ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
31
അനുക്രമണിക.
Matt. മത്താ. |
Mark മാൎക്ക. |
Luke ലുക്ക. |
John യോഹ. |
സംഗതികൾ. | പകുപ്പു കൾ. |
---|---|---|---|---|---|
ഷഷ്ഠകാണ്ഡം.
കഷ്ടാനുഭവത്തിൻ ആഴ്ച വട്ടം. (ക്രിസ്താബ്ദം ൩൦ ഏപ്രിൽ മാസം). |
|||||
26. 6–13 | 14. 3–9 | ........... | 12. 1–11 | ബെഥന്യയിലെ അഭിഷേകം. . . . . . . . . | ൧൩൭ |
21. 1–11 ........... |
11. 1–11 ........... |
19. 29–40 19. 41–44 |
12. 12–19 ........... |
യേശുവിന്റെ നഗരപ്രവേശം. . . . . . . . . യേശു പട്ടണത്തെ കുറിച്ചു കരഞ്ഞു വിലപിച്ചതു. . . . . . |
൧൩൮ |
21. 18–19 21. 12–13 21. 14–17 |
11. 12–14 11. 15–19 ............ |
............. 19. 45–48 ............ |
............ ............ ............ |
കായ്ക്കാത്ത അത്തിമരത്തെ ശപിച്ചതു. . . . . . . . ദേവാലയശുദ്ധീകരണം. . . . . . . . . . ദേവാലയത്തിൽ വ്യാപരിച്ചതും ബെഥന്യെക്ക് മടങ്ങി ചെന്നതും. . |
൧൩൯ |
21. 20–22 21. 23–27 21. 28–32 21. 33–46 22. 1–14 |
11. 20–26 11. 27–33 .......... 12. 1–12 .......... |
.......... 20. 1–8 .......... 20. 9–19 .......... |
........... ........... .......... .......... .......... |
അത്തിമരം ഉണങ്ങി കണ്ടതും പ്രാൎത്ഥനാവിശ്വാസത്തിന്നായി പ്രബോ ശാസ്ത്രികളുടെ ചോദ്യത്തിന്നു പ്രതിചോദ്യം. . . [ധിപ്പിച്ചതും. രണ്ടു പുത്രന്മാരുടെ ഉപമ. . . . . . . . . കള്ളു കുടിയാന്മാരുടെ ഉപമ. . . . . . . . . രാജപുത്രന്റെ കല്യാണവിരുന്നു. . . . . . . . . |
൧൪൦ |
22. 15–22 22. 23–33 22. 34–40 22. 41–46 |
12. 13–17 12. 18–27 12. 28–34 12. 35--37 |
20. 20–26 20. 27–40 ............. 20. 45–47 |
........... ........... .......... .......... |
കൈസർകരവാദത്തിൽ ഹെരോദ്യരെ മൌനമാക്കിയതു. . . . . പുനരുത്ഥാനവാദത്തിൽ ചദൂക്യരെ മൌനമാക്കിയതു. . . . . ന്യായപ്രമാണസാരം എന്തെന്ന വാദത്തിൽ പറീശരെ മൌനമാക്കിയതു. ദാവിദിന്നു കൎത്താവും പുത്രനും ആയവനെ കുറിച്ചുള്ള എതിൎച്ചോദ്യം. . |
൧൪൧ |
23. 1–36 23. 37–39 |
12. 38–40 .......... |
20. 45–47 ........... |
........... .......... |
പറീശശാസ്ത്രികളുടെ ആക്ഷേപണാദികൾ. . . . . . . "അല്ലയോ യരുശലേമേ യരുശലേമേ" എന്ന വിലാപം. . . . |
൧൪൨ |
............ ........... |
12. 41–44 ........... |
21. 1–4 ........... |
........... 12. 20–36 |
വിധവയുടെ കാശു. . . . . . . . . . . യവനന്മാരുടെ സന്ദൎശനവും അന്ത്യപ്രസംഗവും. . . . . |
൧൪൩ |
24. 1–44 | 13. 1–37 | 21. 5–38 | ........... | യരുശലമിൻ സംഹാരത്തെയും കൎത്തൃവരവിനെയും പ്രവചിച്ചതു. . | ൧൪൪ |
24. 45–51 25. 1–46 |
........... ........... |
............ ........... |
........... ........... |
വിശ്വസ്തദാസന്റെ ഉപമ. . . . . . . . . . പത്തു കന്യകമാർ. താലന്തുകൾ. അന്ത്യന്യായവിധി. . . . |
൧൪൫ |
26. 1–2 26. 3–5 26. 14–16 ........... |
.......... 14. 1–2 14. 10–11 ........... |
........... 22. 1–2 22. 3–6 ........... |
12. 36b ........... ........... 12. 37–50 |
യേശു മറവിൽ പാൎത്തതും കഷ്ടാരംഭത്തെ അറിയിച്ചതും. . . . പ്രമാണികൾ കുലകാൎയ്യത്തെ കൂടി നിരൂപിച്ചതു. . . . . . യൂദാവിൻ ദ്രോഹനിൎണ്ണയം. . . . . . . . . . . ഇസ്രയേല്യമനഃകാഠിന്യത്തിൻ ഹേതുവും കൎത്തൃപ്രസംഗസാരവും . |
൧൪൬ |
26. 17–19 26. 20 .......... .......... 26. 21–25 26. 26–29 .......... .......... .......... |
14. 12–16 14. 17 .......... .......... 14. 18–21 14. 22–25 .......... .......... .......... |
22. 7–13 22. 14 22. 24–30 22. 15–18 22. 27–23 22. 19–20 .......... 22. 31–34 22. 35–38 |
.......... 13. 1–3 13. 4–20 .......... 13. 21–32 .......... 13. 33–35 13. 36–38 .......... |
പെസഹഭോജനത്തെ കല്പിച്ച് ഒരുക്കിയതു. . . . . . സന്ധ്യയിൽ യേശു ശിഷ്യരുമായി പന്തിയിൽ ഇരുന്നതു. . . . പന്തിരുവരിൽ ഉണ്ടായ തൎക്കവും കാൽകഴുകലും. . . . . . ഭോജനത്തിങ്കലെ ആദ്യവാക്കുകൾ. . . . . . . . ദ്രോഹിയെ ചൂണ്ടി കാട്ടിയതും കൂട്ടത്തിൽനിന്നു നീക്കിയതും. . . തിരുവത്താഴത്തെ സ്ഥാപിച്ചതു. . . . . . . . . . സ്നേഹം എന്ന പുതിയ കല്പന. . . . . . . . . പ്രേതന്റെ വീഴ്ചയെയും മറ്റും അറിയിച്ചതു. . . . . . ആയുധധാരണയെ കൊണ്ടുള്ള വാക്കു. . . . . . . |
൧൪൭ |
.......... .......... .......... |
.......... .......... .......... |
.......... .......... ......... |
14. 1–31 15. 16–33 17. 1–26 |
യേശു അനന്തരപ്പാടു ചൊല്ലി ശിഷ്യരെ ആശ്വസിപ്പിച്ചതു. . . മുന്തിരിവള്ളിയുടെ ഉപമ. കാൎയ്യസ്ഥന്റെ വരവും പ്രവൎത്തനാദികളും. യേശുവിൻ മഹാചാൎയ്യപ്രാത്ഥന. . . . . . . . . |
൧൪൮ |
26. 30–35 26. 36–46 |
14. 26–31 14. 32–42 |
.......... 22. 39–46 |
.......... .......... |
പേത്രന്റെ വീഴ്ചയെ രണ്ടാമതും അറിയിച്ചതു. . . . . . ഗഥ്ശമനയിലെ പോരാട്ടം. . . . . . . . . . |
൧൪൯ |