ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പാടേ തോണ്മേലടിഞ്ഞീടിന മകരമഹാ-
കണ്ഢലം,കൺകുളുർക്കെ- പ്രൌഡാഭോഗം ജനൌഘാ ദദൃശൂരഭിനവം കംസഹന്താരമാരാൽ."
ഇവയ്ക്കുപുറമെ അർജ്ജുനൻ തൃപ്പുണിത്തുറയിൽ പ്രതിഷ്ഠിച്ച അനന്താസനവിഗ്രഹത്തെ കവി വർണ്ണിക്കുന്ന ചില പദ്യങ്ങൾക്കുകൂടി ഉദ്ധരിക്കേണ്ടിയിരിക്കുന്നു.
മേല്പോട്ടു പൊങ്ങിന ഫണീന്ദ്രഫണാമൃണാളീ- ദീപ്തിച്ഛടാച് ഛൂരിതഹേമകിരീടരമ്യം, കാശ്മീരമിശ്പങ്കമയ്യംരഹരിചന്ദന ! വായ്പോടു ഫാലഭൂവി ചാർത്തി വിരാജമാനം ; വായ്ക്കുംചരാചരജഗൽപരിപാലനശ്രീ- ദാക്ഷിണ്യമഞ്ചിതമനോഹരചില്ലിലേഖം, ശ്ലാഘ്യേ കടാക്ഷമുനമേലുടനെന്നെയെന്നെ നോക്കുന്നതെന്നു ജഗതാം മതിമാദധാനം ;
തൃക്കാലിലാകലിത്മാകരകണ്ഢാലശ്രീ- കൈക്കോണ്ടു മിന്നിന കപോലതലാഭിരാമം,
ലക്ഷമീനോനിലയനേ നവചോരിവായ്ത്തേൻ നിഷ്കല്മഷം നിഴലെടും മൃദഹാസ്യരമ്യം. ഇത്യാദി.
ഈ ഘട്ടത്തിൽ ഭാരതചമ്പുവിലേ 'നൂറായിരം വിമല' എന്ന പദ്യവും കവി എടുത്തു ചേർത്തിരിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.