122 THE FIRST THREE MONTHS LABOURS IN GALILEE [PART III. CHAP. II.
Matt. XII.
26 And if Satan cast out satan, he is 27 And if I by Beelzebub cast out devils, 28 But if I cast out devils by the Spirit of 29 Or else how can one enter into a strong 30. He that is not with me is against me; 31. Wherefore I say unto you, All manner 32 And whosoever speaketh a word against 33 Either make the tree good, and his 34 O generation of vipers, how can ye, being 35. A good man out of the good treasure 36. But I say unto you, That every idle 37 For by thy words thou shalt be justified, |
Mark III.
24 And if a king- 25 And if a house 26 And if Satan 27 No man can 28 Verily I say 29 But he that 30 Because they |
Luke XI.
is brought to desolation; and a 18. If Satan also be divided 19 And if I by Beelzebub cast 20 But if I with the finger of God 21. When a strong man armed 22. But when a stronger than he 23 He that is not with me is 24 When the unclean spirit 25 And when he cometh, he 26. Then goeth he, and taketh |
സൂചകം: കഫൎന്നഹൂമിലേ വാസം സംബന്ധിച്ച വിവരങ്ങളെ മൂന്നു സുവിശേഷങ്ങളിൽ
സൂക്ഷ്മമായി നോക്കിയാൽ §§ ൬൫ - ൭൮ൽ അടങ്ങുന്ന വൃത്താന്തങ്ങൾ ഒക്കയും ഒരു ചങ്ങലയുടെ കണ്ണി
കൾ എന്ന പോലെ ഒന്നോടൊന്നു ചേൎന്നിരിക്കുന്നു എന്നും, അതേപ്രകാരം §§ ൭൯ — ൮൬ൽ വിവരിച്ച
അവസ്ഥകളും ആ ക്രമത്തിൽ തന്നെ ഒന്നോടൊന്നു തുടൎന്നു വന്നു എന്നും ബോധിപ്പാൻ സംഗതി
ഉണ്ടാകും. എന്നാൽ വെവ്വേറെയുള്ള ൟ രണ്ടു വൃത്താന്തമാലകളിൽ ഒന്നാമതു ഏതു രണ്ടാമതു ഏതു
എന്ന ചോദ്യത്തിനു ഇട ഉണ്ടു. ഗലീലസഞ്ചാരവും പൎവ്വതപ്രസംഗാദികളും അടങ്ങുന്ന കഥാമാല
തന്നെ (§§ ൭൯— ൮൬) ഒന്നാമതോ? അല്ല കഫൎന്നഹൂമിലേ ഉപമാവാക്യങ്ങളേയും അത്ഭുതപ്രവൃത്തിക
ളേയും വൎണ്ണിക്കുന്ന മാലയോ (§§ ൬൫—൭൮) മുമ്പുള്ളതു? ഇതിനെ ചൊല്ലി § ൬൪ൽ വിവരിച്ച ഒരു
സംഗതിയെ ഒത്തു നോക്കേണ്ടു. ശേഷം സകല സംശയങ്ങളേയും തീൎപ്പാൻ മതിയായൊരു സൂചകം
സുവിശേഷത്തിൽ കാണായി വരുന്നു. അത് എന്തെന്നാൽ മത്തായുടെ വിളി തന്നെ. ശിഷ്യനായി
ഗുരുവെ പിഞ്ചെല്ലേണ്ടതിന്നു യേശു ചുങ്കസ്ഥലത്തിൽനിന്നു അവനെ വിളിച്ചു എന്നും (§ ൭൭), ശിഷ്യ
കൂട്ടത്തിൽനിന്നു അവനെ വരിച്ചു പന്തിരുവൎക്കുള്ള അപോസ്തലസ്ഥാനത്തിൽ ആക്കി എന്നും (§ ൮൦)
കേൾക്കുന്നു. എന്നാൽ ശിഷ്യത്വം മുമ്പിൽ അപോസ്തലത്വം പിമ്പിൽ എന്നതു എത്രയോ സ്പഷ്ടം.
ആയതുകൊണ്ടു ശിഷ്യത്വത്തിന്നായി ഉണ്ടായ വിളിയെ വിവരിക്കുന്ന വൃത്താന്തമാല ഒന്നാമതു, അപോ
സ്തലത്വത്തിന്നായി വരിച്ച് എന്നു വൎണ്ണിക്കുന്ന മാല രണ്ടാമതു എന്നേ വേണ്ടു. ഇതിനൊത്തവണ്ണമേ
നാം ൟ വൃത്താന്തങ്ങളെ വഴിപ്പെടുത്തിയിരിക്കുന്നു. ൟ ക്രമത്തിൽ ഓരൊന്നു അപൂൎവ്വമായി തോന്നു
കിലും വായിക്കുന്നവർ ദയ വിചാരിച്ചു ൟ രചനയെ ക്ഷണത്തിൽ തള്ളാതെ കഥകളുടെ സാന്ധിക
ളേയും സംബന്ധത്തേയും ശോധന ചെയ്വൂതാക.