ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൬ —

പ്പോൾ "ഇതാ കുടിക്ക കൎത്താവെ!" എന്നവൾ ചൊ
ല്ലി "ഒട്ടകങ്ങളും കുടിച്ചു തീരുവോളം ഞാൻ കോരി ഒ
ഴിക്കാം" എന്നു പറഞ്ഞു ബദ്ധപ്പെട്ടു പാത്തിയിൽ
വെള്ളം ഒഴിച്ചു. ആയത് കണ്ടൊറെ, അവൻ അതിശ
യിച്ചു മിണ്ടാതെ പാൎത്ത ശേഷം, പൊൻ കൊണ്ടുള്ള
മൂക്കുത്തിയെയും കൈവളകളെയും കൊടുത്തു "നീ ആ
"രുടെ പുത്രി എന്നും നിങ്ങളുടെ വീട്ടിൽ പാൎപ്പാൻ സ്ഥ
"ലം ഉണ്ടോ?" എന്നും ചോദിച്ചതിന്നു അവൾ "നാ
"ഹൊരുടെ പുത്രനായ ബെതുവെൽ എന്റെ അഛ്ശൻ
"വീട്ടിൽ പാൎപ്പാൻ സ്ഥലം ഉണ്ടു. എന്നവൾ പറ
ഞ്ഞത് കേട്ടു എലിയേജർ തല കുമ്പിട്ടു യഹോവയെ
വന്ദിച്ചു പറഞ്ഞു: "അബ്രഹാമിന്റെ ദൈവമെ! നി
"ന്റെ കരുണയും സത്യവും യജമാനനിൽനിന്നു
"നീക്കാതെ, അവന്റെ വംശക്കാരുടെ ഭവനത്തിൽഎ
"ന്നെ പ്രവേശിപ്പിച്ചത്കൊണ്ടു ഞാൻ നിന്നെ സ്തു
"തിക്കുന്നു" എന്നു പറഞ്ഞു, വീട്ടിൽ ചെന്നു പാൎത്തു.
അവളുടെ അഛ്ശനോടും അനുജനോടും വൎത്തമാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/34&oldid=182954" എന്ന താളിൽനിന്ന് ശേഖരിച്ചത്