§ 150.] JESUS ARRESTED. THE DISCIPLES ESCAPE. 299
Matt. XXVI.
them which where with 52 Then said Jesus unto 53. Thinkest thou that I 54. But how then shall 55 In that same hour 56 But all this was done, |
Mark XIV. their hands on him, 47 And one of them 48 And Jesus an- 49. I was daily with 50 And they all for- 51 And there fol- 52 And he left the |
Luke XXII. smite with the 50 And one of 51. An Jesus 52 Then Jesus 53. When I was |
John XVIII. unto them, I am he. And 6. As soon then as he had 7. Then asked he them 8 Jesus answered, I have 9 That the saying might 10 Then Simon Peter hav- 11. Then said Jesus unto 12. Then the band and the |
ഇതിന്റെ ഇടയിൽ യഹുദാ സൻഹെദ്രിനിലേ മൂപ്പന്മാരെ ചെന്നു ക
ണ്ടു, യേശു പോകുന്ന സ്ഥലത്തേയും നല്ല തക്കത്തെയും അറിയിച്ചു (യോ.)
കാൎയ്യബോധം വരുത്തിയാറെ അവർ ദൈവാലയക്കാവലിന്നുള്ള ആയുധപാ
ണികളെ വിളിച്ചതുമല്ലാതെ (ലൂക്ക.) നാടുവാഴിയോടു കല്പന വാങ്ങി അന്നു
യരുശലേം കോട്ടയിലുള്ള രോമപട്ടാളത്തിന്റെ ഒർ അംശത്തേയും (യോ.
൧൮, ൩) കൂട്ടിക്കൊണ്ടു, ഞാൻ കുറിക്കുന്ന പുരുഷനെ എത്രയും സൂക്ഷ്മ
ത്തോടെ പിടിക്കണം എന്നു കല്പിച്ചു (മാൎക്ക.), വെളുത്ത വാവായിരുന്നു എങ്കി
ലും പന്തവും വിളക്കും മറ്റും ആവോളം എടുപ്പിച്ചു, ഓരോരോ വടിക്കാരേയും
കൂടെ നടപ്പാൻ സമ്മതിച്ചു, ഏകദേശം പടെക്കാമാറു യാത്ര ആകയും ചെയ്തു.
തോട്ടത്തെ വളഞ്ഞപ്പോൾ താൻ ബദ്ധപ്പെട്ടു മുന്നടന്നു കൎത്താവിന്റെ
നേരെ വന്നു, റബ്ബീ റബ്ബീ വാഴുക എന്നു ചൊല്ലി ചുംബിപ്പാൻ തുനിഞ്ഞാറെ
യേശു ഹേ തോഴ, നീ ഇവിടെ വന്നതു എന്തിന്നു (മത്ത.)? മനുഷ്യപുത്രനെ ചും
ബിച്ചു ദ്രോഹിക്കുമോ (ലൂക്ക.) എന്നു പറഞ്ഞു. ആ സൎപ്പത്തിൻ കടിയിൽനിന്നു
തെറ്റി, തോട്ടത്തിൻ വാതുക്കൽ തന്നെ ശിഷ്യരെ മുൻനിന്നു പാലിക്കേണ്ടതിന്നു
മാറ്റാന്മാരെ എതിരേറ്റു, നിങ്ങൾ ആരെ അന്വേഷിക്കുന്നു എന്നു ചോദിച്ചു.
അവർ നചറക്കാരനായ യേശുവെ എന്നു പറഞ്ഞപ്പോൾ “ഞാൻ ആകുന്നു”
എന്നു കേട്ട ഉടനെ പിൻവാങ്ങി വീണു. യേശു മുമ്പിൽ (യോ. ൧൦, ൩൯)
ചെയ്തത് പോലെ തെറ്റിപ്പോവാൻ അന്ന് ഇഛ്ശിക്കാതെ നിന്നു അവരുടെ ഉ
ത്തരം കേട്ടാറെ, എങ്കിൽ ഇവർ പോകട്ടെ എന്നു കല്പിച്ചു, താൻ പ്രാൎത്ഥിച്ചപ്ര
കാരം ശിഷ്യരുടെ രക്ഷയെ പ്രാപിക്കയും ചെയ്തു (യോ.).
38*