ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25
അനുക്രമണിക.
Matt. മത്താ. |
Mark മാൎക്ക. |
Luke ലൂക്ക. |
John യോഹ. |
സംഗതികൾ. | പകുപ്പു കൾ. |
---|---|---|---|---|---|
ചതുൎത്ഥ കാണ്ഡം.
ഗലീല്യപ്രവൎത്തനവൎഷവും ഇടെക്കുള്ള (ക്രിസ്താബ്ദം ൨൯ ജനുവരി തുടങ്ങി ദിസെംബർ വരെ.) |
|||||
14. 3–5 4.12 |
6. 17–20 1. 14–15 |
3. 19–20 4. 14–15 |
4. 43–45 . |
സ്നാപകൻ തടവിലായതും ഗലീലയിലെ മശീഹവേലയുടെ ആരംഭവും. | ൫൯ |
.......... | .......... | .......... | 4. 14–15 | കാൎയ്യസ്ഥന്റെ പുത്രനെ സൌഖ്യം വരുത്തിയതു . . . . . | ൬൦ |
.......... | .......... | 4. 16–30 | .......... | യേശു നചറത്തിൽ വന്നു വിട്ടുപോയതു . . . . . . . | ൬൧ |
4. 13–17 | .......... | 4. 31a | .......... | കഫൎന്നഹൂമിലെ വാസം . . . . . . . . . . | ൬൨ |
4. 18–22 | 1. 16–20 | 5. 1–11 | .......... | നാലു ശിഷ്യരെ വിളിച്ചതു. ശീമോന്റെ മീൻപിടി . . . . | ൬൩ |
.......... | 1. 21-22 | 4. 31-32 | .......... | യേശു കഫൎന്നഹൂമിലെ പള്ളിയിൽ ഉപദേശിച്ചതു . . . . | ൬൪ |
12. 22–37 | 3. 22–30 | 11. 14–26 | .......... | ഭൂതോപദ്രവശാന്തിയും ദേവദൂഷണാക്ഷേപവും . . . . . | ൬൫ |
.......... | .......... | 11. 27–28 | .......... | ഒരു സ്ത്രീയുടെ പുകഴ്ചയെ വഴിപ്പെടുത്തിയതു . . . . . | ൬൬ |
12. 38–45 | .......... | 11. 29–36 | .......... | അടയാള ചോദ്യവും യോനാവിന്റെ അടയാളവാക്യവും . . . | ൬൭ |
12. 46–50 | 3. 31–35 | 8. 19–21 | .......... | അമ്മയും സഹോദരരും യേശുവെ കാണ്മാൻ വന്നതു . . . . | ൬൮ |
13. 1–53 | 4. 1–34 | 8. 4–18 13. 18–21 |
.......... | ഉപമാബോധനയും വ്യാഖ്യാനവും . . . . . . . . | ൬൯ |
8. 18–22 | .......... | 9. 57–62 | .......... | മൂവരുടെ അനുഗമനഭാവവും ശിഷ്യലക്ഷണവൎണ്ണനയും . . . | ൭൦ |
8. 23–27 | 4. 35–41 | 8. 22–25 | .......... | കടൽയാത്രയും കൊടുങ്കാറ്റിൻ ശാന്തിയും . . . . . . | ൭൧ |
8. 28–9.1 | 5. 1–21 | 8. 26–40 | .......... | ഗദരയിലെ ഭൂതഗ്രസ്തരെ സ്വസ്ഥമാക്കിയതു . . . . . | ൭൨ |
9. 14–17 | 2. 18–22 | 5. 33–39 | .......... | യോഹനാന്യരുടെ ഉപവാസചോദ്യം . . . . . . . | ൭൩ |
9. 18–26 | 5. 22–43 | 8. 41–56 | .......... | യായിർ പുത്രിയും രക്തവാൎച്ചയുള്ളവളും . . . . . . . | ൭൪ |
9. 27–34 | .......... | .......... | .......... | രണ്ടു കുരുടരെയും ഒരു ഭൂതഗ്രസ്തനെയും സൌഖ്യമാക്കിയതു . . . | ൭൫ |
9. 2–8 | 2. 1– 12 | 5. 17–26 | .......... | വാതശാന്തി . . . . . . . . . . . . | ൭൬ |
9. 9–13 | 2. 13–17 | 5. 27–32 | .......... | ലേവിയുടെ വിളിയും വിരുന്നും . . . . . . . . | ൭൭ |
13. 54–58 | 6. 1–6 | .......... | .......... | യേശു തിരികെ നചറത്തിൽ വന്നു തള്ളപ്പെട്ടതു . . . . . | ൭൮ |
4. 23–25 | .......... | 6. 17b–19 | .......... | ഒന്നാം ഘോഷണയാത്രയും പുരുഷാരം യേശുവെ പിന്തുടൎന്നതും . | ൭൯ |
5. 1 | 3. 13–19 | 6. 12–17a | .......... | പൎവ്വതത്തിലെ പ്രാൎത്ഥനയും പന്തിരുവരെ വരിച്ചതും . . . . | ൮൦ |
5. 2–7. 29 | .......... | 6. 20–49 | .......... | പൎവ്വതപ്രസംഗം . . . . . . . . . . . . | ൮൧ |
8. 1–4 | 1. 40– 45 | 5. 12–16 | .......... | കുഷ്ഠരോഗശാന്തി . . . . . . . . . . | ൮൨ |
.......... | 3. 20–21 | .......... | .......... | ചേൎച്ചക്കാർ യേശുവെ പിടിപ്പാൻ തുനിഞ്ഞതു . . . . . | ൮൩ |
8. 5–13 | .......... | 7. 1–10 | .......... | കഫൎന്നഹൂമിലെ ശതാധിപദാസനെ സൌഖ്യമാക്കിയതു . . . | ൮൪ |
.......... 8. 14–17 |
1. 23–28 1. 29–34 |
4. 33–37 4. 38–41 |
.......... .......... |
പള്ളിയിൽ വെച്ച് ഉണ്ടായ ഭൂതോപദ്രവശാന്തി . . . . . പേത്രന്റെ അമ്മാവി മുതലായവരെ സൌഖ്യം വരുത്തിയതു . . |
൮൫ |
.......... .......... |
1. 35–39 .......... |
4. 42–44 7. 11–17 |
.......... .......... |
യേശുവെ തടുത്തു നിൎത്താൻ നോക്കിയതും രണ്ടാം ഘോഷണയാത്രയും. നയിനിലെ വിധവാപുത്രനെ ജീവിപ്പിച്ചതു . . . . . . |
൮൬ |
11. 2–19 | .......... | 7. 18–35 | .......... | സ്നാപകന്റെ ദൂതും ഗുണവൎണ്ണനവും . . . . . . . | ൮൭ |
11. 20–30 | .......... | .......... | .......... | അവിശ്വാസമുള്ള പട്ടണങ്ങളുടെ ആക്ഷേപണാദികൾ . . . | ൮൮ |
.......... .......... |
.......... .......... |
7. 36–50 8. 1–3 |
.......... .......... |
അനുതപിക്കുന്നൊരു പാപസ്ത്രീയെ യേശു കനിഞ്ഞതു . . . . സ്ത്രീകൾ പ്രയാണത്തിൽവെച്ച് യേശുവെ ശുശ്രൂഷിച്ചതു . . . |
൮൯ |
.......... | .......... | .......... | 5. 1–47 | പൂരിം ഉത്സവത്തിലെ രോഗശാന്തിയും വിരോധജനനവും. . . | ൯൦ |
4