ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 22 —
പ്പാൻ വനത്തിൽ പോയി. ശി വനും പാൎവ്വതിയും ഇവന്റെ ത പോബലം കണ്ടു പ്രസാദിച്ചിട്ടു പുത്രസന്താനവരം കൊടുത്തു. “നിണക്കു പതിനാറായിരം ഭാ ൎയ്യമാരുണ്ടാകട്ടെ” എന്നു പാൎവ്വ തിയും വരം കൊടുത്തു. അ തിൽപിന്നെ കൃഷ്ണന്നു പ്രദ്യുമ്നനൻ എന്ന ഒരു മകൻ ജനിച്ചു. അ വനെ സംബരൻ എന്ന ഒരു ദൈത്യൻ കട്ടുകൊണ്ടു പോയി സ മുദ്രത്തിൽ ഇട്ടുകളഞ്ഞു. അവി ടെ വെച്ചു അവനെ ഒരു മത്സ്യം പിടിച്ചു വിഴുങ്ങി. ആ മത്സ്യ ത്തെ ഒരു മുക്കുവൻ പിടിച്ചു സംബരന്റെ ഭാൎയ്യയുടെ വക്കൽ കൊടുത്തു. അതിന്റെ വയ റ്റിൽ നിന്നു ആ കുട്ടി ജീവനോ ടെ പുറത്തു വന്നു. ഇതിന്മദ്ധ്യെ രുഗ്മിണി പുത്രശോകത്തിൽ മു ങ്ങിക്കിടന്നിട്ടും കൃഷ്ണൻ പുത്രനെ അന്വേഷിപ്പിച്ചില്ല. പിന്നെ ചില സംവത്സരങ്ങളുടെ ശേഷം ആ കുട്ടിയെ വീണ്ടും കിട്ടി. അ പ്പോൾ അമ്മയപ്പന്മാൎക്കു വളരെ സന്തോഷമായി (വി: പു. 5, 37 അ.). പിന്നെ ഒരിക്കൽ “ഇന്ദ്രൻ കൃ |
ഉപദേശിപ്പാനും തന്റെ ശിഷ്യ ന്മാരെകൊണ്ടു അവരെ സ്നാന പ്പെടുത്തുവാനും തുടങ്ങി. അ വിടെനിന്നു വടക്കോട്ടു പോകു മ്പോൾ ശമൎയ്യരുടെ ഒരു ഗ്രാമ ത്തിന്നു പുറമെ ക്ഷീണിതനായി ഒരു കിണറ്റിൻ വക്കത്തു ഇരു ന്നു. അവിടെ വെള്ളം കോരു വാൻ വന്ന ഒരു സ്ത്രീയോടു സം ഭാഷിച്ചു. താൻ ക്രിസ്തുവാകുന്ന മ ശീഹയാകുന്നു എന്നു അവൾക്കു വെളിപ്പെടുത്തി. അവളുടെ ഊൎക്കാർ അപേക്ഷിക്കയാൽ ര ണ്ടു ദിവസം അവിടെ പാൎത്ത ശേഷം ഗലീലയിലേക്കു പോയി. അവിടത്തുകാർ അവനെ ബഹു പ്രീതിയോടെ കൈക്കൊണ്ടു. അവൻ കാനാ എന്ന ഊരിൽ പാൎക്കുമ്പോൾ ഒരു പ്രമാണിയു ടെ മകനെ സൌഖ്യമാക്കി. അ തിൽ പിന്നെ അവൻ സ്വന്ത ഊരിലേക്കു പോയി. ശബ്ബത് ദിവസത്തിൽ അവൻ പള്ളി യിൽ ചെന്നു നിന്നു ജനങ്ങളു ടെ അവിശ്വാസത്തിന്നു എതിരെ സംസാരിച്ചു ആക്ഷേപിച്ചു. അ പ്പോൾ അവൎക്കു കോപം മുഴുത്തു അവനെ തലകീഴായി തള്ളിയിടു വാന്തക്കവണ്ണം മലയുടെ വക്കോ ളം കൊണ്ടുപോയി. എങ്കിലും അ വൻ അവരുടെ നടുവിൽ കൂടി ക ടന്നുപോയി (ലൂക്ക് . 4, 28– 30). അനന്തരം അവൻ സ്വശി |