ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
35
അനുക്രമണിക.
Matt. മത്താ. |
Mar മാൎക്ക. |
Luke ലൂക്ക. |
John യോഹ. |
സംഗതികൾ. | പകപ്പു കൾ. |
---|---|---|---|---|---|
സപൂമ കാണ്ഡം.
യേശുവിന്റെ പുനരുത്ഥാനസ്വൎഗ്ഗാരോഹണങ്ങൾ. (ക്രിസ്താബ്ദം ൩൦ ഏപ്രിൽ ൯ തുടങ്ങി മേ ൧൮ വരെ.) |
|||||
28. 1 28. 2–4 ........... .......... 28. 5–8 .......... .......... .......... 28. 9–10 .......... |
16. 1–2 .......... 16. 3–4 .......... 16. 5–8 .......... .......... 16. 9–11 .......... .......... |
24. 1 .......... 24. 2 .......... 24. 3–9a 24. 12 .......... .......... .......... 24. 9b–11 |
20. 1a .......... 20. 1b 20. 2 .......... 20. 3–10 20. 11–13 20. 14–18 .......... .......... |
പുലരുമ്മുമ്പെ സ്ത്രീകൾ മൂവരും കല്ലറെക്കു വന്നതു. . . . ഭൂകമ്പം ഉണ്ടായിട്ടു കാവല്ക്കാർ ഞെട്ടി സ്തംഭിച്ചതു. . . . . സ്ത്രീകൾ കല്ലറവാതില്ക്കൽ നിന്നു കല്ലു ഉരുണ്ടു പോയി കണ്ടതു. . . മഗ്ദലക്കാരത്തി ഒാടി പേത്രനെയും യോഹനാനെയും വിളിച്ചതു. . മറ്റെ സ്ത്രീകൾ ഇരുവരും ദൂതനെ കണ്ടു നഗരത്തേക്കു ഓടി പോയതു. പേത്രനും യോഹനാനും ഗുഹയിൽ കടന്നു കൎത്തൃദേഹത്തെ കാണാതെ മടങ്ങി ചെന്നതു. . . . . . . . . . . . മഗ്ദലക്കാരത്തി ഗുഹയരികിൽ കരഞ്ഞുനിന്നു ദൂതന്മാരെ കണ്ടതു. . ജീവിച്ചെഴുനീറ്റ കൎത്താവു മഗ്ദലക്കാരത്തിക്കു പ്രത്യക്ഷനായതു (1.) . പട്ടണത്തേക്കു ഒാടിയ വേറെ ൨ സ്ത്രീകൾ്ക്കും യേശു പ്രത്യക്ഷനായതു (2.) പുനരുത്ഥാനവാൎത്തയെ ശിഷ്യർ വിശ്വസിയാതെ തള്ളിയതു. . . |
൧൫൭ |
28. 11–15 | .......... | .......... | .......... | പ്രമാണികൾ പുനരുത്ഥാനം കേട്ടറിഞ്ഞ വിധം. . . . . | ൧൫൮ |
.......... | 16. 12–13 | 24. 13–35 | .......... | പേത്രനും (3.) എമ്മവുസ്സിലേക്കു പോകുന്നവരും (4.) യേശുവെ കണ്ടതു. | ൧൫൯ |
.......... | .......... | 24. 36–43 | 20. 19–25 | കൎത്താവു പത്തു അപോസ്തലരുടെ കൂട്ടത്തിൽ പ്രത്യക്ഷനായതു (5.) . | ൧൬൦ |
.......... | 16. 14 | .......... | 20. 26–31 | തോമാവിൻ അവിശ്വാസവും ൨ാം ഞായറാഴ്ചയിലേ പ്രത്യക്ഷതയും (6.) | ൧൬൧ |
.......... | .......... | .......... | 21. 1–25 | ഗലീല പൊയ്കയരികിൽ യേശു അപോസ്തലൎക്കു പ്രത്യക്ഷനായതു (7.) | ൧൬൨ |
28. 16–20 | 16. 15–18 | 24. 44–49 | .......... | ഗലീലമലമേൽ "അഞ്ഞൂറ്റിൽ പരം ശിഷ്യർ" യേശുവെ കണ്ടതു (8.) (൧. കൊരി. ൧൫, ൭.) |
൧൬൩ |
.......... .......... |
.......... 16. 19–20 |
.......... 24. 50–53 |
.......... ........... |
"അനന്തരം യാക്കോബിന്നു (9.) കാണായി വന്നു" (൧. കൊരി. ൧൫, ൭) ഒലീവമലയിലേ അന്ത്യപ്രത്യക്ഷതയും (10.) സ്വൎഗ്ഗാരോഹണവും. . |
൧൬൪ |
5*