ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

ഒരിക്കൽ അൎജ്ജുനൻ തീൎത്ഥ
യാത്രയായി രാമേശ്വരത്തു പോ
യി. അവിടെവെച്ചു മാരുതിയെ
(ഹനുമാനെ) കണ്ടുമുട്ടി. അവി
ടെയുണ്ടായിരുന്ന ശിലാസേതു
വിനെ കുറിച്ചു: ഞാൻ ആ കാല
ത്തു ഉണ്ടായിരുന്നെങ്കിൽ ബാണം
കൊണ്ടു സേതു കെട്ടി ലങ്കയിലേ
ക്കു പോകുമായിരുന്നു എന്നു അ
ൎജ്ജുനൻ ഹനുമാനോടു പറഞ്ഞു.
ഹനുമാൻ ഇതു കേട്ടിട്ടു, അതി
ന്മേൽ കൂടി പൎവ്വതതുല്യരായ
അനേകം കുരങ്ങന്മാർ കടക്കേ
ണ്ടിയിരുന്നതുകൊണ്ടു അവയു
ടെ ഭാരംകൊണ്ടു ബാണത്തി
ന്റെ സേതു മുറിഞ്ഞുപോകുമാ
യിരുന്നു എന്നു പറഞ്ഞു. പിന്നെ
അവരിരുവരും ഒരു പന്തയം
കെട്ടി. അതായതു: അൎജ്ജു
നൻ ബാണംകൊണ്ടു കെട്ടുന്ന
സേതു മാരുതി ഒരു ചാട്ടംകൊണ്ടു
മുറിച്ചുകളയേണം ഇപ്രകാരം
ബാണം മുറിഞ്ഞാൽ അൎജ്ജുനൻ
അഗ്നിജ്വാലയിൽ പ്രവേശിക്കേ
ണം എന്നായിരുന്നു പന്ത്യം. ഇ
തിൽ അൎജ്ജുനൻ തോറ്റതു നിമി
ത്തം പ്രതിജ്ഞപ്രകാരം അഗ്നി
പ്രവേശനത്തിന്നു ഒരുങ്ങി. ത
ന്മദ്ധ്യേ കൃഷ്ണൻ അവിടെ എത്തി
അൎജ്ജുനന്റെ പന്ത്യത്തിന്നു സാ
ക്ഷികൾ ഒരുത്തരും ഉണ്ടായിട്ടി
ല്ല എന്നു മാരുതിയോടു പറഞ്ഞു
അൎജ്ജുനനെക്കൊണ്ടു വീണ്ടും
സേതു കെട്ടിച്ചു അതിൻറെ ചുവ
ട്ടിൽ തന്റെ സുദൎശനം എന്ന ച
ക്രത്തെ ആരും കാണാതെ വെ
ച്ചു; പരീക്ഷിക്കാൻ പറഞ്ഞു. ഇ
കഴിക്കുകയും ചെയ്തതു സ്വകൎമ്മാ
ഭിമാനികളായ പരീശൎക്കു അനി
ഷ്ടമായി. ആകയാൽ ക്രിസ്തു
കാണാതെപോയ ആടു, വെള്ളി
ക്കാശു, മുടിയനായ മകൻ എന്നീ
മൂന്നു ഉപമകളാൽ ദൈവത്തി
ന്റെ ദയയും സ്നേഹവും പാപി
കളു ടെ നേരെ ധാരാളമായിട്ടു
ഉണ്ടെന്നും അവൻ എല്ലാവരെ
യും രക്ഷിപ്പാൻ ഇഷ്ടപ്പെടുന്നു
എന്നും തെളിയിച്ചുകൊടുത്തു, ധ
നവാന്മാർ തങ്ങളുടെ ധനത്തി
ന്മേൽ ആശ്രയം വെക്കരുതെന്നു
ധനവാനായ മനുഷ്യന്റെയും
ദരിദ്രനായ ലാജരിന്റെയും ഉപ
മയാൽ പഠിപ്പിച്ചു. (ലൂക്ക് 16,
19 – 31.)

പിന്നെ തന്നെ അനുഗമിച്ച
പുരുഷാരങ്ങളോടു: എന്റെ
നിമിത്തം സകലത്തെയും ഉപേ
ക്ഷിപ്പാനും സൎവ്വകഷ്ടങ്ങളെയും
സഹിപ്പാനും മനസ്സുണ്ടെങ്കിൽ
എന്റെ ശിഷ്യരാകുവിൻ! എന്നും
മനുഷ്യരുടെ അത്യുത്തമമായ ക്രി
യകൾപോലും ദൈവ മുമ്പിൽ
അഴക്കുള്ളവയാകുന്നു എന്നും പറ
ഞ്ഞു. (ലൂക്ക് 17, 1–10.)

ഏകദേശം ഈ സമയത്തു ത
ന്നെ മാൎത്ഥ, മറിയ എന്ന രണ്ടു
സഹോദരിമാർ: “ഞങ്ങളുടെ സ
ഹോദരൻ രോഗിയായിരിക്കുന്ന
തുകൊണ്ടു വന്നു അവനെ സൌ
ഖ്യമാക്കേണം” എന്നു യേശുവി
നോടു ആളയച്ചു പറയിച്ചു. എ
ന്നാൽ അവൻ തന്റെ സ്നേഹ
ത്തെയും ശക്തിയെയും വെളി
പ്പെടുത്തുവാൻ ലാസർ മരിച്ചിട്ടു

"https://ml.wikisource.org/w/index.php?title=താൾ:56E238.pdf/32&oldid=197618" എന്ന താളിൽനിന്ന് ശേഖരിച്ചത്