§ 94.] THE GREAT DISCOURSE ON THE BREAD OF LIFE. 181
John VI.
60 Many therefore of his disciples, when they had heard this, said, This is an hard saying; who can hear it? 61 When Jesus knew in himself that his 62 What and if ye shall see the Son of man 63 It is the spirit that quickeneth; the flesh 64 But there are some of you that believe not. 65 And he said, Therefore said I unto you, |
that no man can come unto me, except it were given unto him of my Father. 66 From that time many of his disciples went 67 Then said Jesus unto the twelve, Will ye 68 Then Simon Peter answered him, Lord, 69 And we believe and are sure that thou art 70 Jesus answered them, Have not I chosen 71 He spake of Judas Iscariot the son of |
യേശുവിൻ സ്നാനത്തിന്നും കഷ്ടാനുഭവത്തിന്നും ഇടയിൽ ഉള്ള സകല
കഥകളിലും ഈ അത്ഭുതഭോജനം മാത്രം യോഹനാൻ മറ്റേ മൂവർ എന്ന പോ
ലെ എഴുതി ഇരിക്കുന്നതു അതിനാൽ ഉണ്ടായ വിശേഷഫലം നിമിത്തം ത
ന്നെ. യേശു ആ ൫൦൦൦ത്തെ ശമിപ്പിച്ചു പറഞ്ഞയച്ചശേഷം ഒർ അപ്പരാ
ജാവെ ആഗ്രഹിക്കുന്ന മശീഹാസക്തന്മാർ ഒരു കൂട്ടം വേൎപിരിയാതെ യേശു
വെ കിഴക്കേ കരയിൽ അന്വേഷിച്ചു കാണാഞ്ഞപ്പോൾ രാവിലേ തിബേൎയ്യ
യിൽനിന്നു പടകുകളിൽ ഏറി കഫൎന്നഹുമിൽ ചെന്നു. അവിടെ യേശു ലോ
കരെ അകറ്റുവാനും ശിഷ്യന്മാരെ പരീക്ഷിപ്പാനും തക്ക വാക്കുകൾ പലതും
പറഞ്ഞു. അതു പെസഹക്കു മുമ്പിൽ ഉള്ള ഒരു ശനിയാഴ്ചയിൽ പള്ളിയിൽ
തന്നെ നടന്നു. അന്നു പെസഹ എപ്രിൽ ൧൮ആമതും അതിന്റെ മുമ്പെ
ശബ്ബത്തുകൾ എപ്രിൽ ൯. ൧൬ ആയ തിയ്യതികളും തന്നെ.
ആ മശീഹാസക്തന്മാൎക്ക് യേശു മുമ്പെ ഉപദേശിച്ചതു (൨൫—൪൦):
നിങ്ങൾ ഭക്ഷണപ്രീതി നിമിത്തമത്രെ എന്നെ തിരയുന്നു. നശിക്കുന്നത
ല്ല നശിക്കാത്ത ആഹാരം സമ്പാദിപ്പാൻ മനസ്സുണ്ടെങ്കിൽ ഞാൻ ലോകത്തി
ന്റെ ജീവൻ എന്ന മുദ്രയെ പിതാവിൽനിന്നു പ്രാപിച്ചവനാകയാൽ ആയ്തു
നിങ്ങൾക്ക് തരാം. അതിന്നു വേണ്ടുന്ന പണികളെ ചെയ്യാം, പറക എന്നവർ
ചോദിച്ചപ്പോൾ, പലതുമല്ല ഒന്നത്രെ! കൎമ്മവുമല്ല വിശ്വാസം തന്നെ വേ
ണ്ടത് എന്നു യേശു ഉരെച്ചു. വിശ്വാസത്തിന്നു ഉറപ്പായിട്ടു നിത്യമായ ഒർ
അത്ഭുതം വേണം, യവത്തിൽനിന്നല്ല മുകളിൽനിന്നു ഒന്നു കാട്ടി തരേണം,
പക്ഷെ മന്നയെ ഇറക്കിയാലോ (സങ്കീ. ൭൮, ൨൪) എന്നു ചോദിച്ചാറെ
മോശെ കൊടുത്തതിലും സത്യമായ സ്വൎഗ്ഗാഹാരം പിതാവ് ഇപ്പോൾ തരുന്നു
എന്നരുളിച്ചെയ്തു. അതു വിടാതെ തരേണം എന്നു ചൊന്നപ്പോൾ ജീവാഹാരം
ഞാൻ തന്നെ, എന്നെ ആശ്രയിച്ചാൽ ദാഹവും വിശപ്പും മാറും; നിങ്ങളോ എ
ന്നെ വളരെ കാലം കണ്ടു പോന്നിട്ടും വിശ്വസിക്കാത്തവരാകയാൽ അതിൽ
എത്തുകയില്ല, ദൈവം വിധിച്ചവർ അതിൽ എത്തുകേ ഉള്ളു. എന്നാൽ സൎവ്വ
ലോകത്തിന്നല്ല പക്ഷെ തലയെഴുത്തുള്ളവൎക്കത്രെ ഗുണം എന്നു നിരൂപിക്കേ
ണ്ടാ, വരുന്നവനെ ഒക്കെയും ഞാൻ കൈക്കൊള്ളും. ഞാൻ സ്വൎഗ്ഗത്തിൽനിന്ന്
ഇറങ്ങി വന്നത് പിതാവിന്റെ ഇഷ്ടം നിവൃത്തിപ്പാനത്രെ. ആ ദേവേഷ്ടം
എന്തെന്നാൽ: എനിക്ക തരുന്നത് ഒന്നും കളയരുത് എന്നു വേണ്ടാ, അതു പുന