ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29
അനുക്രമണിക.
Matt. മത്താ |
Mark മാൎക്ക. |
Luke ലൂക്ക. |
John യോഹ. |
സംഗതികൾ. | പകുപ്പു കൾ. |
---|---|---|---|---|---|
പഞ്ചമ കാണ്ഡം.
ഒടുക്കത്തെ മൂന്നു മാസങ്ങളിലെ പ്രവൎത്തനം, ക്രിസ്താബ്ദം ൩൦ ജനുവരി തുടങ്ങി മാൎച്ചവരെ. |
|||||
19. 1–2 .......... |
10. 1. .......... |
.......... 11. 1–13 |
10. 40–42 .......... |
യേശു യൎദ്ദനക്കരെ പോയി പാൎത്തതു . . . . . . . പ്രാൎത്ഥനോപദേശം. . . . . . . . . . . . |
൧൧൭ |
.......... | .......... | 11. 37–54 | .......... | മുത്താഴത്തിങ്കൽ പറീശരെ ആക്ഷേപിച്ചതു . . . . . | ൧൧൮ |
.......... .......... |
.......... .......... |
12. 1–34 12. 35–59 |
.......... .......... |
പറീശവ്യാജം മാനുഷഭയം ഇത്യാദികളെ ഒഴിപ്പാൻ ഉപദേശിച്ചതു . ശുശ്രൂഷയിലെ ജാഗ്രത, കൎത്തൃവരവിൻ ഫലം മുതലായതിനെ കുറിച്ചു. |
൧൧൯ |
.......... .......... |
.......... .......... |
13. 1–9 13. 10–17 |
.......... ........... |
അനുതാപവിളിയും കായ്ക്കാത്ത അത്തിമരത്തിന്റെ ഉപമയും . . കൂനിയായ അബ്രഹാംപുത്രിയെ കെട്ടഴിച്ചു സൌഖ്യമാക്കിയതു . . |
൧൨൦ |
.......... | .......... | .......... | 11. 1–16 | ലാജരിന്റെ രോഗവൎത്തമാനം . . . . . . . . . | ൧൨൧ |
.......... | ........... | 13. 22–35 | .......... | തെക്കോട്ടേ യാത്ര. രക്ഷെക്ക് പോരാടേണ്ടതു. ഹെരോദാവിൻ ഭീഷണി. | ൧൨൨ |
.......... | .......... | 14. 1–24 | .......... | പറീശവീട്ടിലെ മഹാദരശാന്തിയും മൂന്നു ഉപമകളും . . . . | ൧൨൩ |
........... | .......... | 14. 25–35 | .......... | ലഘുബുദ്ധികളായഅനുഗാമികൾ ചെല്ലുംചെലവും കണക്കു നോക്കേണ്ടു. | ൧൨൪ |
.......... .......... |
.......... .......... |
15. 1–32 16. 1–31 |
.......... .......... |
നഷ്ടമായ ആടും, വെള്ളിപ്പണവും മുടിയനായ മകനും. . . . അനീതിയുള്ള വീട്ടവിചാരകൻ, ധനവാനും ലാജരും എന്ന ഉപമകൾ. |
൧൨൫ |
.......... | .......... | 17. 1–10 | .......... | ഇടൎച്ചകളെ ജയിക്കേണ്ടതു വിശ്വാസവിനയങ്ങളെകൊണ്ട് എന്നതു . | ൧൨൬ |
........... | .......... | .......... | 11. 17–44 | യേശു ബെഥന്യയിൽ എത്തി ലാജരിനെ എഴുനീല്പിച്ചതു . . . | ൧൨൭ |
.......... .......... |
.......... .......... |
.......... .......... |
11. 45–53 11. 54–57 |
വിസ്താരസഭ യേശുവെ കൊല്ലുവാൻ വിധിച്ചതു . . . . . യേശു എഫ്രയിമിൽ ചെന്നു പാൎത്തതും പ്രമാണികളുടെ കല്പനയും . |
൧൨൮ |
.......... | .......... | 17. 11–17 | ........... | അന്ത്യയരുശലേം യാത്രയിൽ ൧൦ കുഷ്ടരോഗികളെ ശുദ്ധമാക്കിയതു. . | ൧൨൯ |
........... ........... |
.......... ........... |
17. 20–37 18. 1–14 |
.......... ........... |
ദേവരാജ്യവരവിനെ കുറിച്ചുള്ള ഉപദേശം. . . . . . പ്രാൎത്ഥനയെ വൎണ്ണിക്കുന്ന ഉപമകൾ രണ്ടു. . . . . . . |
൧൩൦ |
19. 3–12 | 10. 2–12 | ........... | ........... | വിവാഹം ബ്രഹ്മചൎയ്യം എന്നിവറ്റെ കുറിച്ചു. . . . . | ൧൩൧ |
19. 13–15 | 10. 13–16 | 18. 15–17 | ........... | ശിശുക്കളെ അനുഗ്രഹിച്ചതു. . . . . . . . . | ൧൩൨ |
19. 16–30 20. 1–16 |
10. 17–31 ........... |
18. 18–30 ........... |
.......... ........... |
ധനവാനായ യുവാവോടുള്ള സംഭാഷണാദികൾ. . . . . പറമ്പിലെ കൂലിക്കാരുടെ ഉപമ. . . . . . . . . |
൧൩൩ |
20. 17–19 20. 20–28 |
10. 32–34 10. 35–45 |
18. 31–34 .......... |
........... .......... |
യേശു മൂന്നാമതും സ്വകഷ്ടമരണങ്ങളെ അറിയിച്ചതു. . . . ജബദിമക്കളുടെ അപേക്ഷ. . . . . . . . . |
൧൩൪ |
.......... .......... |
.......... .......... |
19. 1–10 19. 11–28 |
.......... .......... |
ചുങ്കക്കാരനായ ജക്കായി. . . . . . . . . . പത്തു മ്നാക്കളുടെ ഉപമ. . . . . . . . . . . |
൧൩൫ |
20. 39–34 | 10. 46–52 | 18. 35–43 | .......... | യറിഹോവിലെ രണ്ടു കുരുടന്മാർ. . . . . . . . | ൧൩൬ |