16. വവസിഷ്ഠനും ശ്രീരാമനും
"കാണുന്നേരത്തു മുൻപേ ഝടിതി കഴലിൽ വീ-
ണാനിമിഷം ത്രിലോകീ-
മാണിക്യത്തെക്കരാഭ്യാം മുനിപരിവ്രഢനു-
ത്ഥാർപ്യ ശുദ്ധാത്മഭൂമാ
ആനമ്രേ ഹന്ത ! തന്മ ദ്ധനി പലവും മുകം
ന്നാർശു മുല്പാടു താന-
ങ്ങാനന്ദാശ്രു പ്രവാഹൈരകൃത സുകൃതിനോ
രാഘവസ്യാഭിഷേകം"
17. അന്തർവത്നിയായ സീത <br>
<poem> "വക്ഷോജാഗ്രം കറുത്തും,വവൊടു നടു ചീ
ത്തും,വശംകെട്ടു വീർത്തും,
പ്രക്ഷാമാങ്ഗം വിയർത്തും,വ്രതവിധികളയ-
ത്തും,വിളർത്തും കപോലം,
ഭക്ഷ്യദ്രവ്യം മറുത്തും, കളഭതതി ചെറു-
ത്തും, വിനോദം വെറുത്തും,
മുഖ്യം ദൈവത്തെയോർത്തും ജനകനൃപസുതാ-
ഗർഭമേറ്റം ബഭാസേ."
18. സീതയെ പരിത്യജിക്കുവാൻ തുടങ്ങുന്ന ലക്ഷ്മണൻ-
<poem>"ചേണാർന്നീടും മണിത്തേരഴകിലുടനവ-
സ്ഥാപ്യ ഗങ്ഗാതടാന്തേ
താനേ ചെയ്പാനിരിക്കും ത്യജനവിധി നിന-
ച്ചേറ്റമേറ്റം വിഷാദീ
101
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.