റിൽ നിന്നു ആ കുട്ടി ജീവനോ
ടെ പുറത്തു വന്നു. ഇതിന്മദ്ധ്യെ
രുഗ്മിണി പുത്രശോകത്തിൽ മു
ങ്ങിക്കിടന്നിട്ടും കൃഷ്ണൻ പുത്രനെ
അന്വേഷിപ്പിച്ചില്ല. പിന്നെ
ചില സംവത്സരങ്ങളുടെ ശേഷം
ആ കുട്ടിയെ വീണ്ടും കിട്ടി. അ
പ്പോൾ അമ്മയപ്പന്മാൎക്കു വളരെ
സന്തോഷമായി (വി: പു. 5,
37 അ.).

പിന്നെ ഒരിക്കൽ “ഇന്ദ്രൻ കൃ
ഷ്ണന്റെ അടുക്കൽ വന്നു നീ അ
നേകം ദൈത്യന്മാരെ കൊന്നു
ഭൂഭാരം കുറച്ചിരിക്കുന്നുവല്ലോ.
എന്നാൽ ഇനിയും നരകാസുരൻ
എന്ന ഒരു ദൈത്യൻ ഉണ്ടു. അ
വൻ ദേവന്മാരെയും മനുഷ്യരെ
യും വളരെ ഉപദ്രവിക്കുന്നു. അ
വൻ എന്റെ അമ്മയുടെ കുണ്ഡ
ലങ്ങളെ കുട്ടു കൊണ്ടുപോയതു

ഉപദേശിപ്പാനും തന്റെ ശിഷ്യ
ന്മാരെകൊണ്ടു അവരെ സ്നാന
പ്പെടുത്തുവാനും തുടങ്ങി. അ
വിടെനിന്നു വടക്കോട്ടു പോകു
മ്പോൾ ശമൎയ്യരുടെ ഒരു ഗ്രാമ
ത്തിന്നു പുറമെ ക്ഷീണിതനായി
ഒരു കിണറ്റിൻ വക്കത്തു ഇരു
ന്നു. അവിടെ വെള്ളം കോരു
വാൻ വന്ന ഒരു സ്ത്രീയോടു സം
ഭാഷിച്ചു. താൻ ക്രിസ്തുവാകുന്ന മ
ശീഹയാകുന്നു എന്നു അവൾക്കു
വെളിപ്പെടുത്തി. അവളുടെ
ഊൎക്കാർ അപേക്ഷിക്കയാൽ ര
ണ്ടു ദിവസം അവിടെ പാൎത്ത
ശേഷം ഗലീലയിലേക്കു പോയി.
അവിടത്തുകാർ അവനെ ബഹു
പ്രീതിയോടെ കൈക്കൊണ്ടു.
അവൻ കാനാ എന്ന ഊരിൽ
പാൎക്കുമ്പോൾ ഒരു പ്രമാണിയു
ടെ മകനെ സൌഖ്യമാക്കി. അ
തിൽ പിന്നെ അവൻ സ്വന്ത
ഊരിലേക്കു പോയി. ശബ്ബത്
ദിവസത്തിൽ അവൻ പള്ളി
യിൽ ചെന്നു നിന്നു ജനങ്ങളു
ടെ അവിശ്വാസത്തിന്നു എതിരെ
സംസാരിച്ചു ആക്ഷേപിച്ചു. അ
പ്പോൾ അവൎക്കു കോപം മുഴുത്തു
അവനെ തലകീഴായി തള്ളിയിടു
വാന്തക്കവണ്ണം മലയുടെ വക്കോ
ളം കൊണ്ടുപോയി. എങ്കിലും അ
വൻ അവരുടെ നടുവിൽ കൂടി ക
ടന്നുപോയി (ലൂക്ക് . 4, 28– 30).

അനന്തരം അവൻ സ്വശി
ഷ്യരുമായി ഗലീല പ്രാന്ത്യങ്ങളി
ലുള്ള അനേകം ഊരുകളിൽ ഉപ
ദേശിച്ചും അത്ഭുതങ്ങൾ ചെയ്തും
കൊണ്ടു സഞ്ചരിച്ചു. അപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/26&oldid=197612" എന്ന താളിൽനിന്ന് ശേഖരിച്ചത്