§ 114.] THE GOOD SAMARITAN. 225
(യശ. ൧൪, ൧൨–൧൫); അതു മിന്നൽ പോലെ ആയതു (ജക. ൯, ൧൪). അന്നു
മുതൽ അവൻ ഭൂമിയിൽ വാണു പാമ്പുകളും തേളുകളും ആകുന്ന ആത്മിക വിഷ
ജാതിയെ ജനിപ്പിച്ചു നടത്തി പോരുന്നു. തമോരാജാവെ ജയിച്ചു കളകയാലേ
ശിഷ്യന്മാൎക്ക് അവന്റെ ബലത്തെ തോല്പിച്ചു കൂടു. ആ വക വിഷത്താൽ നാ
ശം വരാതെ കണ്ടു പിശാചിനേയും അവന്റെ സൈന്യത്തെയും വിശ്വാ
സത്താൽ കാല്ക്കീഴാക്കി ചവിട്ടുവാനും അധികാരം കൊടുത്തു കിടക്കുന്നു (സങ്കീ.
൯൧, ൧൩; മാൎക്ക. ൧൬, ൧൮). പിശാചിൻ പരിഭവം നിമിത്തം ശിഷ്യന്നു മാനം
അരുത്,ഗുരുവിന്നത്രേ ഉള്ളൂ. സന്തോഷവുമധികമരുത്; വാനങ്ങളിൽ തങ്ങ
ളുടെ പേർ എഴുതി വെച്ച സംഗതിയാൽ നിത്യാനന്ദം വേണം താനും (൨ മോ
ശ. ൩൨, ൩൨ƒ; സങ്കീ. ൬൯, ൨൮; എബ്ര, ൧൨, ൨൩). അതിനാൽ അല്ലോ ദൈ
വത്തോടും സകല സൽഭൂതങ്ങളോടും നിത്യ സഖ്യതയും സ്നേഹവും സാധി
ച്ചു വരുന്നു.
അനന്തരം ശിഷ്യരുടെ വിശ്വാസജയത്താൽ യേശുവും സന്തോഷപൂ
ൎണ്ണനായി പിതാവിനെ പുകഴ്ത്തി, പുത്രന്നും പിതാവിന്നും ഉള്ള ഉറ്റ സംബ
ന്ധത്തേയും വിശ്വാസികൾ്ക്കും അതിൽ ഉള്ള കൂട്ടവകാശത്തെയും വൎണ്ണിച്ചു
തുടങ്ങി (§ ൮൮ എന്ന പോലെ). ഇങ്ങിനെ പുത്രൻ പിതാവേയും പിതാവ് പു
ത്രനേയും മഹത്വപ്പെടുത്തുന്നതിന്നു ശിഷ്യന്മാർ കാണികൾ ആകകൊണ്ടു
അനേകം രാജപ്രവാചകന്മാരേക്കാളും ധന്യരാകുന്നു (ലൂക്ക.) എന്നു ചൊല്ലി
ആ ൭൦ പേരേയും അന്നു മുതൽ തന്റെ ക്രിയാശേഷത്തിന്നു സാക്ഷികളും
അംശക്കാരുമാക്കി വെക്കുകയും ചെയ്തു (അപോ. ൧, ൧൫).
§ 114.
THE LAWYER'S QUESTION. THE GOOD SAMARITAN.
വൈദികന്റെ ചോദ്യവും കനിവുള്ള ശമൎയ്യന്റെ ഉപമയും.
LUKE X.
25 And, behold, a certain lawyer stood up, and tempted him, saying, Master, what shall I do to inherit eternal life? 26 He said unto him, What is written in the 27 And he answering said, Thou shalt love 28 And he said unto him, Thou hast answered 29 But he, willing to justify himself, said un- 30 And Jesus answering said, a certain man 31 And by chance there came down a certain |
32 And likewise a Levite, when he was at the 38 But a certain Samaritan, as he journeyed, 34 And went to him, and bound up his wounds, 35 And on the morrow when he departed, 36 Which now of these three, thinkest thou, 37 And he said, He that shewed mercy on |
29