ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

ന്റെ പൌത്രനായ അനിരുദ്ധ
നെ തടവിലാക്കിയിരുന്നു. കൃ
ഷ്ണൻ അവനെ വിടുവിപ്പാനായി
വലിയ സൈന്യം കൂട്ടി ചെന്നു.
തന്മദ്ധ്യേ ശിവൻ ബാണാസുര
ന്റെ സഹായത്തിന്നായി ത
ന്റെ സകല ഗണങ്ങളുമായി വ
ന്നു. പിന്നെ ഉഭയ സൈന്യ
ങ്ങൾക്കു തമ്മിൽ കഠിനയുദ്ധം ഉ
ണ്ടായാറെ കൃഷ്ണൻ ശിവന്നു ആ
ലസ്യം വരുത്തി ഉറക്കികളഞ്ഞ
ശേഷം അവന്റെ സൎവ്വസൈ
ന്യങ്ങളെയും ജയിച്ചു ബാണാസു
ന്റെ സഹസ്ര ഭുജങ്ങളെ ഛേ
ദിച്ചുകളഞ്ഞു. അതിൽപ്പിന്നെ
ബാണാസുരൻ ശിവന്റെ വാക്കു
കേട്ടു കൃഷ്ണനെ ശരണം പ്രാപിച്ചു
അവന്റെ പൌത്രനെ വിട്ടുകൊ
ടുത്തു.

കൃഷ്ണൻ ദ്വാരകയിൽ മടങ്ങി
വന്നപ്പോൾ അവന്റെ അമ്മാവി
യപ്പനായ സത്രാജിത്തിന്റെ സ്യ
മന്തകം എന്ന രത്നത്തെ മോഷ്ടി
ച്ചു എന്നുള്ള അപരാധം കൃഷ്ണ
ന്റെമേൽ ചുമത്തപ്പെട്ടു. ഇതിന്നു
ഒരു ഹേതുവും കൂടെ ഉണ്ടായിരു
ന്നു. കൃഷ്ണൻ സത്രാജിത്തിന്റെ
ദേഹത്തിന്മേൽ ഉണ്ടായിരുന്ന
ശോഭയേറിയ ഈ രത്നത്തെ ക
ണ്ടിട്ടു, “ഈ അമൂല്യ രത്നം ഉഗ്ര
സേനന്റെ വക്കലായിരുന്നെ
ങ്കിൽ നന്നായിരുന്നു” എന്നു ഒരി
ക്കൽ പറഞ്ഞിരുന്നു. എന്നാൽ
താൻ അതു ബലാല്ക്കാരമായി എടു
ത്താൽ സത്രാജിത്തിന്റെ മകളാ
യ സത്യഭാമയുടെ ദൃഷ്ടിയിൽ നീ
ചത്വം എന്നു തോന്നി തന്നെ പു

ന്നെ ആ സ്ത്രീയോടു “സ്ത്രീയേ! നി
ന്റെ വിശ്വാസം നിന്നെ രക്ഷി
ച്ചിരിക്കുന്നു സമാധാനത്തോടെ
പോക” എന്നു പറഞ്ഞു (ലൂക്ക്
7, 36 – 50.).

പിന്നെ യേശു ശിഷ്യരോടൊ
ന്നിച്ചു ഗലീലയിൽ സഞ്ചരിച്ചു
വീണ്ടും കപ്പൎന്നഹൂമിൽ വന്ന ശേ
ഷം അവിടെവെച്ചു പരീശന്മാ
രുടെ അസൂയ്യയെയും മൂഢതയെ
യും കുറിച്ചു പരസ്യമായി ശാസി
ച്ചു (മത്താ. 12, 22 – 50.).

അവൻ തിബെൎയ്യക്കടല്ക്കരെ
പോയി ഒരു പടകിൽ ഇരുന്നു
കൊണ്ടു ജനങ്ങൾക്കു ഉപദേശി
ച്ചു. അവൻ, അവരോടു കോത
മ്പു, കള, കടുകുമണി, വിതക്കു
ന്നവൻ മുതലായ ഉപമകളാൽ
ദൈവരാജ്യത്തിന്റെ രഹസ്യ
ങ്ങളെ കേൾപ്പിച്ചു. അവിടെ
നിന്നു പോകുമ്പോൾ സമുദ്ര
ത്തിൽ വലിയ കൊടുങ്കാറ്റുണ്ടാ
യി. അവൻ അതിനെ ശാന്തമാ
ക്കി സ്വശിഷ്യരുടെ വിശ്വാസ
ത്തെ വൎദ്ധിപ്പിച്ചു. യേശു പി
ന്നെയും കപ്പൎന്നഹൂമിലേക്കു വ
ന്നു അവിടെ വെച്ചു യായീർ എ
ന്നവന്റെ മകളെ മരിച്ചവരിൽ
നിന്നു ഉയിൎപ്പിച്ചു. യേശു ഇവ
ന്റെ വീട്ടിലേക്കു പോകുന്ന വ
ഴിയിൽവെച്ചു പന്തീരാണ്ടു രക്ത
വാൎച്ചയുള്ള ഒരു സ്ത്രീ വിശ്വാസ
ത്തോടെ അവന്റെ വസ്ത്രത്തെ
തൊട്ടപ്പോൾ അവനിൽ നിന്നു
ശക്തി പുറപ്പെട്ടു അവൾ സുഖ
പ്പെടുകയും ചെയ്തു. ഇപ്രകാരം
മറ്റും പല അതിശയങ്ങളെ ചെ

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/29&oldid=197615" എന്ന താളിൽനിന്ന് ശേഖരിച്ചത്