§ 109.] 09. CHRIST THE LIGHT OF THE WORLD. 213
John VIII.
Father: and yo do that which ye have seen with your father. 39 They answered and said unto him, Abra- 40 But now ye seek to kill me, a man that 41 Yo do the deeds of your father. Then 42 Jesus said unto them, If God were your 43 Why do ye not understand my speech? 44 Ye are of your father the devil, and the 45 And because I tell you the truth, ye 46 Which of you convinceth me of sin? And 47 He that is of God heareth God's words: ye 48 Then answered the Jews, and said unto him, |
49 Jesus answered, I have not a devil; but I 50 And I seek not mine own glory: there is 51 Verily, verily, I say unto you, If a man 52 Then said the Jews unto him, Now we 53 Art thou greater than our father Abraham, 54 Jesus answered, If I honour myself, my 55 Yet ye have not known him; but I know 56 Your father Abraham rejoiced to see my 57 Then said the Jews unto him, Thou art not 58 Jesus said unto them, Verily, verily, I say 59 Then took they up stones to cast at him: |
അതിന്റെ ശേഷം യേശു സ്ത്രീപ്രകാരത്തിൽ കാഹളമുഖമായ്തീൎത്ത ൧൩
ഭണ്ഡാരപ്പെട്ടികൾ ഉള്ള സ്ഥലത്തു നിന്നുകൊണ്ടു (൮, ൨൦) അതിൽ കത്തി
പ്പോയ വിളക്കു തണ്ടുകളെ ഉദ്ദേശിച്ചു* പറഞ്ഞത്: ഞാൻ ലോകത്തിന്റെ
വെളിച്ചം, എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവപ്രകാശ
ത്തെ പ്രാപിക്കും. ഇത്യാദി (യശ. ൪൨, ൬; ൪൯, ൬ ƒƒ. )കേട്ടപ്പോൾ പറീശ
ന്മാർ ആത്മപ്രശംസ നിമിത്തം ആക്ഷേപിച്ചു. യേശു തന്റെ സ്ഥാനത്തെ
കുറിച്ചു താൻ പ്രശംസിച്ചാൽ പ്രമാണിപ്പാൻ പോരാ എന്നു മുമ്പെ കല്പിച്ചി
ട്ടും (൫, ൩൧) തന്റെ ആത്മബോധത്തെ കുറിച്ചു താൻ പറയുന്ന സാക്ഷ്യം
സത്യം എന്നു തൎക്കിച്ചു. താൻ അഛ്ശനിൽനിന്നു പുറപ്പെട്ടു വന്നതും, ആത്മബ
ലി വഴിയായി അഛ്ശങ്കലേക്ക് മടങ്ങി ചെല്ലുന്നതും പൂൎണ്ണമായി അറിയുന്നവ
നാകയാൽ തന്റെ സാക്ഷ്യത്തിന്നു ഒരു കുറവും ഇല്ല. പറീശന്മാർ ഒരുത്ത
ന്റെ ഉത്ഭവം റബ്ബിസ്ഥാനം മുതലായതു ശങ്ക കൂടാതെ ജഡപ്രകാരം നിദാനി
ക്കുന്നു (൫, ൨൪); താൻ (൫, ൨൨) മനസ്സോടെ ആരേയും നിദാനിച്ചു വിധിക്കു
ന്നില്ല. അഛ്ശനോടു ഒന്നിച്ചു വിധിക്കുമ്പോഴോ സത്യപ്രകാരം തീൎച്ച പറയും.
പാപികൾ ൨ ആൾ സാക്ഷിക്കു മതി എന്നു വന്നാൽ (൫ മോ. ൧൫, ൬) ഈ
ഒരു ശുദ്ധൻ വചനംകൊണ്ടും പിതാവ് അതിശയങ്ങളെ കൊണ്ടും ഉറപ്പിക്കു
*വിളക്കുതണ്ടുകളെ നോക്കിയതലാതെ മരുഭൂമിയിൽ പണ്ടു ഇസ്രയേൽപാളയത്തെ പ്രകാശിപ്പി
ച്ചു പോന്ന അഗ്നിത്തൂണിനെ പ്രത്യേകം ഓൎത്തിട്ടുണ്ടായിരിക്കും. ആരും തെറ്റി കൂടാത്തവണ്ണം അന്നു
ദിവ്യസന്നിധാനത്തിൽ ലക്ഷണമാനുന്ന അഗ്നിത്തൂൺ ജനത്തിൻ മുമ്പിൽ നടന്നു വഴികാട്ടിയതു പോ
ലെ യേശുവെ പിന്തുടരുന്നവർ ഇരിട്ടിൽ അകപ്പെടാതെ ജീവവെളിച്ചമുള്ളവരായിരിക്കും എന്നത്രെ.