252 THE LAST THREE MONTHS MINISTRY. [PART III. CHAP.III.
Matt, XIX.
that saying, he went away sorrow- 23 Then said Jesus unto his dis- 24. And again I say unto you, It 25 When his disciples heard it, 26 But Jesus beheld them, and 27 Then answered Peter and said 28 And Jesus said unto them, 29 And every one that hath for- 30 But many that are first shall |
Mark X. and saith unto his disciples, How 24 And the disciples were asto- 25 It is easier for a camel to go 26 And they were astonished out 27 And Jesus looking upon them 28 Then Peter began to say unto 29 And Jesus answered and said, 30 But he shall receive an hundred- 31 But many that are first shall be |
Luke XVIII. 23 And when he heard 24 And when Jesus 25 For it is easier for 26 And they that heard 27 And he said, The 28 Then Peter said, Lo, 29 And he said unto 30 Who shall not re- |
b) Parable of the labourers in the vineyard. പറമ്പിലെ കൂലിക്കാരുടെ ഉപമ.
Matt. XX 1–16. Text vide § 41.
പിന്നെ യാത്ര ആയപ്പോൾ (മത്ത. മാൎക്ക.) വയസ്സ്കുറഞ്ഞ ഒരു പള്ളി
പ്രമാണി അനുരാഗം ഭാവിച്ചു വഴിയിൽ നേരിട്ട മുട്ടുകത്തി, നല്ല ഗുരുവാ
യുള്ളോവേ, ഞാൻ നിത്യജീവനെ സമ്പാദിപ്പാൻ എന്തു നന്മ ചെയ്യേണ്ടു എ
ന്നു ചോദിച്ചാറെ കൎത്താവ് എന്നെ നല്ലവൻ എന്നു വിളിപ്പാൻ കാരണം
എന്തു നന്മയെ ചൊല്ലി ചോദിക്കുന്നതും എന്തു (മത്ത.), നന്മയും നല്ലവനും ഒ
രുവനത്രെ ദൈവം തന്നെ എന്നു പറകയാൽ തന്റെ നല്ല ഗുണം എല്ലാം
പിതാവോടുള്ള ഐക്യത്തിൽ ആകുന്ന പ്രകാരം സൂചിപ്പിച്ചു. പിന്നെ ജീവ
പ്രാപ്തി വേണം എങ്കിൽ കല്പനകളെ അനുസരിക്കേണം (മത്ത.) എന്നു പറ
ഞ്ഞു. ഏവ എന്നു ചോദിച്ചപ്പോൾ കൊല്ലരുത് വ്യഭിചാരമരുത് മോഷ്ട്രിക്കരുത്
കള്ളസ്സാക്ഷി അരുത് എന്നിവയും മാതാപിതാക്കന്മാരെ ബഹുമാനിക്ക നിന്നെ
പോലെ കൂട്ടുകാരനെ സ്നേഹിക്ക (മത്ത.) എന്നും പറഞ്ഞു. ആയത് എല്ലാം
ഞാൻ എന്റെ ബാല്യമ്മുതൽ പ്രമാണിച്ചു വരുന്നു, ഇനി എന്തു കുറവുണ്ടു
എന്നു കേട്ടാറെ യേശു അവന്റെ ആന്ധ്യം നിമിത്തം മനസ്സലിഞ്ഞും കുറവു
ള്ളപ്രകാരം ബോധിക്കകൊണ്ടു സ്നേഹിച്ചും (മാൎക്ക.) നോക്കി കല്പിച്ചിതു:
ഒന്നു കൂടെ ചെയ്വാനുണ്ടു (ലൂക്ക.), തികഞ്ഞവനാവാൻ ഇഛ്ശിച്ചാൽ ഉള്ളത്