238 THE LAST THREE MONTHS MINISTRY. [PART III. CHAP. III.
നും തുടങ്ങും, എങ്കിലും പണ്ടു അയൽക്കാരും നാട്ടുകാരും ആയിരുന്നിട്ടും അക്രമ
ക്കാരെ അന്ന് അറിയാതെ ഇരിക്കും. അപ്പോൾ വിശ്വാസപിതാക്കന്മാൎക്കും പ്ര
വാചകന്മാൎക്കും എല്ലാ പുറജാതികളിൽനിന്നും ദത്തുപുത്രന്മാർ ഉണ്ടായി ഒന്നി
ച്ചു രാജ്യ പന്തിയിൽ കൂടുന്നതിനെ നിങ്ങൾ പുറത്തുനിന്നു കണ്ടു ദുഃഖിക്കേണ്ടി
ഇരിക്കും (മത്ത. ൮, ൧൧ƒ). എല്ലാ സമയത്തും ചില മുമ്പന്മാർ പിമ്പരും പിമ്പ
ന്മാർ മുമ്പരും ആയ്തീരുകയും ചെയ്യും. എന്നിവണ്ണം ഉരെച്ചു കള്ള ആശ്രയ
ത്തെ ആക്ഷേപിച്ചു കരുണാസമയം ഉള്ളേടം നിത്യം ഉത്സാഹം വേണ്ടുന്ന
വിധത്തെ പഠിപ്പിക്കയും ചെയ്തു.
പിന്നെ യേശുവിന്നു ഉണ്ടായ ജനരഞ്ജനയേയും സാന്നിദ്ധ്യത്തേയും
ഭയപ്പെട്ടിട്ടോ (൯, ൭. ൯) ഹെരോദ അന്തിപാ അവനെ ഗലീല പരായ്യനാടു
കളിൽനിന്നു ആട്ടിക്കളവാൻ ഭാവിച്ചു പറീശർ മുഖാന്തരം ഭീഷണി കേൾപി
യേശു ആ കുറുനരിയെ ഉണൎത്തിപ്പിച്ചിതു: ൧.) ഇനി ൩ നാളോ
ളം ഇവിടെ ബാധാരോഗശാന്തികളെ കഴിപ്പാനുണ്ടു; എന്തായാലും ൟ ക്രി
യാസമൎപ്പണത്തിന്നു മുമ്പെ ഞാൻ പരായ്യനാട്ടിനെ വിടുകയില്ല നിശ്ചയം.
൨.) എന്നിട്ടും ൟ മൂന്നു ദിവസത്തിന്നകം ഹെരോദാവിൻ ഇടവകയെ വിട്ടു
യഹൂദെക്കു വാങ്ങി ചെല്ലുന്നതു അത്യാവശ്യം തന്നെ. അതോ, നിങ്ങൾ സൂ
ചിപ്പിച്ച പ്രകാരം കഷ്ടമരണങ്ങളെ തെറ്റി ഒഴിക്കേണ്ടതിന്നു എന്നു മുറ്റും
അല്ല, തക്ക സ്ഥലത്തിൽ അവറ്റെ ഏല്ക്കേണ്ടതിന്നു എന്നത്രെ. ൩.) കഷ്ടമര
ണങ്ങൾ്ക്കു തക്ക ദിക്കോ ഗലീല അല്ല പരായ്യയും അല്ല, പ്രവാചകവൈരവും
ഹത്യയും നിറഞ്ഞ യരുശലെം അത്രെ. കള്ളരുടെ ഗുഹയും കുലനിലവുമായ
ദേവനഗരത്തിന്നു പുറത്തു ഒരു പ്രവാചകൻ നശിക്കുന്നതു ശരിയല്ലല്ലോ.
ശേഷം വിലാപവാക്കു മത്ത. ൨൪, ൩൭ƒƒ. എന്ന പോലെ.
§ 123.
A SABBATH-MEAL WITH A PHARISee. DROPSY HEALED.
PARABLE OF THE GREAT SUPPER.
പറീശവീട്ടിലേ മഹോദരശാന്തിയും മൂന്നു ഉപമകളും.
LUKE XIV.
1 And it came to pass, as he went into the house of one of the chief Pharisees to eat bread on the sabbath day, that they watched him. 2 And, behold, there was a certain man before 3 And Jesus answering spake unto the law- 4 And they held their peace. And he took 5 And answered them, saying, Which of you 6 And they could not answer him again to 7 And he put forth a parable to those which |
8 When thou art bidden of any man to a 9 And he that bade thee and him come and 10 But when thou art bidden, go and sit 11 For whosoever exalteth himself shall be 12 Then said he also to him that bade him, |