256 THE LAST THREE MONTHS' MINISTRY. [PART III. CHAP. III.
§ 135.
JESUS AND ZACCHÆUS. THE PARABLE OF THE POUNDS.
ചുങ്കക്കാരനായ ജക്കായിയും പത്തു മ്നാക്കളുടെ ഉപമയും.
LUKE XIX.
1 And Jesus entered and passed through Jericho. 2 And, behold, there was a man named 3 And he sought to see Jesus who he was; 4 And he ran before, and climbed up into a syco- 5 And when Jesus came to the place, he 6 And he made haste, and came down, and |
7 And when they saw it, they all murmured, 8 And Zacchæus stood, and said unto the 9 And Jesus said unto him, This day is 10 For the Son of man is como to seek and . . . v. 11-27. vide § 42. . . . . 28 And when he had thus spoken, he went |
ഗലീലയാത്രക്കാരും മറ്റും അധികം ചേരുകകൊണ്ടു യേശു തിങ്ങിയ പു
രുഷാരങ്ങളോടും കൂട യരിഹൊ സമീപത്തു വന്നു. ആ ചൂടുള്ള താഴ്വര ഈത്ത
പ്പനകൾ നിമിത്തം ചൊല്ക്കൊണ്ടത്. അഹരോന്യർ പലരും അവിടെ പാൎക്കും.
നികിതിക്കായിട്ടും നിത്യജനസഞ്ചാരം നിമിത്തവും ചുങ്കക്കാരും അധികം ഉണ്ടു.
അവരിൽ സമ്പന്നനായ ഒരു പ്രമാണി യേശുവെ കാണ്മാൻ ആഗ്രഹിച്ചു.
കുള്ളനാകകൊണ്ടു നടക്കാവിലുള്ള ഒർ അമാറത്തിമേൽ കരേറി നോക്കുന്ന സ
മയം യേശു വന്നു മേല്പെട്ടു നോക്കി, ജകായി, വേഗം ഇറങ്ങി വരിക, ഞാൻ
നിന്റെ വീട്ടിൽ ഇന്നു പാൎക്കേണ്ടതാകുന്നു എന്നു പറഞ്ഞു. അവനും ഇറങ്ങി
സന്തോഷത്തോടെ അതിഥിയെ കൈക്കൊണ്ടാറെ ഭ്രഷ്ടനായവനോടു കൂടെ
പാൎക്കുന്നതു ദോഷം എന്നു പലരും പിറുപിറുത്തു. അപ്പോൾ ജക്കായി നേ
ൎന്നത് ഇപ്രകാരം: ഞാൻ എന്റെ മുതലിൽ പാതി ദരിദ്രൎക്ക് കൊടുക്കുന്നുണ്ടു,
അതുവും പോരാ, വല്ലതും വൎഗ്ഗിച്ചിട്ടുണ്ടെങ്കിൽ ഇരട്ടിച്ചു തിരികെ കൊടുക്കാം എ
ന്ന് ഇങ്ങിനെ സകല കല്പനകൾ്ക്കും മേലായി (൩ മോ. ൬, ൫; ൭,
൨ മോ.൨൨, ൧−൯) മുതൽ മടക്കി കൊടുപ്പാൻ നിശ്ചയിച്ചതിനാൽ കൃപാസു
വിശേഷത്തിൽ ഉള്ള ആനന്ദം വിളങ്ങിയപ്പോൾ യേശു ആ നാളിലേ ധന
ഛേദംകൊണ്ടു സങ്കടം തോന്നാതെ ഈ ഭവനത്തിന്ന് ഇന്നു രക്ഷ വന്നു
എന്നു ചൊല്ലി, ജക്കായെ മുമ്പെ കാണാതെ പോയവൻ എങ്കിലും ഇപ്പോൾ
അബ്രഹാമിന്റെ ധനപുത്രൻ എന്നു അനുഗ്രഹിച്ചു. ജഡപ്രകാരം എല്ലാ
ആബ്രഹാമ്യരും കാണാതെ പോയവരാകയാൽ അവരെ അനേഷിച്ചു രക്ഷി
ക്കുന്നതു മനുഷ്യപുത്രന്റെ പണി അത്രെ എന്നു പറകയും ചെയ്തു.
അവിടെ പലരും യരുശലേമിന്നു സമീപമായിരുന്നതുകൊണ്ടു മശീഹരാ
ജത്വത്തിന്നായി കാത്തിരുന്നപ്പോൾ ൧ ൦ ഭൃത്യന്മാരുടെ ഉപമയെ (ഭാ. ൯൩)
പറഞ്ഞു, ൟ രാജ്യം അല്ല ദൂരത്ത് ഒരു രാജ്യം അടക്കുവാനുണ്ടു എന്നും, അതി
ന്റെ ഇടെക്കു ലോകരുടെ യുദ്ധാദികൾ അല്ല പതുക്കെ നടക്കുന്ന ഒരു വ്യാ
പാരമത്രെ തന്റെ ശിഷ്യന്മാൎക്ക് ഇവിടെ കൊള്ളുന്നത് എന്നും കാണിച്ചു.